അർത്ഥം അഭിരാമം – 5



കൊമ്പന്റെ ചിന്നം വിളി മലമടക്കുകളിൽ പ്രതിദ്‌ധ്വനിച്ചെന്ന പോലെ ഒരു തവണ കൂടി കേട്ടു…

അലർച്ചകളും ആരവങ്ങളും കാതുകളിൽ നിന്ന് അകന്നു തുടങ്ങി…

ആദ്യം പുല്ലുകളും തൊട്ടാവാടിയും ചവിട്ടിമെതിച്ച് താണ്ടിയ ഓട്ടം, പിന്നീട് കാട്ടുചണ്ണച്ചെടികളും അരയൊപ്പം പൊക്കമുള്ള തെരുവപ്പുല്ലുകളും വകഞ്ഞുമാറ്റിയായിരുന്നു……

ചുറ്റും അന്ധകാരം പടർന്നു തുടങ്ങി …

വീണ്ടും അവരുടെ മുൻപിലോ പൊലീസിന്റെ മുൻപിലോ ചെന്നു പെടരുത് എന്ന് മാത്രം കരുതിയുള്ള കുതിപ്പ്……

തോൽക്കാൻ മനസ്സില്ലാത്ത, പിടികൊടുക്കാൻ മനസ്സില്ലാത്ത, കീഴടങ്ങാൻ മനസ്സില്ലാത്ത , ആ മനസ്സുമാത്രം കൈമുതലായിട്ടുള്ളവരുടെ ആത്മരക്ഷാർത്ഥമുള്ള കുതിപ്പ്……



മാർഗ്ഗം അവർക്ക് പ്രശ്നമല്ലായിരുന്നു…

വഴി അവർ തെളിച്ചതോ, അല്ലെങ്കിൽ അവർക്കു മുൻപിൽ തെളിഞ്ഞതോ ആയിരുന്നു..

ലക്ഷ്യം………!

ഒരൊറ്റ ലക്ഷ്യം മാത്രം ..!

ഉയിരും ഉടലും വേണം…

അതിന് എത്തിച്ചേരേണ്ട സ്ഥലം മരുഭൂമിയോ , മലയടിവാരമോ, മഞ്ഞുമൂടിയ മേഖലയോ അവർക്ക് പ്രശ്നമല്ലായിരുന്നു..

കാടായാലും കടലായാലും കാരാഗൃഹമായാലും ഒരൊറ്റക്കാര്യം നേടിയാൽ മതി……

ജീവൻ വേണം…

ചിത്രഗുപ്തന്റെ കണക്കു തീരും വരെ ഭൂമിയിൽ ജീവിക്കണം …

പേരറിയാത്ത ഒരു മരത്തിന്റെ ചുവട്ടിലെ കരിയില പടർപ്പിനു മുകളിലേക്ക് അജയ് തല്ലിയലച്ചു വീണു…

ശ്വാസം ഏങ്ങിവലിച്ചു കിതയ്ക്കുന്ന അവന്റെ മീതേക്ക് ആസ്തമാ രോഗിയേപ്പോലെ അഭിരാമിയും വന്നു വീണു.

പേപ്പട്ടികളേപ്പോലെ ഇരുവരും കിതച്ചുകൊണ്ടിരുന്നു……

പതിനഞ്ചു മിനിറ്റോളം കഴിഞ്ഞു ..

കൈകളിലൂടെ ഉറുമ്പരിച്ചു കയറുന്നതറിഞ്ഞ് അജയ് പതുക്കെ മിഴികൾ വലിച്ചു തുറന്നു…

തന്റെ ശരീരത്തിനു മുകളിൽ , കാല്പാദങ്ങൾ മാത്രം മണ്ണിലേക്കിട്ട് അമ്മ കിടക്കുന്നത് അവൻ മങ്ങിയ വെളിച്ചത്തിൽ കണ്ടു..

അവൻ ബദ്ധപ്പെട്ട് കരിയിലകൾക്കിടയിലൂടെ കാലുകൾ നിരക്കി…

ഉപ്പൂറ്റിയും പാദങ്ങളും തുടകളിലെ മസ്സിലുകളും ബലംപ്രയോഗിച്ച് നിവരാൻ മടിച്ചു നിൽക്കുന്നത് അവനറിഞ്ഞു……

വല്ലാത്ത പരവേശം അവനു തോന്നുന്നുണ്ടായിരുന്നു…

മുഖമുയർത്തി അവൻ മുകളിലേക്ക് നോക്കി..

പച്ചിലക്കുട പിടിച്ച മരത്തിന്റെ തലപ്പ് ഉയർന്നു നിൽക്കുന്നതല്ലാതെ, മറ്റൊന്നും ഗോചരമായിരുന്നില്ല.

വർഷ കാലത്തെ ഇടിമിന്നൽ പോലെ, കഴിഞ്ഞ മണിക്കൂറുകൾ അവന്റെ മനസ്സിലൂടെ ഇടിമുഴക്കത്തിന്റെ പ്രകമ്പനത്തോടെ കടന്നുപോയി…

അടുത്ത നിമിഷം പ്രകമ്പനം മുന്നിലുണ്ടായതു പോലെ അവനൊന്നു വിറച്ചു……

ഇത് വനമാണ്…….!

വനത്തിനുള്ളിലാണ് തങ്ങൾ… !

രാത്രിയാവുകയാണ്… ….!

രക്ഷപ്പെട്ടു, എന്ന് കരുതിയിടത്ത് എല്ലാം അവസാനിക്കുകയാണെന്ന് ഒരു തോന്നൽ അവനിലുണ്ടായി…

വന്യമൃഗങ്ങളെല്ലാം തന്നെ ഏറെക്കുറേയുള്ള വനാതിർത്തിയിലാണ് തങ്ങളെന്നോർത്തപ്പോൾ അവന്റെ ശരീരം ഒന്ന് കുളിരുകോരി…

രക്ഷപ്പെടണം………..!

എത്രയും വേഗത്തിൽ ….!

പലായനവും പരാക്രവും കഴിഞ്ഞു പരിക്ഷീണിതനായിത്തീർന്ന അവന്റെ അന്തരംഗം മുരണ്ടു……

“അമ്മാ………. ”

അവൻ വിളിച്ചു , പക്ഷേ ശബ്ദം പുറത്തു വന്നില്ല..

വരണ്ട, തൊണ്ട സ്വരശുദ്ധി വരുത്തി വിളിച്ചെങ്കിലും പതറിക്കാറിയ സ്വരമാണ് പുറത്തുവന്നത്…

അഭിരാമി വിളി കേട്ടില്ല …

വലം കൈ എടുത്ത് അവളെ ഒന്നുകൂടി അവൻ കുലുക്കി വിളിച്ചു……

രണ്ടാമത്തെ വിളിക്ക് അഭിരാമി ഉണർന്നു.

ഞെട്ടിത്തരിച്ച് ഉണർന്ന അഭിരാമി ചുറ്റിനുമൊന്ന് പകച്ചു നോക്കി……….

” അജൂട്ടാ………. ”

ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് അവൾ വീണ്ടും അവന്റെ നെഞ്ചിലേക്കു തന്നെ വീണു…

” വാടാ……. വാ നമുക്ക് വീട്ടിലേക്ക് തന്നെ പോകാം… അയാള് കൊന്നോട്ടെ..”

അജയ് അവളെയും കൊണ്ട് നിവർന്നു …

“ശബ്ദമുണ്ടാക്കല്ലേയമ്മാ… ”

” വാടാ… തിരിച്ചുപോകാടാ…………”

അവളവനെ പേടികൊണ്ട്‌ വീണ്ടും ഇറുകെ പുണർന്നു..

അമ്മ ശരിക്കും ഭയന്നിരിക്കുന്നുവെന്ന് അവന് മനസ്സിലായി …

താനും കൂടെ തകർന്നാൽ എല്ലാം അവസാനിച്ചു എന്ന യാഥാർത്ഥ്യം അവൻ തിരിച്ചറിഞ്ഞു കഴിഞ്ഞു…….

എവിടേക്കു പോകണം…….?

എങ്ങനെ പോകണം………?

ഒന്നിന്നും ഒരു നിശ്ചയമില്ലാതെ, ബോധം നഷ്ടപ്പെട്ടവനെപ്പോലെ അവനിരുന്നു……

അവന്റെ മടിയിലെന്നവണ്ണം അഭിരാമിയും, എത്തിപ്പെട്ട അപകടത്തിന്റെ ഓർമ്മയിലാവാം പിന്നീടൊന്നും പറയാതെ അവനെ പുണർന്നിരുന്നു…

സമയം വീണ്ടും കടന്നുപോയി…

തണുപ്പ് ശരീരത്തിലേക്ക് തുളഞ്ഞു കയറിത്തുടങ്ങി ..

കോട്ട് ധരിച്ചതിനാൽ അഭിരാമിക്ക് തണുപ്പ് പെട്ടെന്നറിയാൻ സാധിച്ചില്ല …

ഇലത്തുമ്പുകളിൽ നിന്ന് മഞ്ഞ് കമ്പിളിത്തൊപ്പിയിലേക്ക് വീണപ്പോൾ അജയ് ചിന്തകളിൽ നിന്നുണർന്നു ..

ചീവീടുകളുടെയും തണുത്ത കാറ്റിന്റെയും ശബ്ദം മാത്രം നിശബ്ദതയെ ഭേദിച്ചു കൊണ്ടിരുന്നു…

ജീവിതത്തിൽ ഇന്നുവരെ കേട്ടിട്ടില്ലാത്ത ഒരു പക്ഷിയുടെ ശബ്ദം കേട്ടപ്പോൾ അവന് ഒന്ന് വ്യക്തമായി ….

വനത്തിൽ തന്നെയാണ്… ….!

അന്ധകാരം തന്നെയാണ് ചുറ്റിനും..!

നിലാവിന്റെ പ്രകാശം ഇലത്തുമ്പുകൾക്കിടയിലൂടെ വീണു തുടങ്ങി……

ചന്ദ്രകിരണങ്ങൾ ഭൂമിയിലേക്ക് പതിക്കാനാവാത്ത വിധം ഇല മറഞ്ഞ വൃക്ഷച്ചുവട്ടിലായിരുന്നു അവർ..

ഇരുവരുടെയും ശ്വാസഗതി and നേരെയായിത്തുടങ്ങി…

അഭിരാമി ഒരനക്കവുമില്ലാതിരിക്കുകയായിരുന്നു…

അവളെ സംബന്ധിച്ച്, ഒരു സുരക്ഷിത വലയത്തിലായിരുന്നു അവൾ…

വീണ്ടും സമയം കടന്നുപോയി…….

ചീവീടിന്റെ സ്വരം… ….!

കാറ്റിന്റെ ഹുങ്കാരം…… !

നിശബ്ദതയെ ഹനിക്കുന്ന കാര്യങ്ങൾക്ക് മാറ്റമൊന്നും വരാത്തതിനാൽ ആ അവസ്ഥയിലും അവനൊന്ന് അത്ഭുതപ്പെട്ടു …

മൃഗങ്ങളൊന്നും കാട്ടിലില്ലേ…….?

അതോ, മൃഗങ്ങൾക്കു പോലും തങ്ങളെ വേണ്ടേ എന്നൊരു തമാശയും അവനാ നിമിഷം തോന്നി…

സമയമെത്രയായിക്കാണും… ….?

അവനൊരു ഏകദേശ കണക്ക് കൂട്ടി നോക്കി……

പത്തോ പതിനൊന്നോ ആയിക്കാണണം…

നേരമൊന്നു വെളുത്തു കിട്ടിയിരുന്നെങ്കിൽ എങ്ങനെയെങ്കിലും പുറത്തുചാടാമായിരുന്നു……

തണുപ്പധികരിച്ചു തുടങ്ങി …

നിലത്തിരിക്കുന്ന തന്റെ കാലുകളിൽ ഒരു മരവിപ്പ് കയറുന്നത് അവനറിഞ്ഞു…

സെൽവനോടൊപ്പം പോന്ന നിമിഷം അജയ് ഓർത്തു……

ആ ഒറ്റ നിമിഷം കൊണ്ട് ജീവിതചിത്രം തന്നെ മാറിപ്പോയി……

വരാനുള്ളത് അനുഭവിച്ചേ തീരൂ, എന്ന കാഴ്ചപ്പാട് ജീവിതത്തിൽ വച്ചുപുലർത്തിയിരുന്ന അവന് ഒരിക്കലും മുനിച്ചാമിയേയോ, സെൽവനേയോ കുറ്റപ്പെടുത്താൻ തോന്നിയില്ല …

അവർ തങ്ങളുടെ സന്തോഷം ആഗ്രഹിച്ചു…

അതിനായി അവർ സൗകര്യമൊരുക്കിത്തന്നു..

അജയ് യും അഭിരാമിയും നാടുവിട്ട് പേരറിയാത്ത കാട്ടിൽ താമസിക്കണമെന്ന ശിരോലിഖിതം ഉള്ളിടത്തോളം കാലം അതങ്ങനെ തന്നെ സംഭവിക്കും……

അതിനാരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല…
സ്കൂളിൽ പഠിക്കുന്ന കാലത്ത് സൈലന്റ് വാലിയിലേക്ക് ഒരു പഠനയാത്ര പോയതാണ് കാട് കണ്ട ആദ്യ അനുഭവം …

അതന്ന് മോഹിപ്പിച്ചിരുന്നു……

പക്ഷേ ഇന്ന്… ….?

ചിന്തകളറുന്തോറും അവന്റെ മനസ്സു പതറിത്തുടങ്ങി……

എത്ര നേരം ഈ ഇരിപ്പിരിക്കും…… ?

നേരം വെളുത്താലും രക്ഷയുണ്ടാകണമെന്നില്ല …

പുറത്ത് അച്ഛന്റെ ആൾക്കാർ ഉണ്ടാകാം..

മുനിച്ചാമി പൊലീസ് കംപ്ലയിന്റ് കൊടുക്കാം…

വിനയനങ്കിളിന്റെ തല തിരിഞ്ഞ ബുദ്ധിയുടെ പരിണിതഫലം അനുഭവിക്കുന്നത് തങ്ങളാണല്ലോ എന്നോർത്ത് അവന് അരിശം വന്നു …

ഫ്ലൈറ്റ് കിട്ടാതിരുന്നാൽ മതിയായിരുന്നു……

കീറ്റസ് ഒഴിവു പറഞ്ഞാലും മതിയായിരുന്നു…

ഒടുവിലായി, നാട്ടിൽ പോയ മുനിച്ചാമി ഒറ്റയ്ക്ക് തിരിച്ചു വന്നാലും മതിയായിരുന്നു……

പറഞ്ഞിട്ട് കാര്യമില്ല… ….

വീണ്ടും പഴയ ചിന്തകളിലേക്ക് തന്നെ അവനെത്തിച്ചേർന്നു…

തലയിലെഴുത്ത്……….!

തണുപ്പുകാരണം പരവേശം ഒന്നടങ്ങി. ഇപ്പോൾ വിശപ്പാണ് ശരീരത്തെ ഭരിക്കുന്നത്……

പുറത്തേക്ക് രക്ഷപ്പെടണം എന്ന് മനസ്സ് ആഗ്രഹിക്കുന്നുണ്ടെങ്കിലും ശരീരം അവന്റെ കാര്യങ്ങൾ കൃത്യമായി ഓർമ്മിപ്പിക്കുന്നുണ്ട്…

അഭിരാമി ഒന്നിളകിയത് അവനറിഞ്ഞു..

“അമ്മാ……….”

അവൻ മന്ത്രണം പോലെ വിളിച്ചു…

മറുപടി മുറുക്കിയുള്ള കെട്ടിപ്പിടുത്തം മാത്രമായിരുന്നു..

അമ്മയും തന്നേപ്പോലെ ചിന്തകളിലാവാമെന്ന് അവൻ കണക്കുകൂട്ടി……

അഭിരാമിയും പതുക്കെ സംഭവിച്ച കാര്യങ്ങളുമായി പൊരുത്തപ്പെട്ടു വരുകയായിരുന്നു..

അജയ് തളരാതിരിക്കുന്നത് മാത്രമായിരുന്നു അവളുടെ ഏക ആശ്വാസം…

ഇന്നലെ ഫാം ഹൗസിലെ കിടക്കയിൽ… ….!

ഇന്ന്… ….?

ജീവിതം പല തവണ പറ്റിച്ച അനുഭവബോധമുള്ളതിനാൽ ഒരാറ്റക്കാര്യം മാത്രമേ അവൾ ആഗ്രഹിക്കുന്നുണ്ടായിരുന്നുള്ളൂ…

പതനം… !

ശത്രുവിന്റെ പതനം………!

എന്തെങ്കിലുമൊരു ചായ്‌വ് രാജീവിനോട് അവളുടെ മനസ്സിൽ അവശേഷിച്ചിട്ടുണ്ടായിരുന്നുവെങ്കിൽ അത് എന്നെന്നേക്കുമായി കഴിഞ്ഞ സൂര്യാസ്തമയത്തോടെ, അസ്തമിച്ചു കഴിഞ്ഞിരുന്നു…

ജീവിതത്തിൽ സൗകര്യങ്ങൾ എല്ലാമുണ്ടായിട്ടും താനും തന്റെ മകനും ഒരു രാത്രിയെങ്കിൽ ഒരു രാത്രി വനത്തിൽ താമസിക്കാനിട വരുത്തിയവന്റെ അടിവേര് മാന്തിയെടുക്കുക എന്ന ചിന്തയിലേക്ക് കഴിഞ്ഞ മണിക്കൂറിൽ അവളെത്തിച്ചേർന്നിരുന്നു..

ആദ്യത്തെ പരിഭ്രമവും പേടിയും പകയാളിക്കത്തിക്കുവാനുള്ള ഇന്ധനം മാത്രമായിരുന്നു..

പക്ഷേ ഉദ്യമം നേടിയെടുക്കാനുള്ള വഴികളൊന്നും അവളുടെ ബുദ്ധിയിൽ തെളിഞ്ഞില്ല , എന്നതായിരുന്നു സത്യം……



**** ***** ***** *****



ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ രാജീവിന്റെ ഫോൺ ബെല്ലടിച്ചു…

കാറിലേക്ക് കയറാനാഞ്ഞ അയാൾ ഫോണെടുത്ത് നോക്കി …

സേവ് ചെയ്തിട്ടില്ലെങ്കിലും നമ്പർ കണ്ടപ്പോൾ അയാൾക്ക് ആളെ മനസ്സിലായി ….

താഹിർ… !

രാജീവ് പെട്ടെന്ന് കോൾ എടുത്തു..

” പറയെടാ…………”

” പറയാനൊന്നുമില്ല… എനിക്ക് കുറച്ച് പണം വേണം…… ”

താഹിർ ദേഷ്യത്തിലായിരുന്നു..

“നീ കാര്യം പറ… ”

വൈകുന്നേരം സംഭവിച്ച കാര്യങ്ങൾ താഹിർ വിശദീകരിച്ചു..

തലക്കടി കിട്ടിയതു പോലെ രാജീവ് പകച്ചു നിന്നു..

” ഒരുത്തന്റെ മൂക്കിന്റെ പാലം തകർന്നിട്ടുണ്ട്, ഒരാളുടെ താടിയെല്ലും…………”

“അജയ് നിങ്ങളെ തല്ലിയെന്നോ .?”

രാജീവിനത് വിശ്വസിക്കാനായില്ല…….

“നിങ്ങക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവില്ലേ സാറേ… …. ”

” നീ എവിടാ ഇപ്പോൾ … ?”

“ഇപ്പോൾ മൂന്നാറിലാ.. ആന ഓടിച്ചു എന്ന് പറഞ്ഞാ ഇവിടെ ഹോസ്പിറ്റലിൽ കയറ്റിയത്…… വേറെ എങ്ങോട്ടെങ്കിലും കൊണ്ടു പൊയ്ക്കോളാൻ പറഞ്ഞു…… ”

” നിങ്ങളു വേറെ വല്ലവരുമായി പ്രശ്‌നം ഉണ്ടാക്കിയതാണോ……….?”

രാജീവ് വീണ്ടും എടുത്തു ചോദിച്ചു…

” ഒറ്റ മിനിറ്റ്…………”

താഹിർ ഫോൺ കട്ടാക്കി…

അടുത്ത നിമിഷം രാജീവിന്റെ ഫോണിൽ വാട്സാപ്പ് നോട്ടിഫിക്കേഷൻ ഇരമ്പി…

അയാളത് തുറന്നു നോക്കി..

അഭിരാമിയുടെയും അജയ് യുടെയും ഫോട്ടോ …

അടുത്ത നിമിഷം താഹിറിന്റെ കോൾ വീണ്ടും വന്നു……

” അത് സാറിന്റെ ഭാര്യയും മകനുമല്ലേ… ?”

“അ.. തെ…… ”

“എന്നാലാ തന്തയില്ലാക്കഴുവേറി തന്നെയാ ഞങ്ങളെ തല്ലിയത്…… ”

രാജീവ് വായിൽ വന്ന തെറി വിഴുങ്ങിക്കളഞ്ഞു…

രണ്ടോ മൂന്നോ പേരെ തല്ലിയൊതുക്കി രക്ഷപ്പെടാൻ മാത്രം തന്റെ മകൻ വലുതായി എന്ന തിരിച്ചറിവ് അയാളെ ചകിതനാക്കി.

“എറണാകുളത്തിന് കൊണ്ടുപോകാനാ ഇവരു പറയുന്നത്..”

താഹിറിന്റെ സ്വരം വീണ്ടും കേട്ടു…

” കൊണ്ടുപോ… ”

രാജീവ് ആലോചനയോടെ പറഞ്ഞു …

“അപ്പം കാശോ… ? ”

” ഞാനങ്ങോട്ടു വരാമെടാ………”

അയാൾ ഫോൺ കട്ടാക്കി മറ്റൊരു നമ്പർ ധൃതിയിൽ ഡയൽ ചെയ്തു …

ചുരുങ്ങിയ വാക്കുകളിൽ കാര്യം അവതരിപ്പിച്ച് അയാൾ കാറിലേക്ക് കയറി……

കൊച്ചിയിലെ പ്രൈവറ്റ് ഹോസ്പിറ്റലിനു മുൻപിൽ രാജീവ് എത്തുമ്പോൾ പതിനൊന്നു മണി കഴിഞ്ഞിരുന്നു…

ഇതിനിടയിൽ മൂന്നു നാലു തവണ താഹിർ വിളിച്ചിരുന്നു…

താഹിറിന്റെ കൂട്ടാളികളെ ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റിയിരുന്നു…

കോറിഡോറിനു പുറത്ത് താഹിറിനൊപ്പം മറ്റൊരാൾക്കൂടി നിൽക്കുന്നത് രാജീവ് കണ്ടു……

“ഇതാരാ… ?”

രാജീവ് ചോദിച്ചു …

“എന്റെ പഴയൊരു ഫ്രണ്ടാ…, നെൽസൺ…… ഇവന്റെ ടാക്സിയിലാ അവരന്ന് വട്ടവടയ്ക്ക് പോയത്…… ”

പണത്തിന്റെ കാര്യത്തിൽ അല്പം ഖേദം തോന്നിയിരുന്നുവെങ്കിലും താഹിറിന്റെ സൗഹൃദങ്ങളുടെ വിസ്തൃതി രാജീവിനല്പം ആശ്വാസമേകി…

” പൊലീസ് കേസ് വല്ലതും വരുമോടാ………? ”

“ആ കൃത്യ സമയത്ത് ആനയിറങ്ങിയതാ സാറേ പ്രശ്‌നമായത്. ഞാൻ വണ്ടി തിരിച്ചിട്ട് ഇരിക്കുകയായിരുന്നു.. അവരെ റോഡ് വരെ ഒരു പ്രശ്നവുമില്ലാതെ കൊണ്ടുവന്നതാ………”

താഹിർ പറഞ്ഞു……

” കേസ്…….?”

രാജീവ് വീണ്ടും ഓർമ്മിപ്പിച്ചു…

” പൊലീസുകാർ കണ കുണാ കുറേ ചോദിച്ചു…… അവിടെ നിന്ന് പെട്ടെന്ന് ഊരാൻ വേണ്ടിയാ ഞാൻ സാറിനെ വിളിച്ചത് … ”

കേസ് വരില്ലെന്നറിഞ്ഞപ്പോൾ രാജീവിന് ആശ്വാസമായി…

” അവരെങ്ങോട്ടാ പോയതെന്ന്…?”

നെൽസണെ സംശയത്തോടെ നോക്കി രാജീവ് ചോദിച്ചു…

” ഒരു വശത്ത് ആന.. പൊലീസും ഫോറസ്റ്റും, അതിനിടയ്ക്ക് ഇങ്ങനെയും… ഒന്നുകിൽ കാട്ടിൽക്കേറിക്കാണും…………”

നിസ്സാരമട്ടിൽ താഹിർ പറഞ്ഞു …

രാജീവിന് ഒരു കോൾ വന്നു… അയാൾ ഫോണുമായി ഇടനാഴിയുടെ അറ്റത്തേക്ക് പോയി..

” എന്നതാ താഹിറേ പ്രശ്നം……… ”

നെൽസൺ ചോദിച്ചു…

“പ്രശ്നം സ്വത്തു കേസാ.. ആളെ എത്തിച്ചു കൊടുത്താൽ മാത്രം മതി.. കുറച്ച് കാശ് തരാമെന്ന് പറഞ്ഞപ്പോൾ ഇറങ്ങിയതാ…”

താഹിർ പറഞ്ഞു……

“നിനക്കറിയാമല്ലോ താഹിറേ, ഞാനിമ്മാതിരി പണിയൊക്കെ നിർത്തിയതാ… അന്ന് നീ മിസ്സിംഗെന്നു പറഞ്ഞു വാട്സാപ്പ് ചെയ്തതു കൊണ്ടാ ഞാൻ പറഞ്ഞതു തന്നെ…… വിഷയമായാൽ ഞാൻ കൈ കഴുകും.. പറഞ്ഞേക്കാം…………”

നെൽസൺ ക്ഷോഭിച്ചു……

” ഇതത്ര സീനൊന്നുമില്ലടേ..”
താഹിർ അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

” ഞാൻ എന്റെ കാര്യം പറഞ്ഞു…… ”

അപ്പോഴേക്കും രാജീവ് കോൾ കഴിഞ്ഞു തിരിച്ചെത്തി.

“താഹിറേ… എനിക്കു പോകണം … ”

രാജീവ്‌ പറഞ്ഞു……

പണത്തിന്റെ കാര്യം രാജീവ് സെറ്റിലാക്കിയിരുന്നതിനാൽ താഹിർ ഒന്നും മിണ്ടിയില്ല..

“നിങ്ങളിവിടെ ഉണ്ടാകുമല്ലോ അല്ലേ… ?”

രാജീവ് വീണ്ടും ചോദിച്ചു……

” ഞാൻ തിരിച്ചു പോകും…… ”

നെൽസൺ പെട്ടെന്ന് പറഞ്ഞു……

ശേഷം അവൻ താഹിറിനെ നോക്കി കണ്ണു കാണിച്ചു..

“ആംബുലൻസിന്റെ വാടക കൊടുക്കാനുണ്ട് സാറേ…………”

രാജീവ് താഹിറിനെ ഒന്ന് നോക്കി..

പൊലീസുകാരിൽ നിന്ന് പെട്ടെന്ന് രക്ഷപ്പെടാൻ വേണ്ടി താഹിർ നെൽസണെ വിളിച്ചു വരുത്തുകയായിരുന്നു..

നെൽസനാണ് സുഹൃത്തിന്റെ ആംബുലൻസുമായി വരുന്നതും അവരെ കൊച്ചിയിലെത്തിക്കുന്നതും..

നെൽസന്റെ പണവും കൂടി കൊടുത്ത ശേഷം രാജീവ് സ്ഥലം വിട്ടു..

നെൽസണും തിരികെ പോകാൻ ധൃതി കൂട്ടി…

“ആ പാവങ്ങളെ പിടിച്ചു കൊടുക്കാനാണോടാ നീ കൊട്ടേഷൻ പിടിച്ചത്…… ?”

നെൽസണ് താഹിറിനോട് അമർഷം തോന്നി…

തന്റെ കൂട്ടുകാരന്റെ മാനസാന്തരത്തിനു മുൻപിൽ താഹിർ ഒന്നും മിണ്ടിയില്ല……



***** ******* ****** ******



അജയ് ബാഗിൽ നിന്നും ടോർച്ച് എടുത്ത് നിലത്തടിച്ചു നോക്കി..

വലിയ ഉണക്കമില്ലാത്ത കരിയിലകളായതിനാൽ പാന്റ് നനഞ്ഞു തണുപ്പടിച്ചപ്പോഴാണ് അവർ എഴുന്നേറ്റത്……

തങ്ങൾക്കു ചുറ്റുമല്ലാതെ വെളിച്ചം പുറത്തേക്ക് പോകാതിരിക്കാൻ അജയ് പരമാവധി ശ്രദ്ധിച്ചു.

അതേ മരത്തിന്റെ തന്നെ അത്യാവശ്യം വലിപ്പമുള്ള വേരിന്റെ മുകളിലേക്ക് അജയ് കയറിയിരുന്നു.

അവൻ ഇരിപ്പ് ശരിയാക്കിയതിനു ശേഷം അഭിരാമി അവന്റെ മടിയിൽക്കയറിയിരുന്നു……

തണുപ്പ് കൂടിത്തുടങ്ങിയിരുന്നു..

നേരം ഒന്ന് വെളുത്തിരുന്നെങ്കിൽ… ….!

നേരം പുലരാനായി ഇത്രത്തോളം ആത്മാർത്ഥതയോടെ ഇരുവരും ഒരിക്കലും ആഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല…

“അമ്മാ………. ”

അജയ് പതുക്കെ വിളിച്ചു ..

“ഉം……” അവൾ വിളി കേട്ടു…

വീണ്ടും കുറച്ചു നിമിഷത്തെ നിശബ്ത …

ഇരുവർക്കും കാര്യങ്ങൾ അറിയാമായിരുന്നു… അതുകൊണ്ടു തന്നെ ഒരക്ഷരം ആരും അതിനേക്കുറിച്ച് ഉരിയാടിയില്ല…

കുറച്ചു മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ നേരം പുലരുമെന്നും പുറത്തിറങ്ങി രക്ഷപ്പെടാമെന്നുമുള്ള പ്രത്യാശ അവരുടെയുള്ളിൽ തെളിഞ്ഞു തുടങ്ങിയിരുന്നു…

തണുപ്പ് അസഹനീയമായിത്തുടങ്ങി…

തൊപ്പി മറയ്ക്കാത്ത തലയുടെ ഭാഗങ്ങളും വസ്ത്രം മറയ്ക്കാത്ത ഭാഗങ്ങളും സൂചികൊണ്ട് കുത്തുന്നതു പോലെ ഇരുവർക്കും അനുഭവേദ്യമായിത്തുടങ്ങി…

അഭിരാമി മടിയിലുള്ള ഇരിപ്പ് ഒന്നുകൂടി ശരിയാക്കി ഇരുന്നു കൊണ്ട് അവനെ ശക്തമായി പുണർന്നു…

അവളുടെ സ്വെറ്ററിന്റെ മുകളിലേക്ക് , മാറിലേക്ക് മുഖമണച്ച് അജയ് അമ്മയേയും പുണർന്നു …

ചീവീടുകളുടെയും രാപ്പക്ഷികളുടെയും ചിലപ്പ് മാത്രം നിശബ്ദതയെ ഭജ്ഞിച്ചു കൊണ്ടിരുന്നു…

അതേയിരുപ്പിൽ വീണ്ടും സമയം കുറേ കടന്നുപോയി……

വനത്തിനുള്ളിലെ തണുപ്പ് അസഹനീയമായിരുന്നു…

അതിനനുസരിച്ച് ഇരുവരുടെയും പുണരലിന്റെ ശക്തി കൂടിക്കൂടി വന്നു……

മഞ്ഞു വീഴ്ച കൂട്ടി തുടങ്ങിയപ്പോൾ അജയ്, ഇരുട്ടിൽ അവളുടെ ഷാൾ തപ്പിയെടുത്ത് ഇരുവരുടെയും തലയ്ക്കു മുകളിലിട്ടു മൂടി…

ശേഷം അവളെയും കൂട്ടിപ്പിടിച്ച്, മരത്തിന്റെ തായ്ത്തടിയിലേക്ക് പുറം ചാരി……

അവർ ധരിച്ചിരുന്ന വസ്ത്രങ്ങളോ, ഷാളോ ആ തണുപ്പിൽ നിന്നും രക്ഷ നേടാൻ പര്യാപ്തമായിരുന്നവ അല്ലായിരുന്നു..

അഭിരാമിയുടെ പല്ലുകൾ കൂട്ടിയിടിക്കുന്ന ശബ്ദം അവൻ കേട്ടു തുടങ്ങി ..

“അമ്മാ… ”

അവനും വിറച്ചു കൊണ്ട് വിളിച്ചു……

അഭിരാമി അവന്റെ നെഞ്ചിലേക്ക് മുഖമൊന്ന് ഉരച്ചതല്ലാതെ സംസാരിച്ചില്ല……

തണുപ്പടിച്ചു മരവിച്ചു തുടങ്ങിയ ഇരുകൈകളും അവളുടെ അരക്കെട്ടിലേക്ക് ഇരുവശങ്ങളിലേക്കുമായി അവൻ ചേർത്തു ..

ശേഷം അവളുടെ സ്വെറ്ററിന്റെയും ടോപ്പിന്റെയും ഇടയിലൂടെ മുകളിലേക്ക് നിരക്കിക്കയറ്റി……

വലതു കൈ അവളുടെ ടോപ്പിനുള്ളിലൂടെയാണ് കയറിയത്……

നഗ്നമായ ഇടുപ്പിൽ അവന്റെ തണുത്ത വിരലുകൾ സ്പർശിച്ചപ്പോൾ അഭിരാമി , കുളിരുകോരി വിറ കൊണ്ടു…

കൈയുടെ മരവിപ്പ് മാറാനെന്ന വണ്ണം അവളുടെ ഇടുപ്പിലും പുറംഭാഗത്തും അവൻ കൈ ഉരച്ചു തുടങ്ങി……

കുറച്ചു സമയം കൊണ്ട് അവന്റെ വിരലുകൾ പൂർവ്വസ്ഥിതിയിലേക്കെത്തി..

അതറിഞ്ഞു കൊണ്ടാകണം, അഭിരാമിയും അവന്റെ ടീ ഷർട്ടിനുള്ളിലേക്ക് തന്റെ കൈകൾ കടത്തി……

അവളുടെ ഇടതു കൈ അവന്റെ പുറത്തും , വലതു കൈ അവന്റെ നെഞ്ചിലുമായി അവൾ തിരുകിക്കയറ്റി……

അജയ് ഒന്നു പിടഞ്ഞു..

തല മൂടിയിരിക്കുന്ന ഷാളിന്റെ മുകളിലേക്ക് മഞ്ഞു പെയ്തു തുടങ്ങി…

“അമ്മാ..”

അവൻ വിളിച്ചു.

“ങ്… ”

തണുത്തുറഞ്ഞ ഒരു മൂളൽ കേട്ടു……

” പേടിയുണ്ടോ… ….?”

” ങ്ങും..”

“പേടിക്കണ്ടാ ട്ടോ… ”

അവളുടെ പുറത്തുകൂടി വലം കൈ തഴുകിക്കൊണ്ട് അവൻ ആശ്വസിപ്പിച്ചു……

അതൊരു കേവല ആശ്വാസവാക്കല്ലായിരുന്നു…

ആ സമയം അഭിരാമിക്കതേകിയ സുരക്ഷിതത്വവും ആശ്രയബോധവും വളരെയധികം വലുതായിരുന്നു……

അച്ഛനുമമ്മയും മരിച്ച സമയത്തു പോലും രാജീവ് തന്നോടിങ്ങനെ പറഞ്ഞിട്ടില്ലായെന്ന് അവളോർത്തു……

ആ സമയമെന്നല്ല, ഒരു സമയത്തും ഒരാശ്വാസവാക്കു പോലും രാജീവിൽ നിന്ന് ഉണ്ടായിട്ടില്ല …

അയാൾക്ക് തന്റെ പണം മാത്രമായിരുന്നു ആവശ്യമെന്ന് ഇതിൽ കൂടുതൽ ഒരു തെളിവും ലഭിക്കാനില്ല…

പക്ഷേ അജയ് … ?

ഈ കൊടും കാട്ടിലേക്കാണെങ്കിലും പ്രാണരക്ഷാർത്ഥം പ്രതിയോഗികളെ നേരിട്ട് തന്നെ വലിച്ചു കൊണ്ടു വരുകയും രക്ഷപ്പെടാൻ സാദ്ധ്യതകൾ, മുന്നിലില്ലെന്നിരിക്കെ ആശ്വാസ വാക്കുകളോതുകയും ചെയ്യുന്നവൻ…

ഭാര്യ എല്ലായ്പ്പോഴും ഭർത്താവിനുള്ളതാണ് …

അവളുടെ മനസ്സിലും ജീവിതത്തിലും ആരെ വെച്ച് തുലാഭാരം തൂക്കിയാലും ഭർത്താവിന്റെ തട്ട് താണിരിക്കേണ്ടതാണ്…

മകന്റെ കടമ അമ്മയെ പരിചരിക്കുക, ശുശ്രൂഷിക്കുക എന്നുള്ളതാണ്…… ആ കാര്യത്തിലും അജയ് ഒരു പടി മുന്നിലാണ്……

ഏത് പ്രതിസന്ധി ഘട്ടവും തരണം ചെയ്തു തന്റേതാക്കാൻ കെൽപ്പുള്ള മകന്റെ മടിയിലാണ് താനിരിക്കുന്നത് എന്ന അഭിമാനത്തിൽ അഭിരാമിയുടെ ഉള്ളിലേക്കും മഞ്ഞു വീണു തുടങ്ങി…

തുലാഭാരത്തട്ടിൽ നിലംപറ്റെയിരിക്കുന്നത് അജയ് ആണ്… ….

ഭർത്താവിനേയും മകനേയും ഒരു തട്ടിൽ തൂക്കി നോക്കുന്നത് യുക്തിസഹമല്ലെങ്കിലും അഭിരാമിയുടെ ജീവിതത്തെ സ്വാധീനിച്ച രണ്ടു വ്യക്തികൾ തമ്മിലുള്ള തുലനമായി അവളതിനെ കണ്ടു……

അഭിരാമി , അവന്റെ തോളിലേക്ക് മുഖം ചേർത്തു……

നാലഞ്ചു ദിവസത്തെ വളർച്ചയുള്ള അവന്റെ മുഖരോമങ്ങളിൽ കവിളുരുമ്മിയപ്പോൾ അവൾക്കൊരു ഉൾക്കുളിരുണ്ടായി……

അവന്റെ വിയർപ്പിന്റെ ഗന്ധം… !

ഓടി വിയർത്ത വിയർപ്പിന്റെ രൂക്ഷതയ്ക്കും സ്നേഹ സുഗന്ധം വമിക്കുന്നുണ്ടോ എന്നൊരു സംശയം അവൾക്കു തോന്നി……
കഴിഞ്ഞ സായന്തനത്തിന്റെ ഭംഗിയിൽ അവന്റെയും തന്റെയും നിമിഷങ്ങൾ അഭിരാമി ഒരു നൊടി ഓർത്തു……

ടൈറ്റാനിക്ക്… ….!

കൊടുങ്കാട്ടിൽ, ഇരുളിന്റെ വന്യതയിലും അവൾക്കുള്ളാലെ ചിരി വന്നു……

അവനടുത്തുള്ളപ്പോഴും അവനോട് സംസാരിക്കുമ്പോഴും സമയം പോകുന്നതറിയുന്നില്ല…

ഒരു പക്ഷേ തന്റെ വിരസ ജീവിതത്തിലെ നവ്യാനുഭവമായതിനാലാകാം…

അവന്റെ സംസാരങ്ങളിൽ ചിലപ്പോഴൊക്കെ താൻ പൈങ്കിളി നായികയായിപ്പോയിട്ടുള്ളത് അഭിരാമിക്ക് അംഗീകരിക്കാതിരിക്കാൻ ആവില്ലായിരുന്നു……

അതാണ് , തന്നെ പ്രേമിച്ചോളാൻ കളിയായിട്ടാണെങ്കിലും അവൾ പറയാനുള്ള കാരണം……

രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ട് അജയ് ഇത്രയധികം സ്വാധീച്ചുവെങ്കിൽ നഷ്ടപ്പെട്ട വർഷങ്ങളത്രയും കൊണ്ട് അവൻ തന്നെ ഒരുപാടൊരുപാട് മാറ്റിയെടുത്തേക്കുമായിരുന്നു എന്നവൾക്കു തോന്നി..

അവന് നഷ്ടപ്പെട്ടത് ബാല്യം.., കുറച്ചു കൗമാരം……

തനിക്ക് അവനും തന്റെ ജീവിതവും …

ഇവിടെ നിന്ന് പുറത്തിറങ്ങിയാൽ അവനെ എവിടേക്കും വിടില്ലായെന്ന് ആ നിമിഷം അഭിരാമി ശപഥം ചെയ്തു…

അവന് വാക്കു കൊടുത്തതു പോലെ അവന്റെ നഷ്ടപ്പെട്ട ഇന്നലെകൾ തിരികെ കൊടുക്കണം……

ഒപ്പം അവൻ തരുന്ന സന്തോഷങ്ങളും തമാശകളും തനിക്ക് ആവോളം ആസ്വദിക്കുകയും വേണം…

അവളുടെ ചിന്തകൾ അത്തരത്തിലങ്ങനെ മുന്നേറിക്കൊണ്ടിരുന്നു……

അമ്മയെ പുണർന്നിരുന്ന് ഒരു നിമിഷം അജയ് മയങ്ങിപ്പോയിരുന്നു……

അടുത്ത നിമിഷം ഒരു വെടിയൊച്ച കേട്ടു……

കിടുങ്ങി വിറച്ച് അഭിരാമി ഒന്നുകൂടി അവനിലേക്ക് ചേർന്നു …

അവളുടെ ഉടൽ അവനു മടിയിലിരുന്ന് തുള്ളി വിറച്ചുകൊണ്ടിരുന്നു……

മയക്കത്തിൽ നിന്നും അവൻ ഞെട്ടിയുണർന്നു……

വെടിയൊച്ചയുടെ അലകൾ കാടുനീളെ പ്രതിദ്ധ്വനിച്ച് നേർത്തു വന്നു..

“പേടിക്കണ്ടമ്മാ… നായാട്ടുകാരായിരിക്കും. ”

അജയ് ശബ്ദം താഴ്ത്തിപ്പറഞ്ഞു…

അമ്മയുടെ വിറയൽ കുറഞ്ഞു തുടങ്ങിയത് അവനറിഞ്ഞു……

അജയ് വെടിയൊച്ച കേട്ട ദിക്കിലേക്ക് ചെവി വട്ടം പിടിച്ചു……

ഇടതു വശത്തു നിന്നാണ് ….

ദൂരപരിധി അവനു വ്യക്തമായില്ല..

ആരു തന്നെയായാലും അവരെ കാണുന്നത് അപകടമാണെന്ന് അവനറിയാമായിരുന്നു..

അമ്മ ചെറുപ്പമാണ്. സുന്ദരിയാണ്..

കാടു കയറി വരുന്നവന്റെ മുൻപിൽ തങ്ങളുടെ കദന കഥകളൊന്നും വിലപ്പോവില്ല , എന്നവനറിയാമായിരുന്നു……

അടുത്ത് മനുഷ്യജീവിയുണ്ട് എന്നത് ചില്ലറ ആശ്വാസമല്ല അവർക്കേകിയത്……

കണ്ണടച്ചും തുറന്നും കാതുകൾ കൂർപ്പിച്ചിരുന്നും മണിക്കൂറുകൾ വീണ്ടും കടന്നുപോയി…

മഞ്ഞുകണങ്ങൾ മഴ പോലെ തന്നെ പെയ്തു തുടങ്ങി…

പുലരി വിളിച്ചോതുന്ന പക്ഷിയുടെ ശബ്ദമാണ് അജയ് നെ ഉണർത്തിയത്……

ഉറക്കം തൂങ്ങി വരുന്ന മിഴികൾ വലിച്ചു തുറന്നപ്പോൾ ചുറ്റും പ്രകാശം പരന്നു തുടങ്ങുന്നത് അവൻ കണ്ടു…

പുതിയ പുലരി… ….!

പ്രത്യാശയുടെ കിരണങ്ങൾ, കോടമഞ്ഞിനിടയിലൂടെ തങ്ങളുടെ മേൽ വീഴുന്നത് അവൻ കണ്ടു..

“അമ്മാ………. ”

അവൻ അവളെ തട്ടിയുണർത്തി……

അവൾ മിഴികൾ വലിച്ചു തുറന്ന് അവനെ നോക്കി…

പ്രകാശത്തിലേക്ക് മുഖം തിരിച്ചപ്പോൾ അവളുടെ കണ്ണൊന്നു മഞ്ഞളിച്ചു……

” നേരം വെളുത്തു..”

അവിശ്വസനീയതയോടെ അവളവനെ നോക്കി…

ഇനിയൊരു പ്രഭാതം കാണില്ല , എന്ന് ചിന്തിച്ചിടത്തു നിന്ന് പുലരി വെളിച്ചം കണ്ട മന്ദഹാസം അവളുടെ മിഴികളിലുണ്ടായി……

” രക്ഷപ്പെടണം…… ”

വ്യഗ്രതയോടെ അവൻ എഴുന്നേൽക്കാനാഞ്ഞു…

ഇടുപ്പിൽ പിടിച്ച് അവൻ അഭിരാമിയെ ഉയർത്തി ..

മരവിച്ച പാദങ്ങൾ നിലത്തുറയ്ക്കാതെ അഭിരാമി , എഴുന്നേറ്റ് മരത്തിലേക്ക് ഇരുകൈകളും കുത്തി നിന്നു..

ഒരല്പം ചൂടു വെള്ളം കുടിക്കാൻ അവൾ അതിയായി ആഗ്രഹിച്ചു……

വേരിൽ കൈ കുത്തി അജയ് എഴുന്നേറ്റു..

നിലത്തിരുന്ന ബാഗ് എടുത്ത് ചുമലിൽ തൂക്കിയപ്പോൾ കൈകൾ നിവരാൻ മടിക്കുന്നത് അവനറിഞ്ഞു..

അഭിരാമിയുടെ പിൻ ഭാഗത്തിരുന്ന കരിയിലയും പൊടിയും തൂത്തുകളഞ്ഞത് അവനാണ്…

മൂരി നിവർത്തി അജയ് ചുറ്റിനും മിഴികൾ പായിച്ചു.

എവിടേക്കാണ് പോകേണ്ടത്..?

ഇന്നലെ വന്ന വഴിയുടെ ഒരു രേഖ പോലും കൺമുന്നിൽ കാണാനില്ല…

അഭിരാമിയുടെ കൈ പിടിച്ച് അജയ് വേരിനപ്പുറം കടന്നു , ഒരു നിമിഷം നിന്നു..

വട്ടവടയിൽ സൂര്യനുദിക്കുന്ന ഭാഗം അവൻ മനസ്സിലോർത്തു……

മനസ്സിൽ ദിക്കുകളുടെ സങ്കലനം നടന്നു……

കാന്തല്ലൂർ റ്റു വട്ടവട……

ഏഴ് കിലോമീറ്റർ……….

മുനിച്ചാമിയുടെ വാക്കുകൾ അവന് ഓർമ്മ വന്നു…

ഈ കാര്യത്തിലെങ്കിലും മുനിച്ചാമി പറഞ്ഞ ദൂരം കൃത്യമായിരിക്കേണമേ എന്നവൻ മനസ്സാ പ്രാർത്ഥിച്ചു…

ആരോഗ്യവാനായ, വഴിയറിയുന്ന ഒരാൾക്ക് മാക്സിമം മൂന്നോ നാലോ മണിക്കൂർ കൊണ്ട് താണ്ടാവുന്ന ദൂരം…

വഴിയറിയില്ല എന്നത് പ്രശ്നമാണ്…

എന്നിരുന്നാലും വട്ടവടയുടെ ഏതെങ്കിലും ജനവാസ പ്രദേശത്ത് ഇരുട്ടുന്നതിനു മുൻപ് എത്തിച്ചേരണമെന്ന് അവൻ കണക്കു കൂട്ടി…

കഴിഞ്ഞ രാത്രി പോലെ ശാന്തമായിക്കൊള്ളണമെന്നില്ല , വനത്തിലെ അടുത്ത രാത്രി എന്ന് ചിന്തിക്കാനുള്ള സാമാന്യ ബോധം അവനുണ്ടായിരുന്നു……

അഭിരാമിയുടെ വലം കൈയ്യിലേക്ക് ഇടം കൈ മുറുക്കി അവൻ മുന്നോട്ടു ചുവടു വെച്ചു…

വഴിയറിയാത്തവന് സൂര്യൻ മാത്രമാണ് ആശ്രയം…

നാലു ചുവട് മുന്നോട്ടു വെച്ചതും കരിയിലകൾക്കിടയിലൂടെ ഒരു പാമ്പിഴഞ്ഞു പോകുന്നത് അവൻ ഉൾക്കിടിലത്തോടെ കണ്ടു……….

അമ്മ ഭയക്കാതിരിക്കാൻ അവൻ മിണ്ടിയില്ല.

വൻമരങ്ങൾക്കിടയിൽ കുറ്റിപ്പുല്ലുകളല്ലാതെ കാടുകയറിപ്പിടിച്ചിരുന്നില്ല …

അളവെടുത്ത് നിരയായി വച്ചു പിടിപ്പിച്ചതു പോലെയുള്ള വൻമരങ്ങളുടെ കുടക്കീഴിൽ അവർ യാത്ര തുടർന്നു……

പൊതുവേ നടന്നു ശീലമില്ലാത്ത അഭിരാമി പത്തു മിനിറ്റിനകം തളർന്നിരുന്നു …

വിശപ്പും ദാഹവും ഉറക്കക്ഷീണവും അതിന് ആക്കം കൂട്ടി എന്നു വേണം പറയാൻ …

മുൾപ്പടർപ്പുകളിൽ ചുരിദാർ കൊളുത്തി പല തവണ അവൾ വീഴാൻ പോയി…

പതിനഞ്ചാം മിനിറ്റിൽ അവന്റെ കൈ വിടുവിച്ച് അവൾ വനമദ്ധ്യേ നിന്നു…

” എനിക്കു വയ്യ… …. നീ പൊയ്ക്കോ… ”

ഗദ്ഗദവും സങ്കടവും തിക്കു മുട്ടിയ വാക്കുകൾ അവളിൽ നിന്ന് പുറത്തു വന്നു..

അജയ് അമ്പരന്ന് അവളെ നോക്കി…

അമ്മ ക്ഷീണിതയാണെന്ന് അവൻ കണ്ടു…

” പത്തു മിനിറ്റു കൂടി അമ്മാ……… ”

അവൻ അവളെ നോക്കി കെഞ്ചി…

പാമ്പിനെ കണ്ട കാര്യം അവനോർത്തു……

അവളുടെ ശരീര ഭാഷ അവനിലെ നഴ്സിംഗ് വിദ്യാർത്ഥി സൂക്ഷ്മം നിരീക്ഷിച്ചു……

അജയ് അവളുടെ നേരെ കൈനീട്ടി..

മടിയോടെ അവൾ കൈ, അവന്റെ കയ്യിൽ കോർത്തു……

വീണ്ടും നടപ്പു തുടങ്ങി…….

ഇഴഞ്ഞെന്ന പോലെയായിരുന്നു അഭിരാമിയുടെ നടപ്പ്…

ഇതേ രീതിയിൽ പോയാൽ രണ്ട് ദിവസം കൊണ്ടു പോലും പുറത്തെത്താൻ കഴിയില്ലായെന്ന് അവന് മനസ്സിലായി…

മനസ്സ് എത്തുന്നിടത്ത് ശരീരം എത്താത്ത അവസ്ഥ…

വീണ്ടും പത്താം മിനിറ്റിൽ അഭിരാമി നിന്നു…

ഇത്തവണ അവൾ പുല്ലിലേക്ക് കുഴഞ്ഞിരിക്കുകയാണുണ്ടായത്……
സങ്കടവും ദേഷ്യവും അജയ്ക്ക് ഒരുമിച്ചു വന്നു…

“ഇങ്ങനെ സങ്കടത്തിലാക്കരുതമ്മാ… ”

” നീ പൊയ്ക്കോടാ… ”

ശ്വാസം വലിച്ചു വിടുന്നതിനിടയിൽ അവൾ നിലത്തേക്കു നോക്കിപ്പറഞ്ഞു……

“അങ്ങനെയാണോ ഞാൻ പറഞ്ഞത്… ?”

അജയ് കാൽമുട്ടുമടക്കി അവളുടെ അരികത്തിരുന്നു..

” ഈ കാട്ടിൽ നിന്ന് ഇരുട്ടുന്നതിനു മുൻപ് രക്ഷപ്പെടണ്ടേ നമുക്ക്..?”

” നിക്ക് വയ്യ… …. ”

അവളത്രയും മാത്രം പറഞ്ഞു……

അജയ് അവളുടെ താടിയിൽ പിടിച്ച് മുഖമുയർത്തി…

അമ്മയുടെ സജലങ്ങളായ മിഴികൾ അവൻ കണ്ടു…

അവന്റെ ഹൃദയം ഒന്നു പിടഞ്ഞു…….

” കുറച്ച് വെള്ളം കിട്ടോ… ….?”

അഭിരാമിയുടെ ചോദ്യം അവന്റെ ഹൃദയത്തിലേക്ക് ഇടിച്ചു കയറി…

അവൻ മറുപടി പറഞ്ഞില്ല…

പരിചാരകരും സേവകരും തറവാട്ടു മഹിമയും ചേർന്ന കോടീശ്വരിയുടെ സ്വരമാണ് ആ കേട്ടതെന്ന് , ദാഹമുണ്ടായിരുന്നുവെങ്കിലും വിശ്വസിക്കാൻ അവന് പ്രയാസം തോന്നി…

ബാഗിൽ പണമുണ്ട്… ….

കടലാസിന്റെ വിലപോലും ഇല്ല… ….

അവളുടെ കിതപ്പാറും വരെ അവൻ കാത്തു……

അജയ് പിന്നിൽ തൂക്കിയിട്ടിരുന്ന തന്റെ ബാഗ് മുൻവശത്ത് വയറിനു മീതെ തൂക്കി…

അവൾക്കു മുന്നിലായി അവൻ ചെന്നിരുന്നു..

” കയറ്………. ”

അവൻ പറഞ്ഞു…

അഭിരാമി നിറമിഴികളോടെ അവനെ നോക്കി…

” കയറമ്മാ… …. ”

അവനവളെ പുറത്തേക്ക് വലിച്ചു കയറ്റി..

അഭിരാമി അവന്റെ കഴുത്തിനു താഴെ കൈകൾ വട്ടം ചുറ്റി, അവന്റെ പുറത്ത് കമിഴ്ന്നു കിടന്നു.

അവളുടെ ഇരുതുടകളും പിന്നിലേക്ക് കയ്യിട്ട് ചേർത്തു പിടിച്ച് അജയ് നടപ്പു തുടങ്ങി……

കയറ്റമൊന്നും ഇല്ലാത്തതിനാൽ അത്യാവശ്യം വേഗത്തിലായിരുന്നു അവന്റെ നടപ്പ്…….

“വെയ്റ്റുണ്ടോടാ… ?”

അവൻ ചെറുതായി കിതക്കുന്നതറിഞ്ഞ് അവൾ ക്ഷീണിച്ച സ്വരത്തിൽ ചോദിച്ചു……

“ഉണ്ടെങ്കിൽ…..?”

” ഞാൻ ഇനി കുറച്ചു നടക്കാം…… ”

ഉടൻ തന്നെ അജയ് നിന്നു…

അവന്റെ പുറത്തു കൂടി നെഞ്ചുരച്ച് അവൾ നിലത്തു കാൽ കുത്തി.

“നടക്കാമോ… ….?”

അജയ് തിരിഞ്ഞു നിന്ന് ചോദിച്ചു …

” പറ്റുന്ന പോലെ… ”

അവൾ പറഞ്ഞു…

“വയ്യെങ്കിൽ എടുക്കാം… ”

” നീയും ക്ഷീണിച്ചില്ലേ…? ”

” അത് സാരമില്ല… ”

അവൻ വീണ്ടും അവളെ പുറത്ത് കയറ്റാൻ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞു…

” ഞാൻ നടക്കാം..”

പിന്നെ അഭിരാമി നടന്നു തുടങ്ങി…

തന്നെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാണ് അമ്മ നടക്കുന്നത് എന്ന് അജയ്ക്ക് മനസ്സിലായി…

സൂര്യപ്രകാശത്തിനു ചൂടേറിത്തുടങ്ങി…

വിശപ്പിനേക്കാളേറെ ദാഹം ഇരുവരെയും വലച്ചു തുടങ്ങി……

” ഇതു തന്നെയാണോടാ വഴി… ?”

നടത്തത്തിന്റെ അന്ത്യം കാണായ്കയാൽ അഭിരാമി ഒരു വേള കിതപ്പോടെ നിന്ന് ചോദിച്ചു……

” കഴിഞ്ഞയാഴ്ച ഞാൻ വന്നത് ഈ വഴിക്കായിരുന്നു…… ”

അജയ് പിറുപിറുക്കുന്നതു പോലെ പറഞ്ഞു.

അഭിരാമി പിന്നെ മിണ്ടാൻ പോയില്ല..

അരമണിക്കൂർ നടത്തം കഴിഞ്ഞു…

ഏതോ കാട്ടുചോലയുടെ ശബ്ദം കേട്ടതും ഇരുവരും മുഖത്തോടു മുഖം നോക്കി……

വെള്ളം……..!

ഒറ്റയടിക്ക് ഇരുവരുടെയും ദാഹം ഇരട്ടിയായി…

കാലുകൾ നീട്ടി വലിച്ച് ഇരുവരും വേഗത്തിൽ നടന്നു……

അതൊരു ചോല തന്നെയായിരുന്നു……

ചെറിയൊരു കൈത്തോട്……

ചുറ്റും കാട്ടു കൂവച്ചെടിയും മുൾപ്പടർപ്പുകളും കൊണ്ട് ചോലയിലേക്ക് അടുക്കാൻ അവർക്ക് സാധിച്ചില്ല…

അജയ് മുകളിലേക്ക് സൂര്യനെ ഒന്നു നോക്കി…

സൂര്യൻ ചതിച്ചില്ലെങ്കിൽ തങ്ങൾ ശരിയായ ദിശയിൽ തന്നെ ആയിരിക്കാം എന്ന് ഒന്നുകൂടി ഉറപ്പിച്ച് അവൻ , അഭിരാമിയേയും കൂട്ടി ചോലക്കു മുകളിലേക്ക് നടന്നു……

അവിടെ കുറച്ചു ഭാഗം, ചെറിയ പാറയ്ക്കു മുകളിലൂടെ വെള്ളമൊഴുകുന്ന സ്ഥലം അവർ കണ്ടു…

ഇരുവരുടെയും കണ്ണുകളിൽ വെള്ളത്തോടുള്ള ആർത്തി നിറഞ്ഞു..

പായൽ പിടിക്കാത്ത ഭാഗത്തേക്ക് അജയ് അഭിരാമിയെ പിടിച്ചിറക്കി……

തണുത്ത വെള്ളം കാലിൽ തൊട്ടപ്പോൾ ഇരുവരും ഒന്ന് കുളിരു കോരി…….

മുട്ടൊപ്പം വെള്ളത്തിലേക്ക് ഇറങ്ങിക്കൊണ്ട് അജയ് അവളേയും പിടിച്ചിറക്കി……

” തണുക്കുന്നെടാ…….”

അവൾ വെള്ളത്തിൽ നിന്നും കയറാൻ ശ്രമിച്ചു..

” എന്നാൽ വെള്ളം കുടിക്കണ്ട … ”

പറഞ്ഞിട്ട് അജയ് കൈ കുമ്പിളാക്കി വെള്ളം കോരി മുഖം കഴുകി..

അതു കണ്ട് അവളും ചോലയുടെ അരികിലിരുന്ന് മുഖം കഴുകി……

വിരലുപയോഗിച്ച് ബ്രഷ് ചെയ്ത ശേഷം അവൻ ഒരു കവിൾ വെള്ളം കുടിച്ചു…

” വെള്ളം വേണ്ടേ…….?”

അവൻ അവളെ നോക്കി…

” വേണം…… ”

അവൾ പറഞ്ഞു……

കരയിലിരുന്നു കൊണ്ട് വെള്ളം കുടിക്കുക ദുഷ്ക്കരമായിരുന്നു..

അത് മനസ്സിലാക്കി അജയ് അവളെ ചോലയിലേക്ക് വലിച്ചു ചാടിച്ചു.

” വിടടാ… ”

അവൾ ശുണ്ഠിയെടുത്തു…

അവൻ വലിച്ചിട്ടപ്പോൾ അവൾ മുട്ടിനു മുകളിൽ വരെ നനഞ്ഞു …

“ആവശ്യത്തിന് കുടിച്ചോ… അടുത്ത തോട് കാണുന്ന വരെ വെള്ളത്തിന് മിണ്ടരുത്… ”

” ഞാനെന്താ ഒട്ടകമോ…?”

വെള്ളം കണ്ടതിൽ അഭിരാമിക്ക് ശബ്ദം തിരിച്ചു കിട്ടി……….

” പുറത്ത് എത്തുന്ന വരെ പല വേഷവും കെട്ടേണ്ടി വരും…… ”

അഭിരാമി വെള്ളം കുടിച്ചു തുടങ്ങി …

അജയ് വെള്ളത്തിൽ നിന്നും കരയിലേക്ക് കയറി …

ബാഗ് തുറന്ന് മുനിച്ചാമിയുടെ സമ്മാനമായ പലഹാരപ്പൊതി എടുത്തു.

“വാ… ബ്രേക്ക്ഫാസ്റ്റ് കഴിക്കാം………”

അവൻ തൂക്കിയിട്ടിരുന്ന കാലിൽ പിടിച്ച് അഭിരാമി കരയിലേക്ക് കയറി…

ഒരു ലഡ്ഡു എടുത്ത് അവൻ അവൾക്കു കൊടുത്തു…

” ഒരെണ്ണമോ… ?”

അവൾ അന്തിച്ച് അവനെ നോക്കി…

” പുലി പിടിച്ചില്ലേൽ പത്തു ദിവസം കാട്ടിൽ കിടക്കേണ്ടി വരും … അതുകൊണ്ട് ജീവൻ നിലനിർത്താൻ മാത്രം…… ”

ചെറിയ ചിരിയോടെ അവൻ പറഞ്ഞു…….

അവൻ പറഞ്ഞത് കാര്യമാണോ തമാശയാണോ എന്നൊരു സംശയം അവളുടെ മുഖത്തുണ്ടായി …

അവൻ കൊടുത്ത ലഡ്ഡു ഒറ്റ വിഴുങ്ങിന് അവൾ തിന്നു തീർത്തു…

രണ്ടാമത്തെ ലഡ്ഡു അവൻ അവളുടെ നേരെ നീട്ടി ..

അതു പതിയെ കടിച്ചിട്ട് അവൾ അവനെ നോക്കി…

” നീ കഴിക്കുന്നില്ലേ ….?”

“അമ്മ കഴിച്ചോ………. ”

” നീയും കഴിക്ക്…”

അവൾ താൻ കഴിച്ച ലഡ്ഡുവിന്റെ ബാക്കി അവന്റെ വായിലേക്ക് തിരുകിവെച്ചു കൊടുത്തു…

അവളെ നോക്കിക്കൊണ്ട് അവനത് കഴിച്ചു…

അജയ് വീണ്ടും കവറിൽ നിന്ന് പലഹാരമെടുത്തു..

വൃത്താകൃതിയിലുള്ള പലഹാരം അവൾക്കു നേരെ നീട്ടി……

അഭിരാമി അതു വാങ്ങി കടിച്ചു……

പലഹാരത്തിനുള്ളിൽ നിറഞ്ഞ പഞ്ചസാര ലായനി അവളുടെ ചൊടികളിൽ നിന്ന് താടിയിലേക്ക് ഇറ്റുവീണു…

ഒരു നിമിഷം അത് നോക്കി നിന്ന ശേഷം അജയ് കൈ നീട്ടി അത് തൊട്ടെടുത്തു……

പിന്നെ വിരൽ വായിലേക്കിട്ട് നുണഞ്ഞു…

അഭിരാമി ചിരിയോടെ അവനെ നോക്കി…

അത് കണ്ട് അജയ് കണ്ണടച്ചു ചിരിച്ചു……

പലഹാരങ്ങൾ ബാക്കി വന്നത് എല്ലാം ഒരു കവറിലാക്കി മറ്റു രണ്ടു കവറുകളിൽ അജയ് വെള്ളം ശേഖരിച്ചു…

” കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല മിനറൽ വാട്ടറാ… ”

അജയ് കവർ കൂട്ടിക്കെട്ടി ബാഗിലേക്കിടുന്നതിനിടയിൽ പറഞ്ഞു……

ദാഹവും വിശപ്പും അല്പം അടങ്ങിയ ശേഷം വീണ്ടും യാത്ര തുടർന്നു……

പ്രതീക്ഷിച്ചതു പോലെയല്ലായിരുന്നു കാര്യങ്ങൾ……
അഭിരാമി വീണ്ടും തളർന്നു തുടങ്ങി……

അവളെ എടുത്തും നടത്തിയും അജയ് യും തളർന്നു………

സൂര്യനും പടിഞ്ഞാറേക്ക് താണു തുടങ്ങിയിരുന്നു..

ഇരുട്ടുന്നതിനു മുൻപ് എവിടെയെങ്കിലും എത്തിച്ചേരാം എന്ന അവന്റെ പ്രതീക്ഷ തകിടം മറഞ്ഞു..

ആ ദേഷ്യം അവനവളോട് തീർക്കുകയാണുണ്ടായത്..

“വല്ല കാലത്തും കുറച്ച് നടക്കണം…… വെറുതെ കഴിച്ചു വീട്ടിലിരുന്നാൽപ്പോരാ … ”

അഭിരാമി സങ്കടത്തോടെ അവനെ നോക്കി…

” ഈ കാട്ടിൽ നിന്ന് രക്ഷപ്പെടണമെന്ന് ഒരു ചിന്തയുമില്ലേ അമ്മയ്ക്ക്… ?”

അവൻ ക്ഷോഭിച്ചു.

“നിക്ക് അത്ര വയ്യാത്തതു കൊണ്ടാടാ… ”

അവൾ കേണു…

അജയ് വീണ്ടും അവളെ ചുമന്നു തുടങ്ങി…

അവളോടുള്ള വാശിക്ക് എന്നവണ്ണം ഭൂമി ചവിട്ടുക്കുലുക്കി അവൻ വേഗത്തിൽ നടന്നു……

അരമണിക്കൂറിലേറെ അവളേയും ചുമന്ന് അവൻ വേഗത്തിൽ നടന്നു……

അവൻ തളർന്നു തുടങ്ങിയിരുന്നു… ….

അല്പ ദൂരം കൂടി മുന്നോട്ടു പോയപ്പോൾ ഭാഗികമായി തകർന്ന ഒരു ഏറുമാടം അജയ് കണ്ടു…

അതിന്റെ ചുവട്ടിൽ അവളെ നിർത്തി അജയ് കിതച്ചു……

അഭിരാമി അവനെപ്പേടിച്ച് മിണ്ടാതെ നിന്നതേയുള്ളൂ…….

“വേറെ വല്ലവരും ആയിരുന്നുവെങ്കിൽ ഉച്ചയ്ക്കു മുൻപേ വട്ടവട എത്തിയേനേ..”

അജയ് പരിസരം വീക്ഷിക്കുന്നതിനിടയിൽ പറഞ്ഞു……

” പിന്നേ… നിന്റെ പ്രായമല്ലേ എല്ലാവർക്കും..”

അഭിരാമി ശബ്ദിച്ചു…

അജയ് അവളെ ദേഷ്യത്തിൽ നോക്കി…

അജയ് ഏറുമാടത്തിലേക്ക് നോക്കുന്നത് കണ്ട് അഭിരാമിയും നോക്കി…

ഏതായാലും നടന്നാൽ എവിടെയും എത്തില്ല… ഇവിടെ തങ്ങാം എന്ന് അവൻ കണക്കു കൂട്ടി……

കാട്ടിൽ വല്ല ആന ചവിട്ടിക്കൊല്ലുന്നതിലും ഭേദമാണല്ലോ….

ഏറുമാടം കണ്ടപ്പോൾ അവളുടെ മിഴികൾ വിടർന്നു…

“ഇതാരുണ്ടാക്കി..?”

” ചേലക്കര തറവാട്ടു വകയാ… …. ”

“പോടാ… …. എന്റെ തറവാട്ടുകാരെ പറയുന്നോ… ?”

അഭിരാമി അവന്റെ ചെവിയിൽ ഒരു നുള്ളു കൊടുത്തു……

ഏറുമാടത്തിൽ കയറിപ്പറ്റാൻ സകല വഴിയും നോക്കി അവൻ മരത്തിനു ചുറ്റും നടന്നു……

രക്ഷയില്ല… ….!

ഇതുണ്ടാക്കിയവർ എങ്ങനെ കയറിപ്പറ്റി എന്ന് അവൻ ആലോചിച്ചു……

പിടിയിലൊതുങ്ങാത്ത മരത്തിനു മുകളിൽ എന്തെങ്കിലും സംവിധാനങ്ങളില്ലാതെ കയറിപ്പറ്റുക മനുഷ്യസാധ്യമല്ലെന്ന് അവനറിഞ്ഞു…….

മരത്തിന്റെ ചുവട്ടിൽ നിന്നും ശ്രദ്ധ പരിസരങ്ങളിലേക്ക് തിരിച്ചപ്പോൾ അജയ് കുറച്ചകലെ ഒരു പ്ലാസ്റ്റിക് കയർ നീളത്തിൽ മറ്റൊരു മരത്തിൽ കെട്ടിയിരിക്കുന്നത് കണ്ടു ..

അവൻ ആ മരത്തിനടുത്തേക്ക് നീങ്ങിയതും അഭിരാമി പിന്നാലെ ചെന്നു……

“എങ്ങോട്ടാ… ?”

അവൾ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി……

അജയ് വണ്ണം കുറഞ്ഞ മരത്തിലേക്ക് വലിഞ്ഞു കയറി..

പാന്റ് ധരിച്ചു മരം കയറുക ബുദ്ധിമുട്ടായിരുന്നു..

എന്നാലും അവൻ കയ്യെത്തിച്ച് കയർ അഴിച്ചു……

കെട്ടഴിഞ്ഞു കയർ കയ്യിൽ നിന്നു പോയതും “ടപ്പേ” എന്നൊരു ശബ്ദം കേട്ടു……

ആ ശബ്ദത്തിൽ പിടിവിട്ട് അജയ് നിലത്തു വീണു……

അതു കണ്ട് അഭിരാമി അലറിക്കൂവിക്കൊണ്ട് അവനിലേക്ക് ഓടിയടുത്തു…

അത്ര ഉയരത്തിൽ നിന്നല്ലാത്തതിനാൽ അജയ് വീഴ്ചയിൽ നിന്ന് എഴുന്നേറ്റ് അവളുടെ വായ പൊത്തി……

” ഒന്ന് മിണ്ടാതിരിക്കമ്മേ ..”

അവന് ഒന്നും പറ്റിയില്ലെന്നറിഞ്ഞ് അവൾ ശബ്ദമടക്കി …

ശരീരത്തും വസ്ത്രങ്ങളിലും പറ്റിയ മണ്ണു തുടച്ചു കൊണ്ട് അജയ് ഏറുമാടം കെട്ടിയ മരത്തിനു ചുവട്ടിലേക്ക് വന്നു……

മരത്തിന്റെ മറുവശത്ത് ഒരു കയർ ഗോവണി വന്നടിച്ച് ആടിക്കിടക്കുന്നുണ്ടായിരുന്നു…

“ഭയങ്കര ടെക്നിക്കാണല്ലോ..”

അജയ് മനസ്സിൽ പറഞ്ഞു……

മൃഗങ്ങൾ വന്ന് കയറിൽ തട്ടി പൊട്ടിയാലും ശബ്ദം കേട്ട് പേടിച്ചോടാനാവും ഈ വിദ്യ ചെയ്തു വെച്ചതെന്ന് അവൻ മനസ്സിലോർത്തു …

ഇരുപതടിക്കും മുകളിൽ ഉയരമുണ്ടായിരുന്നു ഏറുമാടത്തിന്…

ബാഗെടുത്ത് അജയ് കയർ ഗോവണി ഒന്നു വലിച്ച് ബലം പരീക്ഷിച്ചു …

കുഴപ്പമില്ല…… പ്ലാസ്റ്റിക് കയറാണ്…

ശേഷം അവൻ കയറാൻ തുടങ്ങിയപ്പോൾ അഭിരാമി തടഞ്ഞു…

” ഞാൻ കയറാം… ”

“എന്നാൽ കയറ്…”

എന്നിട്ടും അഭിരാമി അമാന്തിച്ചു നിൽക്കുന്നതു കണ്ട് അവൻ ദേഷ്യപ്പെട്ടു……

” കയറുന്നില്ലേ..?”

അവൾ നാണത്തോടെ നാലു വിരൽ മടക്കി ഒന്ന് എന്ന് കാണിച്ചു…

ഒരു നിമിഷം കഴിഞ്ഞാണ് അവന് കാര്യം മനസ്സിലായത്…

” പോയിട്ടു വാ… ”

” നീയും വാ..”

അവളവന്റെ മുഖത്തു നോക്കാതെ പറഞ്ഞു……

” ഞാനെന്തിനാ… ….”

“വാടാ… ”

പറഞ്ഞിട്ട് അവൾ ചെറിയ പൊന്തക്കരികിലേക്ക് നടന്നു……

അജയ് അവളിൽ നിന്ന് ഒരകലം പാലിച്ചു നിന്നു…

ടോപ്പ് ഉയർത്തി അവന് പുറം തിരിഞ്ഞ് അഭിരാമി പാന്റഴിച്ചു…

അജയ് അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു…

അഭിരാമി തിരിഞ്ഞു നോക്കി…

അജയ് നോക്കുന്നത് കണ്ട്, അവൾ ഏറുമാടത്തിലേക്ക് വിരൽ ചൂണ്ടി……

അവന്റെ ശ്രദ്ധ തിരിഞ്ഞതും അവൾ പാന്റ് താഴ്ത്തി മുട്ടുമടക്കി ഇരുന്നു കഴിഞ്ഞിരുന്നു …

അവളുടെ നിതംബവും പിൻ തുടകളും കണ്ട് അജയ് ഒരു നിമിഷം സ്തബ്ധനായി…

നാലു മിനിറ്റോളം കഴിഞ്ഞാണ് അവൾ തിരിച്ചു വന്നത്.

” ഇത്രയും നേരം പിടിച്ചു വെച്ചേക്കുകയായിരുന്നോ… ?”

” സ്ഥലം കിട്ടണ്ടേ…?”

പാന്റിന്റെ ചരട് മുറുക്കുന്നതിനിടയിൽ അവൾ പറഞ്ഞു……

” പിന്നേ… നാഷണൽഹൈവേയിലൂടെയല്ലേ നടന്നു വന്നത് …”

“നിന്നോട് പല തവണ പറയാൻ വന്നതാ…… അപ്പോഴൊക്കെ എന്നെ കടിച്ചു കീറാൻ വരുകയല്ലേ… ”

“ഇപ്പഴോ…?”

” സഹിക്കാൻ പറ്റിയില്ല..”

അവൾ ചിരിച്ചു…

” വേഗം കയറാൻ നോക്ക്… ”

അജയ് ധൃതി കൂട്ടി…

അഭിരാമിക്ക് അതും എളുപ്പമായിരുന്നില്ല …

നാലഞ്ചു സ്റ്റെപ്പ് കയറിയപ്പോഴേക്കും അവൾ ഊഞ്ഞാലാടുന്നതു പോലെ ആടിത്തുടങ്ങി …

“അജൂ… പേടിയാകുന്നെടാ… …. ”

അവൾ താഴേക്കു നോക്കി നിലവിളിച്ചു …

” താഴേക്കു നോക്കണ്ട … കയറിക്കോ………”

അവൻ ധൈര്യം കൊടുത്തു.

രണ്ട് പടികൾ കൂടി കയറി അവൾ നിന്നു വിറക്കാൻ തുടങ്ങി……

അതു കണ്ടു കൊണ്ട് അജയ് പിന്നാലെ കയറി…

ഭാരം കയറിയപ്പോൾ ഗോവണി ഒന്നിരുന്നു…

അവളുടെ ചന്തികളിൽ പിടിച്ചു തള്ളിയും ധൈര്യം കൊടുത്തും ഒരു വിധത്തിൽ അജയ് അവളെ മുകളിലെത്തിച്ചു……

ഘനമുള്ള പലകത്തട്ടടിച്ചതായിരുന്നു ഏറുമാടത്തിന്റെ ഉൾവശം..

ചെതുക്കു പിടിച്ച മരക്കഷ്ണങ്ങളും കരിയിലകളും പലകയുടെ മുകളിൽ ചിതറിക്കിടന്നിരുന്നു..

അജയ് അതെല്ലാം കാലുകൊണ്ട് നിരക്കി താഴേക്കിട്ടു……

കയർ ഗോവണി വലിച്ച് മുകളിൽ കെട്ടിവെച്ചു..

ഫോറസ്റ്റുകാർ ധരിക്കുന്ന ഓവർ കോട്ടും പാന്റും ഒരു വശത്ത്‌ കിടക്കുന്നത് അവൻ കണ്ടു …

ഫോറസ്റ്റ് സിംബൽ ഉള്ള ഒരു ടാർപായ മേൽക്കൂരയായിരുന്നു……

അത് കാറ്റടിച്ച് ഒരു വശം തൂങ്ങിക്കിടക്കുന്നു…

ഒരു ലൈറ്ററും കുറേ ഫിൽറ്റർ സിഗരറ്റിന്റെ പഞ്ഞിത്തുണ്ടുകളും അവൻ കണ്ടു..

ലൈറ്റർ എടുത്ത് അവൻ കത്തിച്ചു നോക്കി……

കത്തുന്നുണ്ട്…

അതെടുത്ത് ബാഗിലിട്ട ശേഷം അവൻ അവിടെ കണ്ട കോട്ടെടുത്ത് പലക ഒന്നുകൂടി വൃത്തിയാക്കി …
അവൻ വൃത്തിയാക്കിയ സ്ഥലത്ത് അഭിരാമി ചെന്നിരുന്നു..

” ഫോറസ്റ്റുകാരുടേതാണെന്ന് തോന്നുന്നു…… ”

അവൾക്കരികിൽ ഇരുന്നുകൊണ്ട് അവൻ പറഞ്ഞു……

” ചേലക്കര തറവാട്ടുകാരുടേതല്ലേ..?”

അവൾ തിരിച്ചു ചോദിച്ചു……

അജയ് അവളെ രൂക്ഷം നോക്കിയതല്ലാതെ മിണ്ടിയില്ല……

അല്പ നേരം ഇരുന്ന ശേഷം അജയ് മരത്തിന്റെ ശാഖകളിലൂടെ ഒരു കുരങ്ങനെപ്പോലെ മുകളിലേക്ക് കയറിപ്പോയി …

” ടാ… അജൂ… ”

അവൾ താഴെ നിന്ന് വിളിച്ചു …

” ബഹളമുണ്ടാക്കണ്ട. ഇപ്പോൾ വരാം…… ”

അവൻ വിളിച്ചു പറഞ്ഞു.

ഇരുട്ട് പരന്നു തുടങ്ങിയിരുന്നു..

അഭിരാമി രണ്ട് മൂന്ന് തവണ മുകളിലേക്ക് എത്തിനോക്കിയപ്പോഴും മരക്കൊമ്പിൽ അവൻ ഇരിക്കുന്നത് കണ്ടു……

പ്രതീക്ഷിച്ചത് കണ്ടതിന് ശേഷമാണ് അവൻ താഴേക്കിറങ്ങി വന്നത്……

” നീ എവിടെപ്പോയതായിരുന്നു………? ”

” ഒരു ചായ കുടിക്കാൻ… ”

പറഞ്ഞിട്ട് അജയ് പലകയിലേക്ക് ഇരുന്നു……

അപ്പോഴാണ് അവൻ അഭിരാമിയുടെ കാലിൽ നിന്നും ചോര വരുന്നത് ശ്രദ്ധിച്ചത്……

“അമ്മാ…… ചോര… ”

അവൻ അവളുടെ കാലെടുത്ത് മടിയിൽ വെച്ചു …

അഭിരാമി ഭയന്നു പോയി……….

“അജൂട്ടാ… …. ”

“പേടിക്കണ്ട……. ”

പറഞ്ഞിട്ട് അവൻ പാന്റ്‌ തെറുത്തു കയറ്റി…

ചോര വരുന്ന പാട് കണ്ടതല്ലാതെ മുറിവ് കണ്ടില്ല…

“എന്ത് പറ്റിയതാടാ… …. ?”

” നോക്കട്ടെ… ”

തുടകളുടെ വണ്ണം കാരണം പാന്റ് മുകളിലേക്ക് ചുരുട്ടാൻ സാധിക്കുമായിരുന്നില്ല ….

“ഇതൊന്ന് അഴിക്ക്… ”

അജയ് പരിഭ്രമത്താലും ദേഷ്യത്താലും പറഞ്ഞു……

അഭിരാമി സങ്കോചത്തോടെ മടിച്ചു നിന്നു..

“അഴിക്കുന്നില്ലേ…….?”

“വേണ്ട … ”

” വേണ്ടങ്കിൽ വേണ്ട… ”

അജയ് ചുരുട്ടിക്കയറ്റിയ പാന്റ് വലിച്ചു താഴ്ത്തിയിട്ടു..

കാലുകൾ നിവർത്തി , മരത്തിൽ ചാരി അവൻ കുറച്ചു നേരം വനത്തിന്റെ വന്യതയിലേക്ക് നോക്കിയിരുന്നു..

നേരം ഇരുട്ടിത്തുടങ്ങിയിരുന്നു……

“അജൂട്ടാ… ”

അല്പ സമയം കഴിഞ്ഞ് അഭിരാമി വിളിച്ചു…

അവൻ തിരിഞ്ഞില്ല…

കയ്യിൽ ഊരിയെടുത്ത പാന്റ് അവൾ അവന്റെ മുഖത്തിനു നേരെ വീശി…

അജയ് മുഖം ചെരിച്ചു നോക്കി…

മയങ്ങി വരുന്ന ഇരുട്ടിൽ ടോപ്പ് മാത്രം ധരിച്ച് അഭിരാമി മുഖം കുനിച്ച് നിൽക്കുന്നത് അവൻ കണ്ടു …

കാര്യം അഴിക്കാൻ പറഞ്ഞതാണെങ്കിലും ആ നിൽപ്പു കണ്ട് അവനൊന്ന് ഉമിനീരിറക്കിപ്പോയി …

തുടകൾ കൂടിച്ചേരുന്ന ഭാഗത്ത് അവൾ ടോപ്പ് വലിച്ചു കൂട്ടി പിടിച്ചിരുന്നു……

” നോക്കടാ… ”

മുഖമുയർത്താതെ തന്നെ അവൾ പറഞ്ഞു……

പലകയിലൂടെ നിരങ്ങി അജയ് അവളുടെയടുത്തേക്ക് ചെന്നു..

നഗ്നമായ അഭിരാമിയുടെ പാദസരങ്ങൾ ചുറ്റിയ കണങ്കാലുകൾ മുതൽ അവന്റെ മിഴികൾ ദ്രുതം ഓടിക്കയറി…

തുടകളുടെയും കാലുകളുടെയും നിറവും ആകൃതിയും ഏതൊരുവനിലും ലഹരി നിറയ്ക്കാൻ പോന്നതായിരുന്നു……

അടുത്ത നിമിഷം അവന്റെ ബോധമനസ്സ് തിരികെ വന്നു…

അമ്മയാണ്………..

പാടില്ല… ….!

അവൻ രക്തമൊലിച്ചിറങ്ങിയ അവളുടെ ഇടത്തേത്തുടയിലേക്ക് നോക്കി……

വെളുത്ത തൂണിൽ ചുവന്ന ചായം ഒലിച്ചിറങ്ങിയതു പോലെ തുടകളിലെ രക്തച്ചാൽ അവൻ കണ്ടു……

മുറിവു കാണാനായി അവൻ കയ്യെടുത്ത് ടോപ്പ് പതിയെ ഉയർത്തി..

“മതിയെടാ…”

അവൾ പതിയെ പറഞ്ഞു…

അമ്മ ധരിച്ചിരിക്കുന്ന റോസ് കളർ പാന്റീസ് ഒരു നൊടി അവൻ കണ്ടു……

അറിയാതെ തന്നെ ലിംഗം വണ്ണം വെച്ചു തുടങ്ങിയത് അജയ് അറിഞ്ഞു തുടങ്ങി……

പാന്റീസിനു പുറത്തേക്ക് തെറിച്ചു നിൽക്കുന്ന രോമങ്ങൾ കൂടി കണ്ടതോടെ തന്റെ നില തെറ്റുമെന്ന് അവന് തോന്നി …

അവൻ പെട്ടെന്ന് ചോര കണ്ട തുടയിലേക്ക് മുഖം തിരിച്ചു..

അട്ട കടിച്ചിറങ്ങിപ്പോയിരുന്നു..

“അ… അട്ട കടിച്ചതാ… ”

അവനൊന്നു വിക്കി…

” അട്ടയോ… ….?”

അവൾ സംശയിച്ചു……

“ആ………. അങ്ങനെയൊരു സാധനമുണ്ട്…… ”

അവൻ തന്റെ ശൈലിയിലേക്ക് തന്നെ തിരിച്ചെത്തി..

അഭിരാമി അവന്റെ മുന്നിൽ വെച്ചു തന്നെ പാന്റ് ധരിച്ചു.

“പ്രശ്നമാകുമോ..?”

ചോദിച്ചു കൊണ്ട് അവൾ അവനടുത്തായി ഇരുന്നു..

“പിന്നേ… രണ്ടു മരണം വരെ ഒരുമിച്ച് സംഭവിക്കാം..”

അജയ് മരത്തിലേക്ക് ചാഞ്ഞു ..

“പോടാ കളിയാക്കാതെ … ”

അവളും അവന്റെ ദേഹത്തേക്ക് ചാരി……

” എന്നാലും ഈ അട്ട…”

അവൾക്ക് സംശയം മാറിയില്ല…

അജയ് തിരിഞ്ഞു……

” അട്ട ഒരു തണുപ്പു നിറഞ്ഞ പ്രദേശത്ത് കാണപ്പെടുന്ന ഒരു പ്രത്യേകതരം ജീവിയാണ് … ചോരയാണ് ഇഷ്ടപാനീയം…… ചോര കുടിക്കാൻ അതിന്റെ വായിൽ ഒരു നീഡിൽ ഉണ്ട്.. ചോര കുടിക്കുമ്പോൾ അതിനെ വലിച്ചു പറിച്ചാൽ ആ നീഡിൽ ശരീരത്തിലിരുന്ന് ചൊറിയുകയും ചിലപ്പോൾ പനി വരുകയും ചെയ്യാം… കാട്ടിലും പൊന്തയിലും ഒന്നിനും രണ്ടിനും ഇരിക്കുന്നവർ ശ്രദ്ധിക്കേണ്ട മാരക ജീവിയാണ് മേല്പറഞ്ഞ അട്ട… ”

തുടർന്ന് അവൻ വലതു കയ്യുടെ ചൂണ്ടുവിരൽ കൊണ്ട് അട്ട സഞ്ചരിക്കുന്ന രീതി കാണിച്ചു …

അവന്റെ സംസാരം കേട്ട് ചിരി വന്നെങ്കിലും അവൾ കടിച്ചു പിടിച്ചു ഇരുന്നു …

താഴെ, ഇരിക്കുമ്പോൾ അവൻ പറഞ്ഞ ” മാരക ജീവിയെ ” കണ്ട കാര്യം അവളോർത്തു …

അത്താഴത്തിന് ലഡ്ഡുവും മൈസൂർ പാവുമായിരുന്നു…

” ഇത് കഴിഞ്ഞില്ലേ……… ?”

ലഡ്ഡു കയ്യിൽ കിട്ടിയപ്പോൾ അവൾ ചോദിച്ചു

” ഓരോ കുഴിമന്തിക്ക് പറഞ്ഞാലോ..?”

അഭിരാമി അതു കേട്ട് വേഗം ലഡ്ഡു വിഴുങ്ങി…

കവറിലെ പച്ചവെള്ളവും കുടിച്ച് പലകയ്ക്കു മുകളിൽ ഇരുവരും മിണ്ടാതെയിരുന്നു……

തണുപ്പ് കയറിത്തുടങ്ങി……

ഉയരത്തിലായതിനാൽ കാറ്റ് ശല്യമായിരുന്നു…

പതിവു പോലെ ചീവീട് കച്ചേരി തുടങ്ങി ..

കീറിത്തൂങ്ങിയ ടാർപ്പായ കാറ്റടിച്ച് ശബ്ദത്തോടെ വിറച്ചു കൊണ്ടിരുന്നു……

” നാളെ എത്തുമായിരിക്കും ല്ലേ…? ”

അവൻ മിണ്ടാതിരിക്കുന്നതു കണ്ട് അവൾ ചോദിച്ചു……

” നടന്നാലെത്തും………. ”

അവൻ പറഞ്ഞിട്ട് ബാഗ് തലയിണയാക്കി വളഞ്ഞു കിടന്നു…

അവൾ ഇരിക്കുന്നതിനാൽ അവന് കാൽ നിവർത്താൻ സാധിച്ചിരുന്നില്ല…

“ഇന്ന് സമാധാനമായി കിടക്കാമല്ലോ…… ”

അവൾ അവനരുകിലേക്ക് ചെരിഞ്ഞു …

“ആനയെ പേടിക്കണ്ട… പുലിക്ക് മരം കയറാനറിയാം… ”

അവൻ പറഞ്ഞു……

” നീ വെറുതെ മനുഷ്യനെ പേടിപ്പിക്കാതെ .. നിന്റെ കരിനാക്കു വളച്ചു പറഞ്ഞിട്ടാ ഈ കാട്ടിൽ കിടക്കേണ്ടി വന്നത്…… ”

” പിന്നേ… ഞാൻ കരിനാക്കു വളച്ചിടാണല്ലോ അവരു പിടിക്കാൻ വന്നത്..”

അവനോട് പറഞ്ഞു ജയിക്കുക സാദ്ധ്യമല്ലെന്നറിയാവുന്ന അഭിരാമി പിന്നീട്മൗനം പാലിച്ചു..

കുറച്ചു നേരം കൂട്ടി കടന്നുപോയി…

“അജൂട്ടാ..”

അവൾ പതിയെ വിളിച്ചു……

” ഉം… ”

അവൻ മൂളി… ….

“നീയിതാരോടും പറയരുത് ട്ടോ… ”

“എന്ത്… ….?”

ഒരു നിമിഷം കഴിഞ്ഞാണ് മറുപടി വന്നത്……

” ഞാൻ… പാന്റ്..”

“ഉം ..”

” പറയൂല്ലല്ലോ… …. ”

അവൾ വിശ്വാസം വരാതെ ഒന്നുകൂടി ചോദിച്ചു…

” പറയും… ഇവിടെ നിന്ന് രക്ഷപ്പെട്ടാൽ ആദ്യം പോയി ഈ കാര്യം പേപ്പറിൽ കൊടുക്കണം… ”

അവൻ ശുണ്ഠിയെടുത്തു……

അവൾ പിണങ്ങി, മരത്തിലേക്ക് ചേർന്നു കിടന്നു..

തണുപ്പ് കയറിത്തുടങ്ങി……

അവനും മരത്തിനും ഇടയിലായിരുന്നു അവൾ……
കാൽ നീട്ടി വെയ്ക്കാൻ സ്ഥലം തികയുമായിരുന്നില്ല..

എന്നാൽ രണ്ടു പേർക്ക് ഇരിക്കാമായിരുന്നു……

വളഞ്ഞു കിടന്നു ശരീരം വേദനയെടുത്തപ്പോൾ അജയ് എഴുന്നേറ്റിരുന്നു.

സ്വാഭാവികമായും അവൾക്കും എഴുന്നേൽക്കണ്ട വന്നു.

അഭിരാമിയുടെ ഇരുവശങ്ങളിലൂടെയും കാലുകൾ കടത്തി അവൻ മരത്തിലേക്ക് ചാരി.

അവൻ പറഞ്ഞില്ലെങ്കിലും അവന്റെ നെഞ്ചിലേക്ക് അവൾ പുറം ചാരി……

ഇപ്പോൾ ഇരിപ്പ് സുഖകരമാണ്………

ടാർപ്പായക്കു കീഴിലായതിനാൽ മഞ്ഞു വീഴ്ച പേടിക്കണ്ട..

“അമ്മാ…”

അജയ് വിളിച്ചു.

“നീ മിണ്ടണ്ട… എന്തിനും ഏതിനും ദേഷ്യമല്ലേ… ?”

“നമുക്കിവിടെ നിന്ന് രക്ഷപ്പെടണ്ടേ അമ്മാ……? ”

” ദേഷ്യപ്പെട്ടാൽ രക്ഷപ്പെടുമോ… ?”

അവൻ ഒന്നും മിണ്ടിയില്ല…

” എനിക്കറിയാം എന്നെ കണ്ടു കൂടാഞ്ഞിട്ടാണ് നീ ദേഷ്യപ്പെടുന്നതെന്ന്… ”

“അങ്ങനെ ഞാൻ പറഞ്ഞോ… ?”

“പറയണ്ടല്ലോ… കാണിക്കുന്നത് കണ്ടാൽ മനസ്സിലാകുമല്ലോ… “

” അതമ്മ നടക്കാഞ്ഞിട്ട് ദേഷ്യം വന്നൂന്ന് നേരാ..”

“എനിക്ക് വയ്യാത്തതു കൊണ്ടല്ലേ… ”

അജയ് മറുപടി പറഞ്ഞില്ല..

“എന്നെ കളഞ്ഞിട്ടു പൊയ്ക്കോളാൻ ഞാൻ പറഞ്ഞതല്ലേ……. ”

വാക്കുകളുടെ അവസാനമായപ്പോഴേക്കും അവളുടെ ശബ്ദം ഇടറി……

അജയ് കൈ ചുറ്റി അവളെ മാറോടു വലിച്ചു ചേർത്തു.

“വല്യ സ്നേഹമൊന്നും കാണിക്കണ്ട… ”

അവൾ അടുക്കാൻ കൂട്ടാക്കിയില്ല…

” കാണിച്ചാൽ… ….?”

” നിനക്കെന്നോട് ഒരു സ്നേഹവുമില്ലാന്ന് എനിക്ക് തോന്നുന്നുണ്ട്……”

അജയ് മുഖം നിരക്കി അവളുടെ പിൻകഴുത്തിൽ ഒരുമ്മ വെച്ചു …

ഇത്തവണ അവളൊന്നും മിണ്ടിയില്ല…

“സ്നേഹമില്ലാഞ്ഞിട്ടാ അവൻമാരെ തല്ലിയിട്ട് , രക്ഷപ്പെടുത്തിയത്…… ? സ്നേഹമില്ലാഞ്ഞിട്ടാണോ ഞാൻ എടുത്ത് കൊണ്ട് ഇവിടം വരെ എത്തിച്ചത്…… ?”

“അത് നിനക്കും രക്ഷപ്പെടണ്ടേ…? ”

” എനിക്ക് ഒറ്റയ്ക്ക് രക്ഷപ്പെടാൻ ആണെങ്കിൽ ബാംഗ്ലൂർ നിന്നാൽപ്പോരായിരുന്നോ..?”

അഭിരാമി ഒന്നും പറയാതെ അവന്റെ ചുമലിലേക്ക് തല ചായ്ച്ചു .

“ഇനി പറ എനിക്ക് സ്നേഹമുണ്ടോ… ?”

” എനിക്ക് നിന്റെ ചില സമയത്തെ ദേഷ്യമാ പിടിക്കാത്തത്… ”

അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു…

“ആ ദേഷ്യം കൊണ്ട് ഇവിടെ വരെ എത്തി എന്ന് കരുതിക്കോ… ”

തന്നെ നടത്തിക്കാൻ വേണ്ടി അവൻ മനപ്പൂർവ്വം ദേഷ്യം നടിച്ചതാകാമെന്ന് അവൾക്കു തോന്നി….

” അമ്മയ്ക്കാരാ ഉള്ളത്…… ?”

അവൾ സംശയത്തോടെ തല മുകളിലേക്ക് ചെരിച്ചു……

” നീ… ”

” എനിക്കാരാ ഉള്ളത്…?”

” ഞാൻ… ”

” അപ്പോഴെന്തിനാ പിണങ്ങുന്നത്…… ?”

” വെറുതെ… …. അല്ലേ… ”

” അല്ല… സ്നേഹം കൊണ്ട്… ”

അഭിരാമി ഒന്നും മിണ്ടാതെ അവനെ നോക്കി ചെരിഞ്ഞു കിടന്നു……

“അമ്മയെന്റെ കാമുകിയല്ലേ… ?”

അജയ് അതു പറഞ്ഞപ്പോൾ അവൾ മിഴികളടച്ചു.

ഒരു പുഞ്ചിരി അവളുടെ മുഖത്ത് വിരിഞ്ഞത് നേർത്ത നിലാവെളിച്ചത്തിൽ അവൻ കണ്ടു…

അജയ് മുഖം കുനിച്ച് അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു…

“അമ്മക്കാമുകി……. ”

“പോടാ… …. അമ്മയെ ആണോ കാമുകിയാക്കുന്നത്… ?”

അവൾ എടുത്തണിഞ്ഞ ഗൗരവത്തിൽ ചോദിച്ചു……

“അപ്പോൾ ഇന്നലെ പറഞ്ഞതോ പ്രേമിച്ചോളാൻ… ”

” അതപ്പോഴൊരു രസം… ”

അവൾ ചിരിയോടെ പറഞ്ഞു.

“ഓഹോ… ”

നിരാശ ഭാവിച്ച് അവൻ മരത്തിലേക്ക് തന്നെ ചാരി…

“ആ കാലാവസ്ഥയും പ്രകൃതി രമണീയതയും കാമുകീകാമുകൻമാരെയുമൊക്കെ കണ്ടപ്പോൾ ഞാനങ്ങു പറഞ്ഞു പോയതല്ലേ … ”

അവൾ പറഞ്ഞു……

അജയ് അതിനു മറുപടി പറഞ്ഞില്ല…….

“നീ പിണങ്ങിയോ… ?”

അവൾ മുഖം ചെരിച്ചു ചോദിച്ചു.

” എന്തിന്… ?”

മറുപടിയായി അവൾ അവന്റെ തല കൈ കൊണ്ട് പിടിച്ചു താഴ്ത്തി തന്റെ വായക്കരികിലേക്ക് കൊണ്ടുവന്നു..

” പ്രേമിക്കണ്ടാന്ന് പറഞ്ഞതിന്…”

“ബാംഗ്ലൂര് നല്ല മണി മണി പോലത്തെ പിള്ളേർ പറഞ്ഞിട്ടുണ്ട് എന്നോട്…… മേലാൽ കൺവെട്ടത്തു കാണരുതെന്ന് … എന്നിട്ടു ഞാൻ കുലുങ്ങിയിട്ടില്ല …… പിന്നെയാ… ”

“അച്ചോടാ… …. ”

പറഞ്ഞിട്ട് അഭിരാമി ചിരി തുടങ്ങി ..

“നിനക്ക് പ്രേമിക്കാനത്രയ്ക്ക് കൊതിയാ…… ?

തിരിഞ്ഞവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി…

“സ്നേഹം കിട്ടാനും കൊടുക്കാനും ആഗ്രഹിക്കാത്ത ആരാണുള്ളതമ്മാ… ?”

അവന്റെ സ്വരത്തിലെ വേദന അവൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു..

അവൾ നിവർന്ന്, അവനഭിമുഖമായി, അവന്റെ മടിയിലേക്കിരുന്നു..

” കൊടുക്കാൻ സ്നേഹം ഒരുപാടുണ്ടോ…?”

“ഉണ്ടെങ്കിൽ… ….?”

അജയ് അവളുടെ മുഖത്തേക്ക് നോക്കി……

” എടുക്കാൻ ആളുണ്ട്…”

അവളുടെ മുഖത്ത് ഒരു പ്രത്യേക ഭാവം വിരിഞ്ഞത് അവൻ കണ്ടു…

” എന്ത് വില വരും……?”

അവൾ അവന്റെ നെഞ്ചിലേക്ക് മുഖമണച്ചു……

” ഈ നെഞ്ചിടിപ്പിനോളം വില… ”

അവളുടെ മുഖത്തിനിടയിലൂടെ കൈ നിരക്കിക്കയററി അവൻ തന്റെ ഹൃദയം തൊട്ടു കാണിച്ചു…

അഭിരാമിയുടെ ഹൃദയം ഒന്ന് കുതികുത്തി……

അമ്മ – മകൻ ബന്ധം ഒന്നു മാത്രമാണ് തന്നെ പുറകോട്ടു വലിക്കുന്ന ഒരേയൊരു കാര്യം എന്ന് അഭിരാമി തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു……

അതൊരു വിറയലാണ്.. ആ ബന്ധത്തിന്റെ പേരിൽ ഇങ്ങനെയൊക്കെ സംസാരിക്കുമ്പോഴുണ്ടാകുന്ന ലഹരി വല്ലാത്തൊരു മായികതയ്ക്ക് തന്നെ അടിമപ്പെടുത്തുന്നുവെന്ന് അവൾ അറിഞ്ഞു തുടങ്ങിയിരുന്നു……

അജയ് അങ്ങനെ കരുതുവാൻ വഴിയില്ല… കാരണം ഒരു നോട്ടം പോലും മറ്റൊരു തരത്തിൽ ഇത്ര ദിവസങ്ങളായിട്ടും ഉണ്ടായിട്ടില്ല……

അവന്റെ സംസാരങ്ങളും അത്തരത്തിലായിരുന്നുവല്ലോ..

തന്റെ സൗന്ദര്യത്തെ പുകഴ്ത്തിയുള്ള ഒന്നു രണ്ടു സംഭാഷണങ്ങളൊഴിച്ചാൽ മറ്റൊന്നും ഉണ്ടായിട്ടില്ല..

” വില കേട്ട് ഞെട്ടിയോ… ? ”

അവന്റെ ചിരിയോടെയുള്ള ചോദ്യം അവളെ ചിന്തയിൽ നിന്നുണർത്തി…

” ഞെട്ടിയതൊന്നുമല്ല…”

“പിന്നെ…? ”

ഒരു നിമിഷം അവൾ നിശബ്ദയായി… പിന്നെ പറഞ്ഞു……

” നമ്മൾ ആരാണെന്നും എന്താണെന്നും ഓർമ്മ വേണമല്ലോ… ….”

” നമുക്ക് ഗസറ്റിൽ ഒരു പരസ്യം ചെയ്താലോ… ?”

അവന്റെ ചോദ്യം പെട്ടെന്നായിരുന്നു…

” എന്ത്…….?”

അഭിരാമി മനസ്സിലാകാതെ അവനെ മുഖമുയർത്തി നോക്കി..

ഒരു നിമിഷം കഴിഞ്ഞാണ് അവന്റെ വാക്കുകൾ പുറത്തുവന്നത്…… അതാകട്ടെ പതറിയതും വിറപൂണ്ടതുമായിരുന്നു..

” നമ്മൾ അമ്മയും മോനും അല്ല എന്ന പരസ്യം… …. ”

ഹിമപാതത്തിൽ വീണതു പോലെ അഭിരാമി ഒന്ന് കുളിരു കോരി……

രണ്ടേ രണ്ടു വാക്കുകൾ… ….

മനസ്സിനെ മനസ്സറിയാൻ അത് ധാരാളമായിരുന്നു…

തൃശ്ശൂർ മുതൽ ഈ നിമിഷം വരെ ഒരുമിച്ച് സഞ്ചരിച്ചത് ശരീരങ്ങൾ മാത്രമല്ല, മനസ്സുകൂടെയായിരുന്നു ……

തന്നെ പിന്നോട്ടു വലിച്ചതെന്താണോ അതു തന്നെയാണ് അവനെയും തടസ്സം പറഞ്ഞു നിർത്തിയിരുന്നതും……

തന്നോടുള്ള അടങ്ങാത്ത സ്നേഹം മാത്രമാണ് അവൻ ദേഷ്യമായി പ്രകടിപ്പിച്ചു കൊണ്ടിരുന്നത് എന്ന് അവൾ ,അവന്റെ നെഞ്ചിടിപ്പിലറിഞ്ഞു……

അവന് തന്നെ എടുത്തു കൊണ്ട് നടക്കാൻ ആഗ്രഹമുണ്ടായിരുന്നു…

എന്നാൽ ഒരിക്കലും അവൻ നിർബന്ധിച്ച് എടുക്കുന്നതു പോലെ തോന്നാനും പാടില്ല……
ആലോചിച്ചപ്പോൾ അവന്റെ പെരുമാറ്റങ്ങൾ ഏറെക്കുറേ അത്തരത്തിലായിരുന്നുവെന്ന് അവൾക് മനസ്സിലായി……….

“അമ്മാ………. ”

അജയ് കൈ എടുത്ത് അവളെ ചുറ്റി……

” ഉം…………”

” ഒരു കാര്യം ചോദിക്കട്ടെ…?”

“ഉം… ”

” അമ്മയെന്തിനാ ആ ചെരിപ്പ് മാറ്റി വാങ്ങിയത്…… ?”

കള്ളത്തരം പൊളിഞ്ഞു തുടങ്ങിയെന്ന് അഭിരാമിക്ക് മനസ്സിലായി…

” നീ പറഞ്ഞിട്ട് ……….”

“മാറ്റാൻ ഞാൻ പറഞ്ഞില്ലല്ലോ…… ”

” മാറ്റാൻ നീ പറഞ്ഞില്ല…… പക്ഷേ എനിക്കതു മാറ്റാൻ തോന്നി… ”

“അതെന്താ… ?”

അവനും ചിരിച്ചു തുടങ്ങി….

“എനിക്കറിയാമെന്ന് നിനക്കറിയാം …… നിനക്കറിയാമെന്ന് എനിക്കറിയാമെന്നും നിനക്കറിയാം… ”

” അതങ്ങനെയല്ല…”

അവൻ ചിരി നിർത്താതെ പറഞ്ഞു…

“എന്നാൽ നീ പറ…”

” ഞാനും അത് മറന്നു…… ”

പറഞ്ഞിട്ട് അവൻ , തന്റെ മടിയിലിരിക്കുന്ന അവളുടെ നിതംബഭാരത്തിലൊന്നു തഴുകി …

“ഇതങ്ങനെ ആരുടെ മുന്നിലും കാണിക്കണ്ട…”

“നിന്റെയാ കുരുട്ടുബുദ്ധി മനസ്സിലായതു കൊണ്ടാണല്ലോ ഞാൻ മാറ്റി വാങ്ങിയത് …”

അവളും ചിരിച്ചു..

അജയ് അവളുടെ നിതംബത്തിൽ തഴുകുകയും ചെറുതായി പിച്ചുകയും ചെയ്തു കൊണ്ടിരുന്നു…..

“ഇരുപത്തിമൂന്നോ ഇരുപത്തിനാലോ സ്റ്റെപ്പ് ഉണ്ടായിരുന്നു… ”

അഭിരാമി പറഞ്ഞു വരുന്നത് അവന് മനസ്സിലായില്ല……

” നാലെണ്ണം ഞാൻ തനിയെ കയറി… ”

അജയ് അപകടം മണത്തു തുടങ്ങി……

“ബാക്കി , പത്തൊൻപതോ, ഇരുപതോ…”

അവൾ പൂർത്തിയാക്കും മുൻപേ , അജയ് അവളുടെ ചന്തികളുടെ മുകളിൽ നിന്ന് കയ്യെടുത്തു……

” നീ എന്തിനാ കൈ മാറ്റിയത്…… ?”

“എവിടുന്ന് ….?”

അവൻ അജ്ഞത നടിച്ചു…

” നീ കൈ വെച്ചതെവിടാ … ?”

“ആ… ഞാനോർക്കുന്നില്ല………. ”

” തെമ്മാടി…… നുണ പറയുന്നോ… ?”

അവൾ കളിയായി അവന്റെ നെഞ്ചിൽ ഒരിടി കൊടുത്തു……

“സത്യമാന്ന് … ”

അവൻ വിളറിയ ഒരു ചിരി ചിരിച്ചു……

“അത്രയും ഞെക്കിയിട്ടും നിനക്ക് മതിയായില്ലേ..?”

അവൾ അവന്റെ കഴുത്തിലേക്ക് മുഖം ചേർത്തു ചോദിച്ചു …

” ങ്ങൂഹും… ”

“അതെന്താ..?”

“എന്തോ ഒരു അട്രാക്ഷൻ അതിനുണ്ട്…… ”

അവൻ ചിരിയോടെ പറഞ്ഞു..

“അട്രാക്ഷനോ… ?”

അവളുടെ ചോദ്യത്തിൽ കുസൃതി നിറഞ്ഞു…

” ആന്ന്… ”

“എന്താന്ന് പറയെടാ..”

“അതെങ്ങനാ ഞാൻ പറയുക…… ?”

” ചെയുന്നതിന് കുഴപ്പമില്ല……പറയുന്നതിനേ കുഴപ്പമുള്ളൂല്ലേ … ?”

” ഞാനത് അറിഞ്ഞുകൊണ്ട് ചെയ്തതല്ലല്ലോ… ”

” അറിഞ്ഞു കൊണ്ടല്ലാ……….?”

അവൾ മുഖമുയർത്തി അവന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി..

” കുറച്ചൊക്കെ… …. ”

അജയ് അവളുടെ നോട്ടം എതിരിടാനാവാതെ മുഖം താഴ്ത്തി …

” ഇനി പറ.., എന്താ അട്രാക്ഷൻ … ?”

അവളുടെ സ്വരം കാറ്റൂതുന്നതു പോലെയായിരുന്നു..

അവൾ അവന്റെ മുഖം താടിയിൽ പിടിച്ച് ഉയർത്തി..

“നല്ല…ഷേയ്പ്പാ… …. ”

അവന്റെ സ്വരം വിറച്ചിരുന്നു…

അഭിരാമിയും ഒന്ന് ശ്വാസം വലിച്ചു വിട്ടു…

തന്റെ ചുരിദാർ പാന്റിനു മീതെ കുത്തിക്കയറുന്നത് അജയ് യുടെ ലിംഗമാണെന്ന് അഭിരാമിക്ക് തീർച്ചയുണ്ടായിരുന്നു…

കളി കൈവിട്ടു പോയി എന്നവൾക്കു മനസ്സിലായി…

അവളൊന്നു നിരങ്ങിയതും അവൻ , അവളെ മുറുകെ പുണർന്നു……

“അമ്മാ……………..”

“ഉം…”

അവളൊന്നു മൂളി…

” ഇറ്റ്സ് മൈ ഫാൾട്ട്…”

തന്റെ ഉദ്ധരിച്ച ലിംഗത്തിനു മുകളിലാണ് ഇരിക്കുന്നത് , എന്നവളറിഞ്ഞു , എന്നവന് മനസ്സിലായി…

” ഉം………. ”

അജയ് ഒന്നുകൂടി മരത്തിലേക്ക് ചാഞ്ഞു…

ആ ഇളകലിൽ അവളുടെ തുടകളുടെ വിടവിലേക്കാണ് പാന്റിനകത്താണെങ്കിലും ലിംഗം ഉരഞ്ഞു കയറിയത്……

തീപ്പൊള്ളിയതു പോലെ അഭിരാമി ഒന്നു പിടഞ്ഞു…

ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും അവളിൽ നിന്ന് ഉയരുന്നുണ്ടായിരുന്നു…

ഇത്രയൊക്കെയോ താൻ ഉണ്ടായിരുന്നുള്ളോ എന്നൊരു ചിന്ത അവളിലുണ്ടായി……

നാലഞ്ചു വർഷമായി ഉറങ്ങിക്കിടന്ന വികാരവിചാരങ്ങൾ നാലോ അഞ്ചോ ദിവസം കൊണ്ട് ഉണരാൻ മാത്രം എന്താണിവിടെ സംഭവിച്ചതെന്ന് അവൾക്ക് മനസ്സിലായില്ല……

അതും സ്വന്തം മകന്റെ ചില വാക്കുകളിലും സ്പർശനങ്ങളാലും …

അതു മാത്രമോ?

ജീവൻ വാരിപ്പിടിച്ചു കാനനത്തിലൂടെ ദിക്കും വഴിയും അറിയാതെ സജീവമായൊരു കര തേടുമ്പോൾ കാമം ഉണരുക..

രാജീവിനെയും കാഞ്ചനയേയും അർദ്ധനഗ്നരായി കണ്ട ശേഷം, ഒരു പ്രതികാരാഗ്നി ഉള്ളിൽ ജ്വലിച്ചിരുന്നു…

ഒരുപാട് ആലോചനകൾക്കു ശേഷം രാജീവ്,അല്ലല്ലോ അഭിരാമി എന്ന ചിന്ത മാത്രം രൂഢമൂലമായതിനാൽ ആ അഗ്നി അങ്ങനെ കെട്ടടങ്ങുകയായിരുന്നു.

അത് ആ അഗ്നിയുടെ ചാരം മൂടിക്കിടന്ന കനലുകളല്ല…

മറ്റൊന്ന്………

വനത്തിലെ തണുപ്പിലല്ലാതെ അവളുടെ ശരീരം വിറച്ചു തുടങ്ങി……

തുണയാരുമില്ലാത്തപ്പോൾ അവതരിച്ച ഒരു രക്ഷകനോടുള്ള ആരാധന…

ദേഷ്യത്തിലാണെങ്കിലും തമാശകളും കാര്യങ്ങളുമായി അവൻ പകർന്നേകിയ വാക്കുകളുടെ സ്വാന്ത്വനം …

അവൻ തീ കൂട്ടിയ നെരിപ്പോടിനും സ്നേഹത്തിന്റെ ചൂടും ചൂരും ഉണ്ടായിരുന്നു…

ബാല്യ കൗമാര നഷ്ടങ്ങളേക്കുറിച്ച് പരിതപിക്കുന്ന അവന്റെ കണ്ണുനീരിനും സ്നേഹത്തിന്റെ സ്നിഗ്ദതയും നനവും ഉണ്ടായിരുന്നു..

പിടിയിലകപ്പെട്ടിട്ടും അസാദ്ധ്യമായ കൂർമ്മബുദ്ധിയോടെ രക്ഷപ്പെടാൻ അവൻ കണ്ടെത്തിയ മാർഗ്ഗങ്ങൾ……

കായികാഭ്യാസിയുടെ മെയ് വഴക്കത്തോടെ അവൻ അടിച്ചൊതുക്കിയ ശത്രുക്കൾ …

കൊടും കാട്ടിലും വഴി വെട്ടിത്തെളിച്ച് ഇടത്താവളങ്ങൾ സൃഷ്ടിക്കുന്നവൻ…….

അത്തരമൊരാളോട് അളവറ്റ ആരാധന തോന്നാതിരിക്കുക സാദ്ധ്യമല്ല……

ആരാധന കൊണ്ട് പ്രണയം സംഭവിക്കാം……

പ്രണയത്താൽ കാമവും …

അഭിരാമി അടിമുടി ഒന്നുലഞ്ഞു…

“അമ്മയെന്താ ആലോചിക്കുന്നത്……?”

അവന്റെ സ്വരം അവളുടെ ചിന്തകളിൽ നിന്ന് ഉണർത്തി…

” അവർക്ക് വല്ലതും പറ്റിക്കാണുമോടാ… ?”

തന്റെ മനോവ്യാപാരങ്ങളവനറിയാതിരിക്കാൻ അവളങ്ങനെയാണ് പറഞ്ഞത് ….

“ആർക്ക്…?”

” നീ തല്ലിയവർക്ക്… ”

” പറ്റാനല്ലേ തല്ലിയത്………. ”

അവൻ ചിരിച്ചു..

“അങ്ങനൊന്നും വേണ്ട… ”

അവളുടെ ശബ്ദത്തിൽ ചെറിയ ഭയം കലർന്നു …

“സത്യം ചെയ്തതിൽ അങ്ങനെ ഒരു കാര്യമില്ല … അങ്ങോട്ടു പോകുന്നില്ല ,ഇങ്ങോട്ടു വന്നാൽ വിടില്ല..”

” എന്നാലും… …. ”

അഭിരാമി പതിയെ മുഖമുയർത്തി…

” എന്നെ തല്ലിയിട്ടിരുന്നെങ്കിലോ…… ? എന്നിട്ടമ്മയെ പിടിച്ചു കൊണ്ടുപോയിരുന്നെങ്കിലോ…….?”

“അതൊന്നും വേണ്ട…… ”

അവൾ പെട്ടെന്ന് പറഞ്ഞു…

“അപ്പോൾ ഞാൻ ചെയ്തതാണ് ശരി… ആക്രമണമാണ് മികച്ച പ്രതിരോധം എന്ന് വീരേന്ദർ സേവാഗ് പറഞ്ഞിട്ടുണ്ട്………. ”

“അതാരാ………..?”

“അങ്ങനെയൊരാളുണ്ട്…”

ചിരിയോടെ പറഞ്ഞിട്ട് അജയ് അവളുടെ കവിളുകളിൽ കവിളുരുമ്മി…….

” നോവുന്നെടാ രോമം കൊണ്ടിട്ട് … ”

അവൾ കവിൾ മാറ്റാൻ ശ്രമിച്ചു……

അവൻ അവളുടെ മുഖം പിടിച്ചു വെച്ച് നാലഞ്ചു തവണ കൂടി കവിളുരസി……

” വിടടാ… ഇക്കിളിയാകുന്നു… ”

അവൾ അവന്റെ മടിയിലിരുന്ന് ചിരിയോടെ പുളഞ്ഞു…

” വേദനയോ ഇക്കിളിയോ… ?”

അവൻ ചോദിച്ചു……

“രണ്ടും…”

അവൾ പറഞ്ഞു…

” എന്നാൽ ഞാനൊരു കാര്യം പറയട്ടെ… ?”
” നീ പറ … ”

അവൾ അനുവാദം കൊടുത്തു …

” എന്നെ വഴക്കു പറയരുത്… ”

“അങ്ങനത്തെ കാര്യമാണെങ്കിൽ പറയും..”

” എന്നാൽ പറയുന്നില്ല… ”

അവളൊരു നിമിഷം ആലോചിച്ചു…

” നീ പറ… …. ”

അവൾ പ്രോത്സാഹിപ്പിച്ചു…

” പറയട്ടെ…? ”

” പറയന്ന്… ”

” തുടകളിലും ഇക്കിളിയും വേദനയും ഉണ്ടോ… ?”

“ന്ത്……….? ”

അവൾ പകച്ച് അവനെ നോക്കി…

അജയ് അവളുടെ മുഖത്തു നോക്കാനുള്ള മടികൊണ്ട് അഭിരാമിയെ തോളിലേക്ക് ചേർത്തു……

എന്നിട്ടവളുടെ ചെവിയിലേക്ക് വായ ചേർത്തു…

“പാന്റീസിനു പുറത്തേക്ക് രോമം തുടയിൽ കൊണ്ടു നിൽക്കുന്നത് ഞാൻ കണ്ടു … ”

ചെവിയിലേക്കു കയറിയ വാചകങ്ങളാൽ അഭിരാമി ഒന്നു വിറച്ചു……

ശരീരത്തിലെ വിറയലാറാനെന്നവണ്ണം അവൾ അവന്റെ പുറത്ത് വിരലുകളാഴ്ത്തി …

അജയ് ഒന്നു പിടഞ്ഞു…

അവൻ അവളുടെ താടി പിടിച്ചുയർത്താൻ ശ്രമിച്ചെങ്കിലും അവൾ ബലം പിടിച്ചു……

തന്റെ അരക്കെട്ടിൽ ചെറുതല്ലാത്ത ഒരു സ്ഫോടനം നടന്നത് അവളറിഞ്ഞു……

അജയ് വീണ്ടും കവിളിൽ കവിളുരുമ്മിത്തുടങ്ങി… ….

പതിയെ അവളും മുഖമുയർത്തിത്തുടങ്ങി…

കാറ്റടിച്ചു വിറയ്ക്കുന്ന ടാർപ്പായ കണക്കെ ഇരുവരും വിറയ്ക്കുന്നുണ്ടായിരുന്നു…

കവിളുകളിൽ ചുണ്ടുകൾ ഉരുമ്മിത്തുടങ്ങി…

നെറ്റികളും നാസികാഗ്രങ്ങളും റിസർവ് ഫോറസ്റ്റിന്റെ തണുപ്പിലും വിയർത്തു തുടങ്ങി……

അധരങ്ങൾ അധരം തൊട്ടപ്പോൾ അവളൊന്നു പിടഞ്ഞു… ….

അഭിരാമിയുടെ കീഴ്ച്ചുണ്ട് നുണഞ്ഞു കൊണ്ട് അജയ് ഒന്ന് മിടയിറക്കി…

അവളൊന്നു മുഖം തിരിച്ചു…

“അജൂ… ഇറ്റ്സ് സിൻ……….. ”

അവളവന്റെ നെറുകയിൽ തലോടിക്കൊണ്ട് തുള്ളി വിറച്ചു പറഞ്ഞു……

“ഐ നോ അമ്മാ………. ”

അവൻ കിതച്ചു കൊണ്ട് മന്ത്രിച്ചു…

ശക്തമായൊരു കാറ്റിൽ വൃക്ഷത്തലപ്പ് ഒന്നുലഞ്ഞു…

നിലാവെളിച്ചം ഫ്ളാഷടിക്കുന്നതു പോലെ ഇലത്തലപ്പുകളുടെ ഉലയലിൽ അവരുടെ മുഖത്തേക്ക് പാളി വീണു..

ചോര തുടുത്ത മുഖം ഇരുവരും പരസ്പരം കണ്ടു……

സ്ത്രീ സഹജമായ ലജ്ജയാൽ അഭിരാമി മുഖം താഴ്ത്താൻ ശ്രമിച്ചതും, അവനാ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു..

” പാർഡൻ മി………. ”

മന്ത്രിച്ചു കൊണ്ട് അവൻ അവളുടെ ചുണ്ടുകൾ വിഴുങ്ങിക്കളഞ്ഞു …

ടാർപായ വിറകൊള്ളുന്നതിനേക്കാൾ വേഗത്തിൽ നെഞ്ചുകൾ ഇടിച്ചുകൊണ്ടിരുന്നു..

ചുട്ടുപൊള്ളുന്ന അവന്റെ നാക്ക് വായിലേക്ക് കൂർത്ത് കയറി വരുന്നത് അഭിരാമി അറിഞ്ഞു..

അവളുടെ മിഴികൾ താനേ അടഞ്ഞു…

ശിശുക്കളുടെ തേനൊലിക്കുന്നതു പോലെ ഉമിനീർ കൊഴുത്ത നൂലു പോലെ ഇരുവരുടെയും താടിയിലേക്ക് ഇറ്റുവീണു…

തണുത്ത ചുളുചുളുപ്പൻ കാറ്റ് ഏറുമാടത്തിലേക്ക് അടിച്ചു തുടങ്ങി…

കിതപ്പുകളും നേരിയ ഞരക്കങ്ങളും കാറ്റിലമർന്നു ….

മിനിറ്റുകൾ കടന്നു പോയി…

അഭിരാമിയെ അജയ് പലകത്തട്ടിലേക്ക് പതിയെ ചായ്ച്ചു ..

ചുണ്ടുകൾ ബന്ധനത്തിലായിരുന്നു…

അഭിരാമിക്കും മരത്തിനുമിടയിലേക്ക് അവൻ നുഴഞ്ഞുകയറി …

മരപ്പലക ഒന്ന് കരഞ്ഞു…

ശ്വാസമെടുക്കുവാൻ മാത്രം ഒരു നൊടി ചുണ്ടുകൾ അകന്നു…

അവൻ വീണ്ടും അധരം കൊരുക്കാനൊരുങ്ങവേ അവൾ ഇടതു കൈത്തലമെടുത്ത് അവന്റെ വായ മൂടി…

“അജൂ… …. ”

കാറ്റൂതുന്നതു പോലെ അവൾ വിളിച്ചു…

” ങ്ങും… ”

അവന്റെ മൂളൽ അവളുടെ കൈത്തലത്തിലമർന്നു… ….

” ഒറ്റക്കുഞ്ഞു പോലും… …. ”

” ഇല്ലമ്മാ… ”

ഇടതു കൈത്തലം കൊണ്ട് അവളുടെ കൈത്തലം മാറ്റി അവൻ കിതപ്പോടെ പറഞ്ഞു……

ചുണ്ടുകൾ വന്യമായി ഇണ ചേർന്നു…

ഏറുമാടത്തിൽ നിന്ന് ചുടുനിശ്വാസം പുറത്തേക്ക് പരന്നു…

സ്വെറ്ററിനു പുറത്തു കൂടി അവളുടെ മാറിടങ്ങളെ അവനൊന്ന് ഉടച്ചു വിട്ടു…

പലകയിൽ കിടന്ന് അഭിരാമി ഒന്ന് തുള്ളി വിറച്ചു……

അവളുടെ കഴുത്തിലും കാതിലും അവന്റെ ചുണ്ടുകൾ ഓടിപ്പരതി നടന്നു……

അവളുടെ അടക്കിപ്പിടിച്ച സീൽക്കാരങ്ങൾ കാറ്റടിച്ച് ചിതറിപ്പോയി…

സ്വെറ്ററിനു താഴെ അജയ് യുടെ വലതു കൈ പരതി നടന്നു …

അവളുടെ ചുരിദാർ പാന്റിന്റെ വള്ളി അവന്റെ വിരലിലുടക്കിയതും അവളുടെ ഇടതു കൈത്തലം അവന്റെ നീക്കം തടഞ്ഞു……

അജയ് പിൻമാറാതെ അവളെ വീണ്ടും ചുംബിച്ചുലർത്തി…….

വീണ്ടും അവൻ അവളുടെ പാന്റിന്റെ വള്ളിയിൽ വിരൽ കോർത്തു……

” നോ… ….”

തീക്ഷ്ണമായിരുന്നു അഭിരാമിയുടെ ശബ്ദം..

നൈരാശ്യം ഒരു നൊടി അവനെ തളർത്തി…

അടുത്ത നിമിഷം കാലുകൾ കൊണ്ട് , അവളുടെ കാലുകൾ വിടർത്തി അവൻ അരക്കെട്ട്, അവളിലേക്ക് ചേർത്തു…

പാന്റീസിനും പാന്റിനും മുകളിൽ ഇരുമ്പുദണ്ഡ് ഉരയുന്നത് അഭിരാമി നടുക്കത്തിലും മയക്കത്തിലും അറിഞ്ഞു……

അജയ് അരക്കെട്ട് ഇളക്കിത്തുടങ്ങി… ….

ആന മസ്തകം ഉരച്ച പോലെ മരവും ഏറുമാടവും തുള്ളിക്കൊണ്ടിരുന്നു……

പലകകൾ കിരുകിരുത്തു…

പാദസരം കിലുങ്ങിത്തുടങ്ങി …

ഒടുവിൽ അജയ് അഭിരാമിയുടെ മുകളിലേക്ക് ചലനമറ്റ പോലെ വീണു..

പലകത്തട്ട് നിർജ്ജീവമായി………

തന്റെ ചുരിദാറിന്റെ മുൻവശത്ത് ഒഴുകിപ്പരക്കുന്ന ചൂട്, മകന്റെ ശുക്ലമാണെന്ന തിരിച്ചറിവിൽ അഭിരാമി ഒന്ന് ഏങ്ങി …

മിനിറ്റുകൾ കഴിഞ്ഞു പോയി……

കാടുലയുന്ന ശബ്ദം കാറ്റിനിടയിൽ കേട്ടതും അജയ് നടുങ്ങിയുണർന്നു …

അഭിരാമി മയക്കത്തിലായിരുന്നു..

പലകത്തട്ടിൽ കൈ കുത്തി അജയ് അവളിൽ നിന്ന് ഉയർന്നു…

മരങ്ങൾക്കിടയിൽ ഇരുട്ടു കട്ട പിടിച്ചു നിൽക്കുന്നത് അവൻ കണ്ടു…

അടുത്ത് വീശിയ കാറ്റിൽ അവന്റെ നാസിക ആനച്ചൂര് പിടിച്ചെടുത്തു..

കുളിരു കോരിയാലെന്നവണ്ണം അവൻ ഒന്നു വിറച്ചു……….

തന്റെ ദേഹത്തമർന്ന ഭാരം മാറിയതറിഞ്ഞ് അഭിരാമി മിഴികൾ തുറന്നു…

അജയ് പലകത്തട്ടിൽ കുത്തിയിരുന്ന് പുറത്തേക്ക് നോക്കുന്നതവൾ കണ്ടു…

പാദസരം ഒന്ന് കിലുങ്ങി…

അജയ് ഭീതിയോടെ അവളുടെ കാലിൽ പിടിച്ചു……

“ആന………. ”

അവളുടെ ചെവിക്കരികിൽ അവൻ ഭയത്തോടെ മന്ത്രിച്ചു…



***** ****** ***** ******



രാവിലെ തന്നെ സനോജ് കാറുമായി വന്നു …

വിനയചന്ദ്രൻ ഒരുങ്ങി നിന്നിരുന്നു……

” പോകാം മാഷേ ….?”

സനോജ് ചോദിച്ചു……

” പോയേക്കാം… ….”

അവൻ മുറ്റത്തിട്ടു തിരിച്ച കാറിലേക്ക് കയറുന്നതിനിടയിൽ വിനയചന്ദ്രൻ പറഞ്ഞു…

കാർ റോഡിലേക്കിറങ്ങി…

“എങ്ങോട്ടാണെന്ന് പറഞ്ഞില്ല…… ?”

“പറയാമെടാ… ….”

വണ്ടി ടൗണിലേക്കെത്തി…

തിരക്കായിത്തുടങ്ങിയിരുന്നു… ….

സനോജ് കാർ തിരുകിക്കയറ്റാൻ ശ്രമിച്ചെങ്കിലും സിഗ്നലിൽ റെഡ്ലൈറ്റ് കത്തി…

” നാശം…”

സനോജ് പിറുപിറുത്തു…

“തിരക്കുള്ളവർ പോകട്ടെടാ… നമുക്ക് പതിയെപ്പോയാൽ മതി…”

വിനയചന്ദ്രൻ പറഞ്ഞു..

സനോജ് സീറ്റ് ബൽറ്റ് ഒന്നുകൂടി ഉറപ്പിച്ച് സിഗ്നലിലേക്ക് നോക്കിയിരുന്നു……

അടുത്ത നിമിഷം അവരുടെ കാറിന്റെ ഇടതു വശത്തായി ഒരു കാർ വന്നു നിന്നു ..

യാദൃശ്ചികമായി പുറത്തേക്ക് നോക്കിയ വിനയചന്ദ്രൻ കാറിലിരിക്കുന്ന ആളെ കണ്ട് ഒന്ന് നടുങ്ങി …

ആ സ്ത്രീ………..!

“സനോജേ… …. ”

അയാൾ ശബ്ദം താഴ്ത്തി വിളിച്ചു …

” പറ മാഷേ………. ”

സിഗ്നലിൽ നിന്ന് കണ്ണെടുക്കാതെ അവൻ പറഞ്ഞു……
” ഈ കാറിനു പിന്നാലെ വിടടാ……. ”

വിനയചന്ദ്രൻ മുരളുന്നതു പോലെ പറഞ്ഞു…

സനോജ് ശ്രദ്ധ തിരിച്ചതും സിഗ്നൽ വീണു……

ആ കാർ പോകാനായി , സനോജ് വണ്ടി മൂവ് ചെയാൻ വൈകിയതും പിന്നിൽ നിന്നും ഹോണടി ഉയർന്നു …

ആ കാറിനു പിന്നാലെ സനോജ് വണ്ടി വിട്ടു……

ടൗണിൽ നിന്നും മാറി കാർ ഓടിത്തുടങ്ങി…

രണ്ടു തവണ ഇടതു വശത്തെ റോഡിലേക്ക് കയറിയ ശേഷം ഒരു ഹൗസിംഗ് ലെയിൻ ഏരിയായിലേക്ക് കാർ കയറി…

അടുത്ത വളവിലുള്ള വീടിന്റെ മുൻപിലേക്ക് ആ കാർ കയറാൻ ശ്രമിക്കുന്നതറിഞ്ഞ സനോജ് വണ്ടി സ്ളോയാക്കി……

“ആരാ മാഷേ അത്… ?”

വിനയചന്ദ്രൻ മിണ്ടിയില്ല …

കാറിൽ നിന്ന് ഇറങ്ങിയ സ്ത്രീ ഗേയ്റ്റ് തുറന്നിട്ട ശേഷം കാർ വീണ്ടുമെടുത്ത് പോർച്ചിലേക്ക് കയറ്റി……

അവർ വാതിൽ തുറന്ന് അകത്തേക്ക് കയറിപ്പോകുന്നത് വളവിനപ്പുറം കാറിലിരുന്ന് ഇരുവരും കണ്ടു …

” അവളാ അന്ന് എന്നെ ഇടിച്ചിടാൻ വന്നത്… ”

സനോജിന്റെ നേരത്തെ ചോദ്യത്തിനുത്തരമായി വിനയചന്ദ്രൻ പറഞ്ഞു…

” ഇവളോ… ….? ഇതൊരു അമറൻ ചരക്കാണല്ലോ മാഷേ……?”

” ചരക്കുകൾ ക്വട്ടേഷനെടുക്കാത്തവരാണെന്നു നിനക്കു തോന്നുന്നുണ്ടോ… ? ”

” അതില്ല… ”

” എന്നാൽ നീ സ്ഥലം ഓർത്തു വെക്ക്… ഞാൻ മറന്നു പോകും… ”

സനോജ് ശിരസ്സിളക്കി… ….

“നിനക്കിവിടെ പരിചയക്കാർ ആരെങ്കിലും ഉണ്ടോ… ?”

” ഓർമ്മയിലില്ല… അന്വേഷിക്കാം…… ”

വളവിലിട്ടു തന്നെ കാർ തിരിക്കുന്നതിനിടയിൽ സനോജ് പറഞ്ഞു…

കാർ തിരിച്ച് സനോജ് മുന്നോട്ടെടുത്തു …

ആ സമയം അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ട് ആ സ്ത്രീ ആ വീടിന്റെ ടെറസ്സിൽ ,നിൽപ്പുണ്ടായിരുന്നു……….



(തുടരും… ….)