തീ മിന്നൽ അപ്പേട്ടൻ – 1

Kambi Kadha – തീ മിന്നൽ അപ്പേട്ടൻ – 1
രാത്രി,,,,, കണ്ണടച്ചാൽ അറിയാത്തപോലെ കുറ്റാകുറ്റിരുട്ടുള്ളൊരു രാത്രി, കരിയിലകൾക്കും ഉരുളൻ കല്ലുകൾക്കുമിടയിൽ കൂടി ചെറിയൊരു ശീൽക്കാരത്തോടെ, കരിനാഗമെന്നോണം അരുവി വളഞ്ഞു പുളഞ്ഞൊഴുകി.

പരമൻപിള്ള അന്ന് വളരെ വൈകി, കടത്ത് കടന്നപ്പോഴേ തോന്നിയിരുന്നു, വൈകുമെന്ന് വയറ്റികിടന്ന കുറച്ചു വാട്ടചാരായതിൻ്റെ ബലത്തിൽ അങ്ങ് നടന്നു. വരുംവരായ്കകളെ കുറിച്ചൊന്നും ആലോചിച്ചില്ല.

സൂചി കുത്തിയാൽ കടക്കാത്ത കാട്. അന്തരീക്ഷത്തിൽ രാപക്ഷികളുടെ നാദം മുഖരിതമായി. രാത്രി ഇരതേടുന്ന മൃഗങ്ങളുടെ ശബ്ദം കേൾക്കാനില്ല, അങ്ങനെ വന്നാൽ സൂക്ഷിക്കണം,ഏതു നിമിഷവും അതിലൊന്ന് മുന്നിലെത്താം, വിശന്ന മൃഗങ്ങൾ ശബ്ദമുണ്ടാക്കാൻ നിൽക്കില്ല. അകലെയെവിടെയോ ഒരു ചെന്നായ് ഓരിയിട്ടോ?….

വേണ്ടായിരുന്നു ഓർക്കണ്ടതായിരുന്നു നാടേതാണെന്നും, ഈ ദിവസം ഏതാണെന്നും.

ഇന്ന് ചാന്ദ്രപൗർണമിയും, ഗ്രഹണവും ഒരുമിച്ചു വന്ന അപൂർവ്വ രാത്രി. ഈ ദിവസങ്ങളിൽ നരിമലഗ്രാമത്തിൽ പൊടിയീച്ചകുഞ്ഞുപോലും പുറത്തിറങ്ങാറില്ല. അതിനു അതിൻ്റെതായ കാരണം ഉണ്ടെന്നു തന്നെ കൂട്ടിക്കോളൂ. അതൊക്കെ വഴിയേ പറയാം.

അയാളെ എവിടെനിന്നോ ഒരു ഭയം കടന്നുപിടിച്ചു. നടത്തം വേഗത്തിൽ ആയി. ഒരു ചില്ല അമർന്നൊടിഞ്ഞാൽ, പരന്നൊഴുകുന്ന ജലാശയത്തിലേക്ക് മാക്രിയൊന്നെടുത്തു ചാടിയാൽ, ഒന്നിൽ കൂടുതൽ വട്ടം പാതിരാകോഴി കരഞ്ഞുപോയാൽ അയാൾ അവിടെ അപ്പോൾ വീണുമരിക്കുമെന്ന അവസ്ഥയെത്തി.

കാറ്റിൽ പവിഴമല്ലിയുടെയും, പൂത്തപാലയുടെയും ഗന്ധം അലഞ്ഞുതിരിയുന്നു. യക്ഷികഥകളിൽ എന്നപോലെ കാട്, ഒരുങ്ങി കെട്ടി എന്തിനോ വേണ്ടി കാത്ത് നിൽക്കുന്നു. അവളുടെ സൗന്ദര്യലഹരിയിൽ അയാൾക് തെല്ലൊരു ഭയം തോന്നി. തണുത്തകാറ്റ് വീശുന്നുണ്ട്, അയാൾ കൈ രണ്ടും ശരീരത്തോട് ചേർത്ത് പിടിച്ചു, നല്ല മഴക്കോളുണ്ട്. എങ്കിലും ഈ തണുത്തക്കാറ്റിലും അയാൾ കുടുകുടെ വിയർത്തുകൊണ്ടിരുന്നു.

തന്നെ ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്ന് അയാൾ നെറ്റിയിൽ പടർന്നൊഴുകുന്ന വിയർപ്പു തുടച്ചുകൊണ്ട് തുടരെ തുടരെ നോക്കി. മരണം വരുന്നുണ്ടെങ്കിൽ അത് പിന്നിൽ നിന്നാകുമെന്നു, ഏതൊരു ഭയന്ന മനുഷ്യനെയും പോലെ ആയാളും നിനച്ചു. എങ്കിലും മരണം മനുഷ്യൻ അല്ലല്ലോ. പിന്നിൽനിന്ന് കുത്താൻ.
മുന്നിൽ തിളങ്ങുന്ന കണ്ണുമായി മരണം വഴിമുറിച്ചു കടന്നുപോയത് അയാൾ അറിഞ്ഞില്ല. പീത വർണ്ണത്തിൽ ചന്ദ്രക്കല പോലെ വളഞ്ഞ്, കത്തുന്ന രണ്ട് കണ്ണുകൾ ഇരുളിൽ അയാളെ തന്നെ നോക്കി നിന്നു. കരിയിലകൾ, ഈ ഗ്രാമത്തിൽ മനുഷ്യർ ജനിച്ചു, ചാവുമ്പോലെ, കാറ്റിൽ പൊഴിഞ്ഞു വീണുകൊണ്ടിരുന്നു.

ഈ നശിച്ച കാടൊന്നു കടന്നുകിട്ടിയിരുന്നെങ്കിൽ, അയാൾ വെറുതെ ഓർത്തു. നരിമലക്കു ഈ പേര് വരാൻ ഒരു കാരണം ഉണ്ട്, അതോർത്തപ്പോൾ അയാളുടെ മുട്ടിടിക്കാൻ തുടങ്ങി.

തന്റെ പാതിജീവൻ, ദാക്ഷായണി. അവളെ ഇനി കാണാൻ കഴിയില്ലേ?,,, തൻറെ കുഞ്ഞു മക്കൾ ചിന്നുവും തുമ്പിയും അവരെ ഒന്ന് കൊഞ്ചിക്കാനോ,,,, അവർക്കു തൻ്റെ മടിക്കുത്തിലിരിക്കുന്ന തേൻമിട്ടായി കൊടുക്കാനോ കഴിയില്ലേ?,,, അവരുടെ നിഷ്കളങ്കമായ ചിരി അതൊന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ. അയാൾ ഭയത്തിൽ ഉരുകി ഒന്നിൽ തുടങ്ങി മറ്റൊരു ചിന്തയിലേക്ക് തുടരെത്തുടരെ കൂപ്പുകുത്തി വീണു. എല്ലാ ചിന്തയുടെയും ഒടുക്കം അയാളുടെ ദൗർഭാഗ്യകരമായ ദുർമരണമായിരുന്നു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
Kambikathakal: ഗീതുവിന്‍റെ പ്രമോഷന്‍ – 1
ഈ നാടിനിങ്ങനെ ദുഷ്‌സ്ഥിതി വന്നതെങ്ങനെയാണ്. തന്നെ രക്ഷിക്കാൻ ആരെങ്കിലും വന്നിരുന്നെങ്കിൽ. അയാൾ കാടുവാഴുന്ന കാട്ടുമുത്തിയമ്മയെ തൊഴുതു. ആരെങ്കിലും വന്നിരുന്നെങ്കിൽ. തന്നെ രക്ഷിക്കാൻ….

പിന്നിൽ ശബ്ദം കെട്ടു ഞെട്ടി തിരിഞ്ഞു, കുറ്റിക്കാട്ടിൽ എന്തോ അനങ്ങുന്നു, മുന്നോട്ടോടാൻ നോക്കിയിട്ടു കാലനങ്ങുന്നില്ല, പെട്ടന്ന് അയാളെ ഭയത്തിൽ വിറപ്പിച്ച ജീവി പുറത്തു ചാടി, ഒരു പാവം കാട്ടുമുയൽ, അത് ഇതൊന്നും ശ്രദ്ധിക്കാതെ അടുത്തുകണ്ട കുറ്റിക്കാട്ടിലേക്ക് എടുത്തു ചാടി. ശ്വാസംനേരെ വീണ പരമൻപിള്ള കാട്ടുമുത്തിയമ്മയെ വിളിച്ചു ആശ്വസിച്ചു സമാധാനത്തോടെ മുന്നിലേക്ക് നടന്നു. അല്പം നടന്നു മുന്നിലേക്ക് നോക്കിയ അയാളുടെ കണ്ണുരുണ്ട് പുറത്തേക്കു തുറിച്ചു, ശബ്ദം തൊണ്ടയിൽ തടഞ്ഞു, ശ്വാസംമാത്രം പുറത്തേക്കുവന്നു, രക്തംപോലും ആവിയായിപ്പോയി ആ കാഴ്ചകണ്ട്, അയാൾ ഭയത്തിൽ വിറച്ചു പിറകിലേക്ക് അലച്ചുതല്ലി വീണു. മുന്നിൽ നിൽക്കുന്നതെന്തോ, അത് കൊതിയോടെ മണക്കുന്നുണ്ട്, മനുഷ്യന്റെ ചുടുരക്തത്തിന്റെ ഗന്ധം, മാംസത്തിന്റെ രുചി. അത് മനുഷ്യനല്ല, മൃഗവുമല്ല. ചന്ദ്രൻ ഗ്രഹണത്താൽ പാതിമറഞ്ഞു തുടങ്ങി. അയാൾ അതിൻറെ ജ്വലിക്കുന്ന കണ്ണുകളെ നോക്കി പറ്റുന്നത്ര ശബ്ദത്തിൽ ഓളിയിട്ടു, വിറങ്ങലിച്ച തൊണ്ടയിലൂടെ ചെറിയൊരു ആർത്തനാദം പുറത്തുവന്നു, അയാളുടെ ഇടറിയ ശബ്ദം അവിടെ അലയടിച്ചു.
“അമ്മെ, രക്ഷിക്കണേ…..”

ആർത്തുലച്ചു വന്ന മഴ, നിലത്തു താളംകെട്ടി കിടന്ന രക്തത്തെ അതിനൊപ്പം കൂട്ടി, ഒഴുകുന്ന അരുവിയിൽ കൊണ്ട് വിട്ടു. അരുവി ഇതറിയാതെ ഒഴുകിക്കൊണ്ടിരുന്നു.

കൊടുംകാടിനാൽ ചുറ്റപ്പെട്ട നരിമലഗ്രാമം ഇതൊന്നുമറിയാതെ സുഖസുഷുപ്തിയിലാണ്ടു.

***********************

അപ്പൂട്ടൻ രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു, സൂര്യൻ പോലും ഉണർന്നിട്ടില്ല, നരിമല ഗ്രാമം ഇന്നലെ പെയ്ത പെരുമഴയുടെ ആലസ്യത്തിൽ ഉറക്കത്തിലാണ്ടു കിടന്നു. അവനു മാത്രം ഉറങ്ങാൻ പറ്റില്ല, ഇന്ന് ചന്തയുള്ള ദിവസമാണ്, കുറച്ചു നാളുകളായി പകൽ കോളേജിൽ പോയി വന്നതിനു ശേഷം കാട് കയറി അവൻ ശേഖരിച്ച കുറച്ചു തേനും, വള്ളിനാരങ്ങയും, കുടംപ്പുളിയും ഉണ്ട് അത് കൊണ്ട് പോയി വിൽക്കണം. വിഷുവാണ് വരുന്നത് മങ്കുവിന് ഒരു ജോഡി ഡ്രസ്സ് വാങ്ങി കൊടുക്കാം എന്ന് താൻ വാക്കു പറഞ്ഞതാണ്. അവൻ ഉറങ്ങി കിടക്കുന്ന കുഞ്ഞനിയനെ നോക്കി, മങ്കു, മഹേശ്വരൻ. നല്ല പേരാണ്, അച്ഛൻ ഇട്ടതാണ്.

ഈ നാട്ടിലെല്ലാവരും പഴയ രീതികളാണ്, പട്ടണത്തിൽ നിന്നും ഒരുപാട് അകന്ന ഒരു നാട്, ചുറ്റും കാടുള്ളതു കൊണ്ട് പെട്ടന്നാരും ഇങ്ങോട്ടു കടന്നു വരില്ല. അച്ഛൻ ഫോറസ്‌റ്റ് ഓഫീസർ ആയിരുന്നു. ഒരു പൗർണമി നാളിൽ, ചുള്ളിയോടിക്കാൻ പോയ ഒരു കുട്ടിയെ തിരഞ്ഞു കാടു കയറിയതാണ്. പിന്നെ ആരും അച്ഛനെ കണ്ടിട്ടില്ല. ഇവിടത്തെ ആളുകൾക്ക് അതൊരു സാധാരണ സംഭവം ആയിരുന്നു, ചോദിച്ചാൽ അതിനവർ നൂറുകൂട്ടം കെട്ടുകഥകളും പറയും. ആ ആധിയിൽ അമ്മയും പോയി, അന്ന് മങ്കു മുട്ടിൽ ഇഴയുന്ന പ്രായം ആണ്. ഇപ്പോൾ അവൻ ഇപ്പോൾ മൂന്നാം തരത്തിൽ എത്തി. അവൻ കുഞ്ഞായിരിക്കുമ്പോൾ താൻ പെട്ട പാട്. അവനെ ഒരിക്കലും പട്ടിണിക്കിട്ടിട്ടില്ല. അവൻ വെറുതെ ഒരു നെടുവീർപ്പിട്ടു. തനിക്കിനി അവൻ മാത്രമേ ഉള്ളു, അവന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങളെങ്കിലും സാധിച്ചു കൊടുക്കണം.

Kambikathakal: തുടക്കം – 2
ഇരുപത്തിമൂന്ന് വയസ്സ് ഉള്ളു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.എല്ലാ കാര്യങ്ങളും അവൻ തന്നെ ചെയ്യണം, കാടിനോട് ചേർന്നൊരു വീടും പറമ്പും ഉണ്ട്. പക്ഷെ ജീവിക്കാൻ അത് പോരല്ലോ. എല്ലാപണികളും അപ്പൂട്ടൻ ചെയ്യും.
നാട്ടിൽ കോളേജ് ഉണ്ട്.,,, ചെറിയസ്കൂളും, പ്ലസ് ടു വും, കോളേജും, എല്ലാം ഒരേ കോമ്പൗണ്ടിൽ ആണ്. അവൻ മുടങ്ങാതെ ക്ലാസ്സിങ്ങിനു പോയിരുന്നു. പഠിക്കാൻ ബുദ്ധി ഇണ്ടായിട്ടോ, ആഗ്രഹം ഉണ്ടായിട്ടോ അല്ല, അവിടെ അച്ഛൻ, അമ്മ ഇല്ലാത്ത കുട്ടികൾക്ക് മാസാമാസം സ്കോളർഷിപ് കിട്ടും, അതില്ലെങ്കിൽ പട്ടിണിയാവും. അതോണ്ട് മാത്രം കോളേജിൽ പോണതാണ്. സയൻസ് ഭാഗം ഒന്നും അവിടെയില്ല, ഹ്യൂമാനിറ്റീസും, കോമേഴ്സും മാത്രേ ഉള്ളു. സോഷ്യോളജി ആണ് അവൻ എടുത്തത് അതാവുമ്പോ, വല്ലതും എഴുതി വച്ചാൽ ജയിക്കാലോ.

അമ്മ മരിച്ചതിനു ശേഷം അവൻ കുറെ ഉഴപ്പി പല ജോലിക്കും പോയി നോക്കി. ആരു ജോലി കൊടുക്കാൻ ആണ്, ശോഷിച്ചു ആവാതില്ലാത്ത രൂപം, പ്ലസ്ടു മുഴുവൻ ആക്കിയിട്ടില്ല, പോരാത്തതിന് മണ്ടനും. എടുപിടി പണികളും മറ്റും ചെയ്യാം എന്നല്ലാതെ, മറ്റൊന്നിനും കഴിയില്ല. തൻ്റെ ഒപ്പം ഉള്ള മറ്റു കുട്ടികളുടെ ബുദ്ധി ഒന്നും അവനില്ല. ഒരു പൊട്ടൻ.

അങ്ങനെ കണ്ണടച്ച് തുറക്കലെ രണ്ടു കൊല്ലം പോയി ഒപ്പം ഉള്ളവര് വലിയ ക്ലാസ്സുകളിൽ ആയി. അപ്പോൾ ആണ് സ്കോളര്ഷിപ്പിന്റെ കാര്യം അറിയണതു, ഒരു ആരോഗ്യവും ഇല്ലാത്ത തനിക്കു, പണിയെടുത്തു അത്ര കാശു ഉണ്ടാക്കാൻ പറ്റില്ലാന്ന് അവനു ഉറപ്പായിരുന്നു. അതുകൊണ്ടു അവൻ പഠിക്കാൻ ചേർന്നു എങ്ങനെയൊക്കെയോ തട്ടിമുട്ടി പാസ് ആയി പോയി കൊണ്ടിരിക്കുന്നു. ഇപ്പൊ മൂന്നാം വര്ഷം ആണ്, ഇതുകഴിഞ്ഞ പിജിക്കു കിട്ടാൻ ഒരു സാധ്യതയും കാണുന്നില്ല. എങ്ങനെ ജീവിക്കും. ആലോചിച്ചിട്ട് അവനു ഒരു എത്തും പിടിയും കിട്ടിയില്ല.

അവൻ , പല്ലൊക്കെ തേച്ചു വന്നു ഷർട്ട് ഇല്ലാതെ കണ്ണാടിയിൽ നോക്കി, ഉണങ്ങി ആവതില്ലാത്ത എല്ലുകൾ എണ്ണിയെടുക്കാവുന്ന ശരീരം. ഇത്തിരി പൊഴക്കം കൂടുതൽ ഉള്ള ഷർട്ടുകൾ ആണ് ഇടുക, അത് ശരീരം തടി തോന്നിക്കാൻ വേണ്ടി മാത്രം അല്ല, അതെ ഉള്ളു. ആ അറ്റം പിഞ്ഞി തുടങ്ങിയ നാല് ഷർട്ടും അഞ്ചു മുണ്ടും (അതിൽ രണ്ടെണ്ണം പണിയെടുക്കുമ്പോഴും വീട്ടിലും മാത്രം ഉടുക്കുന്നതാണ്) മാത്രം വച്ചാണ് അവൻ കൊല്ലങ്ങൾ ആയി, ഓടിക്കൊണ്ടിരിക്കുന്നതു.
അവൻ മുഖത്തേക്ക് നോക്കി, മുടി വളർന്നു മുഖം മൂടി കിടപ്പുണ്ട്, അത് നന്നായി, മുഖത്തു അവിടവിടെ ഉള്ള മുഴകളും, കണ്ണിനോട് ചേർന്നുവട്ടത്തിൽ ഉള്ള ചൊറിയും ആളുകൾ കാണാതിരിക്കുമല്ലോ. അതെല്ലാം കൂടിക്കൂടി വരുന്നുണ്ട്. ചികിൽസിപ്പിക്കാൻ പണം ഇല്ല, വേറെ വഴിയില്ല അങ്ങനെ തന്നെ കിടക്കട്ടെ. അതിലും പ്രധാനപ്പെട്ട എത്ര കാര്യങ്ങൾ വേറെ ഉണ്ട്.

Kambikathakal: എന്റെ രാജ്യവും റാണിമാരും [Full]
അപ്പൂട്ടൻ മങ്കുവിനടുത്ത് ഇരുന്നു അവൻ തനിക്കു ചുറ്റും ചുരുങ്ങി വരുന്ന വേദനയുടെ ലോകം അറിയാതെ, അതവനെ അറിയിക്കാതിരിക്കാൻ പെടാപ്പാടുപെടുന്ന അവൻ്റെ പാവം അപ്പേട്ടൻ്റെ ഇത്തരം വിക്രമപ്രവർത്തികൾ ഒന്നും അറിയാതെ, സ്വപ്നം കണ്ടു ശാന്തമായി ഉറങ്ങുന്നു. അപ്പു പതിയെ തലയിൽ തലോടിയപ്പോൾ അവന്റെ കുഞ്ഞു മുഖത്തു ചെറിയ ചിരി പടർന്നു. അവൻ അച്ഛനെയും, അമ്മയെയും പോലെ സുന്ദരൻ ആണ്, പക്ഷെ എത്ര വികൃതൻ ആയിട്ടും അപ്പൂട്ടനെ അവനു ജീവൻ ആണ്. എപ്പോഴും അപ്പേട്ട… അപ്പേട്ട.. ന്ന് വിളിച്ചു പുറകെ ഇണ്ടാവും. അവന്റെ ഹീറോ ആണ് ഈ ചുള്ളി ഓടിക്കാൻ പോലും ആവതില്ലാത്ത അപ്പേട്ടൻ. അതോർത്തപ്പോൾ അപ്പൂട്ടന് ചിരിപൊട്ടി.

പക്ഷെ പുറമെ ഉള്ളവർക്ക് അങ്ങനെ അല്ല, അപ്പൂട്ടനെ കണ്ടാൽ തന്നെ ആർക്കും ഇഷ്ടാവില്ല, മുഖത്തുള്ള മുഴയൊക്കെ അവർക്കും പകർന്നാലോ എന്ന് വച്ച് ആരും അധികം അടുത്ത് വരില്ല. ഒന്നോ രണ്ടോ കൂട്ടുകാരൊഴിച്ചു ആരും അവനോടു സംസാരിക്കാറ് തന്നെയില്ല. അവനും അങ്ങനെ തന്നെ, തന്നെ ഈ രീതിയിൽ ഇഷ്ടപ്പെടുന്നവർ ആണ്, മനസ്സുകൊണ്ട് തന്നെ ശരിക്കും ഇഷ്ടമുള്ളവർ എന്നവന്, നല്ല ബോധ്യം ഉണ്ടായിരുന്നു.

പക്ഷെ അപ്പൂട്ടൻ, നമ്മൾ കണ്ടിട്ടുള്ളവരിൽ വച്ച് ഏറ്റവും നല്ലവൻ ആയിരുന്നു, വലിയ മനസ്സുള്ളവൻ ആയിരുന്നു, എല്ലാവരെയും അവൻ സഹായിക്കും, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ. അതുകൊണ്ടു അവനെ അടുത്തറിയുന്നവർക്കു അവനെ അത്രക്കങ്ങട് ഇഷ്ടം ആവും.

അവൻ മങ്കുവിനെ ഉണർത്താതെ, കതകടച്ച്‌, ചാക്കുകെട്ടും തോളിൽ വച്ച് ഇറങ്ങി നടന്നു. ചെറിയ ചാക്ക് ആണെങ്കിലും, ആരോഗ്യം ഇല്ലാത്തോണ്ട് ഇടയ്ക്കിടക്ക് താഴെ വച്ച് വിശ്രമിക്കണം.
നാട്ടിൽ ആകെ പ്രശ്നങ്ങൾ ആണ്. തസ്കര ശല്യം അതും ആനത്തലയൻ കൊള്ളക്കാർ, പോരാത്തതിന് ചുറ്റും കാടായതു കൊണ്ട് ചില സമയങ്ങളിൽ പുലിയും കടുവയും നാട്ടിൽ ഇറങ്ങും, പലപ്പോഴും പുഴക്കപ്പുറത്തെ ഫാക്ടറിയിൽ നിന്നുള്ള പുക മേഘത്തിൽ കലർന്ന് ഇടയ്ക്കു ആസിഡ് മഴയും പെയ്യും. എല്ലാത്തിലും ഉപരി ഇവരുടെ കഥകളിൽ ജീവിക്കുന്ന, ആ സത്വവും, മനുഷ്യനും മൃഗവും ചേർന്ന, പൗർണമി ദിവസങ്ങളിൽ ഇരപിടിക്കുന്ന ആ സത്വം. വെറും കെട്ട്ക്കഥകൾ. അതിനു പിന്നിൽ എന്തെങ്കിലും രഹസ്യം കാണാതിരിക്കില്ല. ഇതിൽ നിന്നെല്ലാം ഈ നാടിനെയും നാട്ടുകാരെയും താൻ രക്ഷിക്കുന്നത് അവൻ ഇടക്ക് പകൽകിനാവ് കാണും. അത് കാണാനും തന്നെ ആരാധനയോടെ നോക്കി നില്ക്കാനും അമ്പിളി കൂടി ഉണ്ടായിരുന്നെങ്കിലോ. അവനതോർക്കുമ്പോ രോമാഞ്ചം വരും.

അമ്പിളി അച്ഛന്റെ പ്രിയ കൂട്ടുകാരൻ ഫോറെസ്റ്റ് ഓഫീസർ രാമനാഥൻ്റെ, മൂത്തമകൾ, പട്ടണത്തിൽ പോയി ഡോക്ടർ ഭാഗം പഠിച്ച പെൺകുട്ടി, ഇപ്പോ അവിടെ ഒരു ഹോസ്പിറ്റലിൽ ട്രെയിനിങ് ആണ്. അവൻ്റെ അതെ വയസ്സേ ഉള്ളു, അവർ ഒരേ ക്ലാസ്സിൽ പഠിച്ചിരുന്നതാണ്. നല്ല കൂട്ടായിരുന്നു ചെറുപ്പത്തിൽ, അവന്റെ വികൃതമായ മുഖമൊന്നും അവൾക്കു ഒരു പ്രശ്നമേ ആയിരുന്നില്ല. അതൊന്നും നോക്കാതെ അവൾ കൂട്ട് കൂടി. അവൾ ആയിരുന്നു നാട്ടിൽ ഏറ്റവും സുന്ദരി, ഒരുപാട് പേർക്ക് അവളെ ഇഷ്ടം ആയിരുന്നു, അവരൊക്കെ അവളോട് പറയും, അപ്പൂട്ടനോട് കൂട്ടുകൂടണ്ട ആ രോഗം പടർന്ന ഈ ഭംഗി ഒക്കെ പോയ് പോകുമെന്ന്. അവളതു ശ്രദ്ധിച്ചില്ലെന്നു മാത്രമല്ല കൂടുതൽ കൂടുതൽ കൂട്ട് കൂടി. അവൾ അവനൊരു ആശ്വാസം ആയിരുന്നു, മങ്കുവിനെപോലെ തന്നെ മനുഷ്യനായി കാണുന്ന ഒരാൾ.

അമ്മയുടെ മരണത്തിനു ശേഷം എന്ത് ചെയ്യും എന്നൊരു ബോധം ഇല്ലാതെ അവളുടെ വാക്കു പോലും കേൾക്കാതെ പണിക്കു പോയി, അതോടെ അവളൊന്നു പിണങ്ങി. അപ്പോഴത്തെ അവസ്ഥ കാരണം അവളോട് തീരെ സംസാരിക്കാതെയായി, ഒരു തരം ദേഷ്യം പോലെ ആയിരുന്നു എല്ലാരോടും അത് അവളോടും കാണിച്ചു. അവൾക്കത് നല്ല വിഷമമായി. അപ്പോഴക്കും എൻട്രൻസിൽ അവൾക്കു പട്ടണത്തിൽ ഉള്ള മെഡിക്കൽ കോളേജിൽ സീറ്റ് കിട്ടി, പട്ടണത്തിൽ പോയി, പഠിക്കാൻ ഒരുപാട് ഉള്ളത് കൊണ്ട് വല്ലപ്പോഴും മാത്രമേ വരാറുള്ളൂ, അപ്പോൾ തന്നെ തിരിച്ചു പോവുകയും ചെയ്യും. അപ്പോഴേക്കും അവർ തമ്മിലുള്ള സൗഹൃദം വല്ലാതെ അകന്നുപോയിരുന്നു.
അപ്പൂട്ടന് അറിയാം, അവളെ കുറിച്ച് പലതും നാട്ടിൽ കേൾക്കുന്നുണ്ട്. അവൾക്കു അവിടെ ഒരു ഡോക്ടര് പയ്യനും ആയി പ്രേമം ഉണ്ടെന്നോ. രാമനാഥൻ ചേട്ടൻ അതിന് പാതിസമ്മതം മൂളി എന്നൊക്കെ. അവൾ ഇവിടന്നു പോയ അമ്പിളിയെ അല്ല. മോഡേൺ ആയുള്ള ഇറുകിയ ജീൻസും, ബനിയനും എല്ലാം ഇടും, മുടിയിൽ കടുംചുവപ്പിൽ നിറം കൊടുത്തിട്ടുണ്ട്, ഉച്ചവെയിൽ വന്നു തട്ടുമ്പോൾ അത് തെച്ചിപ്പൂ പോലെ കത്തി നിൽക്കും. അത് കാണാൻ എന്ത് ചേലാണ്.കണ്ണിൽ വിലകൂടിയ ഏതൊക്കെയോ കരിമഷികൾ എഴുതിയിട്ടുണ്ടാവും, ജന്മനാ ചെറിപ്പൂ നിറമുള്ള ചുണ്ടിൽ അവൾ ഇപ്പോൾ അല്പം ചായം പുരട്ടാറുണ്ട്. ഇതൊന്നും കൊണ്ട് നാട്ടുകാർ പറയണപോലെ, പെണ്ണ് കൈവിട്ടു പോയതായി അപ്പൂട്ടന് തോന്നിയില്ല. എല്ലാം അവളുടെ ഭംഗി ഇരട്ടിപ്പിച്ചതായിട്ടേ തോന്നിയുള്ളൂ. എങ്കിലും അവൻ അവളോട് പോയി സംസാരിക്കാനോ, സൗഹൃദം പുതുക്കാനോ മുതിർന്നില്ല, അവൾ അറിയില്ലെന്ന് എങ്ങാനും പറഞ്ഞാൽ, എല്ലാവരും അവനോടു കാണിക്കുന്നപോലെ അറപ്പു കാണിച്ചാൽ, അതവന് ഏറെ വിഷമം ആകും. അതുകൊണ്ടു മാത്രം ആണ്.

ക്ലാസ്സില് അവളോടിപ്പോഴും കൂട്ടുള്ള കൊച്ചുണ്ണി, അവളുടെ ചുവന്ന മുടിയിഴ പുസ്തകത്തിൽ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നു ഞാൻ കേട്ടു, കണ്ടിട്ടൊന്നും ഇല്ല, ഞാൻ അവനോടു ചോദിക്കാനും പോയില്ല, അവൻ ഒരു വഷളൻ ആണ്, അവൾ എന്തിനാവോ ഇതുപോലുള്ളവരൊക്കെ ആയി കൂട്ട് കൂടുന്നതു അപ്പൂട്ടൻ ചെറിയൊരു ദേഷ്യത്തോടെ മനസ്സിൽ വിചാരിച്ചു.

Kambikathakal: നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും – 1
നടന്നു ചന്ത എത്തിയപ്പോഴേക്കും അപ്പൂട്ടൻ വിശർപ്പിൽ കുളിച്ചിരുന്നു. നേരെ കുഞ്ഞി മാപ്പിളേടെ കടയിലേക്ക് നടന്നു, വില ഇത്തിരി കുറവാണെങ്കിലും, അവൻ കുഞ്ഞിക്കക്കെ സാധനം വിൽക്കാറുള്ളു. പണ്ട് ചെറുപ്പത്തിൽ, മാങ്കുവിനെയും കൊണ്ട് കഷ്ടപെടുമ്പോൾ അയാളും, ബീവിയും ഒരുപാട് സഹായിച്ചിട്ടുണ്ട്. അവർക്കു രണ്ടു കുഞ്ഞു പെൺകുട്ടികൾ ആണ്, ഇരട്ടകുട്ടികൾ, ഒരേ പോലത്തെ ഡ്രെസ്സൊക്കെ ഇട്ടു അവർ അവിടവിടെ പൂമ്പാറ്റ കുഞ്ഞുങ്ങൾ പോലെ അവിടെ പാറി നടക്കുന്നുണ്ടായിരുന്നു.

അവർക്കു വയസാം കാലത്താണ് ഈ മാലാഖകുഞ്ഞുങ്ങൾ ഉണ്ടായതു. പാത്തുവും, ആമിനയും. അതിനു രണ്ടിനും അപ്പൂട്ടനെ പേടിയായിരുന്നു, മുഖത്തെ മുഴകളും രൂപവും എല്ലാം കൂടി കണ്ട്. അവര് പേടിക്കുമ്പോൾ അപ്പൂട്ടന് വിഷമം ആണ്. അവനു അവരെ ഒന്ന് എടുത്തു കൊഞ്ചിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. അവനു ലോകത്തുള്ള എല്ലാകുട്ടികളെയും ഇഷ്ടമാണ്. പക്ഷെ അവരുടെ അച്ഛനമ്മമാർ ഒരിക്കലും അവരെ അവനടുത്തേക്കു വിടാറില്ല, അവന്റെ അസുഖം കുഞ്ഞുങ്ങൾക്കു പകർന്നാലോ. അവൻ്റെ പേര് പറഞ്ഞു പേടിപെടുത്തി കുട്ടികൾക്ക് ചോറ് കൊടുക്കണതുവരെ അവൻ കണ്ടിട്ടുണ്ട്.
അവൻ്റെതൊരു ജനിതക രോഗം ആണെന്ന് അപ്പു ഒൻപതാം തരത്തിൽ പഠിച്ചിരുന്നു, പകരില്ല, പക്ഷെ അത് പഠിപ്പിച്ച പുഷ്പലത ടീച്ചർക്ക് തന്നെ അവൻ്റെ അടുത്ത് വരാൻ പേടിയായിരുന്നെന്നു അപ്പു ഓർത്തെടുത്തു.

“എന്താ അപ്പൂട്ട ഇന്ന് കൊറച്ചധികം സാധനങ്ങൾ ഉണ്ടല്ലോ, വല്ല കോളും കിട്ടിയോ.”

“ എവിടന്ന് ഇക്ക, എപ്പഴതേം പോലെ കൊറച്ചു തേനും, കുടംപുളിയും ഉണ്ട് അതിനപ്പുറത്തേക്ക് കോള് ഞാൻ എവിടെ പോയി ഒപ്പിക്കാൻ ആണ്. നിങ്ങള് ഇതെടുത്തു, വെക്കം കാശു തരീം. എനിക്ക് കോളേജി പൂവൻ ഇള്ളതാ.”

“ഇയ്യ്‌ ഇങ്ങനെ നടന്ന മത്യാ പുള്ളെ, അനക്കു പട്ടണത്തി പോയി വല്ല ജോലിക്കും കേറിക്കൂടെ. തൊട്ടാ തെറിക്കണ പ്രായം അല്ലെ, ഇപ്പഴാ അതൊക്കെ പറ്റുള്ളൂ. ഇത്തിരികൂടി ഒക്കെ പ്രായം ആയ ഈ മലമൂട്ടിൽ വേര് ഉറച്ചു പോവും ചെക്കാ”

“അതെ തൊട്ടാ ഞാൻ തെറിച്ചു വല്ലോടത്തും വീണ് ചാവും , അതെന്നെ ഇണ്ടാവുള്ളോ, അങ്ങനത്തെ പ്രായം, ഇവിടെ ആവുമ്പൊ സ്കോളർഷിപ് കാശെങ്കിലും കിട്ടണ്‌ണ്ട്, അവിടെ ഒക്കെ പോയാ പട്ടിണി കിടന്നു ചവണ്ടി വരും.”

“ അതൊക്കെ എത്ര നാളാന്നാ!!, എന്നാലും അൻ്റെരു, തലേലെഴുത്തു ഞാൻ ആലോയ്‌ക്കായിരുന്നു.”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“അതൊന്നും നമ്മള് കൂട്ടിയ കൂടില്ല ഇക്ക, അനുഭവിച്ചെന്നെ തീരണം”

അവൻ നോക്കുമ്പോ കുട്ടികൾ ഓട്ടം നിർത്തി, അവനെയും നോക്കി പേടിച്ചു പിന്നിൽ കൈയ്യുംകെട്ടി നിൽപ്പാണ്.

“ഇവരിത്ര നേരത്തെ എണീക്കോ ഇക്ക”

“എന്താ ചെയ്യാ മോനെ, ഇവറ്റോൾക്ക് ഒറക്കം ഇല്ല, മിന്നംവെളുക്കും മുന്നേ എണീറ്റ് കളി തൊടങ്ങും, ഞങ്ങളേം ഒറക്കില്ല. വയസ്സാം കാലത്തു പടച്ചോൻ ഒരു താമാശ കാണിച്ചതാണ്. എന്നാലും ഇവരുള്ളോണ്ട് ഞങ്ങൾക്ക് ജീവിക്കാൻ തോന്നണ്ണ്ട്‌. അല്ലെങ്കി ഞങ്ങക്കു ആരാ, അൻ്റെ പോലെന്നെ.”

Kambikathakal: എന്‍റെ അമ്മായിയമ്മ – 10
ബീവിയാണ് ഉത്തരം പറഞ്ഞത്.
ശരിയാണ് മങ്കു ഇല്ലങ്കി ഞാനും എന്നേ കാറ്റാടികുന്നിൽ നിന്ന് ചാടിചത്തേനെ. ഞാൻ വെറുതെ മനസ്സിൽ ഓർത്തു.

തിരിഞ്ഞു നടക്കുമ്പോൾ, പിന്നിൽ പിള്ളേരുടെ കളിചിരികൾ വീണ്ടും കേട്ട് തുടങ്ങി, വളവു തിരിഞ്ഞപ്പോൾ ബീവി അവരെ പേടിപ്പിക്കാൻ പറയണേ കേട്ടു.

“അടങ്ങിയിരിക്ക് പിള്ളേരെ, ഇല്ലെങ്ങി ഞാൻ ഇപ്പൊ അപ്പൂട്ടനെ വിളിക്കുട്ടാ”

മാങ്കുനു വാങ്ങിച്ച ഡ്രസ്സ് അവൻ കാണാതെ, പഴേ മരഅലമാരിയിൽ മുകളിലത്തെ നിലയിൽ വച്ച് അടച്ചു. വിഷുനു ഇനിയും ഒരു മാസം ഉണ്ട്, പക്ഷെ എന്തോ, ആകെപ്പാടെ മനസ്സിൽ ഒരു പേടി. ഈ വിഷുനു മുന്നേ താൻ മരിച്ചു പൂവോന്നു. ക്ഷീണം ഓരോ ദിവസവും കൂടി കൂടി വരണതല്ലാതെ ഒരു കുറവില്ല.

താൻ മരിച്ചാൽ മങ്കുനു ആരാ, “കാട്ട്മുത്തിയമ്മേ , മങ്കുനെ കാത്തോണേ.” അപ്പോൾ പോലുമവൻ അവനെ കാക്കാൻ പ്രാർത്ഥിച്ചില്ല. അതാണ് അപ്പൂട്ടൻ. എല്ലാരോടും സ്നേഹം മാത്രം.

*********

അവൻ മങ്കു കിടക്കണ മുറിയിലേക്ക് ചെന്നു, അവിടെ അവൻ ഇല്ല, ഈ ചെക്കൻ ഇതെവിടെപ്പോയി. പുറത്തുപോയി ഉമിയിട്ടു പല്ലു തോക്കുന്നുണ്ടാവും, മിടുക്കൻ അപ്പു മനസ്സിൽ വിചാരിച്ചു.

പുതപ്പെടുത്തു മടക്കിയപ്പോൾ. അതിനടിയിൽ ഒരു ബനിയൻ, നല്ല ചെമ്പരത്തി പോലെ ചുമന്ന നിറം, അതിൻ്റെ നടുക്ക് നെഞ്ചിന്റെ ഭാഗത്തു , നല്ല മഞ്ഞകളറിൽ ഒരു ഇടിമിന്നൽ അടയാളം, ഇതെവിടന്നു വന്നു അപ്പുട്ടൻ അതെടുത്ത് പൊന്തിച്ചു നോക്കി. പിന്നിലെ ജനലിൽ നിന്നുള്ള പ്രകാശം അതിൽ വന്നടിച്ചു മുറിയിൽ ആകെ ചുവപ്പുവർണ്ണം വിതറി, ഇടിമിന്നൽ ഭാഗം തിളങ്ങി.

“ഹാപ്പി ബർത്ത ഡേ അപ്പേട്ടനു, ഹാപ്പി ബര്ത്ഡേ ടൂ യു…..” പിന്നിൽ നിന്നു മങ്കു ചാടി ചാടി ഓളിയിട്ടു വന്നു വലത്തേ വശത്തു വന്നുനിന്നു. അപ്പൂട്ടൻ അവനെ നോക്കി. ശരിയാണ് ഇന്ന് തൻ്റെ പിറന്നാളാണ്, എള്ള വർഷത്തെയും പോലെ മറന്നു പോയിരിക്കുന്നു.
ബനിയനിൽ നോക്കിയപ്പോൾ അവനു മനസ്സിലായി കഴിഞ്ഞയാഴ്ച , വിജ്ഞാനപരീക്ഷയിൽ കിട്ടിയ സമ്മാനതുകയാണ് ബനിയനായി തൻ്റെ കയ്യിൽ ഇരിക്കുന്നത്. പക്ഷെ ഇത്ര നല്ല ബനിയൻ ഈ നാട്ടിൽ കിട്ടില്ല, ഇത് പട്ടണത്തിൽ നിന്ന് വാങ്ങിയതാവണം. ഇതെങ്ങനെ!!!

“എന്തിനാണ് മങ്കു ഇതൊക്കെ, നിന്റെ അപ്പേട്ടൻ എന്താ സിനിമയിൽ അഭിനയിക്കണ നായകൻ ആണോ?, ഇത്ര കളർ ഉള്ള ഡ്രസ്സ് ഒക്കെ ഇട്ടു നടക്കാൻ.”

അവൻ കെറുവിച്ചു വഴക്കുപറഞ്ഞു,

“അപ്പേട്ടൻ എൻ്റെ ഹീറോ അല്ലെ, സൂപ്പർ ഹീറോ, അതോണ്ട് ഞാൻ അമ്പിളിയേച്ചിയെക്കൊണ്ട് ബനിയൻ പട്ടണത്തീന്നു വാങ്ങിപ്പിച്ചതാ”

“അമ്പിളിയോ അവള് വന്നിട്ടുണ്ടോ?”

“ആ, അമ്പിളിയെച്ചീടെ അമ്മക്കു വല്ലാണ്ട് വയ്യാണ്ട് ആയി കെടക്കായിരുന്നേ, അപ്പൊ അമ്പിളിയേച്ചി ഒരു മാസം ലീവെടുത്തു വന്നതാ, മിനിയാന്ന്, എന്നോട് കുരുവി പറഞ്ഞതാ,”

Kambikathakal: എനിക്കായ് – 7
കുരുവി അമ്പിളിയുടെ പെങ്ങൾ ആണ് ശരിക്കുള്ള പേര് അരുവി ന്നാണ്, പക്ഷെ അതിലും നല്ല പേരല്ലേ കുരുവി.

“അപ്പോ ഞാൻ ഒരു ചോപ്പ ബനിയൻ വാങ്ങി കൊണ്ട് വരോ ചോയ്ക്കാൻ പറഞ്ഞു അപ്പേട്ടന് പാകത്തില്, ഒന്നും പറഞ്ഞില്ല പക്ഷേ ഭാഗ്യത്തിന് വാങ്ങിണ്ടായി.”

ഞാൻ എടുത്തു നോക്കി പോഴക്കം വളരെ കൂടുതൽ ആണ്, ഇത് ഞാൻ ഇട്ട ഹാങ്ങറിൽ തുണിയിട്ടപോലെ ഇരിക്കും, അവള് എന്നെ അടുത്ത് കണ്ടിട്ടെന്നെ ഒരുപാട് നാളായില്ലേ. എന്നാലും അമ്പിളി വാങ്ങിയതല്ലേ സൂക്ഷിച്ചു വെക്കാം.

“ഈ നടുക്കുള്ള മിന്നൽ എങ്ങനെ ഉണ്ട് അപ്പേട്ട,” അവൻ ആകംഷയിൽ ചോദിച്ചു

“വളരെ നന്നായിട്ടുണ്ട്, ഇത് ഞാൻ ഇട്ടാൽ, ഇടിവെട്ട് കിട്ടിയതാണോന്ന് ചോദിക്കണ്ട ആവശ്യം ഇല്ല, അവര് ഇത് കണ്ടു ഒറപ്പിച്ചോളും” ചിലനേരത്ത് നാവിൽ ഗുളികൻ വരും.

“അത് ഞാൻ വരച്ചതാണ്, ഫാബ്രിക് പെയിന്റ് വച്ച്, അതു അതിൽ ഇണ്ടാർന്നതു അല്ല, അപ്പേട്ടൻ എന്റെ സൂപ്പർഹീറോ ആയോണ്ട് വരച്ചതാ.”
അപ്പൂട്ടൻ അത്ഭുതത്തിൽ അവനെ നോക്കി, ശരിയാണ് ആ മിന്നലിൽ അവിടവിടെ അപാകതകൾ ഉണ്ട്, പക്ഷെ നല്ല ഭംഗി ഉണ്ട് അതവിടെ കാണാൻ. അവൻ എന്നെ നോക്കി ഒരു നിഷ്കളങ്ക ചിരിചിരിച്ചു. അവനെ കേട്ടിപിടിച്ചു നെറുകെയിൽ കുറെ ഉമ്മ കൊടുത്തു അപ്പൂട്ടൻ.

അവനെന്തു സ്നേഹം ആണ് തന്നെ. അവൻ വലുതാവുമ്പോ അപ്പേട്ടൻ ഒരു ശക്തി ഇല്ലാത്തവനാണെന്നു മനസ്സിലാവുമ്പോ, തന്നെ അവൻ വെറുക്കുമോ ? അപ്പൂട്ടന്റെ ഉള്ളിൽ ചെറിയൊരു വേദനതോന്നി.

അവൻ അതിട്ടു പുറത്തിറങ്ങിയാൽ ആളുകൾ എന്നെ കളിയാക്കി കൊല്ലും എന്ന് ഉറപ്പുള്ളോണ്ട്. അപ്പൂട്ടൻ അത് വിഷുനു ഇടാംന്ന് പറഞ്ഞു മാറ്റി വച്ചു, മങ്കുന് അതൊത്തിരി വിഷമം ആയെങ്കിലും.

***************

മാങ്കുവിനെ കുളിപ്പിച്ച് തയാറാക്കി കഞ്ഞി കുടിക്കാൻ കൊടുത്തു അവൻ കുളിക്കാൻ കയറി. തണുത്ത വെള്ളം അവന്റെ കുന്നോളമുള്ള സങ്കടങ്ങൾ കുന്നികുരുവോളം അലിയീച്ചപോലെ അവനു തോന്നി. വെള്ളം തലയിലൂടെ മുഖത്തേക്കും, എലുമ്പിച്ച കഴുത്തിലേക്കും, കൂരച്ച അവന്റെ നെഞ്ചിലേക്കും ഇറങ്ങി പതുക്കെ ഒട്ടിയ വയറിലൂടെ അവന്റെ പുരുഷത്വത്തിലേക്കു ഒഴുകിയിറങ്ങി താഴേക്ക് വീണു, അവൻ താഴേക്ക് നോക്കി, ഒന്നാമതേ ചെറുതാണ് അതിനൊപ്പം തണുപ്പടിച്ചപ്പോൾ അത് തീരെ ചുങ്ങി പോയി. അവന്റെ ഒരു പ്രധാന സങ്കടം, ഈ താഴെ തളർന്നുകിടക്കുന്നു മയങ്ങുന്ന ആശാൻ ആണ്. എന്തൊക്കെ ചെയ്തിട്ടും ആശാൻ അങ്ങനെ അനങ്ങാതെ മടിപിടിച്ചു കിടപ്പാണ്. അതിപ്പോ ഒട്ടും എണീക്കുന്നില്ല. ചെറുപ്പത്തിൽ പിന്നെയും ഒരു ഉണർച്ചയൊക്കെ കണ്ടിരുന്നു, ഇപ്പോ തീരെ ഇല്ല. പുരുഷൻ്റെ ഏറ്റവും അടിസ്ഥാനമായി വേണ്ട ഒന്നും തനിക്കില്ല എന്ന് അവൻ വിഷമത്തോടെ ഓർത്തുപോയി .

കുളികഴിഞ്ഞു അവർ സന്തോഷത്തോടെ ചേട്ടനും അനിയനും സ്കൂളിലേക്ക് പുറപ്പെട്ടു. ജീവിതം അങ്ങനെയാണ്, ദുഃഖിച്ചു അല്പൻനേരം ഇരുന്നാൽ പിന്നെ എഴുന്നേറ്റു നടക്കുകതന്നെ വേണം, ലോകത്ത് ഒന്നും ശാശ്വതമായത് ഇല്ലല്ലോ.

“അപ്പേട്ട ഉൾക്കാട്ടിൽ പാടല പൂ പൂത്തിട്ടുണ്ട്, റോഡിൽ കൂടി പോകുമ്പോ നല്ല മണം ഇണ്ട്. ഇനി പോവുമ്പോ എനിക്കതു പൊട്ടിച്ചോണ്ടെരോ?!!
“ഹമ്” അപ്പൂട്ടൻ വെറുതെ മൂളി കൊടുത്തു.

“എന്ന ഒരു കൈ നിറയെ പവിഴമല്ലിയും” അവൻ കൊതിയോടെ കുസൃതി നിറഞ്ഞ കൊച്ചു കൊച്ചു മോഹങ്ങളുടെ കെട്ടഴിച്ചു.

അപ്പൂട്ടൻ വെറുതെ മൂളി കേട്ടുകൊണ്ടിരുന്നു .

“കല്യാണ സൗഗന്ധികം ഉണ്ടത്രേ നമ്മടെ ഇവിടത്തെ കാട്ടിൽ, മാളവിക ടീച്ചർ പറഞ്ഞതാണ്, നല്ല മണം ഉള്ള പൂവാത്രെ, ഭീമൻ പാഞ്ചാലിക്ക് പൊട്ടിച്ചു കൊണ്ടോയി കൊടുത്തത്. ടീച്ചർ കണ്ടിട്ടുണ്ട്, പൂമ്പാറ്റെടെ ചിറകുപോലെ ഇതളും, നല്ല മണോം, വെള്ള നിറത്തി കാണാനും നല്ല ചേലാത്രേ.”

അവൻ ഒന്നും മിണ്ടിയില്ല

“അപ്പേട്ട…….”

“ആ, പറ മങ്കൂട്ടാ അതും വേണോ നിനക്ക്…?”

“അതുകണ്ടാ, കണ്ടാ മാത്രം മതി, അതും പൊട്ടിച്ചോണ്ടെരോ?”

അവൻ വെറുതെ മൂളിക്കൊടുത്തു, പക്ഷേ മനസ്സ് മുഴുവൻ മങ്കുൻ്റെ മാളവിക ടീച്ചറുടെ ശരീരത്തിൽ ആയിരുന്നു. ഒന്നൊന്നര മുതലാണ് അവൾ.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഒത്ത നിതംബങ്ങളും, കഴുത്തിനല്പം താഴെ ഒഴുകിയിറങ്ങുന്ന സ്‌തനകുംഭ വിരാജിത രേഖയും. സാരിയിറങ്ങി കിടക്കുമ്പോൾ, അവൾ കുട്ടികൾക്ക് സംശയം നീക്കാൻ ഒന്ന് കുനിയുമ്പോൾ ആ രേഖക്ക് ആഴം കൂടിയും കുറഞ്ഞും വരും, അതുകണ്ടു നിൽക്കാൻ ഏതൊരു കൗമാരക്കാരനും പോലെ അപ്പൂട്ടനും കമ്പമാണ്. അവളുടെ ഒതുങ്ങിയ വയറഴകും, കുഴിഞ്ഞ നാഭിയും, ഒന്ന് തൊട്ടു തഴുകി, കാമാഭിനിവേശം ശമിപ്പിക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ടീ നരിമലയിൽ.

അവൻ വെറുതെ നെടുവീർപ്പിട്ടു, ചുറ്റും കണ്ണോടിച്ചു, എങ്ങും തരുണീമണികൾ അംഗലാവണ്യം തുറന്നെഴുതി വിലസുന്നു, അവരുടെ ഒത്ത പിന്നഴകും, കൊതിപ്പിക്കുന്ന മുന്നഴകും, ശരീരത്തിലെ മയക്കുന്ന വളവു ഒടിവുകളും, പൂര ചമയങ്ങളും,,,, കാമം പൂക്കാത്ത ചില്ലകൾ ഉണ്ടോ, ഈ നാട്ടിലെങ്ങാൻ!!!?, അതോ രാത്രിയിൽ പാലപൂക്കും അകലെ കാട്ടിലെങ്ങാൻ?!!

എങ്കിലും അവരാരും അമ്പിളിയോളം, അമ്പിളിയുടെ ഉടലഴകിനോളം പോന്നവരല്ല, അതൊരു അപ്സര സൗന്ദര്യം തന്നെയാണ്.
സ്കൂളിന്റെ പടി എത്താൻ ഒരു അഞ്ഞൂറ് മീറ്റർ മാത്രം ഉള്ളപ്പോ ഒരു കൈ വന്നു എന്റെ വലത്തേ കയ്യിൽ പിടിച്ചു, ഞാണ്ടു. ഞാൻ തിരിഞ്ഞു നോക്കി താഴെ കുരുവി, അവൾക്കു മാങ്കുവിനേക്കാട്ടും കഷ്ടി ഒരു വയസ്സ് മാത്രെ കൂടുതൽ കാണുള്ളൂ.

“ഹാപ്പി ബർത്തഡേ അപ്പേട്ട, ചോപ്പ ബനിയൻ എന്തെ ഇടഞ്ഞേ, അപ്പേട്ടനതിട്ട നല്ല ചേലായേനെ, ഷാരുഖ് ഖാൻൻ്റെ പോലെ തോന്നിയേനെ” അവളുടെ കുട്ടിത്തം നിറഞ്ഞ ചോദ്യം കേട്ട് ഞാൻ വെറുതെ ചിരിച്ചു. ഇവർ രണ്ടുപേരും വളരാതെ ഈ നിഷ്കളങ്ക പ്രായത്തിൽ തന്നെ ഇരുന്നിരുന്നിരുന്നെങ്കിൽ, ഞാൻ വെറുതെ ആഗ്രഹിച്ചു. അല്ലെങ്കിൽ ലോകത്തു എല്ലാവരും കുട്ടികൾ ആയിരുന്നെങ്കിലോ, ലോകം എത്ര നന്നായേനെ. ആർക്കും പകയില്ല, പുച്ഛം ഇല്ല, മനുഷ്യസഹജമായ ദുഷ്ക്കുകൾ ഒന്നും ഇല്ല, എല്ലാവര്ക്കും എല്ലാരോടും സ്നേഹം മാത്രം.

Kambikathakal: അടുത്ത വീട്ടിലെ ചേച്ചിയുമായി എന്റെ അനുഭവങ്ങൾ
ഞാൻ കുരുവിയുടെ വലത്തേ കൈ പിടിച്ചിരിക്കുന്നതാരാണെന്നു വെറുതെ നോക്കി, രാമനാഥൻ ചേട്ടൻ ആണ് എന്നുംവരാറ്. അയ്യോ…. അമ്പിളി, ഇന്ന് അമ്പിളി ആണ് അവളെയും കൊണ്ട് വന്നിരിക്കുന്നത്. അപ്പൂട്ടൻ നോക്കിയപ്പോൾ അവൾ ദേഷ്യത്തിൽ മുഖം ഒരു ഭാഗത്തേക്ക് വെട്ടിച്ചു. അവനതു ഒരുപ്പാട്‌ വിഷമം ആയി. അവർ എത്ര നല്ല കൂട്ടുകാർ ആയിരുന്നു.

കുരുവിയും മങ്കുവും കൈകോർത്തു പിടിച്ചു നടക്കുകയാണ്, അവൻ അത് നോക്കി പിന്നിൽ ചിരിച്ചുകൊണ്ട് നടന്നു, വലതു വശത്തു കുറച്ചു പിന്നിൽ ആയി അമ്പിളി ഉണ്ട്.

“പേടിത്തൊണ്ടന്മാർക്കു വയസ്സു ഇരുപത്തി ഒന്നായാൽ എന്താ, ഇരുപതിയയ്യായിരം ആയാൽ എന്താ, എല്ലാം ഒരു പോലെയാ, ലോകത്തിനു ഒരു ഗുണോം ഇല്ല.”

അമ്പിളി പറഞ്ഞത് എന്റെ മനസ്സിൽ നല്ലൊരു നീറ്റൽ ഉണ്ടാക്കിയെങ്കിലും, എനിക്കതു മാങ്കുവോ കുരുവിയോ കേൾക്കുമോ എന്നായിരുന്നു പേടി ഞാൻ അവരെയും അമ്പിളിയെയും മാറി മാറി നോക്കി. അവളോട് അവർ കേൾക്കും പതുക്കെ പറയാൻ ആംഗ്യം കാട്ടി. ഈ ലോകത്തു അപ്പേട്ടൻ സൂപ്പർ ഹീറോ ആണെന്ന് വിശ്വസിക്കുന്നവര് അവര് രണ്ടു പേരെ ഉള്ളു.
അമ്പിളി ഒരു പുച്ഛ ചിരിചിരിച്ചു, “ഒരു രണ്ടു കൊല്ലം കഴിഞ്ഞ അവർക്കും കാര്യങ്ങൾ ഒക്കെ മനസ്സിലായി തൊടങ്ങും, അതിലും നല്ലതല്ലേ ഇപ്പോഴേ കുറച്ചീശേ അറിയണത്, പിന്നെ നിന്നെ കാണണതു തന്നെ അവർക്കു വെറുപ്പാകും. എന്തെങ്കിലും ഒരു ധൈര്യം കാണിക്കു അപ്പൂട്ടാ, ഈ നശിച്ച കെട്ടുകഥകളുടെ നാട്ടീന്ന് രക്ഷപെടാൻ നോക്ക്”

അവൾക്കറിയില്ലല്ലോ അപ്പൂട്ടൻ്റെ പരിമിതികൾ, അവൻ ഒന്നും മിണ്ടാതെ താഴെനോക്കി നടന്നു.

അവൾ ഒന്നുടെ ശ്വാസം എടുത്തു അടുത്ത മുള്ളുള്ള വാചകങ്ങൾ പറഞ്ഞു തുടങ്ങി, “നിൻ്റെ ഈ രോഗത്തിനെ പറ്റി എനിക്ക് പഠിക്കാൻ ഉണ്ടായിരുന്നു. വല്യ മെഡിക്കൽ റ്റെര്‍ംസ് ഒന്നും ഞാൻ പറയുന്നില്ല. പക്ഷെ ഇതൊന്നും മാറാൻ പോകുന്നില്ല, കൂടുതൽ ആവുകയേ ഉള്ളു, പ്രതിരോധശേഷി കുറഞ്ഞു കുറഞ്ഞു വരും, എല്ലാ രോഗങ്ങളും പെട്ടെന്നും പിടിപെടും. സൂക്ഷിച്ചില്ലെങ്കി മരിച്ചു വരെ പോകും. മാത്രമല്ല സ്ഥിരമായ ഷണ്ഡത്വം, ഒരു ആണിനെക്കൊണ്ട് ചെയ്യാവുന്ന പലതും നിനക്ക് ചെയ്യാൻ പറ്റാതെ ആകും. ഒരു പെണ്ണ് ആണിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നും നിനക്ക് ചെയ്യാൻ പറ്റില്ല.”

അവളതു പറഞ്ഞപ്പോൾ അപ്പൂട്ടൻ ഒന്ന് നിന്നു അവളെ നോക്കാൻ ഉള്ള ശക്തി അവനു ഉണ്ടായില്ല തറയിൽ തന്നെ നോക്കി നിന്നു, അവൾക്കതിന്റെ അർഥം മനസിലാക്കാൻ അതികം സമയം വേണ്ടി വന്നില്ല, അവളൊരുപാട് ആളുകളെ കാണുന്നതല്ലേ. ഡോക്ടർ അല്ലെ. “വിഷമിക്കണ്ട, പട്ടണത്തിൽ വന്നു നല്ല ചികിൽസ നേടിയ, ഇതൊന്നും ഇല്ലാതാക്കാം എന്ന് ഞാൻ പറയുന്നില്ല, അത്രയ്ക്ക് മെഡിക്കൽ സയൻസും വളർന്നിട്ടില്ല. ജീവൻ നിലനിർത്താൻ പറ്റും. നീ കൂടെ പോയാൽ മങ്കൂനു പിന്നെ ആരാ. നീ ചിന്തിക്ക്.”

Kambikathakal: തേടുന്നതാരെ നീ
അവൻ ആകെ തളർന്നു പോയി, ഇന്നലെ വരെ അവനതൊരു പ്രശ്നം ആയിരുന്നില്ല, എങ്കിലും ഇന്നൊരു പെണ്ണെതു തന്നോട് പറയുമ്പോൾ, താൻ ശരിക്കും ജീവിക്കാൻ അർഹൻ അല്ലെന്നു അവനു വെറുതേ തോന്നിപോയി.

“മരിക്കട്ടെ, എൻ്റെലു പണം ഇല്ല ചികിൽസിപ്പിക്കാൻ, ഉള്ളോടത്തോള കാലം ഇങ്ങനെ പോട്ടെ. ഞാൻ ഉള്ളിടത്തോളം മങ്കൂനെ പൊന്നുപോലെ നോക്കും. പിന്നെ എന്റെ കാലം കഴിഞ്ഞ, ൻ്റെ മാങ്കുനെ കാട്ടുമുത്തിയമ്മ ഉണ്ടാവും”
അവനതു അവളെ നോക്കി പറഞ്ഞപ്പോൾ ശബ്ദം ഇടറിയിരുന്നു, കണ്ണുകൾ ഈറനാൽ നനഞ്ഞിരുന്നു. അവൻ തിരിച്ചുപറയുന്നതു കേൾക്കാൻ നിൽക്കാതെ നടന്നു കോളജിലേക്ക്. കോളേജ്ഉം സ്കൂളും ഒരേ കോംപൗഡിൽ ആണ്, ഒരു അരമതിലിൻ്റെ വേർതിരിവേ ഉള്ളു, പിള്ളേര് അങ്ങോട്ടും ഇങ്ങോട്ടും , കടന്നൽ കൂട്ടം പോലെ മൂളക്കത്തിൽ, ക്ലാസ്സിലേക്ക് നടക്കുന്ന അവനു ചുറ്റുംചിതറിയോടി കൊണ്ടിരുന്നു.

സത്യത്തിൽ അമ്പിളിക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല, അതവൾക്കും വിഷമം ആയി, നെഞ്ചിൽ ഒക്കെ ആകെ സങ്കടം തളം കെട്ടി. പണ്ടവളു പറഞ്ഞതൊന്നും കേൾക്കാതെ ഓരോന്ന് കാട്ടി കൂട്ടി ഇങ്ങനെ നിൽക്കുന്ന കണ്ട ദേഷ്യത്തിൽ, ഒന്ന് നോവിക്കണം എന്ന ക്രൂരബുദ്ധി തോന്നിപോയി. അവൻ അഞ്ചു വർഷത്തിൽ ഇത്രക്കും പാവം ആയി പോയെന്നു അവളും വിചാരിച്ചില്ല. അവൾക് അകെ നെഞ്ചത്ത് വെഷമം, കണ്ണ് നിറഞ്ഞു തുടങ്ങിയപ്പോ അവൾ തിരിഞ്ഞു നടന്നു.

അവനു എന്തെങ്കിലും സംഭവിക്കുന്നത് അവൾക്കും സഹിക്കില്ല, കാരണം അവര് ചെറുപ്പം മുതലേ അത്ര നല്ല കൂട്ടുകാർ ആയിരുന്നു. അവളു അവനു വേണ്ടി കാട്ടുമുത്തിയമ്മയോടു മനസ്സിൽ പ്രാർത്ഥിച്ചു. കാട്ടുമുത്തിയമ്മക്ക് ആകെ അത്ഭുതം, ആദ്യം ആയിട്ടാണ് അവനു വേണ്ടി ആരെങ്കിലും പ്രാർത്ഥിക്കുന്നത്, അവൻ പോലും പ്രാർത്ഥിക്കാറില്ല !!!…

*************

ദിവസങ്ങൾ നെല്ലിക്കായ പോലെ പൂത്ത് കായ്‌ച്ചുലഞ്ഞു, കൊഴിഞ്ഞു വീണുകൊണ്ടേരുന്നു.

അതിനിടക്ക് ഒരു ദിവസം മങ്കു പറയണത് കേട്ടു, അമ്പിളി കുറച്ചു നാള് ഇവിടെ ഉള്ളോണ്ട് സ്കൂളിൽ എന്തൊക്കെയോ ക്ലാസ്സുകൾ എടുക്കുന്നുണ്ടെന്നു. അതെന്താണെന്നു മനസ്സിലാവാത്തത് കൊണ്ട് അപ്പൂട്ടൻ കുറെ പേരോട് ചോദിച്ചു. അപ്പൊ അമ്പിളി ഇവിടത്തെ പൂർവ്വവിദ്യാര്തഥി ആണല്ലോ, അവൾ ഇപ്പോൾ ഡോക്ടർ ആണെന്ന് പ്രിൻസിപ്പാൾക്കും നന്നായി അറിയാം. വെറുതെ പണി എടുക്കാൻ ഒരാളെ കിട്ടിയാൽ ആ പെട്ടത്തലയൻ വിടുമോ!!!.

വ്യക്തി ശുചിത്വം, മലേറിയ പതിരോധം, മാനസിക ആരോഗ്യ പരിപാലനം, ആർത്തവവും ആയി ബന്ധപ്പെട്ട കാര്യങ്ങൾ, ലൈംഗീക അതിക്രമങ്ങൾക്കു എതിരെ ഉള്ള അവബോധം, ലഹരി മരുന്നിനു എതിരെ ഉള്ള അവബോധം ഇതൊക്കെയാണ് അവൾ ക്ലാസ്സ് എടുത്തു കൊടുക്കുന്നത്. ഈ മലമൂട്ടിൽ, കാട്ടിൽ ആരണ്യകർ എല്ലാരും ഇതൊക്കെ കേട്ടാൽ, വായപൊത്തി ചിരിക്കും. ആരൊക്കെ കളിയാക്കി ചിരിച്ചാലും, ഇത്തരം കാര്യങ്ങൾ അടിസ്ഥാനമായിട്ട് ആയിട്ട് ഓരോ കുട്ടികൾക്കും നൽകേണ്ട അറിവുകൾ ആണെന്ന് അപ്പൂട്ടന് നല്ല നിശ്ചയം ഇണ്ടായിരുന്നു. എങ്കിലും അവൻ അവളെ കാണാനോ, അഭിനന്ദിക്കാനോ പോയില്ല. അന്നവൾ പറഞ്ഞ വാക്കുകൾ അത്രക്ക് അവൻ്റെ ഉള്ളിൽ പോറൽ ഉണ്ടാക്കിയിരുന്നു.
കാര്യങ്ങൾ ഇങ്ങനെ സുന്ദരമായി പോയികൊണ്ടിരിക്കെ, കാടുകേറി ഇറങ്ങുന്ന മുരുകൻ എന്ന പ്ലസ്ടുവിൽ പഠിക്കുന്ന വിദ്യാർത്ഥി, കുട്ടികൾക്ക് ശക്തി കൂടാൻ ആണെന്ന്, പറഞ്ഞു കറുപ്പ് കൊടുക്കുന്നുണ്ടെന്നു അമ്പിളി കണ്ടെത്തി.

Kambikathakal: രണ്ടാം ഭാര്യ – 4
മുരുകന് അപ്പൂട്ടനെ കാട്ടും വയസ്സ്ക്കാണും കൊല്ലങ്ങൾ ആയി അവൻ തോറ്റു തോറ്റു പഠിക്കുന്നു, ഇടയ്ക്കവനെ കുറെ നാൾ കാണില്ല, നിങ്ങൾ അവന്റെ സ്നേഹിതൻ ആണെങ്കിൽ ചോദിച്ചാൽ പറയും കാട്ടിൽ ആയിരുന്നെന്നു, വേറെ മുറിച്ചോന്നും പറയില്ല. സ്നേഹിതർ അല്ലെങ്കി പിന്നെ പറയണ്ടല്ലോ നല്ല ഇടിയായിരിക്കും ആ ചോദ്യത്തിന് കിട്ടുക. സകല വഷളന്മാരും അവന്റെ കൂട്ടുകാരാണ്‌, അപ്പൂട്ടനെ ഇടയ്ക്കിടയ്ക്ക് അവര് കളിയാക്കേം, ഉപദ്രവിക്കേം എക്ക ചെയ്യും. അപ്പൂട്ടൻ പാവം അല്ലെ അവരെയെല്ലാംപ്പോലെ, കാറ്റാടികുന്നിനു കീഴെ കിടക്കുന്ന ഉരുളൻ കരിങ്കല്ലുകൾ പോലെ മസ്സിലുള്ളോരെ എതിരിടാൻ ത്രാണിയും ഇല്ല. എല്ലാം സഹിക്കും.

പക്ഷെ അമ്പിളി അങ്ങനെ അല്ല അവൾക്ക് എന്തിനും നല്ല ധൈര്യം ഉണ്ട്, അവൾ പട്ടണം കണ്ടിട്ടുള്ള പെണ്ണല്ലേ, നല്ല വിവരവും ഉണ്ട്. അവൾ നേരെ പോയി അത് പ്രിൻസിപ്പളിനടുത്തു പോയി പരാതി കൊടുത്തു. പ്രിൻസിപ്പൽ ഒരു കാര്യം കിട്ടാൻ ഇരിക്കയായിരുന്നു, കയ്യോടെ ടീ.സി. കീറി അവൻ്റെ മോത്തെറിഞ്ഞു കൊടുത്തു.

അവൻ എത്രക്ക് ക്രൂരൻ ആണെന്ന് മാത്രം അമ്പിളിക്ക് അറിവുണ്ടായില്ല. അവനു എന്തൊക്കെ ചെയ്യാൻ പറ്റുമെന്നും. മുരുകന് താഴെ ആകാശവും, മുകളിൽ ഭൂമിയും മാത്രമേ ഉള്ളു, അതിനിടയിൽ അവനെ എതിർക്കാൻ ആരും തന്നെ ഇല്ല.

അമ്പിളി ക്ലാസ്സ് കഴിഞ്ഞു നടക്കാൻ ഇറങ്ങി. സാരിയാണ് വേഷം, അതിൽ അവൾ വശ്യസുന്ദരി തന്നെ ആയിരുന്നു. ആരും കണ്ടാൽ ആദ്യ ദര്ശനത്തിൽ തന്നെ പ്രേമിച്ചു പോകും. അപ്പൊ ആണ് പത്താം തരത്തിന്റെ സയൻസ് ലാബിനടുത്ത് വച്ച്, അവൾ കൊച്ചുണ്ണിയെ കണ്ടത്. കൊച്ചുണ്ണിക്ക് അമ്പിളിയെ കാണുമ്പോ ഒരു ഇളക്കം ഉള്ളതാണ്.

“ എന്താണ് അമ്പിളി കൊച്ചെ ഞാൻ കേക്കണത്, ഇപ്പോ കോളേജ് പിള്ളേരുടെ ഇടയിൽ എക്കെ ഹീറോ അമ്പിളിയാണ്.”
“അതെന്താ കൊച്ചുണ്ണി അങ്ങനെ പറഞ്ഞെ, എനിക്കെന്താ പറക്കാൻ ഉള്ള ശക്തി കിട്ടിയോ?”

“അല്ല, ആദ്യമേ സൗന്ദര്യം കണ്ട് പ്രാന്ത് കയറി എല്ലാവരും കൊച്ചിൻ്റെ ആരാധകർ ആയിരുന്നു, ഞാനും…” അവൻ ചെറുതായി നാണം അഭിനയിച്ചു. “ഇപ്പൊ മുരുകനെ പുറത്താക്കിക്കുക കൂടി ചെയ്തപ്പോ അതങ്ങട് ഇരട്ടി ആയി.”

“സൗന്ദര്യം കണ്ട് പ്രാന്തോ!! ഹ ആഹാ ഹ ഹ നല്ല കാര്യം.”

“പിന്നില്ലേ. ആ മുരുകന് ഞാൻ പണ്ടേ ഓങ്ങി വച്ചതാ, തഞ്ചത്തിൽ കിട്ടിയ തല്ലിപദം വരുത്തണം എന്ന് വച്ചിട്ടുണ്ട്. ഇനി അവൻ വല്ല കുഴപ്പവും ഉണ്ടാക്കിയ എന്നോട് പറഞ്ഞ മതി. ഈ കൊച്ചുണ്ണി നോക്കിക്കോളാ.”

അവൾ വെറുതെ അവനെ നോക്കി ചിരിച്ചു.

പെട്ടന്നാണ് അവളുടെ കെട്ടിവച്ച സുന്ദരമായ കാർക്കൂന്തളത്തിൽ, ബലിഷ്ഠമായ ഒരു കൈ അമർന്നതു. മുരുകനും കൂട്ടരും ആണ്.

അവരവളെ മുടിയിൽ തന്നെ കുത്തിപിടിച്ചു സയൻസ് ലാബിലേക്ക് വലിച്ചു കയറ്റി, അവൾ എതിർക്കാൻ ശ്രമിച്ചെങ്കിലും, അവരുടെ ശക്തി വിചാരിച്ചതിലും കൂടുതൽ ആണെന്ന് അവൾക്കു പെട്ടന്ന് തന്നെ മനസ്സിലായി.

ഠപ്പേ…. മുരുകന്റെ ബലിഷ്ഠമായ കരതലം അവളുടെ നിർമ്മലമായ കവിൾത്തടത്തിൽ പതിച്ചു. ചുവന്നു വീർത്ത ലോലകപോലവും പൊത്തിപിടിച്ചു അവൾ തന്നെ ശല്യം ചെയ്യുന്ന തേനീച്ചയെ കണ്ടുപിടിക്കാൻ ചുറ്റും നോക്കി. അതവളുടെ തോന്നൽ മാത്രം ആയിരുന്നു.

“നീ എന്താടി കൂത്തിച്ചി മുരുകനെ കുറിച്ച് വിചാരിച്ചെ, ഒരു പരാതിയുടെ പുറത്തു എന്നെ അങ്ങട് ഇണ്ടാക്കി കളയാമെന്നോ?” അവൻ നിന്ന് ചീറുകയാണ്.

അമ്പിളി നിസ്സഹായ ആയി, പുറത്തു പകച്ചു നിൽക്കുന്ന കൊച്ചുണ്ണിയെ നോക്കി. അവൻ മുരുകനെ നോക്കി, അവന്റെ ചോരക്കണ്ണുകൾ കണ്ടപ്പോ കൊച്ചുണ്ണിക്കു നല്ല ഭയം ആയി, രണ്ടു കൂട്ടാളിയുടെ മസ്സില്, കൂടി നോക്കി അവൻ പേടിച്ചു വെള്ളം ഇറക്കി. ഒന്നിനും നിൽക്കാതെ അവൻ ഒന്നും അറിയാത്ത പോലെ മുന്നോട്ടു നടന്നു. അമ്പിളി കരച്ചിലിൻ്റെ വക്കിൽ എത്തി.
“നിന്നെ ഞങ്ങ മൂന്നാളും കൂടി ഇവിടെ ഇട്ടു പൂശുടി, ഒരു മൈരനും ചോദിക്കാൻ വരില്ല.”

അവൻ മുണ്ടഴിക്കാൻ വേണ്ടി അവന്റെ മടിക്കുത്തിൽ പിടിച്ചു, അപ്പോൾ ആണ് ഒരു കൊച്ചു കുട്ടിയുടെ കരച്ചിൽ കേട്ടത്, അവൻ കൂടുതലൊന്നിനും മുതിരാതെ അതെവിടെ നിന്നാണ് വരുന്നതെന്ന് നോക്കി.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
വാതിക്കൽ നിന്ന് കരഞ്ഞു കൊണ്ട് കുരുവി ഓടിയെത്തി, അമ്പിളി നിലത്ത് ഇരിപ്പാണ്. അവൾക്കു മനസ്സിലായി അവർ ചേച്ചിയെ ഉപദ്രവിക്കും എന്ന്. പിന്നാലെ വന്ന അപ്പൂട്ടനും, മങ്കുവും എന്താണ് നടക്കുന്നത് എന്ന് മനസ്സിലാവാതെ വാതിൽക്കൽ നിന്നു. മുരുകനെ കണ്ടപ്പോൾ അപ്പൂട്ടനും ചെറിയൊരു പേടി തോന്നാതിരുന്നില്ല.

കുരുവിയുടെ കരച്ചിൽ കേട്ട് തലയ്ക്കു പ്രാന്ത്പിടിച്ച മുരുകന്റെ കൂട്ടാളി അവളെ അരികിലെ മരമേശക്കു താഴേക്ക് വലിച്ചിട്ടു, അയാളുടെ മന്തൻകാലു പൊക്കി ചവിട്ടാൻ പോയി. അപ്പൂട്ടൻ പെട്ടന്ന് അവൾക്കെന്തെങ്കിലും പറ്റുമോ എന്നപേടിയിൽ മുന്നോട്ടു ഓടി, അവൻ വരുംവരായ്കകളെ കുറിച്ച് ഓർത്തില്ല, അവനു മാങ്കുവിനെപോലെ പ്രിയപ്പെട്ടവർ തന്നെയായിരുന്നു, കുരുവിയും, അമ്പിളിയും.

Kambikathakal: രമയും ഷീജയും
അവൻ ചവിട്ടും എന്ന് ഉറപ്പു തോന്നിയതുകൊണ്ട്, ഓടിവന്ന അതെ ശക്തിയിൽ അപ്പൂട്ടൻ, അവനെ പിടിച്ചു തള്ളി. ഒത്തിരി മസ്സിലൊക്കെ ഉണ്ടെങ്കിലും ഒറ്റക്കാലിൽ നിക്കായിരുന്നല്ലോ, മാത്രം അല്ല അപ്പൂട്ടൻ ഓടിവരിക കൂടി ആയിരുന്നു, ആ ആക്കം കൂടി ഉണ്ട്. കൂട്ടാളി മലന്നടിച്ചു മേശയിൽ വച്ചിരുന്ന ടെസ്‌റ്റൂബും, പിപ്പറ്റും, ബ്യുററ്റും, സ്പടിക ബീക്കറും, ഒക്കെ കൊണ്ട് താഴെ പോയി, അതൊക്കെ വീണുടഞ്ഞു.

മുരുകന് അരിശം കയറി വന്നു അവൻ അപ്പൂട്ടനെ ആഞ്ഞു ഒരു ചവിട്ട് ചവിട്ടി. കഷ്ടകാലത്തിനു അത് കൊണ്ടത്തു അവിടേക്കു തെറിച്ചു വന്ന സ്പടിക കഷണത്തിൽ ആയിരുന്നു മുരുകൻ വേദന കൊണ്ട് പുളഞ്ഞു.

അപ്പൂട്ടൻ മങ്കുവിനോട് പറഞ്ഞു മങ്കൂ, ചേച്ചിനേം കൊണ്ട് ഓടി പൊയ്ക്കോ. മങ്കു സംശയിച്ചു നിന്നപ്പോ അവൻ അലറി “പോ….” അതുകേട്ടു അമ്പിളിയും കുട്ടികളും രണ്ടടി ഒന്നു നടന്നെങ്കിലും പിന്നെയും സംശയിച്ചു നോക്കി.
അവൻ കരച്ചില് പോലെ പറഞ്ഞു

“ഇവരെ ഞാൻ നോക്കിക്കോളാ, അമ്പിളി നീ അവരെ കൊണ്ട് രക്ഷപെടാൻ നോക്ക്.”

അവൾ അവനു ഇത്രയും ധൈര്യം ഉണ്ടെന്നു ആദ്യമായി അറിയുക ആയിരുന്നു.

മറ്റു രണ്ടുപേരെയും പിടിച്ചെഴുന്നേൽപ്പിക്കാൻ നോക്കിയിരുന്ന മൂന്നാമൻ, അവർ രക്ഷപെടും എന്ന് തോന്നിയപ്പോൾ, എണീറ്റ് അവർക്ക് നേരെ ഓടി, ഓടുന്ന അവന്റെ കാല് അപ്പൂട്ടൻ്റെ അടുത്ത് എത്തിയപ്പോൾ അവൻ അതിൽ കടന്നു കെട്ടിപിടിച്ചു. അയാൾ ഓടുക ആയിരുന്നത് കൊണ്ട് പെട്ടന്നുണ്ടായ അപ്രതീക്ഷിത നീക്കത്തിൽ മൂഞ്ചിയടിച്ചു നിലത്തുവീണു. പക്ഷെ ഇതിലൊക്കെ ഏറ്റവും വേദന വന്നത് അപ്പൂട്ടന് തന്നെ ആയിരുന്നു, അവനു ഇതിനുള്ള ആവതുള്ള ആളൊന്നും അല്ല. എങ്കിലും അവനു അവന്റെ തുച്ഛമായ ജീവനേക്കാൾ അപ്പൊ വലുത്, അവര് മൂന്നു പേരുടെയും സുരക്ഷ ആയിരുന്നു.

അതൊരു പ്രത്യേക തരം ധൈര്യം ആയിരുന്നു, തൻ്റെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ തള്ളക്കോഴി പരുന്തിനോടും, പാമ്പിനോടും, കീരിയോടും, എന്തിനു പുലിയോട് പോലും എതിരിടില്ലെ അത് പോലെ മരണം കാര്യമാക്കാതെയുള്ള ഒരു പ്രതിരോധം.

അമ്പിളി കുട്ടികളെയും കൂട്ടി അവിട നിന്ന് ഓടി, അവൾ സഹായത്തിനു ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കിയാണ് ഓടിയത്. കാരണം ആ ദുഷ്ടന്മാർ പാവം അപ്പൂട്ടനെ എന്തൊക്കെ ചെയ്യുമെന്ന് അറിയില്ല. കോളേജ് വിട്ടിട്ടു സമയം കുറച്ചു ആയി എല്ലാവരും വീടെത്തിക്കാണും. അവൾ അടുത്തുള്ള കടയിലേക്ക് ഓടി അവിടത്തെ, പൈലിചേട്ടൻ അച്ഛന്റെ കൂട്ടുകാരൻ ആണ്.

അവർ പോയി കഴിഞ്ഞപ്പോൾ ആണ് അപ്പൂട്ടന് മനസ്സിലായത് താൻ പെട്ടത് ചക്രവ്യൂഹത്തിൽ ആണെന്ന്. അഭിമന്യുവിനെ പോലെ അതിനുള്ളിൽ കയറാനെ അവനറിയൂ തിരിച്ചിറങ്ങാൻ മരണം എന്നല്ലാതെ മറ്റൊരു മാർഗ്ഗം അറിയില്ല.

പുല്ലു പറിക്കും പോലെ കാലിലെ ഗ്ലാസ്സ് പിഴുതെറിഞ്ഞു മുരുകൻ എഴുന്നേറ്റു. കൂട്ടാളികളും തട്ടിക്കുടഞ്ഞെഴുന്നേറ്റു. അവർ അത്രേം നേരത്തെ വേദനയുടെ അരിശം മുഴുവൻ അവൻ്റെ ദേഹത്തു ചവിട്ടി തീർത്തു. അപ്പൂട്ടൻ ചത്തപോലെ അനങ്ങാതെ കിടന്നു എല്ലാം ഏറ്റുവാങ്ങി.
അവർ അപ്പൂട്ടൻ്റെ മുണ്ട് പിഴുതെറിഞ്ഞു ഷർട്ടു വലിച്ചു കീറി. അവസാനം അവർ അവന്റെ പഴകിയ കളസത്തിലും കൈ വച്ചു, അപ്പോൾ അവൻ ഒന്ന് തടഞ്ഞു നോക്കി. അതിനു കൂടുതൽ ചവിട്ടു കൊണ്ടു എന്നല്ലാതെ, ഗുണമുണ്ടായില്ല. അവർ അവൻ്റെ അടിവസ്ത്രവും വലിച്ചു കീറി എറിഞ്ഞു. പെട്ടന്ന് തോന്നിയ ദേഷ്യത്തിൽ മുരുകന്റെ കൂട്ടാളി, അവിടെ കിടന്നിരുന്ന, ഗ്ലാസ്സ് കഷ്ണം എടുത്തു അവന്റെ നെഞ്ചിൽ വരഞ്ഞു. അപ്പൂട്ടൻ വേദന സഹിക്കാതെ അലമുറയിട്ടു കരഞ്ഞു.

Kambikathakal: ഒരു കൊച്ചു മാറ്റിയടി
“അവന്റെ തേരട്ട പോലുള്ള സുന നോക്കടാ ഇതും വച്ചാണ് അവൻ നമ്മളോട് കളിയ്ക്കാൻ നിക്കണത്. ആണും, പെണ്ണും അല്ലാത്ത പൂറൻ”

അപ്പൂട്ടൻ അപമാനഭാരത്തിൽ അങ്ങനെ കിടന്നു അപ്പോൾ അവന്റെ മുഖത്തു ചൂടുള്ള വെള്ളം വീണു, ദുർഗന്ധം, നോക്കുമ്പോൾ മൂത്രം ആണ് അപ്പൂട്ടൻ ഓക്കാനിച്ചു.

അവർ അവൻ്റെ മേത്തു കാർക്കിച്ചു തുപ്പി അവിടെ നിന്നും പോയി,

“അവളെ വേറൊരു ദിവസം ഒതുക്കത്തിൽ എൻ്റെ കൈയിൽ കിട്ടും” മുരുകൻ പറയുന്നുണ്ടായി.

അപ്പൂട്ടൻ കരഞ്ഞു കൊണ്ട് മുണ്ടെടുത്തു പുതച്ചു, അപ്പോഴേക്കും അവിടേക്ക്

“മോനെ അപ്പൂട്ടാ….” ന്ന് വിളിച്ചു ഓടി വന്ന പൈലിച്ചേട്ടൻ അവനെ മുണ്ടു ശരിക്കു ഉടുപ്പിച്ചു. മുഖം കീറിയ ഷർട്ടുകൊണ്ടു തൂത്ത്കൊടുക്കുമ്പോൾ, അയാൾക്ക് അവനോടു പാവം തോന്നി. അപ്പോൾ പിന്നാലെ അങ്ങോട്ട് അമ്പിളിയും പിള്ളേരും ഓടി വന്നു.

അമ്പിളി കുറച്ചു നേരം ഇതൊക്കെ കണ്ടു മരവിച്ചു നിന്നുപോയി. പിന്നെ ഓടിപോയി ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തു കൊണ്ട് വന്നു അവന്റെ മുറിവ് നോക്കി തുടങ്ങി. മുറിവിലെ ഗ്ലാസ് എല്ലാം സ്പിരിറ്റും പഞ്ഞിയും വച്ച് ശ്രദ്ധിച്ചു തുടച്ചു മാറ്റി, ബാറ്റഡിൻ പുരട്ടി പഞ്ഞി വച്ച് പ്ലാസ്റ്റർ ഒട്ടിച്ചുകൊടുക്കുമ്പോഴും അവൾക്കു അവൻ്റെ അവസ്ഥകണ്ട്‌ കണ്ണീരു നിലക്കാതെ ഒഴുകുന്നുണ്ടായിരുന്നു, തനിക്കു വേണ്ടി അല്ലെ, ഇതൊക്കെ തനിക്കു സംഭവിക്കേണ്ടിയിരുന്നതല്ലേ, അവള് തേങ്ങികരഞ്ഞു കൊണ്ട് അവന്റെ മുറിവ് ഡ്രസ്സ് ചെയ്തു കൊടുത്തു. കുട്ടികൾ നിർത്താതെ കരയുന്നുണ്ടായിരുന്നു. അവർ ആകെ പേടിച്ചു പോയി. അപ്പൂട്ടൻ ആകെ മരവിപ്പിൽ തന്നെ ആയിരുന്നു.
അവർ എല്ലാരുംകൂടി പരസ്പരം ഒന്നും സംസാരിക്കാതെ വീട്ടിലേക്കു നടന്നു, അപ്പൂട്ടൻ ഒഴികെ, എല്ലാവരുടെയും തേങ്ങൽ ഇടയ്ക്കിടക്ക്, കേൾക്കുന്നുണ്ടായിരുന്നു. അപ്പൂട്ടൻ മാത്രം കരഞ്ഞില്ല, വിങ്ങുന്ന നെഞ്ചുംപൊത്തി പിടിച്ചു, ഷർട്ട് ഇടാതെ തന്നെ അവൻ വീട്ടിലേക്കു നടന്നു.

*************

രാത്രിയായപ്പോൾ അവനാകെ ഒരു പരവശം, എഴുന്നേറ്റു വെള്ളം കുടിച്ചു, അവൻ കുറച്ചുന്നേരം കട്ടിലിന്റെ വക്കിൽ ഇരുന്നു. മങ്കു കരഞ്ഞു തളർന്നു ഉറങ്ങുകയാണ്. അവൻ ആകെ പേടിച്ചു പോയിരുന്നു. അവന്റെ മനസ്സിൽ അപ്പേട്ടൻ ഇപ്പോഴും ഹീറോ ആയിരിക്കോ?… താൻ നല്ലതല്ലേ ചെയ്തത്?.. പക്ഷേ നായകന്മാർ ഇടികൊണ്ടു, അപമാനം ഏറ്റുവാങ്ങി വീട്ടിൽ വരുമോ.

കുഞ്ഞികുട്ടികൾ, എങ്ങനെയാണു നായകന്മാരെ തീരുമാനിക്കുന്നത് എന്ന് അറിഞ്ഞിരുന്നെങ്കിൽ. അവനിന്നും അപ്പേട്ടൻ ഹീറോ ആണോ, അല്ലയോ എന്ന് തനിക്ക് കണക്കുകൂട്ടാം ആയിരുന്നു.

ആ…. എന്തായാലും, അന്ന് അമ്പിളി പറഞ്ഞ പോലെ, ഒരു ദിവസം അവനു മനസ്സിലാവും അപ്പേട്ടനു ആരേം രക്ഷിക്കാൻ ഉള്ള ശക്തിയൊന്നും ഇല്ല എന്ന്. അപ്പേട്ടൻ വെറും ഒരു പൊട്ടൻ പേടിച്ചുതൂറി ആണെന്ന്.

എങ്കിലും, അവനെന്തോ സങ്കടം, അത് ഇന്ന് വേണ്ടായിരുന്നു. തന്നെ വിശ്വസിക്കുന്നവരെ, താൻ സ്നേഹിക്കുന്നവരെ ആപത്തിൽ നിന്നു രക്ഷിക്കാൻ കഴിയുക എന്നത് സ്നേഹം തന്നെയാണ്. പക്ഷേ തന്റെ സ്‌നേഹത്തിന്, എഴുന്നേറ്റു നില്ക്കാൻ നട്ടെല്ല് ഇല്ലാതെ പോയി, അപമാനിക്കപ്പെട്ടു, ദയനീയം ആയി അപമാനിക്കപ്പെട്ടു. എങ്കിലും അമ്പിളിയും പിള്ളേരും, രക്ഷപ്പെട്ടില്ലേ തനിക്കതു മതി.

Kambikathakal: ആതിരയും ഞാനും അന്ത്യമില്ലാത്ത യാത്ര – 1
അവൻ മങ്കുവിന്റെ തലയിൽ വെറുതെ തലോടി. അവൻ ഉറക്കത്തിൽ ഒന്ന് ഞെട്ടി

“ൻ്റെ അപ്പേട്ടനെ തല്ലല്ലേ, അപ്പേട്ടൻ പാവാ..” അവൻ ഉറക്കത്തിൽ അവ്യക്തമായി പറഞ്ഞു, അത് കേട്ട് അപ്പൂട്ടന്റെ മനസ്സ് നീറി.

അവൻ എഴുന്നേറ്റു പുറത്തേക്കു ഇറങ്ങി. വാതില് പൂട്ടി. ഇടയ്ക്കു വല്ലാതെ വിഷമം ആയ അവനിതു ഉള്ളതാണ്, കാടുകയറി കാറ്റടിക്കുന്നിൽ നീണ്ടു കിടക്കുന്ന നെടുനീളൻ പാറയിൽ പോയിരിക്കും.
വീടിന്റെ പടികൾ ഇറങ്ങി, അവൻ തിരിഞ്ഞു നിന്ന് വീടിന്റെ പേര് വായിച്ചു.

“കൊട്ടാരം വീട്”.

കഞ്ഞികുടിക്കാൻ വകയില്ലാത്തവൻ്റെ വീട്ടുപേരാണ്, ‘കൊട്ടാരം വീട്’. അവൻ വെറുതെ ചിരിച്ചു കൊണ്ട് നടന്നു.

അപ്പൂട്ടൻ, ‘കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ’ , അവൻ കാടുകേറുന്നതിനൊപ്പം വെറുതെ മനസ്സിൽ പറഞ്ഞു. പണ്ട് ജയറാമിന്റെ ഒരു പടം ഉണ്ടായിരുന്നു ആ പേരിൽ, ആ പടത്തിൽ നായികയുടെ പേര് അമ്പിളി എന്ന് തന്നെ ആണ്. അത് കണ്ടതിനു ശേഷം ഒരുപ്പാട്‌ കൊതിച്ചിട്ടുണ്ട്, തന്നെ ആരെങ്കിലും അമ്പിളിയെ വച്ച് അതും പറഞ്ഞൊന്നു കളിയാക്കിയിരുന്നെങ്കിൽ എന്ന്. പക്ഷെ തൻ്റെ പേരു പോലും അധികം പേർക്ക് അറിവുണ്ടായില്ല, പിന്നെ അല്ലെ വീട്ടുപേര്. ഇതൊക്കെ അറിയാങ്ങി തന്നെ ആരെങ്കിലും, തന്നെയൊക്കെ ജയറാം ആയി സങ്കൽപ്പിക്കുമോ, ഒരിക്കലും ഇല്ല, അവൻ വെറുതെ മുഖത്തെ മുഴകളിൽ തഴുകി.

എങ്കിലും അമ്പിളിക്ക് പിന്നാലെ “ചന്ദനക്കുറി നീ അണിഞ്ഞതിൽ,…… എന്റെ പേര് പതിഞ്ഞില്ലെ….” എന്ന വരിയും പാടി ഒരുപ്പാട്‌ കപട അപ്പൂട്ടൻ പൂവാലന്മാർ നടന്നിരുന്നു. അവൻ അതോർത്ത് ചിരിച്ചു.

കാടു കൂടുതൽ, കൂടുതൽ ഇരുണ്ടു വന്നു അവൻ്റെ മനസ്സെന്ന പോലെ.

************

പുഴക്കപ്പുറത്തെ തുകൽ ഫാക്ടറി……

മുതലാളി അന്ന് വളരെ ചൂടിൽ ആയിരുന്നു. തുകൽ ഒരിക്കലും കേടാവാതെ ഒരുപാട് നാൾ അതേപോലെ തന്നെ,ഭംഗിയിൽ ഇരിക്കാൻ ചേർക്കുന്ന പ്രത്യേക മിശ്രിതം “എക്സ്” അമേരിക്കയിൽ നിന്ന്, ഒരു വലിയ തുകക്ക് വരുത്തിയതാണ്. അത് ഉപയോഗിക്കണ്ട രീതി മാത്രം ആർക്കുമറിയില്ല.

മറ്റു ആസിഡുകൾക്കും, സംയുക്തങ്ങൾക്കും ഒപ്പം ചൂടാക്കി ഉപയോഗിക്കാം എന്ന ധീരമായ തീരുമാനം, പ്ലാന്റിലെ പ്രധാന ബംഗാളി ചോട്ടു എടുത്തു. മുതലാളി എതിർക്കാൻ നിന്നില്ല, ചോട്ടു എട്ടാം ക്ലാസ്സു വരെ പഠിച്ചിട്ടുണ്ട്. താൻ നാലാംക്ലാസ്സു വരെ കഷ്ടി ഉപ്പുമാവ് കഴിക്കാൻ സ്കൂളി പോയി എന്നെ ഉള്ളു. അവർ ബർണറിൽ ചൂടാക്കി കൊണ്ടിരുന്ന മറ്റു സംയുക്തങ്ങളിലേക്കു , ക്രൈൻ ഉപയോഗിച്ച് “മിശ്രിതം എക്സ്” വച്ചിരുന്ന വലിയ കണ്ടെയ്നർ ചെരിഞ്ഞു. മുഴുവനായും ഒഴിച്ചു.
ഒന്നും സംഭവിച്ചില്ല, മുതലാളി ചോട്ടുവിനെ ആരാധനയോടെ നോക്കി, ചോട്ടു കോളർ പിന്നോട്ടാക്കി, ഇതൊക്കെ എന്ത് എന്ന രീതിയിൽ മനോഹരമായ ഒരു ബംഗാളി ചിരിചിരിച്ചു.

“പ് ഡോ…….” പിന്നെ കാതടപ്പിക്കുന്ന ഒരു പൊട്ടിത്തെറി ആയിരുന്നു. ആകെ പുക പൊടി, ആർക്കും ബോധം ഇല്ല. മുതലാളി കിടന്ന കിടപ്പിൽ മുകളിലേക്ക് നോക്കി, കമ്പനിയുടെ മേൽക്കൂര കാണാൻ ഇല്ല. ‘ഇങ്ങനെ കിടന്നാൽ നക്ഷത്രങ്ങളെയും, അമ്പിളി മാമനെയും കാണാം’, സ്ഥിരബുദ്ധി നശിച്ച അയാൾ ചിന്തിച്ചു, പിന്നെ കൊച്ചു കുട്ടികളെ പോലെ വിടർന്ന ആകാശവും നോക്കി അതെ കിടപ്പു കിടന്നു.

***********

പൊട്ടിത്തെറിയിൽ സൾഫർ ഓക്‌സൈഡ്, നൈട്രജൻ ഓക്‌സൈഡ് , ലെഡ്, മെർക്കുറി, ആര്സെനിക്, കാഡ്മിയും പോലുള്ള വിഷവസ്തുക്കൾ, മിശ്രിതം എക്‌സിനോടൊത്തു മുകളിലേക്ക് ബാഷ്പമായി ഉയർന്നു. അത് തിങ്ങി നിന്നിരുന്ന മഴമേഘങ്ങളിൽ അലിഞ്ഞു ചേർന്നു.

മേഘം വടക്കോട്ട്‌ കാടിനെ നോക്കി നരിമലയെ നോക്കി പയനംചെയ്തു. തണുത്ത അരുവിക്ക്‌ മുകളിൽ എത്തിയപ്പോൾ മേഘങ്ങൾക്ക് കുളിരു കോരി തുടങ്ങി, അവ പ്രണയാർദ്രമായി. ആൺ മഴമേഘം, കറുത്ത് തുടുത്തു സുന്ദരിയായ ഒരു പെൺമേഘത്തെ ചേർത്തണയ്ക്കാൻ നോക്കി. അവൾ സ്ത്രീസഹജമായ നാണത്തോടെ ഓടിയകന്നു. കാടിനു മുകളിലെ തണുപ്പും, പാലപൂത്ത ഗന്ധവും അവരിലെ കാമത്തിന് തിരികൊളുത്തി. നാണത്തിൽ കലർന്ന രതിദേവിയെന്നോണം, പെൺമേഘം ആൺമേഘത്തെ മാടി വിളിച്ചു അവർ രാസകേളികൾ ആടാൻ കൊതിയോടെ, കാറ്റടിക്കുന്നു ലക്ഷ്യമാക്കി നീങ്ങി. പ്രണയത്തിന്റെ, കാമത്തിന്റെ, തുഷ്ടി തുടികൊട്ടിയ ആകാശം.

************

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അപ്പൂട്ടൻ കാറ്റാടികുന്നിൽ ചെങ്കുത്തായ ഒരു പാറയിൽ ആകാശം നോക്കി കിടക്കുകയായിരുന്നു. സാധാരണ അവൻ അവിടെ കിടക്കാറില്ല, ഒന്നു നിലതെറ്റിയാൽ താഴെ ഒരു ഇരുപതടി താഴ്ചയിൽ വലിയ ഗർത്തമാണ്. അതിനു കീഴെ കൂറ്റൻ ഉരുളൻ പാറക്കല്ലുകളും, വീണാൽ മരണം ഉറപ്പാണ്. ഇന്നവൻ അതൊന്നും ചിന്തിച്ചില്ല, മനസ്സിൽ അത്രത്തോളം ഉണ്ട് സങ്കടം. നെഞ്ച് വിങ്ങുന്നുണ്ട്. അമ്പിളി പറഞ്ഞ ഗുളിക കഴിച്ചു എന്നാലും നല്ല കുത്തൽ ഉണ്ട്. നെഞ്ചിനുള്ളിലും പുറത്തും വേദനയുമായി അവൻ അങ്ങനെ കിടന്നു. കഴിച്ച ആന്റിബയോട്ടിക് ൻ്റെ, ക്ഷീണത്തിൽ അൽപ്പം മയങ്ങിപോയി.
തന്നെ വിശ്വസിക്കുന്നവരെ, തന്നെ സ്നേഹിക്കുന്നവരെ രക്ഷിക്കാൻ ഉള്ള നിസ്സാര ശക്തി പോലും ഇല്ലെങ്കിൽ ഞാൻ ഇങ്ങനെ ജീവിച്ചിട്ട് തന്നെ എന്താണ് കാര്യം….

Kambikathakal: സ്വപ്നത്തിന്‍റെ യാഥാർത്ഥ്യം – 2
***************

പ്രേമപരവശരായ കാർമേഘങ്ങൾ, താഴെ അപ്പൂട്ടൻ കിടക്കുന്നതു കാണാതെ മുകളിൽ രാസകേളിയാടിക്കൊണ്ടിരുന്നു. നാണിച്ചുനിന്ന സുന്ദരിയായ കരിനീലഗാത്രി, നമ്മുടെ ആളി, പെൺമേഘത്തിനു, കാർമേഘവർണ്ണൻ നമ്മുടെ തോഴൻ ആൺമേഘം ആശയിൽ ഒരു ചുടുചുംബനം നൽകി. ആ ചുംബനത്തിൽ രൂപപ്പെട്ട, പോട്ടെൻഷ്യൽ ഡിഫറെൻസിൽ, ഒരു വൈദ്യൂത പ്രവാഹം രൂപപ്പെട്ടു. അത് മനോഹാരിണിയായ ധാത്രി, നമ്മുടെ സുന്ദരഭൂവിൽ വന്നു പതിച്ചു. സർവ്വംസഹയായ ഭൂമി സന്തോഷത്തോടെ അത് സ്വീകരിച്ചു.

“പ് ട്ടോ………….”

കർണ്ണ കടോരമായ ആ ശബ്ദം കേട്ട് അപ്പൂട്ടൻ ഞെട്ടിയുണർന്നു. ചുറ്റും തീ മിന്നലുകൾ ഇടുത്തീ പോലെ വന്നു വീഴുന്നു അവനു പേടിച്ച്‌ അനങ്ങാൻ പറ്റിയില്ല. കൈകൾ തലയ്ക്കു പിന്നിൽ വച്ച് അനങ്ങാതെ അവൻ ആകാശം നോക്കി കിടന്നു. വലതു വശത്തെ അത്തിമരം തീ മിന്നൽ ഏറ്റ് നിന്ന് കത്തുന്നുണ്ട്. പിന്നെയും ഞെട്ടിക്കുന്ന ശബ്ദത്തിൽ മിന്നലുകൾ അവനു ചുറ്റും വീണു കൊണ്ടിരുന്നു. ഭയത്തിലും അവൻ ആകാശത്തിൻ്റെ ഭംഗി കണ്ടു അത്ഭുതപരവശനായി അമ്പരന്നു നിന്നു.

അവ സാധാരണ മേഘങ്ങൾ ആയിരുന്നില്ല, പല പല മൂലകങ്ങൾ, മിന്നലിൽ ഉണ്ടായ വൈദ്യൂത ചാർജിൽ കത്തി, പലവർണ്ണങ്ങൾ മേഘങ്ങൾക്കു കൈവന്നു. പച്ച, മഞ്ഞ, ചുവപ്പു, പിങ്ക് അതോ മജണ്ടയോ, നീല കടുത്തതും, നേർത്തതും മങ്ങിയതും. നിറങ്ങൾ കൊണ്ട് ആകാശം വർണ്ണശബളമായി നിറഞ്ഞുതൂവി. മിന്നൽ പിണരുകൾക്കു പോലും നിറങ്ങൾ ഉണ്ടായിരുന്നു. ഇതെന്തു മാറിമായം.

പെട്ടന്ന് ആകാശത്തെ പിളർത്തി ഏറ്റവും വലിയ ഘോരഘോരമായ ഒരു മിന്നൽ കടന്നുവന്നു, അതിനു കടുത്ത മഞ്ഞ നിറം ആയിരുന്നു. അപ്പൂട്ടന് എന്തെങ്കിലും ചിന്തിക്കാൻ കഴിയുന്നതിനു മുൻപേ മിന്നൽ അവനിൽ പതിച്ചു.
ഹൃദയ മർമ്മത്തിനു കീഴെ, നാഭി മർമ്മത്തിനു മുകളിൽ , രണ്ടു സ്ഥനമൂല മർമ്മങ്ങൾക്ക് നടുവിൽ . അപ്പുറം പ്രധാനപ്പെട്ട വ്രിഹഥി മർമ്മം ആണ്. അവിടെ ചെറിയൊരു കല്ല് കൊണ്ടാൽ പോലും, മരണം സുനിശ്ചിതം.

മുന്നൂറ് ദശലക്ഷം വോൾടേജ് ഒരു ഞൊടിയിൽ അവന്റെ ശരീരത്തിലൂടെ കടന്നു പോയി. അവൻ ഒന്ന് വിറച്ചു കണ്ണുകൾ അടഞ്ഞു. മരിച്ചു. ആ നിമിഷത്തിൽ തന്നെ അപ്പൂട്ടൻ മരിച്ചു. തന്റെ എല്ലാ സ്വപ്നങ്ങളും, അവന്റെ പ്രിയപ്പെട്ട മങ്കുവിനെയും തനിച്ചാക്കി അവൻ പോയി.

ഒന്ന് വിറകൊണ്ട അവൻ്റെ ഛേതനയറ്റ ശരീരം, കാറ്റാടിക്കുന്നിൻ്റെ ഉച്ചിയിൽ നിന്ന് ഇഴുകി താഴേക്ക് വീണു. ഇരുപതടി താഴെ വലിയ ഒരു ഉരുളൻ കല്ലിൽ ആ മൃതദേഹം അലച്ചുതല്ലി വീണു.

അങ്ങനെ ആ കഥ അവസാനിച്ചു, ഒരുപാട് സ്നേഹം ഉള്ള മാങ്കുവിന്റെ സൂപ്പർഹീറോ, നമ്മുടെ പ്രിയപ്പെട്ട അപ്പേട്ടന്റെ കഥ.

**************

പ്രണയാതുരമായ മേഘങ്ങൾ ഇതൊന്നും അറിയാതെ അവിടെ നിന്നും ഒഴുകിയിറങ്ങി, കാട്ടിൽ എവിടേയോ, പെയ്തിറങ്ങി. എല്ലാ മൃഗങ്ങളും അതിൽ നനയാതെ മാറി നിന്നു. ആ മഴ, അതൊരു സാധാരണ ഒരു മഴ ആയിരുന്നില്ല. അത് വീഴുന്നിടം പൊള്ളി വീർത്തു കരിഞ്ഞു ഉണങ്ങി വികൃതമായി. ഒരു പുല്ലു പോലും മുളയ്ക്കാത്ത അവസ്ഥയായി. ഒന്നും നോക്കാതെ, ആരെയും ഭയക്കാതെ അത് പലവർണ്ണത്തിൽ പെയ്തിറങ്ങി. ഇതൊന്നുമറിയാതെ ഒരു ഉണക്ക മരത്തിൽ തൂങ്ങിയാടിയിരുന്ന വവ്വാൽകുട്ടൻ, ആ വിഷജലം ഒരുപാട് കുടിച്ചു, അതിൽ നനഞ്ഞു കുതിർന്നു. അത് ചത്തു താഴെ വീണു. താഴെ വന്നു പതിക്കുന്നതിനു അത് മുൻപേ ചിറകടിച്ചു പറന്നുയർന്നു. അതിനു സാധാരണ കടവാതിലുകളിൽ നിന്ന് എന്തൊക്കെയോ മാറ്റങ്ങൾ വന്നിരിക്കുന്നു, കണ്ണിൽ കടുത്ത രക്തവർണ്ണം ഈ കുറ്റാകുറ്റിരുട്ടിലും തിളങ്ങി നിന്നു. വരാൻ ഇരിക്കുന്ന കൊടുംഭീകരതയുടെ മുഖപടമെന്നോണം.

Kambikathakal: ബിന്ദു കുഞ്ഞമ്മ – 1
*************
കൂറ്റൻ ഒരു ഉരുണ്ട കരിങ്കല്ലിൽ വീണു അപ്പൂട്ടൻ മരിച്ചു കിടന്നു, പെട്ടന്ന് അവന്റെ കൈപ്പത്തി വന്നിടിച്ച ഭാഗം പാറ മുകളിലേക്കും താഴേക്കും നെടുങ്ങനെ വിണ്ടുകീറി പൊട്ടിവിടർന്നു വിരിഞ്ഞു വന്നു. മുകളിൽ നിന്ന് നോക്കിയാൽ അതൊരു മിന്നലിന്റെ ആകൃതി ആയിരുന്നു. മങ്കു കൊടുത്ത ബനിയനിൽ അവൻ വരച്ചത് പോലെ അതും പൂർണ്ണതയൊത്തോരു മിന്നൽ ആയിരുന്നില്ല. എങ്കിലും അത് നയനസുഭഗമായ ഒരു കാഴ്ച തന്നെ ആയിരുന്നു എന്ന് ഞാൻ ഒട്ടും സംശയിക്കാതെ തന്നെ നിങ്ങളോടു പറയും.

അവൻ്റെ ചുരുട്ടി പിടിച്ച ആ കൈകൾക്കു രചിക്കാൻ, ഇനിയും കഥകളുണ്ടായിരുന്നു…..

കാടും… ഈ മേടും പ്രകമ്പനം കൊള്ളുന്ന ശൗര്യത്തിൻ്റെ കഥകൾ….

***************

മീനാക്ഷി കല്യാണത്തിൻ്റെ ക്ലൈമാക്സിനു ശേഷം ഇതിന്റെ ബാക്കി ഭാഗം പബ്ലിഷ് ചെയ്യും….

അപ്പേട്ടൻ്റെ സ്നേഹം നിങ്ങൾ കണ്ടു, ഇനി അപ്പേട്ടൻ്റെ വീരം കാണാം….