ധ്വനിചേച്ചി – 1




പഠിയ്ക്കാതെ കാളകളിച്ചു നടന്നിട്ട് ഇനി പറഞ്ഞിട്ടെന്താ കാര്യം? സ്വന്തം കാര്യത്തിൽ കുറച്ചെങ്കിലും ഉത്തരവാദിത്വം വേണം..

വേറൊരു അഡ്മിഷനുവേണ്ടി പല കോളേജുകളിലും അപേക്ഷിച്ചിട്ട് എവിടെയും കിട്ടാതായതോടെ അച്ഛൻ കലിപ്പായി. ആഹാരത്തിന്റെ മുന്നിലാണ് എന്നുപോലും ഓർക്കാതെ വായിൽ തോന്നീതുമുഴുവൻ പുള്ളിപറഞ്ഞെങ്കിലും അതിൽ എനിയ്ക്കത്ര അതിശയമൊന്നും തോന്നിയില്ല. എങ്ങനെയൊക്കെ വന്നാലും ഇതെല്ലാമവസാനം എന്റെ നെഞ്ചത്തേ വരൂന്നുള്ളത് ഉറപ്പാണല്ലോ.

അങ്ങനെ നോക്കുമ്പോൾ പതിവുള്ളതിനേക്കാൾ കുറച്ചധികം എന്നതിനപ്പുറത്തേയ്ക്ക് മറ്റൊരുപുതുമയും ഇതിനില്ലയെന്നത് മറ്റൊരുസത്യം.



എവിടെ? നിന്റെകൂടെ സകല തോന്നിവാസങ്ങൾക്കും ഒപ്പമുണ്ടായിരുന്നവന്മാരൊക്കെ ഇപ്പൊ എന്തിയേ? ഏതെങ്കിലും നല്ല കോളേജിൽ കേറിപ്പറ്റിക്കാണും… ല്ലേ?



കഴിയ്ക്കാൻ ഉരുട്ടിയഉരുള വായിലേയ്ക്കു വെച്ചില്ല, അതിനുമുന്നേ അടുത്ത ചോദ്യംവന്നു. ദേഷ്യത്തോടെയാണ് ചോദ്യമെങ്കിലും എന്നോടുള്ള പുച്ഛം ചുണ്ടിന്റെകോണിൽ എന്നത്തേയുംപോലെ സ്ഥാനംപിടിച്ചിരുന്നു.



ആ! എവിടെയൊക്കെയോ ചേർന്നെന്നാ കേട്ടെ!



പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞുതീർക്കുമ്പോൾ കയ്യിൽക്കരുതിയിരുന്ന ഉരുള എത്രയുംപെട്ടെന്ന് വായിൽ എത്തിയ്ക്കണമെന്നേ എനിയ്ക്കുണ്ടായ്രുന്നുള്ളൂ.

പിന്നെ ആ പറഞ്ഞതിനുള്ള മറുപടി എന്തായിരിയ്ക്കുമെന്ന് ഊഹിയ്ക്കാമെന്നതിനാൽ മുഖത്തുനോക്കി കഷ്ടപ്പെടേണ്ടിയും വന്നില്ല.



കണ്ടോ.. എല്ലാ അലമ്പിനും കൂടെനടന്നിട്ടിപ്പോ അവന്മാര് അവന്മാരുടെ കാര്യം സുരക്ഷിതമാക്കി.. നീയോ?

ആഹ്! നീയിങ്ങനെ നാടിനും വീടിനും കൊള്ളാതെ നടന്നോ.. ഇനി നീയൊക്കെ എന്നു നന്നാവാനാടാ? അതെങ്ങനെ, എന്റെ ചെലവിലിങ്ങനെ തിന്നുമുടിച്ചു നടക്കാനല്ലാതെ നിന്നെയൊക്കെ എന്തിനു കൊള്ളും?

അച്ഛനിരുന്ന് കയർത്തെങ്കിലും ഇതൊന്നും ആദ്യത്തെ സംഭവമല്ലാത്തതുകൊണ്ട് അടുത്തിരുന്ന അമ്മയെയൊന്ന് ചുഴിഞ്ഞുനോക്കി ഞാൻ തീറ്റതുടർന്നു. എന്റെകണ്ണുകൾ അമ്മയിലേയ്ക്കു പതിയുന്നതു കണ്ടിട്ടാവണം അച്ഛന്റെ ശ്രെദ്ധയും അമ്മയിലേയ്ക്കു നീണ്ടത്.



ദേ.. എന്റെ ചെലവിൽ തിന്നുമുടിപ്പിച്ച് നടക്കാനാണ് ഇനീം മോന്റെ ഉദ്ദേശമെങ്കിൽ അതിനിവേണ്ടാന്നു പറഞ്ഞേക്ക് നിന്റെമോനോട്.. എവിടേം കിട്ടിയില്ലേൽ വല്ല കൂലിപ്പണിയ്ക്കെങ്കിലും ഇറങ്ങി പോവാൻപറ..

അമ്മയോട് താക്കീതുപോലെ പറഞ്ഞവസാനിപ്പിച്ച് വാഷ്ബെയ്സനടുത്തേയ്ക്ക് നടന്നതും, അതുവരെ മിണ്ടാതെ പ്ളേറ്റിലേയ്ക്കു നോക്കിയിരുന്ന അമ്മ കണ്ണുയർത്തി അച്ഛനെനോക്കി.



അപ്ലൈ ചെയ്തിട്ട് എവിടേംകിട്ടാത്തത് അവന്റെ കുറ്റമാണോ?

എന്തിനുമേതിനുംഎനിക്കുവേണ്ടി ന്യായങ്ങൾ നിരത്താൻ പണ്ടേ ശീലിച്ചയാളെന്ന നിലയിൽ ഇവിടെയും അമ്മ എനിയ്ക്കുവേണ്ടി വാദിച്ചു. പക്ഷെയതിന് അച്ഛന്റെ തിരിഞ്ഞുള്ളൊരു തുറിച്ചു നോട്ടത്തോളവും അതിനോടൊപ്പം വന്ന വാക്കിനോളവുമേ ആയുസുള്ളായിരുന്നു.



അല്ല! എന്റെയാ! ഇവനെ ജനിപ്പിച്ചതും ഇത്രയൊക്കെ വളർത്തിയതും പഠിപ്പിച്ചതുമൊക്കെ എന്റെമാത്രം തെറ്റാ.. നീയിനീം ഇവനെയിങ്ങനെ സപ്പോർട്ട് ചെയ്തു നടന്നോ.. അവസാനം ആരുടെയെങ്കിലും പിച്ചാത്തിപ്പിടിയിൽ തീർന്നു കിടക്കുന്നതു കാണുമ്പഴും ഈ ന്യായീകരണം കാണണം..



എന്റെ ദൈവമേ ഇതിയാന്റെയൊരു നശിച്ചനാക്ക്!പിള്ളേരാവുമ്പോ ഓരോ കുരുത്തക്കേടൊക്കെ കാട്ടീന്നൊക്കെയിരിയ്ക്കും.. അതോന്നുമിത്ര വിഷയമാക്കാനും മാത്രമില്ല.. അല്ലേത്തന്നെ ഇപ്പോഴീക്കേസിൽപ്പോലും ഇവന്മാരങ്ങോട്ടുപോയി തല്ലുണ്ടാക്കീതൊന്നുമല്ലല്ലോ? അവരിങ്ങോട്ടുവന്ന് ഇവരുടെ കൂട്ടുകാരെ തല്ലീപ്പോ ഇവന്മാരുകേറി പിടിച്ചുമാറ്റാൻ നോക്കീതല്ലേ? എന്നിട്ടവസാനം കുറ്റംമുഴുവൻ ഇവരുടെ തലയിലും..



ദേ ഞാനെന്തേലും പറഞ്ഞാ കൂടിപ്പോകും.. നീയിപ്പഴും ഇവന്റെ വാക്കുംകേട്ട് നടന്നോ.. മോനെന്തു നൊണപറഞ്ഞാലും തൊള്ളതൊടാതെ വിഴുങ്ങിക്കോളും.. അതുകൊണ്ടാണല്ലോ മാസാമാസം സ്റ്റാഫ്‌റൂമിന്റെ വാതിൽക്കൽ നിനക്കുപോയി നിൽക്കണ്ടിവന്നതും.. ഇവിടെയെന്തിന്റെ കുറവുണ്ടായിട്ടാ? സൗകര്യം ഏറിപ്പോയി അതുതന്നെയാ നിന്റെയൊക്കെ പ്രശ്നവും..

കയ്യുംവായും കഴുകി, ടവലിൽ മുഖവും തുടച്ചുകൊണ്ട് തിരിയുന്നതിനിടയിലുള്ള അച്ഛന്റെവാക്കുകൾ. അതു പുള്ളിക്കാരൻ പറഞ്ഞതിലും കാര്യമുണ്ട് കേട്ടോ..

ഇവിടെ എനിയ്ക്കൊരു കുറവും ഉണ്ടായിട്ടല്ല. പക്ഷെ എന്താപറയുക? ഈ തിന്നിട്ട് എല്ലിന്റിടയിൽ കേറുന്ന പരിപാടിയുണ്ടല്ലോ.. അതിന്റെ ഏനക്കേടിൽ ഓരോന്നു കാണിച്ചുവെയ്ക്കും.. ഉടനേ ടീച്ചർ അമ്മയെ വിളിപ്പിയ്ക്കും.. പിന്നെ പ്രിൻസിപ്പാളിന്റെ മുറിയിലാവും ഒരുമണിക്കൂർ.



അല്ല! എന്താ ഇനി നിന്റെ മോന്റെ പ്ലാൻ? ഇനിയുമെന്റെ പൈസ മുടിപ്പിച്ചേ അടങ്ങുള്ളൂന്നാണെങ്കിൽ ഇവിടെ നിൽക്കണ്ടാ.. ഇറങ്ങിക്കോളണം, എങ്ങോട്ടേയ്ക്കാന്നു വെച്ചാൽ..

ഒന്നുത്തരവിട്ടശേഷം കൂട്ടിച്ചേർത്തു,

എനിയ്ക്കിനിയും നിനക്കുവേണ്ടി നാട്ടുകാരുടെമുന്നിൽ നാണംകെടാൻ വയ്യ.. ഇനിയെങ്കിലും കുറച്ചുനാൾ തലയുയർത്തി നടക്കണമെന്ന് ആഗ്രഹമുണ്ട്.. അതോണ്ടെന്റെ സന്തതിയ്ക്ക് പഠിച്ചാലേ മതിയാവുള്ളൂങ്കിൽ ഈ നാട്ടിൽവേണ്ട… വേറെ എവിടാന്നുവെച്ചാ പൊക്കോ..

വിചാരണ കഴിഞ്ഞു.. ശിക്ഷയും വിധിച്ചു..

എന്നെയിങ്ങനെ നാടുകടത്താനും വേണ്ടി ഞാനെന്താ ചെയ്തത്? ഒന്നുരണ്ടു തല്ലുണ്ടാക്കിയതോ? അതോ, ആ കേസിന് കോളേജിൽനിന്നും പുറത്താക്കിയതിന്റെ പേരിൽ വേറൊരു കോളേജിലും അഡ്മിഷൻ കിട്ടാത്തതോ?



ആൺപിള്ളേരാവുമ്പോൾ പ്രായത്തിന്റെ അല്ലറചില്ലറ പ്രശ്നങ്ങളൊക്കെ ഉണ്ടാകുന്നത് സാധാരണയല്ലേ? നിങ്ങടെ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ ചോദിയ്ക്കാമായ്രുന്നു, ഈ പ്രായത്തിൽ നിങ്ങള്കാണിച്ച വെകിടത്തരങ്ങൾ എന്തോരമെന്ന്..

അമ്മ വീണ്ടുംകേറി എനിക്കുവേണ്ടി ഡിഫൻഡ് ചെയ്തു. പക്ഷേ അതിനിടയിലും അച്ഛന്റെവാക്കുകൾ ഒന്നുകൂടി സ്ട്രൈക്കുചെയ്തു.



അതാപറഞ്ഞത് ഇനിയിവിടെ നിൽക്കണ്ടാ, വേറെ എങ്ങോട്ടെങ്കിലും പറഞ്ഞുവിടാൻ.. ഇവന്റെയീ നശിച്ച കൂട്ടുകെട്ട് പോയാലേ ഇവൻ നന്നാകൂ…

സത്യത്തിൽ എനിയ്ക്കും അത്രയുമേ വേണ്ടിയിരുന്നുള്ളൂ. തുടർന്നും ഇവിടെത്തന്നെ നിന്നാൽ അച്ഛന്റെ കണക്കുപറച്ചിലാവും ബാക്കി.. മാത്രവുമല്ല, പ്ലസ്ടു കഴിഞ്ഞിട്ട് എങ്ങോട്ടെങ്കിലും പോകണമെന്ന് ആഗ്രഹമുണ്ടായ്രുന്ന എനിയ്ക്ക് അതൊരു സുവർണ്ണാവസരവുമായിരുന്നു

വേറെ എവിടേയ്ക്കെങ്കിലുമെന്ന് പറഞ്ഞെന്നല്ലാതെ കൃത്യമായൊരു ഓപ്ഷൻ അങ്ങേർക്കുമില്ലായിരുന്നു. ഇത്രനാളും സകല അലമ്പിനും തലവെച്ചുകൊടുത്ത് നടന്നിരുന്ന എനിയ്ക്ക് എവിടെ അഡ്മിഷൻ ശരിയാക്കാനാണെന്ന ചിന്ത അവരിലും മുള പൊന്തിയിരുന്നെങ്കിലും അവിടംതൊട്ട് എന്റെ തലച്ചോർ പ്രവർത്തിച്ചു തുടങ്ങുകയായിരുന്നു…

എന്നാൽ ഞാൻ കണ്ണൂർക്ക്.. വല്യമ്മയുടെ വീട്ടിലേയ്ക്കു പൊക്കോളാം..

എന്നിലുള്ള സകലപ്രതീക്ഷയും അവസാനിപ്പിച്ചുകൊണ്ട് അച്ഛൻ അകത്തേയ്ക്കു പോകാനായി തുടങ്ങുമ്പോഴാണ് ഞാനങ്ങനെ വിളിച്ചുപറഞ്ഞത്. അതിനവരുടെ മറുപടിയെന്താകും എന്നൊരുചോദ്യം അപ്പോഴേയ്ക്കും എന്റെമുഖത്തും നിഴലിട്ടിരുന്നു.

എങ്കിലും അതൊന്നുമൊരു പ്രശ്നമല്ലന്നമട്ടിൽ ബുദ്ധിയുടെമറുവശം കട്ടയ്ക്കു കൂടെനിന്നതും പിന്നൊന്നുമോർക്കാതെ ഞാൻ കല്ലുപോലെ നിന്നു. പോരാത്തതിന് കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ ചൂട് ഇവിടത്തെക്കാളും കണ്ണൂരാണല്ലോ കൂടുതൽ. കോളേജിലൊക്കെ മാസ്സ് കാണിച്ചു മെഴുകാമെന്ന ചിന്തകൂടിയായപ്പോൾ കണ്ണൂർമതിയെന്ന് ഞാൻ മനസ്സിലുറപ്പിയ്ക്കുവേം ചെയ്തു.



ഞാനങ്ങോട്ടു പൊക്കോളാം.. കണ്ണൂർക്ക്.. അവിടെയാവുമ്പോൾ വല്യമ്മയും വല്യച്ഛനുമൊക്കെ ഉണ്ടല്ലോ..



അവിടെയതിനു നിനക്ക് ഏതു കോളേജിൽ കിട്ടൂന്നു വച്ചിട്ടാ? ഇവടെത്തന്നെ കിട്ടുന്നില്ല അപ്പോഴാ..

അമ്മയുടെ അത്ഭുതം നിറഞ്ഞ നോട്ടത്തിനൊപ്പം അച്ഛന്റെ പുച്ഛം നിറഞ്ഞ ചോദ്യംകൂടി വന്നതും ആരെകൊന്നിട്ടും പോയേതീരുവെന്ന വാശിയെന്നിലും നിറഞ്ഞുപോയി.



അതൊക്കെ കിട്ടിക്കോളും.. അവിടെയെന്താ പ്രൈവറ്റ് കോളേജുകള് കാണില്ലേ? ഇല്ലെങ്കിൽ എയ്ഡഡ്തന്നെ മാനേജ്മെന്റ് സീറ്റുള്ളത് ഒത്തിരികാണും.. ഏതായാലും ഇത്രകാലം ഗവർമെന്റ് സ്കൂളിൽപഠിച്ച എനിയ്ക്കുവേണ്ടി കൊറേ പണമൊഴുക്കി ഖജനാവ് വറ്റീന്നല്ലേ പറച്ചില്.. ഇനിയൊരു രണ്ടുമൂന്നു കൊല്ലംകൂടെ ഒഴുക്ക്… അതുകഴിഞ്ഞിട്ട് ഞാനേതേലും വഴിയ്ക്ക് പൊക്കോളാം..



ഓ! ഇനി ആ നാടുംകൂടെ മുടിപ്പിയ്ക്കാനായിരിക്കും? ഞാൻവരത്തില്ല വക്കാലത്തുമായിട്ട്..



ആരും വരണോന്നില്ല.. നിങ്ങൾക്കിപ്പോൾ ഞാനിവിടുന്നു ഒഴിഞ്ഞുപോണന്നല്ലേ ഉള്ളൂ.. അതിനുള്ളവഴി ഞാൻതന്നെ കണ്ടുപിടിച്ചു തന്നില്ലേ? കണ്ടവരുടെ വീട്ടിലേയ്ക്കൊന്നുമല്ലല്ലോ പോണത്? അമ്മയുടെ ചേച്ചിതന്നല്ലേ അവിടുള്ളത്? പറ്റുമെങ്കിൽ അഡ്മിഷന്റ കാര്യമൊന്നു റെഡിയാക്കാൻ സഹായിയ്ക്ക്..

അച്ഛനോടുള്ളദേഷ്യം അതിന്റെ പാരമ്യത്തിലെത്തിയതും എന്താ പറയുന്നതെന്നുപോലും എനിയ്ക്കു നിശ്ചയമില്ലാതായിരുന്നു.

അച്ഛന്റെ കുത്തുവാക്കുകൾക്കും പരിഹാസത്തിനുംമേലെ തൊടുക്കാനുള്ള അസ്ത്രമായി ഞാനീ പോക്കിനെ സങ്കൽപ്പിക്കുമ്പോൾ, അറിയാത്തനാട്ടിൽ ഇനിയുള്ള എന്റെജീവിതം എങ്ങനെ ആയിരിയ്ക്കുമെന്നൊരു ചോദ്യംകൂടി ഉണർന്നെങ്കിലും എങ്ങനെയായാലും ഞാനതൊക്കെ മറികടക്കാൻ മനസ്സിനെയൊരുവിധം തയ്യാറെടുപ്പിയ്ക്കാൻ തുടങ്ങുകയായിരുന്നു.

ഒടുവിൽ കുറേ രാത്രികൾ നീണ്ട ചർച്ചകൾക്കും വാക്കേറ്റത്തിനുമൊടുവിൽ വല്യമ്മയെവിളിച്ച് കാര്യങ്ങൾ തീർപ്പാക്കിയെന്നും, അവിടെയുള്ള ഏതോ പേരുകേട്ടകോളേജിൽ എനിയ്ക്ക് അഡ്മിഷൻ ശരിയാക്കിയെന്നും അമ്മ പറഞ്ഞവസാനിപ്പിച്ച അടുത്തനിമിഷം ഞാൻ ബാഗ് പാക്ക്ചെയ്യാൻ തുടങ്ങിയിരുന്നു. അച്ഛന്റെ മുനവെച്ച സംസാരങ്ങളും ഉപദേശവും നാഴിക നീളുംതോറും ഏറിവന്നിട്ടും ഞാനതിലൊന്നും ശ്രദ്ധകൊടുത്തില്ല.

അവസാനം, അമ്മയോടു യാത്രപറഞ്ഞുകൊണ്ട് കണ്ണൂർക്ക് വണ്ടിപിടിയ്ക്കുമ്പോൾ അവസാനമായി അച്ഛൻപാകിയ നോട്ടത്തിനേയും ഞാൻ മനഃപൂർവ്വം കണ്ടില്ലെന്ന് നടിയ്ക്കുയായിരുന്നു.



മോനേ.. കണ്ണൂരെത്തി കേട്ടോ..

ദീർഘനേരത്തെ യാത്രയ്ക്കൊടുവിൽ അരികിലിരുന്ന ചേച്ചി തട്ടിവിളിച്ച് സ്ഥലമെത്തിയെന്നു പറഞ്ഞപ്പോഴായിരുന്നു

കാഴ്ച്ചകൾ കോറിയിടാൻ മത്സരിയ്ക്കുന്നതിനിടയിൽ എപ്പോഴോ അടഞ്ഞുപോയ മിഴികൾ ഞാൻ ശ്രെമപ്പെട്ടു തുറന്നത്.

രാത്രിയിൽ ഏതോ സ്റ്റേഷനിൽനിന്നു കേറിയ ആ ചേച്ചിയോട് കുഞ്ഞൊരു പുഞ്ചിരിയുടെ മേലാപ്പോടെ അപരിചിതത്വം ഒഴിവാക്കുമ്പോൾ സ്ഥലമെത്തിയാൽ അറിയിക്കണമെന്നൊരു ആവശ്യംകൂടെ ഞാനവരെ എല്പിച്ചിരുന്നു. അതുകൃത്യമായി നിർവഹിച്ചതിന്റെ ചിരി ആ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.

ബാഗൊക്കെ എങ്ങനെയോ തപ്പിപ്പെറുക്കിയെടുത്ത് തിരക്കിട്ട് ഇറങ്ങാനൊരുങ്ങുമ്പോൾ കറുപ്പ്നിറത്തിൽ കണ്ണൂർ എന്നെഴുതിയ മഞ്ഞ ബോർഡ്‌ ഞാൻകണ്ടു.

കണ്ണൂരെന്നാൽ പറശ്ശിനിക്കടവ് മുത്തപ്പനെന്ന് മാത്രമറിയാവുന്ന ഞാൻ.. ഭാഷയോ സംസ്കാരമോ രീതികളോ പരിചയിച്ചിട്ടില്ലാത്ത ഞാൻ.. ചെറുപ്പത്തിൽ എപ്പോഴൊക്കെയോ വന്നുപോയതാണ് ഇവിടെ. വെക്കേഷന് പലതവണ വന്നുനിൽക്കാൻ വല്യമ്മ കെഞ്ചിപറഞ്ഞിട്ടും എന്റെ തല്ലു കൊള്ളിത്തരങ്ങളെ അത്രമേൽ പ്രോത്സാഹിപ്പിക്കുന്ന സ്വന്തം മണ്ണുവിട്ടുപോരാൻ എനിയ്ക്കുപറ്റില്ലെന്ന ഒറ്റക്കാരണത്തിൻപുറത്ത് ഞാൻ നിഷേധിച്ചിട്ടുണ്ട് ഇങ്ങോട്ടുള്ളവരവ്.

എന്നാൽ കാലം കരുതി വെച്ചതെന്ന പോലെ ആദിയെന്നു വിളിപ്പേരുള്ള അദ്വൈതെന്ന ഞാൻ വീണ്ടും കണ്ണൂരിലേയ്ക്ക് പറിച്ചുനടപ്പെട്ടിരിയ്ക്കുന്നു. എന്നാൽ ഈ വരവ് വെറും വരവല്ലായെന്ന് മനസ്സുപറയുമ്പോലെ ഒരു തോന്നൽ.

ട്രെയിനിൽ നിന്നിറങ്ങി പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ പരിചിതമായൊരു മുഖമുണ്ടോയെന്ന് തിരയുകയായിരുന്നൂ എന്റെ കണ്ണുകൾ. ഒടുവിൽ ആരെയും കാണാതെ വന്നപ്പോൾ പ്ലാറ്റ്ഫോമിലെ കോൺക്രീറ്റ് ബെഞ്ചിലിരുന്നു. അപ്പോഴേയ്ക്കും അമ്മയുടെ കോളുംവന്നു.



ഹലോ.. ഡാ.. എത്തിയോ?

എത്തി.. റെയിൽവേ സ്റ്റേഷനിൽ ഇരിയ്ക്കുവാ..

ആണോ? എന്നാ അവിടെത്തന്നെ ഇരിയ്ക്ക്.. ധ്വനിയിപ്പോൾ വരും.. ഞാൻ വിളിച്ചായ്രുന്നു..

ആ.. ശെരി..

ഞാൻ കോള് കട്ടാക്കി.

ആലോചിച്ചപ്പോൾ ഈ പറഞ്ഞ ധ്വനിചേച്ചിയെയൊക്കെ കണ്ടിട്ട് വർഷം നാലഞ്ചായി. അന്ന് ചേച്ചിയുടെ കല്യാണംകൂടിയതിൽ പിന്നെ നേരിട്ടൊന്നു കണ്ടിട്ടുകൂടിയില്ല. ഇപ്പൊ അവര് ഡിവോഴ്സായിട്ടുതന്നെ വർഷം മൂന്നുകഴിഞ്ഞു. ഒന്നു കാണുകയോ വിളിയ്ക്കുകയോ മിണ്ടുകയോപോലും ചെയ്യാത്ത ഇവരെയൊക്കെ ഞാനെങ്ങനെ കണ്ടുപിടിയ്ക്കാനാണ്?

അതും ചിന്തിച്ചിരിയ്ക്കുമ്പോഴാണ് ഒരു കൈ എന്റെ തോളിൽ വന്നുപതിച്ചത്. പെട്ടെന്നുള്ളയാ പ്രവർത്തിയിൽ ഒന്നു ഞെട്ടി, ചാടിയെഴുന്നേറ്റു നോക്കുമ്പോൾ ഒരു പുഞ്ചിരിയോടെ നിൽക്കുകയാണ് ധ്വനിചേച്ചി.

കണ്ടുപിടിയ്ക്കാനായി മെനക്കെടേണ്ടി വരുമെന്നു കരുതിയെങ്കിലും അന്ന് കല്യാണത്തിനു കണ്ടപ്പോൾ എങ്ങനെയുണ്ടായിരുന്നോ അതിൽനിന്നും ഒരുവ്യത്യാസവും ആ മുഖത്തിനേറ്റിട്ടുണ്ടായില്ല. അതുകൊണ്ടു തന്നെ ഒറ്റനോട്ടത്തിൽ ഞാനാളെ തിരിച്ചറിയുകയും ചെയ്തു.

പീച്ച് കളറിലുള്ള ചുരിദാർടോപ്പും വെള്ള ലെഗ്ഗിൻസുമണിഞ്ഞ് കയ്യിലൊരു ഫോണുമായിനിന്ന ചേച്ചിയെ നോക്കി ഞാനൊന്നുചിരിച്ചു.



വന്നിട്ട് ഒത്തിരിനേരമായോ?

നുണക്കുഴികളിൽ വിടർന്ന ചിരിയുടെ അകമ്പടിയോടു കൂടിയ ചോദ്യത്തിന് ഇല്ലായെന്ന അർത്ഥത്തിൽ ഞാൻ ചുമൽകൂച്ചി.


ഓഹോ! അപ്പൊ ഞാൻവന്നത് നേരത്തേ ആയിപ്പോയോ?

ചുണ്ടുകൾക്കിടയിൽ ഗൂഡസ്മിതമൊതുക്കിയ ചോദ്യത്തിൽ ചേച്ചിയുടെ ഉണ്ടക്കണ്ണുകൾ കുസൃതിപരത്തി.

അതിനും ഞാനൊന്നു ചിരിച്ചതേയുള്ളൂ. ചെറുപ്പത്തിലേ എപ്പോഴൊക്കെയോ കണ്ട ഓർമ്മയ്ക്കപ്പുറത്തേയ്ക്ക് ഞാനും ചേച്ചിയുംതമ്മിൽ അത്രവലിയ അടുപ്പമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ധ്വനിചേച്ചിയുടെ അനിയത്തി ധന്യചേച്ചിയോട് ഞാൻ നല്ല കൂട്ടുമായിരുന്നു. പുള്ളിക്കാരിയാണെങ്കിൽ ഇപ്പോൾ കാനഡയിൽ സെറ്റിൽഡും.



എന്നാ നമുക്ക് പോയാലോ?

സ്മൂത്തേൺചെയ്ത മുടിയുടെ ഒരു വകുപ്പെടുത്ത് ഇടതു ചുമലിലേയ്ക്കിട്ടുകൊണ്ട് ചേച്ചിചോദിച്ചു. അതിനുമൊന്നു തലകുലുക്കിയശേഷം ചേച്ചി നടന്നതിനു പിന്നാലേയായി ബാഗ്പാക്കും തോളിലിട്ട് ട്രോളീബാഗും ഉരുട്ടി ഞാനുംനടന്നു.

അന്നു കണ്ടതിൽനിന്ന് മുഖത്തിനുമാത്രമേ മാറ്റമില്ലാതുള്ളൂ..

ചുരിദാർടോപ്പിനും ലെഗ്ഗിൻസിനുമുള്ളിൽ താളത്തിനൊപ്പം കയറിയിറങ്ങുന്ന ചന്തികുടങ്ങളെ നോക്കി ഞാൻ നെടുവീർപ്പിട്ടു.

ഈ മൊതലിനെയൊക്കെ കളഞ്ഞിട്ടുപോയ അവനൊക്കെ എന്നാ കിഴങ്ങനായിരിക്കും?

പിന്നാലേനടന്ന് അടിമുടി സ്‌കാൻ ചെയ്യുന്നതിനിടയിൽ ഞാനാലോചിച്ചു.

മുട്ടിനു കുറച്ചു താഴെവരെ ടോപ്പിന് ഇറക്കമുണ്ടെങ്കിലും അതിന്റെ സ്ലിറ്റ് അരയിൽനിന്നേ തുടങ്ങിയിരുന്നു. അതിനാൽ ഇടയ്ക്കു വീഴുന്ന കാറ്റിന്റെ തെന്നലിനൊപ്പം ടോപ്പ് തത്തിക്കളിയ്ക്കാനും പെയിന്റടിച്ചതുപോലെ മുറുകിക്കിടന്ന വെള്ള ലെഗ്ഗിൻസിൽ പൊതിഞ്ഞ വമ്പൻതുടകളെ കാണുമ്പോൾ വീണ്ടും സംശയങ്ങൾ നിറയുന്നു..

ഇത്രയും മുറുകിയ ലെഗ്ഗിൻസ് ആ കനത്ത തുടകളിലൂടെ ഇവരെങ്ങനെയാവും വലിച്ചു കയറ്റിയിട്ടുണ്ടാവുക?



ഡാ.. ബാഗ് പിടിയ്ക്കണോ?

തോളത്തു തൂക്കിയതിനു പുറമേ കയ്യിലുണ്ടായിരുന്ന ട്രോളീബാഗ് ശ്രെദ്ധിച്ച ചേച്ചി, അതു മേടിയ്ക്കാനായി തിരികെവന്നുകൊണ്ടു ചോദിച്ചപ്പോൾ അത്രനേരവും ആ പർവ്വതക്കുണ്ടികളെയും വെണ്ണത്തുടകളെയും നോക്കിനടന്ന ഞാൻ പെട്ടെന്നൊന്നു പരുങ്ങി.

എന്നാൽ ഭയപ്പെട്ടതൊന്നും സംഭവിച്ചില്ല. അതൊന്നും ശ്രദ്ധിക്കാതെയാണ് ചേച്ചി തിരിഞ്ഞുവന്നത്. അടുത്തേയ്ക്കു വന്നതും വെയ്റ്റുകാരണം താഴ്ത്തിപ്പിടിച്ചിരുന്ന ആ ബാഗുവാങ്ങാനായി അവരു ചെറുതായൊന്നു കുനിഞ്ഞു. അതോടെ ഇറുകിക്കിടന്ന ടോപ്പിനുള്ളിൽനിന്നും പുറത്തുചാടാനായി വെല്ലുവിളിയുയർത്തുന്ന വെന്മുലകളിൽ എന്റെ കണ്ണുകൾ സ്ഥാനംപിടിച്ചു.

എന്തൊരു മുഴുപ്പാണ്?

യാത്രചെയ്തു ക്ഷീണിച്ചെങ്കിൽ ആദ്യമേ ബാഗു തന്നാൽ പോരായ്രുന്നോ?

ബാഗ് കയ്യിലെടുത്തുകൊണ്ട് ചോദിയ്ക്കുമ്പോൾ കവിളിലെ നുണക്കുഴി ഒന്നുകൂടി തെളിഞ്ഞിരുന്നു. നിരയൊത്ത പല്ലുകാട്ടി എന്നെനോക്കി ചിരിച്ചതും ഞാനൊരു അവിഞ്ഞചിരി തിരിച്ചും തൊടുത്തു.



നാട്ടില് നല്ല അലമ്പായ്രുന്നല്ലേ?

കൂടെ നടന്നുകൊണ്ട് ചോദിച്ചപ്പോൾ എന്തു പറയണമെന്നറിയാത്ത ഒരങ്കലാപ്പായ്രുന്നൂ മനസ്സിൽ.

എത്രയൊക്കെ അലമ്പാണെന്ന് പറഞ്ഞാലും മുഖത്തുനോക്കി ഇങ്ങനെ ചോദിയ്ക്കുമ്പോൾ എന്തുപറയാനാണ്?

മിക്കവാറും അമ്മ തന്നെയാവും വിവരങ്ങളൊക്കെ എത്തിച്ചു കൊടുത്തിട്ടുണ്ടാവുകയെന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും ഞാൻ ഉള്ളിൽ നുരഞ്ഞ ദേഷ്യത്തെ ശ്രെമപ്പെട്ടടക്കി.

അപ്പോഴും മഷിയൊഴിഞ്ഞ വിടർന്ന കണ്ണുകളിൽ തിളക്കവും കുസൃതിയും കലർത്തി അവൾ നിന്നതേയുള്ളൂ. പക്ഷേ കണ്ണെഴുതിയിട്ടില്ലെങ്കിലും അവയ്ക്ക് പറഞ്ഞറിയിയ്ക്കുന്നതിലും മേലെ വല്ലാത്തൊരു ചന്തമുണ്ടായിരുന്നു.

എടുത്തറിയിയ്ക്കാനാകാത്ത ഒരു ഭംഗി!

ആളുകളെ വകഞ്ഞുമാറ്റി പുറത്തേയ്ക്കു നടക്കുമ്പോഴും പലതവണയാ നോട്ടമെന്നിലേയ്ക്ക് പാളി വീണിരുന്നു. പാറിപ്പറക്കുന്ന ഇടതൂർന്ന മുടിയിഴകളെ വലംകൈകൊണ്ട് മാടിയൊതുക്കുന്നതിനിടയിൽ എന്നെനോക്കി സൂക്ഷിച്ചുവരാൻ കണ്ണ് കാണിക്കുമ്പോൾ ആ ചുവപ്പ്പടർന്ന കുഞ്ഞു ചുണ്ടുകളിലേയ്ക്കും ഇടയിലെപ്പഴോ അതിനു തൊട്ടു താഴെയായികണ്ട പനിനീർദളങ്ങളുടെ മുഴുവൻ സൗന്ദര്യവും ആവാഹിച്ചുകൊണ്ട് ആധിപത്യമുറപ്പിച്ച കുഞ്ഞു മറുകിലേയ്ക്കും എന്റെനോട്ടം തെറ്റിവീണു.

റെയിൽവേസ്റ്റേഷന്റെ ഗേറ്റിനടുത്തെത്തിയതും പുറത്തു നിർത്തിയിട്ടിരുന്ന കറുത്ത ആക്ടിവയിൽ കയറി, പിന്നിലേയ്ക്കു കണ്ണ്കാണിച്ചു. ഹെൽമെറ്റ്‌ ധരിച്ചശേഷം ചേച്ചി വണ്ടി സ്റ്റാർട്ട് ചെയ്തു. കുറച്ചു പിന്നിലേയ്ക്കായി ഇരുന്ന ചേച്ചിയുടെ പിറകിൽ ഞാൻ കയറിയിരുന്നതും ആ ചെറിയസീറ്റിൽ ഞാനവളോട് തൊട്ടിയുരുമ്മാൻ തുടങ്ങി. പക്ഷെ അരുതെന്ന് കുറെയേറെ വിലക്കിയിട്ടും എന്റെനോട്ടം വണ്ടിയുടെ കണ്ണാടിയെ ഭേദിച്ചുകൊണ്ട് ആ വട്ടമുഖത്ത് അരിച്ചിറങ്ങുന്നുണ്ടായിരുന്നു.

മെയിൻ റോഡിൽനിന്നും വലത്തേയ്ക്കുള്ള പോക്കറ്റ് റോഡിലേയ്ക്കു തിരിഞ്ഞപ്പോൾ വണ്ടിയുടെ വേഗവും കുറഞ്ഞു.

നെൽവയലുകൾ അറ്റംകെട്ടിയ റോഡിലൂടെ.. തേങ്ങോലകളുടെ സീൽക്കാരത്തിൻറെ താളവുംപേറി വണ്ടി മുന്നോട്ടുനീങ്ങുമ്പോൾ ഞാൻ കണ്ണും കാതും കൂർപ്പിച്ചിരുന്നു. വഴിയേ കടന്നു പോകുന്നവരോടൊക്കെ തലയാട്ടി ചിരിയ്ക്കുന്ന ചേച്ചിയെ ഞാൻ ചുമ്മാതൊന്നു നോക്കി… ആ നുണക്കുഴികൾ പിന്നെയും തെളിയുന്നു. അവയ്ക്ക് വല്ലാത്തൊരു ഭംഗി തോന്നിച്ചു.

പെട്ടെന്നാണ് റോഡിൽകണ്ട ഒരു വലിയ കുഴിയുടെ മുന്നിൽ വണ്ടി സഡൻ ബ്രേക്കിട്ടു നിന്നത്. അതിൽ ബാലൻസ് തെറ്റിയ ഞാൻ മുന്നോട്ടാഞ്ഞ് അരക്കെട്ട് ചേച്ചിയുടെ പുറത്തേയ്ക്കമർത്തി. ഒപ്പം എന്റെ കൈ അവരുടെ ടോപ്പിനു മുകളിലൂടെ കളിമണ്ണ് നനച്ചതുപോലുള്ള വയറിൽ പിടുത്തമിടുകയും ചെയ്തു. വയറിന്റെ മാദകത്വത്തിൽ കൈ പൂണ്ട് അകത്തുകയറിയോ എന്നുപോലും സംശയിയ്ക്കാതിരുന്നില്ല. അത്രയ്ക്കു സോഫ്റ്റ്‌!

ഞാൻ പുറത്തിടിയ്ക്കുക കൂടി ചെയ്തതും ബാലൻസ് കിട്ടാനായി ചേച്ചി കാലുകൾ റോഡിൽകുത്തി. അതോടെ എന്റെ അരക്കെട്ട് കൊഴുത്തുവിരിഞ്ഞ ആ നെയ്ക്കുണ്ടിയിൽ അമർന്നു. അതിന്റെ പതുപതുപ്പ് അറിഞ്ഞതും ഷഡ്ഢിയ്ക്കുള്ളിൽ കുട്ടനൊന്നു മുറുകി. അതു മനസ്സിലായതും ഞാൻ പെട്ടെന്ന് പിന്നിലേയ്ക്കു വലിഞ്ഞു.



മനുഷ്യനെ കൊല്ലാൻവേണ്ടി ഓരോ റോഡുണ്ടാക്കി ഇട്ടേക്കുന്നു.. ശെരിയാക്കണമെന്നു പറഞ്ഞാൽ കേൾക്കോ? അതുമില്ല..

സ്വയം പിറുപിറുത്തുകൊണ്ട് ചേച്ചി കയറിയിരുന്നു. എന്നിട്ട് ആക്സിലറേറ്റർ കൊടുത്ത് വണ്ടി ഒറ്റ എടുപ്പായിരുന്നു. ഇത്തവണയും ബാലൻസ് തെറ്റിയെങ്കിലും അവരുടെ പുറത്തുചെന്ന് മുട്ടാതെ ഞാനാ ചുമലിൽപിടിച്ചു ബാലൻസ് വീണ്ടെടുത്തു. അപ്പോഴാണ് പീച്ച് നിറത്തിലുള്ള ടോപ്പിന് പിന്നിലൂടെ ഞാനവരുടെ പുറംഭാഗമൊന്നു നോക്കുന്നത്..

മുറുകിക്കിടക്കുന്ന ലൈറ്റ് ടോപ്പിനുള്ളിൽ വലിഞ്ഞു മുറുകിയ ചുവന്നബ്രായും വിരിഞ്ഞു പരന്ന അരക്കെട്ടിന്റെ അളവഴകുകളും, അവിടെ മുറുകിക്കിടക്കുന്ന വെളുത്ത ലെഗ്ഗിൻസിന്റെ ഇലാസ്റ്റിക്കുമെല്ലാം എന്റെ കണ്ണുകളിൽ തെളിഞ്ഞു.
അമർത്തിയൊന്നു പിടിച്ചു ഞെരിയ്ക്കാൻ കൈ കൊതിച്ചെങ്കിലും മനസ്സു കൈവിട്ടു പോകാതിരിയ്ക്കാൻ ഞാൻ നന്നായി പണിപ്പെട്ടിരുന്നു.

എന്നാലപ്പോഴാണ് വെള്ള ലെഗ്ഗിൻസിനു മുകളിൽ ടോപ്പിനകത്തായി ഒരു നീലനിറം എന്റെ ശ്രെദ്ധയിൽ പെടുന്നത്.

ഇതിനി ധ്വനിചേച്ചി ഇട്ടിരിയ്ക്കുന്ന ഷഡ്ഢിയാവുമോ?

ചിന്തിച്ചുകൊണ്ട് സൂക്ഷ്മമായി നോക്കുമ്പോളാണ് ബാലൻസ് കിട്ടാനായി ചേച്ചി ചന്തിയുയർത്തി കുറച്ചു പിന്നിലേയ്ക്ക് ഇരുന്നത്. എന്നാൽ മാംസക്കൂമ്പാരം പോലുള്ള നിറഞ്ഞ ചന്തികൾ വന്നു പതിഞ്ഞതോ ഷഡ്ഢിയെ പൊട്ടിയ്ക്കാനായി കാത്തുനിന്ന എന്റെ കുണ്ണയ്ക്കു മുകളിലും. കുണ്ടികളുടെ നടുവിൽ അമർന്നു പോകാതെ ഞാൻ കുട്ടനെ പിന്നിലേയ്ക്ക് ഒഴിച്ചതുകൊണ്ട് ചേച്ചിയറിഞ്ഞില്ല.

അതുകൊണ്ട് ഇനി റിസ്ക്കെടുക്കുന്നത് ശെരിയല്ലെന്നു തോന്നിയിട്ട് ഞാൻ ശ്രെദ്ധമാറ്റാനായി പരിശ്രമം തുടങ്ങി.

എന്നാൽ മുഖത്തേയ്ക്കു വന്നടിയ്ക്കുന്ന മുടിയിഴകളുടെ സുഗന്ധത്തെപ്പോലും ഞാനാസ്വദിക്കാൻ തുടങ്ങുന്നുവെന്നു മനസ്സിലായതും സ്വയം കൈവിട്ടുപോകാതിരിയ്ക്കാൻ ഞാൻ മറ്റു കാഴ്ചകളിലേക്കു കൺനീട്ടി.

ഒടുവിൽ റോഡിന്റെ വലതുവശത്തുള്ള വയൽ വരമ്പിലേയ്ക്കിറങ്ങി അതിലൂടെ വണ്ടി നീങ്ങാൻ തുടങ്ങിയതും ഇതുവരെയില്ലാത്തവിധം അത്ഭുതത്തോടെ ഞാനാ കാഴ്ചകളിൽ മതിമറന്നു. ഇടയ്ക്കെപ്പഴോ കൊറ്റികൾ കൂട്ടത്തോടെ പാറുന്ന വയൽക്കരയറ്റത്ത് പഴയ തറവാടുവീടിന്റെ മുന്നിലായി ചേച്ചി വണ്ടി കൊണ്ടുവന്നു നിർത്തി.

കല്ല്കെട്ടി പടവുകൾതീർത്ത വീടിന്റെ ഏറ്റവുംതാഴെയായി വണ്ടിനിർത്തി ഇറങ്ങിക്കോളാൻ പറഞ്ഞിട്ടും എന്റെകണ്ണുകൾ ആ വലിയ ഇരുനിലവീടിനെ വലയംചെയ്ത് മതിയായിരുന്നില്ല.



ആദീ.. നീയെന്താ അവിടത്തന്നെ നിൽക്കുന്നെ? കേറി പോരിങ്ങോട്ട്..

സ്റ്റെപ്പിനടുത്തു വന്ന് വല്യമ്മകൂടെ വിളിച്ചതും അതുവരെ എവിടെയോ അലഞ്ഞ എന്റെ ചിന്തകളെ കൂട്ടിലാക്കി ഞാൻ വണ്ടിയിൽ നിന്നുമിറങ്ങി. വല്യമ്മയോട് വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് പടവുകൾ എണ്ണിക്കയറുമ്പോൾ എന്റെ ബാഗുമായി മുന്നിൽക്കയറിപ്പോയ ചേച്ചിയുടെ അടുത്തേയ്ക്ക് മൂന്നുനാലു വയസ് തോന്നിയ്ക്കുന്ന ഒരു കുഞ്ഞിപ്പെണ്ണ് ഓടിവന്നു തൂങ്ങി. അവളെയെടുക്കാനായി ചെറുതായൊന്നു കുനിഞ്ഞപ്പോൾ പിന്നോട്ടുന്തിയ കൊഴുത്ത മാംസക്കുപ്പയിലേയ്ക്ക് നോട്ടം വഴിമാറുമ്പോഴേയ്ക്കും



ഇതാണ് അവളുടെ മോള്! നീ കണ്ടിട്ടില്ലല്ലോ..

പരിഹാസത്തിനൊപ്പം ഒരു കുത്തൽകൂടി ഉണ്ടായിരുന്നൂ വല്യമ്മയുടെ ആ വാക്കുകളിൽ. ഞാനതിനു നോട്ടം മാറ്റിയൊന്നു ചിരിയ്ക്കുകമാത്രം ചെയ്തു.

പതിനാല് പടവുകൾ! എണ്ണിതിട്ടപ്പെടുത്തി വീടിനു മുന്നിലെത്തുമ്പോൾ വലിയ ഉമ്മറത്തെ ചാരുപടിയിൽ വല്യച്ഛൻ ഇരിപ്പുണ്ടായിരുന്നു.

മുറ്റത്തെ തുളസിത്തറയോട് ചേർന്ന് കുഞ്ഞു കുഞ്ഞു പൂച്ചെടികളും.. തൊട്ട് എതിർവശത്തായി വല്യ നന്ദ്യാർവട്ടത്തിന്റെ മരവും ചാമ്പയുമൊക്കെ തണൽ വിടർത്തി നിൽക്കുന്നുണ്ട്. പൂക്കൾ കൊഴിഞ്ഞുവീണ് അവിടമാകെ നിറഞ്ഞിട്ടുണ്ടെങ്കിലും അതിനും എന്തോ ഒരു മനോഹാരിത എനിയ്ക്കനുഭവപ്പെട്ടു. എവിടെതുടങ്ങി എവിടെ അവസാനം കണ്ടെത്തണമെന്ന് അറിയാത്തവിധം അവിടമാകെ ഞാൻ കാണാത്തത് പലതും സർവ്വാധിപത്യം സ്ഥാപിച്ചിരുന്നു. ഒരു ദിവസം നോക്കിയാൽ തീരാവിധം ചുറ്റോടുചുറ്റും പലവിധ മരങ്ങൾ.



ഇങ്ങ് കേറി വാടാ.. എന്തേ അവിടത്തന്നെ നിന്നു കളഞ്ഞേ?

എന്നെ കണ്ടപാടേ ഉടുത്തിരുന്ന മുണ്ട് ഒതുക്കി തോളിലെ തോർത്തുമുണ്ട് ഒന്നുകൂടെ വിടർത്തി ചുമലിലിട്ട് അടുത്തേയ്ക്കു വന്നുകൊണ്ട് വല്യച്ഛൻചോദിച്ചതും ഞാൻ ചിരിയോടെ അടുത്തുചെന്നു.



യാത്രയൊക്കെ സുഖായിരുന്നോ മോനെ?

കൈയ്ക്കു പിടിച്ച് വല്യച്ഛൻ ചോദിച്ചതിന് ഞാൻ ചിരിച്ചുകൊണ്ട് തലകുലുക്കി.

അങ്ങനെ വിശേഷങ്ങൾ പറഞ്ഞു നിൽക്കുന്നതിനിടയിൽ ചേച്ചിയുടെ കയ്യിൽതൂങ്ങിനിന്ന കുഞ്ഞിപ്പെണ്ണ് എന്നെ കൗതുകത്തോടെ നോക്കുന്നുമുണ്ട്.



അമ്മ പറഞ്ഞായിരുന്നു കാര്യങ്ങളൊക്കെ.. അതു പ്രകാരമാ ഇവൾ അഡ്മിഷൻ ഒക്കെ ശരിയാക്കിയത്.. ഇതെന്തുപറ്റി ഇങ്ങോട്ടേയ്ക്കു പോരാൻ തോന്നാൻ? ഇപ്പഴാണോ ഞങ്ങളെയൊക്കെ ഓർമവന്നത്?

ചേച്ചിയെചൂണ്ടി പറഞ്ഞു തുടങ്ങിയത് എന്നിലേയ്ക്കു വന്നു തീർന്നപ്പോൾ ഞാനൊരു ചമ്മിയ ചിരിചിരിച്ചു. അപ്പഴേയ്ക്കും വന്നു മറുപുറത്തുനിന്ന് അടുത്ത ആണി..



അവിടെ മൊത്തം അലമ്പായിരുന്നമ്മേ ആശാൻ.. അതുകൊണ്ട് അവരെല്ലാംകൂടി നാടുകടത്തിയതാ പൊന്നോമനയെ..

കുഞ്ഞിനെ തുടകളിൽ ചേർത്തുപിടിച്ച് ചേച്ചി എനിയ്ക്കിട്ട് കൊട്ടി. അപ്പോഴുള്ള അവളുടെ ചിരിയുടെ ഭംഗിയിൽ കളിയാക്കിയതാണെന്നു പോലും ഞാൻ മറന്നുപോയിരുന്നു.



ഓ! അതൊന്നും അത്രവലിയ കാര്യമല്ല.. ആൺപിള്ളേരായാ കുറച്ചു കുരുത്തക്കേടൊക്കെ കാണും.. അതിനിങ്ങനെ വന്ന കാലിൽ നിർത്തി കളിയാക്കാനൊന്നുമില്ല..

നീപോയി കുളിച്ചുവാ മോനെ, യാത്ര കഴിഞ്ഞു വന്നെയല്ലേ..

ചേച്ചിയുടെ കളിയാക്കലിന് വല്യമ്മ എന്റെപക്ഷം പിടിച്ചപ്പോൾ എനിയ്ക്കത് ശരിയ്ക്കും ബോധിച്ചു. ഒരാളെങ്കിലും ഉണ്ടല്ലോയെന്ന തോന്നലിനൊപ്പം അവളുടെ കൊമ്പൊടിഞ്ഞതിന്റ സന്തോഷവും. കൊറേ നേരമായി നിഗളിപ്പ് തുടങ്ങിയിട്ട്.



കുളിമുറിതന്നെ വേണമെന്ന് നിർബന്ധമില്ലേൽ താഴെ കടവുണ്ട്.. ഒന്ന് മുങ്ങി തോർത്തിട്ടിങ്ങ് പോര്.. അതാ നല്ലത്..

വല്യച്ഛൻ അഭിപ്രായപ്പെട്ടു. അതിനും ഞാനൊന്നു ചിരിച്ചു. ആ ചിരി ഉത്തരമായിക്കണ്ട വല്യമ്മ പറഞ്ഞതുകേട്ട് എനിക്കുള്ള സോപ്പും തോർത്തുമെടുക്കാൻ അകത്തേക്കു നടക്കുന്ന ചേച്ചിയിലായിരുന്നു എന്റെ നോട്ടമപ്പോഴും അറിയാതെ നീണ്ടുചെന്നത്.

എന്നാൽ ഇനിയെന്തൊക്കെയാണ് സംഭവിയ്ക്കാൻ പോകുന്നതെന്ന് അറിയാതെയുള്ള എന്റെനോട്ടം ശ്രെദ്ധിയ്ക്കാതെ ധ്വനിചേച്ചി കുഞ്ഞിനേയുംകൊണ്ട് ഉമ്മറത്തേയ്ക്കു കയറി.

തുടരാമോ?