അഞ്ചന ചേച്ചി – 2


“ഏതു ഡ്രസ് ഇട്ടാലും ചേച്ചിക്ക് ചേരും. എന്ത്‌ ഇട്ടാലും ചേച്ചി എന്റെ സുന്ദരിയ, ആദ്യമായി ഫോണിലൂടെ കണ്ടത് തൊട്ടേ ചേച്ചിയെ സ്വന്തമാക്കാൻ എനിക്ക് ആഗ്രഹം തോന്നിയിരുന്നു. അഞ്ചന ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. അഞ്ചന ചേച്ചിയെ എന്റെ ഹൃദയത്തിൽ ചേര്‍ത്ത് നമ്മുടെ ഹൃദയത്തെ ഒറ്റ ഹൃദയമായി മാറ്റിക്കോട്ടേ?” ഒരു പൊട്ട കവിത പോലെ ഞാൻ ചൊല്ലി.



എന്നിട്ടാണ് എന്റെ വായില്‍ നിന്ന് വീണത് എന്താണെന്ന് ഞാൻ ചിന്തിച്ചത്. ഞാൻ പോലും ഞെട്ടി. ചേച്ചി എന്നെ വെറുക്കുമെന്ന ചിന്തയാണ് എന്നെ കൂടുതൽ ഭയപ്പെടുത്തിയത്. ഭീതിയോടെ ഞാൻ ചേച്ചിയെ നോക്കി.



അഞ്ചന ചേച്ചി പകച്ചു നില്‍ക്കുകയായിരുന്നു. കൂടാതെ അഞ്ചന ചേച്ചിയുടെ മുഖം രോഷാകുലമായിരുന്നു. ചേച്ചിയുടെ കണ്ണുകള്‍ ചുവന്ന് കലങ്ങിയിരുന്നു. ആ വലിഞ്ഞു മുറുകിയ മുഖം ഇപ്പൊ വിണ്ടു കീറുമെന്ന് ഞാൻ ഭയന്നു.



എന്നെ കൊല്ലാനുള്ള ദേഷ്യം ആ കണ്ണുകളില്‍ ഞാൻ കണ്ടു. എന്നെ ദഹിപ്പിക്കുന്ന പോലെ അഞ്ചന ചേച്ചി പുരികംകോട്ടി തുറിച്ചുനോക്കി.

പക്ഷേ ആ നോട്ടത്തില്‍ ഞാൻ കത്തിയെരിഞ്ഞ് ചത്തില്ല എന്ന് കണ്ടതും ചേച്ചി വെറുപ്പോടെ തറയില്‍ നോക്കി.



അഞ്ചന ചേച്ചി ആ ഹാളാകെ ഇളക്കി മറിച്ചുകൊണ്ട് കലിയിൽ നടന്നു. അതിനിടയ്ക്ക് പലവട്ടം എന്നെ വഴക്ക് പറയാനോ മറ്റോ ചേച്ചി എന്നെ നോക്കി വായ് തുറന്നെങ്കിലും, ഉള്ളില്‍ നിറഞ്ഞു നിന്ന ദേഷ്യം കാരണം വാക്കുകൾ പുറത്തേക്ക്‌ വന്നില്ല.



ഞാൻ തലയും താഴ്ത്തി ഒരു മൂലയില്‍ നിന്നു. ദേഷ്യം നിയന്ത്രിക്കാൻ ചേച്ചി ഒരുപാട്‌ പ്രയത്നിച്ചു. അവസാനം അര മണിക്കൂര്‍ കഴിഞ്ഞ് ചേച്ചിയുടെ വിരണ്ടുള്ള നടത്താം നിന്നു.



“കഴിക്കാൻ നമുക്ക് പോകാം? ” അവസാനം അവൾ ദേഷ്യത്തില്‍ എന്റെ മുഖത്ത് നോക്കാതെ ചോദിച്ചു.



സത്യത്തിൽ ഇങ്ങനെ ഒരു ചോദ്യമല്ല ഞാൻ പ്രതീക്ഷിച്ചത്. കുറഞ്ഞത്, വാക്കുകള്‍ കൊണ്ട്‌ എന്നെ പൊരിക്കും എന്നാണ് ഞാൻ കരുതിയത്.



എന്നെ വഴക്ക് പറയാത്തതിൽ ആശ്വാസം തോന്നിയെങ്കിലും, എന്നോടുള്ള ദേഷ്യവും വെറുപ്പും ചേച്ചിയുടെ കണ്ണുകളില്‍ നിറഞ്ഞു നിന്നത് എന്നെ വിഷമിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു.



“സോറി ചേച്ചി.” വിക്കി വിക്കി ഞാൻ ക്ഷമാപണം നടത്തിയെങ്കിലും അവൾ പ്രതികരിച്ചില്ല.



അവളെ കണ്ടുമുട്ടിയ ആദ്യ ദിവസം തന്നെ ഞാൻ എല്ലാം കുളമാക്കി. മറിയ പറഞ്ഞത് എത്ര ശരിയാണ്, എനിക്ക് വട്ടു തന്നെ.



“നി വരുന്നില്ലെങ്കില്‍ വരേണ്ട, എവിടെയെങ്കിലും അലഞ്ഞ് നടന്ന് ഹോട്ടൽ തിരക്കി പിടിച്ച് ഞാൻ കഴിച്ചോളാം.” ദേഷ്യത്തില്‍ പറഞ്ഞിട്ട് അവൾ നടന്നു.



“സോറി ചേച്ചി, ഞാൻ വരാം.” വെപ്രാളത്തിൽ പറഞ്ഞിട്ട് ഞാനും നടന്നു.



ഞങ്ങളുടെ ബിൽഡിംഗിൽ നിന്നും നടക്കേണ്ട ദൂരത്തില്‍ മലബാര്‍ ഹോട്ടൽ ഉണ്ട്. അവിടെ ഫുഡിന് നല്ല ടേസ്റ്റാണ്. 11 മണി മുതൽ ഉച്ച ഭക്ഷണം ലഭ്യമാണ്. അവിടെ ഉള്ളവരെ എനിക്ക് നല്ല പരിചയവും ഉണ്ട്. അഞ്ചന ചേച്ചിയേയും കൂട്ടി ഞാൻ അങ്ങോട്ട് പോയി.



“ഹാ, ഇതാരാ? എന്നാലും വിക്രം കാലത്ത്‌ കണ്ടപ്പോള്‍ പോലും നിന്റെ ഭാര്യ നാട്ടില്‍ നിന്ന് വന്നെന്ന കാര്യം ഞങ്ങളോട് പറയാത്തത് മോശമായി പോയി.” കട മുതലാളിയുടെ മകന്‍ മുസ്തഫ കാക്ക എന്നെ കുറ്റപ്പെടുത്തി.



“അതിന്‌ അവന്റ നിക്കാഹ് കഴിഞ്ഞ കാര്യം പോലും അവന്‍ ഞമ്മളോട് പറഞ്ഞില്ല, പിന്നല്ലേ ഓൻറ്റ ബീവി ഇവട വന്ന കാര്യം പറേണത്” കട മുതലാളി ബഷീര്‍ മാമ എന്നെ നോക്കി കുത്ത് വാക്കുകൾ എറിഞ്ഞു.



അവരുടെ കുറ്റം പറച്ചില്‍ കേട്ട് ഞാൻ അന്തംവിട്ട് നിന്നു. ഇടക്കണിൽ ഞാൻ അഞ്ചന ചേച്ചിയെ നോക്കി, ചേച്ചി മിഴിച്ച് നില്‍ക്കുകയാണ്.



അച്ഛനും മകനും ഒരുമിച്ച് നടത്തുന്ന ഹോട്ടൽ ആണത്. ഇവിടെ എല്ലാവരും ബഷീര്‍ മാമ എന്നാണ് ഹോട്ടൽ മുതലാളിയെ വിളിക്കാറ്. ഹോട്ടലിൽ കുറെ ജോലിക്കാരും ഉണ്ട്.



“മുസ്തഫ കാക്ക.. ബഷീര്‍ മാമ, നേരത്തെ ഒരു പുലിവാല് പിടിച്ച് ഞാൻ നില്‍ക്കുവ, ഇനി നിങ്ങളായിട്ട് എരികേറ്റി വഷളാക്കരുത്” ഞാൻ ദയനീയമായി അഭ്യര്‍ത്ഥിച്ചു.



എന്റെ ദയനീയമായ അഭ്യര്‍ത്ഥന വെറും കോമഡിയായി അഞ്ചന ചേച്ചിക്ക് തോന്നിക്കാണണം. കാരണം, അവള്‍ വായ് പൊത്തി ചിരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു.



എനിക്ക് മുഴുഭ്രാന്ത് ആണെന്ന പോലെ ഹോട്ടൽ ഉടമകള്‍ രണ്ടും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി.



“ഇത് പ്രഷോബ് ചേട്ടന്‍റെ ഭാര്യ അഞ്ചന ചേച്ചിയാണ്.” അവര്‍ക്ക് ഞാൻ ചേച്ചിയെ പരിചയപ്പെടുത്തി.



“ചേച്ചി, അത് ബഷീര്‍ മാമ, അത് മുസ്തഫ കാക്ക.. മാമയുടെ മകന്‍. പിന്നേ ഇവരുടെ സ്വന്തം ഹോട്ടൽ ആണിത്.”



ചേച്ചി എന്നെ മൈൻഡ് വച്ചില്ലെങ്കിലും അവരോട് ചിരിക്കുകയും സംസാരിക്കുകയും ചെയ്തു. അവര്‍ക്ക് ചേച്ചിയെ പെട്ടന്ന് ഇഷ്ടമായെന്ന് ഞാൻ മനസ്സിലാക്കി.



പൊതു സ്ഥലത്ത്‌ വച്ച് ചേച്ചി എന്നെ അവഗണിച്ചതും എനിക്ക് വിഷമവും അപമാനവും തോന്നി. എന്തായാലും കാരണക്കാരന്‍ ഞാൻ തന്നെയാണല്ലോ.



അവസാനം അവർ തമ്മില്‍ സംസാരം കഴിഞ്ഞ് ബഷീര്‍ മാമ ജോലിക്കാരോടായി പറഞ്ഞു, “അതല്ലേ നോക്കിയത്, വിക്രം ഞമ്മട ചെക്കനല്ലേ, ഞമ്മളോട് പറഞ്ഞിട്ടേ ഓൻ നിക്കാഹ് കഴിക്കു.”



അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ചിലരൊക്കെ അതുകേട്ട് പുഞ്ചിരിച്ചു.



“എന്ന നിങ്ങൾ ഫാമിലി റൂമിൽ പോയിരിക്കീൻ, ഓടർ എടുക്കാന്‍ മുസ്തഫ വെരും.”



ഫാമിലി റൂമിൽ കൊണ്ട് പോയാല്‍ അതിന്‍റെ പേരില്‍ ചേച്ചിക്ക് എന്നോട് ദേഷ്യം കൂടുമെന്ന് ഞാൻ ഭയന്നു. അതുകൊണ്ട്‌ ചേച്ചിയെ ഞാൻ ചോദ്യ ഭാവത്തില്‍ നോക്കി. പക്ഷെ ചേച്ചി എന്നെ നോക്കുക പോലും ചെയ്തില്ല.



എനിക്കാണെങ്കിൽ ശരിക്കും സങ്കടം തോന്നി.



ബഷീര്‍ മാമാ എന്റെ അച്ഛന്‍റെ നല്ല സുഹൃത്തായിരുന്നു. മാമാ ശെരിക്കും എന്നെ ഒരു കുടുംബ അംഗമായാണ് കണ്ടിരുന്നത്.



തുടക്കം തൊട്ടെ ചേച്ചിയുടെ എന്നോടുള്ള പെരുമാറ്റത്തെ ബഷീര്‍ മാമാ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാനും ചേച്ചിയും തമ്മില്‍ എന്തോ പ്രശ്നമുണ്ടെന്ന് അയാൾക്ക് മനസ്സിലായി എന്നതിൽ സംശയമില്ല. പക്ഷേ മാമ ഒന്നും തന്നെ ചോദിച്ചില്ല.



“ഉം, ചെല്ല് ചെല്ല്.” ബഷീര്‍ മാമാ തിരക്ക് കൂട്ടി. നിവൃത്തിയില്ലാതെ ഞാൻ ഫാമിലി റൂമിലേക്ക് നടന്നു. ഭാഗ്യത്തിന്‌ അഞ്ചന ചേച്ചിയും പിന്നാലെ വന്നു.



കഴിക്കാൻ ചേച്ചി ഊണ് പറഞ്ഞു. ഞാനും ചേച്ചിയെ പോലെ ഊണ് പറഞ്ഞു.

മുസ്തഫ കാക്ക പോയശേഷം മുഖം വീർപ്പിച്ച് കൊണ്ട്‌ ചേച്ചി എന്നെ നോക്കി. “നിന്റെ മനസ്സിൽ ഇങ്ങനത്തെ ചിന്തകള്‍ ആയിരിക്കുമെന്ന് ഞാൻ കരുതിയില്ല, വിക്രം. ഇങ്ങനത്തെ ഒരു അലവലാതിയെ എന്റെ മിത്രമായി കരുതിയതിൽ ഞാൻ ലജ്ജിക്കുന്നു. നിന്റെ മുഖത്ത് നോക്കാൻ തന്നെ എനിക്ക് വെറുപ്പ് തോന്നുന്നു.”



അതുകേട്ട് എന്റെ കണ്ണില്‍ കനൽ വീണത് പോലെ നീറി. എന്റെ ഹൃദയം പൊട്ടി നുറുങ്ങി. നെഞ്ച് ആളിക്കത്തി. എന്റെ ദുഷ്ട നാവിനെ പിഴുതെടുക്കാൻ തോന്നി.



എന്തൊരു ചെറ്റയാണ് ഞാൻ, ഉള്ളില്‍ ഞാൻ കരഞ്ഞു. ഒറ്റ നിമിഷം കൊണ്ടല്ലേ എല്ലാം ഞാൻ തകർത്തത്.



എന്നെ അവൾ അലവലാതി എന്ന് പറഞ്ഞതില്‍ ദേഷ്യം തോന്നി, പക്ഷേ അങ്ങനെ പറഞ്ഞതില്‍ എന്ത് തെറ്റാണുള്ളത്, ശെരിക്കും ഞാൻ അര്‍ഹിക്കുന്ന പദം തന്നെയ. തല ഉയർത്തി ചേച്ചിയെ നോക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല.



ആ കണ്ണുകൾ വെറുപ്പോടെ എന്നില്‍ തുളച്ചു കേറുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു.



ഓരോ സെക്കന്‍ഡും ഒരു മണിക്കൂര്‍ പോലെ തോന്നി. എഴുനേറ്റ് പോകാൻ വരെ എന്റെ മനസ്സ് കെഞ്ചി. പക്ഷേ ചേച്ചി ഇവിടെ പുതിയതാണ്, അങ്ങനെ വിട്ടിട്ട് പോകാൻ കഴിയില്ല.



ഒരു വര്‍ഷം കാത്തിരുന്നത് പോലെ തോന്നിയതും മുസ്തഫ കാക്കയും മറ്റ് ജോലിക്കാരും ടേബിളില്‍ ഊണ് സെറ്റാക്കി വച്ചിട്ട് പോയി.



അവസാനം ശക്തി സംഭരിച്ച് ഞാൻ തല പൊക്കി നോക്കിയപ്പോൾ ചേച്ചി തല താഴ്ത്തിയിരുന്ന് കഴിക്കുന്നതാണ് കണ്ടത്.

ഹം.. ഇവിടെ ഒരാള്‍ക്ക് എങ്കിലും വിശപ്പുണ്ടല്ലോ, അത് മതി.



എന്റെ വിശപ്പാണെങ്കിലോ, എവിടെയോ പോയി മറഞ്ഞിരുന്നു. മുന്നില്‍ വച്ചിരുന്ന ആഹാരത്തോട് വെറുപ്പ് തോന്നി. അത് വായിൽ വച്ചാൽ ഞാൻ ഛർദ്ദിക്കുമെന്ന അവസ്ഥയായിരുന്നു, അതുകൊണ്ട്‌ എന്റെ പ്ലേറ്റിൽ നിന്ന് ഒരിറ്റ് ചോറിനെ പോലും എടുത്ത് കഴിക്കാൻ കഴിഞ്ഞില്ല.



തല ഉയർത്താതെ കഴിച്ച ശേഷം എഴുനേൽക്കാൻ തുടങ്ങിയപ്പോഴാണ് എന്റെ പ്ലേറ്റിൽ ഭക്ഷണം അതുപോലെ ഇരിക്കുന്നതിനെ ചേച്ചി കണ്ടത്.



അഞ്ചന ചേച്ചിയുടെ കണ്ണില്‍ കുറ്റബോധം നിറഞ്ഞു. എന്തോ പറയാൻ തുടങ്ങിയതും ഞാൻ വേഗം എഴുനേറ്റ് പോയി.



കൈയും കഴുകി ബില്ല്‌ പേ ചെയ്തിട്ട് അവള്‍ വരുന്നത് വരെ കാത്തിരുന്നു.



അഞ്ചന ചേച്ചി വന്നതും ഞാൻ ഹോട്ടൽ വിട്ട് പുറത്തിറങ്ങി. എന്നിട്ട് ഞങ്ങളുടെ ഫ്ലാറ്റ് നോക്കി മിണ്ടാതെ നടന്നു.



ലിഫ്റ്റിൽ കേറി ഞങ്ങളുടെ ഫ്ലോറിൽ ഇറങ്ങിയതും എന്നെ വേദനിപ്പിച്ചു കൊണ്ട്‌ ചേച്ചി അവളുടെ ഫ്ലാറ്റ് തുറന്നു അകത്ത് കേറി ഡോറടച്ചു.



എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു. അവസാനം ലിഫ്റ്റ് വഴി ഞാൻ താഴേക്ക് വന്നു. ശേഷം വണ്ടീയുമെടുത്ത് ഓഫീസ് ലക്ഷ്യമാക്കി വിട്ടു.



ഞാൻ വന്നത് കണ്ട് മറിയ ആശ്ചര്യത്തോടെ എന്റെ ഓഫീസ് റൂമിൽ കേറി വന്നു.



“സർ, മീറ്റിംഗ് നാളത്തേക്ക് മാറ്റി വയ്ക്കാൻ പറഞ്ഞിട്ട് പോയതല്ലേ? പിന്നെ —”



“ഇന്നത്തേക്ക് സ്കെജ്യൂലിന് മാറ്റമൊന്നുമില്ല, അതുകൊണ്ട്‌ ദയവായി എല്ലാം റീ അറേഞ്ച് ചെയ്യൂ.”



“ശരി സർ.” ചിന്താകുഴപ്പത്തോടെ മറിയ പോയി.



അവൾ പറഞ്ഞത് പോലെ എനിക്ക് വട്ടാണെന്ന് അവളെ ബോധിപ്പിച്ചതായി ഞാൻ സംശയിച്ചു.



സാധാരണയായി എന്റെ ഓഫീസ് അഞ്ച് മണിക്കാണ് ക്ലോസ് ചെയ്യുന്നത്. പക്ഷേ മീറ്റിംഗിൽ പുതിയ പ്രോജക്റ്റ് ബന്ധപ്പെട്ട് ഒരുപാട്‌ കാര്യങ്ങൾ ചർച്ചയിൽ വന്നപ്പോൾ ലേറ്റ് ആയി. ഒടുവില്‍ 6 മണിയോടെ എല്ലാം കഴിഞ്ഞു.



പക്ഷേ എന്റെ ഫ്ലാറ്റിലേക്ക് പോകാൻ മനസ്സ് അനുവദിച്ചില്ല, അതുകൊണ്ട്‌ എന്റെ ഓഫീസിൽ ഞാൻ പോയിരുന്നു.



എല്ലാവരും പോയ ശേഷം ഓഫീസ് ബോയാണ് സാധാരണയായി ഓഫീസ് പൂട്ടി അവസാനം പോകാറുള്ളത്. അതുപോലെ അവനാണ് രാവിലെ നേരത്തെ വന്ന് ഓഫീസ് തുറക്കുന്നതും. അതുകൊണ്ട്‌ ഓഫീസ് കീ ഒരെണ്ണം അവന്റെ കൈയിലാണ്. പിന്നെ മറ്റൊരു കീ എന്റെ പക്കലും.



അവന്‍ ആദ്യം വരുന്നതും അവസാനം പോകുന്നതും കൊണ്ട്‌, ഓഫീസിന്‍റെ തൊട്ടടുത്തുള്ള ചെറിയ ബിൽഡിംഗിൽ സ്റ്റുഡിയോ റൂം അറേഞ്ച് ചെയ്ത് കൊടുത്തിരുന്നു.



“സർ, ഞാൻ വെയിറ്റ് ചെയ്യണോ?” ഞാൻ ഇപ്പോഴും ഓഫീസിൽ തന്നെ ഉള്ളത് കൊണ്ട് ഓഫീസ് ബോയ് വന്ന് ചോദിച്ചു.



ഞാൻ ക്ലോസ് ചെയ്തോളാം എന്ന് പറഞ്ഞു.



അങ്ങനെ സ്റ്റാഫ്സ് എല്ലാവരും ഓഫീസ് വിട്ടു പോയി. അവരെ എടുക്കുന്നതും കൊണ്ടു വിടുന്നത് എല്ലാം കമ്പനി വണ്ടി തന്നെയായിരുന്നു.



അവസാനം എല്ലാവരും പോയ ശേഷം മറിയ എന്റെ ഓഫീസ് റൂമിൽ വന്നു.



ഇവള്‍ പോയില്ലേ?



“മറിയ പൊയ്കോളു.”



“പക്ഷേ സർ, സർ ഒറ്റക്ക് —”



“ഒറ്റയ്ക്ക് ഇരിക്കണം, അതുതന്നെയാണ് എനിക്ക് വേണ്ടത്. മറിയ പൊയ്ക്കോളു.” അവളെ നോക്കാതെ ഞാൻ പറഞ്ഞു.



എന്റെ മോശം മൂഡ് മനസ്സിലായതും മറിയ എന്റെ അടുത്തേക്ക് വന്നു.



“സർ, എന്നെ വീട് വരെ ഡ്രോപ്പ് ചെയ്യാമോ? എനിക്ക് വേണ്ടി വെയിറ്റ് ചെയ്യണ്ട എന്ന് ഞാൻ പറഞ്ഞിരുന്നത് കൊണ്ട്‌ വണ്ടി പോയി.”



അവളെ ടാക്സി പിടിച്ചു പോകാൻ പറയാനായി എന്റെ വായ് ഞാൻ തുറന്നു, പക്ഷേ പറഞ്ഞില്ല. അത് ശരിയാവില്ല. അവളെ ഇൻസൾറ്റ് ചെയ്ത പോലെയാകും.



പുഞ്ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട്‌ ഞാൻ എഴുന്നേറ്റു. ഓഫീസ് പൂട്ടി ഞങ്ങൾ ഇറങ്ങി. ഓഫീസിൽ നിന്നും 20 മിനിറ്റ് ഓട്ടമേയുള്ളു മറിയയുടെ വില്ലയിലേക്ക്. ആ വില്ലയിൽ 3 വീടുകൾ ഉണ്ട്. ഒന്നില്‍ മറിയ താമസിക്കുന്നു. മറ്റ് രണ്ട് വീടുകളിലും ഏതോ രണ്ട് ഫാമിലി താമസിക്കുന്നുണ്ട്.



ഓരോ വീട്ടിലും രണ്ട് ചെറിയ റൂം, ഒരു കിച്ചൻ, ഒരു കോമൺ ബാത്റൂം എന്നിങ്ങനെയാണുള്ളത്. എന്റെ സ്റ്റാഫ്സിന് റൂമിന്റെ വാടക ഞാൻ തന്നെയാണ് കൊടുത്ത് കൊണ്ടിരിക്കുന്നത്.



“ഇനി പറ, എന്താണ്‌ നിന്റെ പുതിയ പ്രശ്‌നം?” വണ്ടിയില്‍ കേറി സീറ്റ് ബെല്‍റ്റ്‌ ഇട്ട ശേഷം മറിയ ചോദിച്ചു.



“പുതിയ പ്രശ്‌നം അല്ല, മറിയ, പഴയ പ്രശ്നം തന്നെ.”



അവൾ മുഖം ചുളിച്ചു, “എന്ത് പ്രശ്നം?”



“മറിയ പറഞ്ഞതാണ് ശരി.”



“എന്താണ് ശരി?” ക്ഷമ നശിച്ചത് പോലെ മറിയ ചോദിച്ചു.



“എനിക്ക് വട്ടാണ്. ശെരിക്കും വട്ട്.” കൂടുതല്‍ പറയാൻ തോന്നാത്തത് കൊണ്ട്‌ അത്രയും പറഞ്ഞ്‌ ഞാൻ നിര്‍ത്തി.



ദേഷ്യമടക്കാൻ ശ്രമിച്ചു കൊണ്ട്‌ മറിയ ചോദിച്ചു, “ശരിക്കും എന്താണ് നിന്റെ പ്രശ്നം, വിക്രം. എന്താണ്‌ സംഭവിച്ചത്? അഞ്ചനയെ നി റേപ് ചെയ്യാൻ ശ്രമിച്ചോ?”



“ങ്ങേ!!” കാണ്ടാമൃഗം പോലെ വായും പൊളിച്ച് കണ്ണും മിഴിച്ച് അവളെ ഞാൻ വേവലാതി പെട്ട് നോക്കി.

“ഓകെ, നിന്റെ മോന്ത കണ്ടിട്ട് റേപ് ചെയ്തില്ല എന്ന് ഉറപ്പായി. പിന്നെ എന്താണ്‌ നിന്റെ പ്രശ്നം?”



ഞാൻ മുഖം വീർപ്പിച്ച് അനങ്ങാതിരുന്നതും അവളെനെ നുള്ളി.



“ഹമ്മേ!!” ഞാൻ നിലവിളിച്ചു. “എന്താടീ നിന്റെ പ്രശ്നം?” ഞാൻ ദേഷ്യത്തില്‍ അലറി.



പക്ഷേ ഒരു കൂസലുമില്ലാതെ മറിയ എന്നെ തുറിച്ചു നോക്കി. “എനിക്കല്ല പ്രശ്നം, നിനക്കാണ്. അതുകൊണ്ട്‌ നിന്റെ പ്രശ്നം എന്താണെന്ന് പറയടാ.”



എന്റെ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാൻ എനിക്ക് താല്‍പര്യം ഇല്ലായിരുന്നു, അതുകൊണ്ട്‌ മിണ്ടാതെ വണ്ടി ഓടിച്ച് അവൾ താമസിക്കുന്ന വില്ലയ്ക്ക് മുന്നില്‍ കൊണ്ട്‌ ഞാൻ നിർത്തി.



“നിന്റെ പ്രശ്നം പറയാതെ ഞാൻ ഇറങ്ങില്ല, വിക്രം.”



“ഒന്നിനെ കുറിച്ച് സംസാരിക്കാനും എനിക്ക് മൂഡില്ല, മറിയ. അതുകൊണ്ട്‌ മറിയ ഇപ്പൊ വീട്ടിലേക്ക് പൊയ്ക്കൊ.”



“നിനക്ക് മൂഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും നിന്റെ പ്രശ്നം അറിയാതെ ഞാൻ പോകില്ല.”



അനാവശ്യമായ മറിയയുടെ വാശി എന്നെ കോപാകുലനാക്കി. എന്റെ രോഷം അടക്കുന്നതിന് മുന്‍പ് തിരിച്ചെടുക്കാൻ കഴിയാത്ത വാക്കുകൾ എന്റെ വാവിട്ട് പോയിരുന്നു.



“അന്നു നിന്നെ എന്റെ സ്വന്തമാക്കാൻ കഴിഞ്ഞില്ല, നിന്നെയാണ് ഞാൻ റേപ് ചെയ്യേണ്ടിരുന്നത്, പക്ഷേ ചെയ്തില്ല.. അതാണ് ഇപ്പോഴത്തെ എന്റെ പ്രശ്‌നം. എന്താ, എന്റെ പ്രശ്‌നം നി തീര്‍ത്തു തരുമോ?” ഞാൻ അലറി.



പകപ്പോടെ മറിയ എന്നെ നോക്കുന്നുണ്ടായിരുന്നു. ഒപ്പം സങ്കടവും ദേഷ്യം ഞെട്ടലും ആ മുഖത്ത് നിറഞ്ഞു നിന്നു. മുഖം പൊത്തി അല്‍പ്പനേരം മറിയ കുനിഞ്ഞിരുന്നു. എന്നിട്ട് വീറോടെ തല ഉയർത്തി എന്നെ നോക്കി.



മറിയയുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ചാലിട്ടൊഴുകി ഇരുന്നത് കണ്ടതും എനിക്ക് കുറ്റബോധം തോന്നി, എന്നോട് തന്നെ വെറുപ്പും ജനിച്ചു.



മറിയയോട് ക്ഷമ ചോദിക്കാൻ വായ് തുറന്നതും, “ദ്രോഹി!!” എന്ന് അലറി കൊണ്ട്‌ മറിയയുടെ കൈ എന്റെ കവിളിലും ചുണ്ടിലുമായി ശക്തമായി പതിച്ചു. ശേഷം മറിയ ദേഷ്യത്തില്‍ ഇറങ്ങി പോകുകയും ചെയ്തു.



അടി കിട്ടിയതും എന്റെ പല്ലുകള്‍ എന്റെ ഉൾ ചുണ്ടില്‍ തറച്ച് മുറിച്ചു.



എന്നെ തല്ലാന്‍ ആയിരുന്നോ അവൾ കമ്പനി വണ്ടിയെ പറഞ്ഞു വിട്ടത്? എനിക്ക് എന്തിന്‍റെ കേടായിരുന്നു? മര്യാദയ്ക്ക് അവളോട് ടാക്സിയിൽ പോകാൻ പറഞ്ഞിരുന്നെങ്കില്‍ മതിയായിരുന്നു.



ശെരിക്കും എന്താണ് സംഭവിച്ചത്? എന്റെ പൊട്ടിയ ചുണ്ടിനെ നുണഞ്ഞു കൊണ്ട് ഞാൻ സ്വയം ചോദിച്ചു.



എന്ത് സംഭവിക്കാന്‍, ഒറ്റ ദിവസം കൊണ്ട് രണ്ടു രത്നങ്ങളെയാണ് നീ പൊട്ടിച്ചു കളഞ്ഞത്. എന്റെ മനസ്സ് എന്നെ കുറ്റപ്പെടുത്തി.



എന്റെ വണ്ടിയില്‍ ഇരുന്നുകൊണ്ട് എത്ര വിളിച്ചിട്ടും മറിയ എന്റെ കോൾ റിസീവ് ചെയ്തില്ല. സ്വയം ശപിച്ചു കൊണ്ട്‌ ഞാൻ കാറിന്റെ സീറ്റിൽ ചാരി പുറത്തേക്ക്‌ നോക്കി.



എന്റെ ജീവിതം എന്തിനാണ് ഇത്ര സങ്കീര്‍ണമാകുന്നത്? സ്നേഹിക്കുന്നത് തെറ്റാണോ?



വല്ലവരുടെയും ഭാര്യമാരെ സ്നേഹിക്കുന്നത് തെറ്റ് തന്നെയാണ്. എന്റെ മനഃസാക്ഷി കുറ്റപ്പെടുത്തി.



ഇതു ശരിക്കും എന്റെ മനഃസാക്ഷി തന്നെയാണോ? അതോ മറിയയുടെ മനഃസാക്ഷി ആളു മാറി എന്റെ ദേഹത്ത് കൂടിയതാണോ? എനിക്ക് ശരിക്കും സംശയമായി.



ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. എന്റെ വാക്കുകള്‍ കടന്ന് പോയെങ്കില്‍, മറിയ എന്നെ തല്ലിയതും കടന്നകൈ തന്നെയാ.



പക്ഷേ നിന്റെ ശരീര വേദന മാറി, എന്നാൽ മറിയയുടെ മന വേദന മാറില്ല. എന്റെ മനഃസാക്ഷി വീണ്ടും കുറ്റപ്പെടുത്തി.



ശരിക്കും നി മറിയയുടെ മനഃസാക്ഷി തന്നെയാണ്, സംശയമില്ല.



വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് എന്റെ ഫ്ലാറ്റിലേക്ക് ഞാൻ വിട്ടു.



ഇടയ്ക്ക് എന്റെ മൊബൈൽ ചിണുങ്ങി, മറിയ ആവും, പ്രതീക്ഷയോടെ ഞാൻ നോക്കി. പക്ഷെ നെഷിധയുടെ വാട്സാപ് കോൾ ആയിരുന്നു.



സത്യത്തിൽ എനിക്ക് ഭയമാണ് തോന്നിയത്. കാരണം ചെറിയ കാര്യങ്ങള്‍ക്ക് പോലും നെഷിധ പെട്ടന്ന് ദേഷ്യപ്പെടുകയും പിണങ്ങുകയും ചെയ്യും.



ഇന്ന്‌ എന്റെ അനുജത്തി കൂടി പിണങ്ങിയാൽ, അതെനിക്ക് താങ്ങാവുന്നതിലുമപ്പുറം ആയിരിക്കും.



എന്നോട് പിണങ്ങിയവർ രത്നങ്ങള്‍ ആണെങ്കിൽ, നെഷിധ എനിക്ക് അമൂല്യ രത്നമാണ്.



‘ഞാൻ ഇപ്പോൾ ഡ്രൈവിങ്ങിലാണ്’ കോൾ കട്ട് ചെയ്ത ശേഷം നെഷിധയ്ക്ക് മെസേജ് അയച്ചിട്ട് അല്‍പ്പം സമാധാനത്തില്‍ കാർ ഓടിച്ചു.



പക്ഷേ ദേഷ്യ മുഖമുള്ള പത്തോളം ഈമോജികൾ റിപ്ലൈയായി വന്നപ്പോൾ എന്റെ ഉള്ള സമാധാനവും നശിച്ചു.



ഇപ്പോൾ ഞാൻ എന്തു തെറ്റാണ്‌ ചെയ്തത്, ഡ്രൈവിങ് ഒരു കുറ്റമാണോ?



ഒടുവില്‍ എന്റെ മനഃസാക്ഷിക്ക് പോലും ഉത്തരം മുട്ടി.



എന്റെ ഫ്ലാറ്റിന്‍റെ പാർക്കിംഗിൽ വണ്ടി പാർക്ക് ചെയ്ത് ഇറങ്ങാന്‍ തുടങ്ങിയതും പ്രഷോബ് ചേട്ടന്‍റെ കോൾ വന്നു.



ഇനി ഇയാള്‍ക്ക് എന്താണ് വേണ്ടത്?



‘എടാ വിക്രം, ഇന്നു ഞാൻ വരാൻ ശെരിക്കും ലേറ്റാവും, അറ്റ്ലീസ്റ്റ് രാത്രി 11:30 എങ്കിലുമാവും. അഞ്ചനയോട് ഞാൻ പറഞ്ഞിട്ടുണ്ട്. പക്ഷേ നിന്നെ വിളിച്ചത് മറ്റൊരു കാര്യത്തിന. അഞ്ചന എന്നെ ഇപ്പൊ വിളിച്ചിരുന്നു.’



അതുകേട്ട് എന്റെ ഹൃദയം കൊട്ട് പോലെ ഇടിക്കാന്‍ തുടങ്ങി. അഞ്ചന ചേച്ചി പ്രഷോബ് ചേട്ടനോട് പരാതി പറഞ്ഞുവോ?



എവിടെയെങ്കിലും പോയി ചത്താലോ?



‘അവള്‍ക്ക് അത്യാവശ്യ സാധനങ്ങൾ ഷോപ്പിങ് ചെയ്യാനുണ്ടെന്നാ പറഞ്ഞത്.’



ഹൊ!! എനിക്ക് അത് കേട്ടപ്പോഴാണ് സമാധാനമായത്. അപ്പോ ചേച്ചി പരാതി പറഞ്ഞില്ല.



‘എടാ വിക്രം, എന്റെ കാര്യം നിനക്ക് അറിയാമല്ലോ, അതുകൊണ്ട്‌ നി വേണം അവളെ കൊണ്ട്‌ പോകാൻ.’



‘അതിന്‌ ചേച്ചി എന്റെ കൂടെ വരുമോ?’ ഞാൻ പോലും അറിയാതെ എന്റെ ഉൾമനസ്സ് ആ ചോദ്യത്തെ എന്റെ നാവില്‍ നിന്ന് ചാടിച്ചു… ദ്രോഹി മനസ്സ്!!



‘ഇതെന്ത് ചോദ്യമാടാ, വിക്രം?’ ചേട്ടന്‍ സംശയത്തോടെ ചോദിച്ചു. ‘നിങ്ങൾ തമ്മില്‍ പിണങ്ങിയോ?’



അയാളുടെ ചോദ്യം കേട്ട് ഞാൻ നടുങ്ങി. പ്രഷോബ് ചേട്ടൻ കുടിയനും പെണ്ണ് പിടിയനും ഒക്കെ ആയിരിക്കാം, പക്ഷേ അയാള്‍ക്ക് നല്ല ഷാർപ് മൈൻഡ് ആണെന്ന് സമ്മതിക്കാതെ വയ്യ. അത് ഞാൻ അയാളുടെ ഇടപെടലുകളിൽ നിന്നും മനസ്സിലാക്കിയിട്ടുണ്ട്.



‘യേയ്.. അങ്ങനെ ഒന്നുമില്ല. ആദ്യമായി ചേച്ചി ഇവിടെ വന്നിട്ട് ചേട്ടന്‍റെ കൂടെ പുറത്തൊക്കെ പോയി ഷോപ്പിങ് ചെയ്യാൻ ആഗ്രഹിച്ച് കാണില്ലേ? അതുകൊണ്ട്‌ ചോദിച്ചത.’ എങ്ങനെയോ പറഞ്ഞു ഞാൻ ഒപ്പിച്ചു.



‘ഓഹോ? പ്രവാസികളുടെ ജീവിതം ഇങ്ങനെ ഒക്കെയാണെന്ന് അവൾക്ക് മനസ്സിലാവട്ടെ. അവളുടെ ഇഷ്ടത്തിന് എനിക്ക് നടക്കാൻ കഴിയില്ല, വിക്രം. അത് വഴിയേ അവൾ മനസ്സിലാക്കിക്കൊളും.’


ഹും, പ്രവാസികള്‍ എല്ലാവരും ഇയാളെ പോലെ നിത്യ കുടിയനും, മാസത്തില്‍ എട്ട് തവണ വേശ്യകളെ കളിച്ചും അല്ലേ ജീവിക്കുന്നത്!! അയാളുടെ വിവരമില്ലായ്മ കേട്ട് എനിക്ക് ചൊറിഞ്ഞു വന്നു.



‘പിന്നേ ആദ്യമെ നിന്നോട് നന്ദി പറയാൻ വിട്ടു പോയി.’ ഒരു ചിരിയോടെ അയാൾ പറഞ്ഞു



‘നന്ദിയോ? എന്തിന്!?’ ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചു.



അയാളുടെ ഭാര്യയെ ഞാൻ സ്നേഹിക്കുന്നതിനാണോ നന്ദി?



‘സിം വാങ്ങി കൊടുത്തതിനും, പിന്നെ എന്റെ പേരില്‍ 500 ദിർഹംസ് അവള്‍ക്ക് കൊടുത്തതിനും, പക്ഷേ 500 ന്റെ കാര്യം അവൾ വിശ്വസിച്ചില്ല എന്ന എന്റെ സംശയം. ങ്ഹാ, അവൾ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് ഒന്നുമില്ല. പക്ഷേ അവളെ നി ഷോപ്പിങിന് കൊണ്ടു പോണം.’ അയാള്‍ ആവശ്യപ്പെട്ടത് നിരസിക്കാൻ എനിക്ക് അവകാശമില്ല എന്നത് പോലെ അയാൾ തീര്‍ത്ത് പറഞ്ഞു.



എന്നെ വെറുക്കുന്ന ചേച്ചിയുടെ കണ്ണുകളെ ഞാനെങ്ങനെ നേരിടും?



പക്ഷേ ഒരു നെടുവീര്‍പ്പോടെ ഞാൻ സമ്മതിച്ചു.



‘പിന്നെ എനിക്ക് കുറച്ച് കാശിന്‍റെ ഷോട്ടേജുണ്ട്, വിക്രം. ഒരു മൂവായിരം ദിർഹംസ് എനിക്ക് വേണം. 15 ദിവസത്തില്‍ സാലറി കിട്ടും, അപ്പോ തിരികെ തരാം.’ ചേട്ടൻ ആവശ്യപ്പെട്ടു.



ഞാനുമായുള്ള കാശിടപാടുകളിൽ ചേട്ടൻ കോട്ടം വരുത്തിയിട്ടില്ല. അതുകൊണ്ട്‌ അയാൾ എപ്പോൾ കാശ് ചോദിച്ചാലും ഞാൻ കൊടുക്കുമായിരുന്നു.



‘ഞാൻ തരാം ചേട്ടാ. ഈ കാശ് ചേച്ചിയുടെ കൈയിൽ കൊടുത്താൽ മതിയോ?’



‘വേണ്ട, അതുവേണ്ട. ഓഫീസിൽ രണ്ടുപേര്‍ക്ക് കടം വീട്ടണം.’ അല്‍പ്പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം അയാള്‍ തുടർന്നു, ‘പിന്നേ എനിക്ക് തരുന്നത് കൂടാതെ അഞ്ചനയ്ക്ക് ഒരു 2000 ദിർഹംസ് കൊടുക്കാൻ പറ്റുമോ?’



എനിക്ക് ദേഷ്യം വന്നെങ്കിലും ഞാൻ നിയന്ത്രിച്ചു. മാസം 11,500 ദിർഹംസ് സാലറി കൂടാതെ 1500 റൂമിന്, 1000 ഫുഡിന്, 1500 ട്രാവല്‍ എക്സ്പെൻസ്, 500 ഫോൺ കോൾ എക്സ്പെൻസ് അടക്കം 16,000 സാലറിയാണ് അയാളുടെ കമ്പനി കൊടുക്കുന്നത്. വെറും ഇരുപതിനായിരം രൂപ മാത്രം അഞ്ചന ചേച്ചിക്ക് അയച്ചു കൊടുത്തിട്ട് ബാക്കി എല്ലാം ഇവിടെ വെള്ളം പോലെ ചിലവാക്കി കളയുന്നതിനെ ഓർത്താണ് എനിക്ക് ദേഷ്യം വന്നത്.



‘ഞാൻ കൊടുക്കാം ചേട്ടാ.’ ദേഷ്യമടക്കി ഞാൻ അതിനും സമ്മതിച്ചു.



‘ഓക്കേ ഡാ, താങ്ക്സ്. എന്റെ കാശ് ഇവിടെയുള്ള എന്റെ അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്താൽ മതി.’ അയാൾ ധൃതിയില്‍ പറഞ്ഞു. ‘പിന്നേ, നി ഇപ്പൊ എവിടെയാ, വിക്രം?’



‘നമ്മുടെ ബിൽഡിംഗ് പാർക്കിംഗിൽ വണ്ടി കൊണ്ടിട്ടതും നിങ്ങൾ എന്നെ വിളിച്ചു.’



‘അടിപൊളി, അപ്പോ അഞ്ചനയെ നി താഴെ വിളിക്ക്.’



‘ചേച്ചിക്ക് സിം കൊടുത്തു എന്നല്ലാതെ ചേച്ചിയുടെ നമ്പര്‍ ഞാൻ വാങ്ങിയിരുന്നില്ല. അതുകൊണ്ട്‌ ചേട്ടൻ തന്നെ ചേച്ചിയോട് പറയ്.’



‘ഓ, എന്ന ശരി, അവിടെതന്നെ വെയിറ്റ് ചെയ്യ്, അഞ്ചനയെ ഞാൻ താഴേ വരാൻ പറയാം.’ അത്രയും പറഞ്ഞിട്ട് അയാൾ കട്ടാക്കി.



വാട്സാപ്പിൽ മെസേജ് അയച്ച് ചേച്ചിയോട് താഴെ വരാൻ എനിക്ക് പറയാമായിരുന്നു, പക്ഷേ എന്റെ മെസേജ് അവൾ നോക്കില്ലെന്ന് ഞാൻ കരുതിയത് കൊണ്ടാണ് ചേട്ടനോട് തന്നെ വിളിക്കാൻ പറഞ്ഞത്.



എന്റെ നെറ്റി ഉഴിഞ്ഞ ശേഷം ബിൽഡിംഗ് എന്‍ട്രന്‍സിന് മുന്നില്‍ എന്റെ കാർ ഞാൻ കൊണ്ടിട്ടു.



പത്ത് മിനിറ്റിൽ അഞ്ചന ചേച്ചി താഴെ വന്നതും അവള്‍ക്ക് കാണാന്‍ കഴിഞ്ഞത് എന്റെ കാറിന്റെ സൈഡ് വ്യൂ ആയിരുന്നു. വിൻറ്റോ ഗ്ലാസ്സിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നത് കൊണ്ട്‌ അകത്തിരുന്ന എന്നെ അവള്‍ക്ക് കാണാനും കഴിഞ്ഞില്ല. അതുകൊണ്ട്‌ കാറിനെ അവൾ സംശയപൂർവ്വം നോക്കി.



കാറിന്റെ മുന്നില്‍ വന്നാല്‍ എന്നെ കാണാന്‍ കഴിഞ്ഞേനെ, പക്ഷേ അവൾ അവിടെതന്നെ മടിച്ച് നിന്നു.



ഉടനെ ഞാൻ സൈഡ് ഗ്ലാസ്സ് താഴ്ത്തിയതും ചേച്ചിയുടെ മുഖം ആശ്വാസത്തിൽ തെളിഞ്ഞെങ്കിലും, പെട്ടന്ന് അത് ദേഷ്യത്തില്‍ വീർക്കുകയും ചെയ്തു.



ചേച്ചിയുടെ നോട്ടം എന്റെ കണ്ണില്‍ തുളച്ചിറങ്ങി.



അതിന്‌ ശേഷം എന്നെ നോക്കാതെ, എന്നോട് മിണ്ടാതെ, പുഞ്ചിരിക്കുക പോലും ചെയ്യാതെ അവള്‍ മുന്‍ സീറ്റിൽ വന്നിരുന്നു.



അറ്റ്ലീസ്റ്റ് മുന്‍ സീറ്റിലെങ്കിലും അവൾ ഇരുന്നല്ലൊ! ഞാൻ സമാധാനിച്ചു.



6 കിലോമീറ്റർ അകലെയുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിൽ അവളെ കൊണ്ട്‌ പോകാനാണ് ഞാൻ പ്ലാൻ ചെയ്തത്.



ഇടയ്ക്കിടെ ടെന്‍ഷന്‍ കൂടിയത് പോലെ അഞ്ചന ചേച്ചി വിരലുകളെ തിരുമ്മുന്നത് ഞാൻ ശ്രദ്ധിച്ചു.



“ചേച്ചി പേടിക്കേണ്ട, ചേച്ചിയെ ഞാനൊന്നും ചെയ്യില്ല. ഞാനായിട്ട് സംസാരിച്ച് പോലും ശല്യവും ചെയ്യില്ല.”



ഞാൻ അങ്ങനെ പറഞ്ഞതും അഞ്ചന ചേച്ചിയുടെ കൈകൾ പെട്ടന്ന് സ്തംഭിച്ചു. എന്റെ മുഖത്ത് അവളൊന്ന് നോക്കി.



ആ കണ്ണുകളില്‍ ദേഷ്യം മുന്നിട്ട് നിന്നിരുന്നെങ്കിലും, അല്‍പ്പം വിഷമവും കുറ്റബോധവും മിന്നി മറഞ്ഞു.



എന്റെ ഹൃദയത്തിന്‍റെ വേഗത കൂടിയതും ഞാൻ വേഗം റോഡിലെ ട്രാഫികിൽ ശ്രദ്ധ കൊടുത്ത് വണ്ടി ഓടിച്ചു.



പോകുന്ന വഴിക്ക് ആദ്യം കണ്ട എടിഎം ഇൽ നിർത്തി എനിക്ക് ആവശ്യമുള്ള പണം ഞാൻ പിന്‍വലിച്ചു. ശേഷം ലുലു പാർക്കിംഗിൽ വണ്ടി നിർത്തിയതും അഞ്ഞൂറിന്‍റെ 4 നോട്ടുകൾ പേഴ്സിൽ നിന്നെടുത്ത് ചേച്ചിക്ക് നേരെ നീട്ടി.



അവള്‍ മുഖം ചുളിച്ചു.



അവളോട് തര്‍ക്കിക്കാനുള്ള ക്ഷമയും ശക്തിയും ഇല്ലായിരുന്നത് കൊണ്ട്‌ ഞാൻ പ്രഷോബ് ചേട്ടനെ വിളിച്ച് സ്പീക്കരിൽ ഇട്ടു.



എടാ പറയട, വിക്രം.” പ്രഷോബ് ചേട്ടന്‍റെ ശബ്ദം കാറിൽ നിറഞ്ഞു.



‘ചേച്ചിക്ക് എത്ര കൊടുക്കാന ചേട്ടൻ പറഞ്ഞത്?’ ഞാൻ ചോദിച്ചു.



‘കുറച് മുമ്പ് പറഞ്ഞപ്പോ നിന്‍റെ ചെവിക്ക് തകരാറ് വല്ലതും ഉണ്ടായിരുന്നോ?’ ചേട്ടൻ അക്ഷമനായി ചോദിച്ചു.



അയാളുടെ ചോദ്യം കേട്ട് ചിരിക്കാതിരിക്കാൻ ചേച്ചി ശ്രമിക്കുന്നത് ഞാൻ കണ്ടു. പക്ഷേ അയാളോട് എനിക്ക് ദേഷ്യമാണ് തോന്നിയത്.



‘അവള്‍ക്ക് രണ്ടായിരം കൊടുക്ക്.” അയാളുടെ ശബ്ദം പറഞ്ഞു “പിന്നെ എ—’



‘ചേച്ചി അടുത്ത് തന്നെയുണ്ട്, ചേട്ടാ. ചേച്ചിയോട് കാശ് വാങ്ങാൻ നിങ്ങള്‍ തന്നെ പറ.’ വെപ്രാളപ്പെട്ട് ഞാൻ പറഞ്ഞതും, അയാളുടെ അക്കൌണ്ടിൽ പണം ഇടുന്ന കാര്യം പറയാതെ അയാൾ വിഴുങ്ങി.



‘അഞ്ചന, ആ കാശ് വാങ്ങി നമുക്ക് വേണ്ടതൊക്കെ മേടിക്ക്. പാചകം ചെയ്യാനുള്ള പത്രങ്ങളെല്ലാം വീട്ടിലുണ്ട്, ബാക്കിയുള്ളത് വാങ്ങിയ മതി.’ അത്രയും പറഞ്ഞിട്ട് അയാൾ കട്ട് ചെയ്തു.



ഇയാൾ എന്തൊരു മനുഷ്യനാണ്! ഭാര്യയോട് സംസാരിക്കുന്നത് വെറുമൊരു ജോലി എന്നാണോ അയാൾ കരുതിയിരിക്കുന്നത്?

അയാളെ വിളിക്കണ്ടായിരുന്നു. ചേച്ചിയോട് തര്‍ക്കിച്ചെങ്കിലും ആ കാശിനെ ഏല്‍പ്പിച്ചാൽ മതിയായിരുന്നു.



അല്‍പ്പം പ്രയാസപ്പെട്ട് അഞ്ചന ചേച്ചിയെ ഞാൻ നോക്കി.



ഈ ഫോൺ കോളിന്‍റെ ആവശ്യം ഇല്ലായിരുന്നു എന്നത് പോലെ ചേച്ചി എന്നെ നോക്കുന്നതാണ് കണ്ടത്.



ഒടുവില്‍ ഒന്നും മിണ്ടാതെ എന്റെ കൈയിൽ നിന്ന് അവൾ ആ പണം വാങ്ങി. ശേഷം കാറിൽ നിന്നിറങ്ങി ചേച്ചി നടന്നു. വണ്ടി ലോക് ചെയ്തിട്ട് നിഴല്‍ പോലെ ഞാനും പിന്നാലെ കൂടി. അതിനിടക്ക് പ്രഷോബ് ചേട്ടന് എന്റെ അക്കൌണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്തു കൊടുത്തു.



ചേച്ചി ഒരു വലിയ ട്രോളിയൂം തള്ളി കൊണ്ട്‌ നടന്നു. വേണ്ടത് ഓരോന്നായി അതാത് സെക്ഷനില്‍ നിന്നെടുത്ത് ട്രോളിയിൽ നിക്ഷേപിക്കുന്നതും നോക്കി ഞാൻ പിന്നാലെ നടന്നു.



ട്രോളി ഞാൻ തള്ളി കൊണ്ടു വരാമെന്ന് ഒരിക്കല്‍ പറഞ്ഞു നോക്കി, പക്ഷെ അവൾ മൈൻഡ് വച്ചില്ല.



ഒരു മലയാളി ഫാമിലി അത് ശ്രദ്ധിച്ചത് ഞാൻ കണ്ടതും എന്റെ മുഖം വല്ലാണ്ടായ്.



വെറുതെ പബ്ലികിൽ വച്ച് വീണ്ടും അപമാനിതനാവാൻ താല്‍പര്യം ഇല്ലാത്തത് കൊണ്ട്‌ വീണ്ടും സംസാരിക്കാന്‍ ഞാൻ മുതിർനില്ല.



ഷോപ്പിങ് കഴിഞ്ഞ് സാധനങ്ങള്‍ എന്റെ വണ്ടിയില്‍ കൊണ്ടു വയ്ക്കാൻ ഞാൻ സഹായിച്ചു. അതുപോലെ, ഞങ്ങളുടെ ബിൽഡിംഗിന് താഴെ വണ്ടി നിർത്തി എല്ലാ സാധനങ്ങളും ചേച്ചിയുടെ ഫ്ലാറ്റിലാക്കാനും സഹായിച്ചു, ഒരക്ഷരം പോലും ഉരിയാടാതെ.



എല്ലാം കഴിഞ്ഞ് ഞാൻ എന്റെ ഫ്ലാറ്റിലേക്ക് വന്നു.



രാത്രി അവിടെനിന്ന് കഴിക്കാം എന്നൊരു വാക്കെങ്കിലും അവള്‍ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു, പക്ഷേ അവളെന്നെ ക്ഷണിച്ചില്ല.



സാരമില്ല, ദുബായില്‍ നൂറുകണക്കിന്‌ ഹോട്ടലുകളുണ്ട്. പോരാത്തതിന് എനിക്ക് നല്ലത് പോലെ പാചകവും അറിയാം. പട്ടിണിയൊന്നും എനിക്ക് കിടക്കേണ്ടി വരില്ല.



സമയം എട്ടര കഴിഞ്ഞിരുന്നു. ഞാൻ പോയി കുളിച്ച് ഫ്രെഷായി.



അപ്പോഴാണ് നെഷിധ എന്നെ വിളിച്ചിരുന്ന കാര്യം ഓര്‍ത്തത്.



“ദൈവമേ, ഇതെന്തൊരു പരീക്ഷണമ?” മുകളില്‍ നോക്കി ഞാൻ ചോദിച്ചു കൊണ്ട്‌ മൊബൈൽ എടുത്ത് അവള്‍ക്ക് വിളിച്ചു.



പക്ഷേ എത്ര വിളിച്ചിട്ടും നെഷിധ എടുത്തില്ല. ക്ഷമ നശിച്ച ഞാൻ എന്റെ അമ്മയ്ക്ക് വിളിച്ചു.



അര മണിക്കൂറോളം അമ്മയോടും രാകേഷോടും സംസാരിച്ചെങ്കിലും, എന്റെ കോൾ വന്നതും എപ്പോഴും ഓടിവന്ന് അമ്മയില്‍ നിന്നും മൊബൈല്‍ തട്ടിപറിക്കുന്ന എന്റെ അനുജത്തി മാത്രം വന്നില്ല.



അവളെ ഞാൻ വിളിക്കാൻ പറഞ്ഞപ്പോ, അവള്‍ റൂം പൂട്ടി ഉറങ്ങി, എത്ര വിളിച്ചിട്ടും എഴുനേറ്റില്ലെന് അമ്മ പറഞ്ഞു.



“അവള്‍ കുഞ്ഞല്ലേട,” എന്റെ വിഷമം കണ്ടിട്ട് അമ്മ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.



“അതെയതെ, അവൾ ചെറിയ കുഞ്ഞാണ്,” രാകേഷ് അമ്മയെ കളിയാക്കി ചിരിച്ചു. “വെറും പത്തൊന്‍പത് വയസ്സായ പൊടി കുഞ്ഞ്.”



“നി പോടാ അവിടുന്ന്.” അമ്മ അവനെ വിരട്ടിയ ശേഷം എന്നോടായി പറഞ്ഞു, “കൂടുതൽ സ്നേഹം ഉള്ളവരോട് തന്നെയാ കൂടുതൽ പിണക്കവും കാണിക്കാറുള്ളത്. മോന്‍ വിഷമിക്കേണ്ട.”



ഒടുവില്‍ അമ്മയോട് എന്തൊക്കെയോ സംസാരിച്ച ശേഷം ഞാൻ കട്ടാക്കി.



ഇന്നത്തെ ദിവസം എന്നെ ശെരിക്കും ഭ്രാന്തനായി മാറ്റിയിരുന്നു. ആദ്യം അഞ്ചന ചേച്ചി, അടുത്ത് മറിയ, ഇപ്പോൾ എന്റെ അനുജത്തി പോലും എന്നോട് സംസാരിക്കുന്നില്ല.



ഇന്നത്തെ ദിവസത്തെ, വെള്ളിയാഴ്ചയെ, ഞാൻ ശപിച്ചു. എനിക്ക് വെള്ളി ദോഷം ആയിരിക്കാനാണ് സാധ്യത. അങ്ങനെയൊരു ദോഷം ഉണ്ടോ എന്നറിയില്ല, പക്ഷെ എന്റെ കാര്യത്തിൽ ഉണ്ടെന്ന് തെളിഞ്ഞു.



എന്തൊക്കെ പ്രശ്നങ്ങൾ ആണെങ്കിലും എനിക്ക് വിശക്കാൻ തുടങ്ങി. അവസാനം എന്നെ സ്വയം പഴിച്ചു കൊണ്ട്‌ ഞാൻ മലബാര്‍ ഹോട്ടലിൽ പോയി.



“നി എന്തിനാ ഉച്ച ഭക്ഷണം മുഴുവനും വേസ്റ്റ് ആക്കിയത്?” എന്നെ കണ്ടപാടെ ബഷീര്‍ മാമ ദേഷ്യത്തില്‍ ചോദിച്ചു.



“അത് മാമാ… ഞാൻ… എനിക്ക്..!!” ഒന്നും പറയാനാവാതെ ഞാൻ സ്റ്റീല്‍ ഗ്ലാസ്സ് വിഴുങ്ങിയ പോലെ നിന്നു പരുങ്ങി.



“നീ വേറെ എവിടെയെങ്കിലും പോയി കഴിച്ചോ, ഒരു വക ഇവിടെ നിന്ന് ഞാൻ തരില്ല.”



“ങേ..!!” ഞാൻ അന്തംവിട്ട് നിന്നു.



“വാപ്പ, എന്തിനാ അവനോട്—”



“നീ മിണ്ടണ്ട മുസ്തഫ, ഒരു വക്കാലത്തും ഇവട വേണ്ട. ഓൻ എവിടെയെങ്കിലും പോയി കഴിക്കട്ടെ.” മാമ തീര്‍പ്പ് കല്പിച്ചു.



ഇനി ഞാൻ കാരണം അച്ഛനും മകനും തമ്മില്‍ വഴക്ക് വേണ്ട എന്ന ചിന്തയില്‍ എന്റെ വെള്ളി ദോഷത്തെ പിന്നെയും ശപിച്ചു കൊണ്ട്‌ ഞാൻ വേഗം അവിടെ നിന്നിറങ്ങി.



“നി എവട പൊണടാ ഹമുക്കെ?” ബഷീര്‍ മാമ ഉറക്കെ ചോദിച്ചത്‌ കേട്ട് സംശയത്തോടെ ഞാൻ തിരിഞ്ഞു നോക്കി.



“കേറടാ അകത്ത്.” അയാള്‍ ചീറി.



അയാളുടെ മനസ്സ് മാറുന്നതിന് മുന്‍പ് ഞാൻ വേഗം അകത്തേക്ക് ഓടിയതും ബഷീര്‍ മാമയുടെ വായിൽ നിന്നും ഒരു മുരൾച കലര്‍ന്ന ചിരി പുറത്തേക്ക്‌ വന്നു.



ഇന്ന്‌ ഒരാളെങ്കിലും എന്നോട് വിട്ടുവീഴ്ച ചെയ്തോർത്ത് അല്പമെങ്കിലും മനസ്സിന്‌ സമാധാനം കിട്ടി.



ഉച്ചക്ക് കഴിക്കാത്തത് കൊണ്ട്‌ നല്ല വിശപ്പുണ്ടായിരുന്നു. അതുകൊണ്ട്‌ വലിച്ച് വാരി കഴിച്ചു. പക്ഷേ കാശു വാങ്ങാൻ മാമ തയ്യാറായില്ല.



“ഉച്ചക്ക് നിന്റെ ചോറു ഞാൻ തിന്നു. ആ ചോറിന്‍റെ കാശ് നീ തന്നതല്ലെ, അതുകൊണ്ട്‌ കാശ് വേണ്ട നീ ചെല്ല്.” ബഷീര്‍ മാമ എന്നെ വിരട്ടി.



എന്റെ ഫ്ലാറ്റിലേക്ക് പോകാൻ നല്ല മടി തോന്നിയത് കൊണ്ട്, 10 മിനിറ്റ് നടന്ന് അടുത്തുള്ള പാർക്കിൽ പോയി. അവിടെ ഉണ്ടായിരുന്ന എന്റെ സ്ഥിരം പുല്‍മേട്ടില്‍ ഇരുന്നുകൊണ്ട് എന്റെ മൊബൈൽ എടുത്തു.



‘സോറി മോളെ. ഉമ്മ.’ എന്റെ അനുജത്തിക്ക് ഞാൻ അയച്ചു.



എന്ത് തെറ്റ് ഞാൻ ചെയ്തു എന്നറിയില്ലെങ്കിലും അവളോട് സോറി പറഞ്ഞതും എന്റെ മനസ്സിന്‌ ഒരല്‍പ്പം ആശ്വാസം തോന്നി. കാരണങ്ങള്‍ ഇല്ലാതെ എന്റെ അനുജത്തിയോട് എത്ര സോറി ചോദിക്കാനും എനിക്ക് മടിയില്ല.



ശനിയും ഞായറും എന്റെ ഓഫീസ് സ്റ്റാഫ്സിന് അവധിയാണ്. പക്ഷേ എന്റെ ചില ജോലിയൊക്കെ ഞാൻ ശനിയാഴ്ചകളിൽ ചെയ്യുന്നത് ശീലമാക്കിയിരുന്നു.



എന്റെ കമ്പനിക്ക് പുതിയതായി കിട്ടിയ പ്രോജക്റ്റിന് പുതിയ കുറെ ടേംസ് ചേര്‍ക്കാൻ ഉണ്ടായിരുന്നു. എന്നിട്ട് വേണം പർചേസ് ഓർഡർ അയക്കാൻ. അതുകൂടാതെ വേറെയും കുറച് ജോലികള്‍ ചെയ്യാനുണ്ടായിരുന്നു.



അതുകൊണ്ട്‌ നാളെ എട്ടു മണിക്ക് ഓഫീസിൽ പോകാൻ ഞാൻ തീരുമാനിച്ചു.



ഇനി ഫ്ലാറ്റിലേക്ക് പോകാമെന്ന് കരുതി എഴുന്നേറ്റതും ഒരു കോൾ വന്ന് ഞാൻ നോക്കി. സേവ് ചെയ്യാത്ത നമ്പറായിരുന്നു.


ഹൃദയത്തിലൂടെ വെള്ളിടി പാഞ്ഞത് പോലെ തോന്നി. അഞ്ചന ചേച്ചി ആയിരിക്കുമോ?



‘ഹലോ?’



‘നീ എവിടെയാ, വിക്രം?’ അരിശം പൂണ്ട ചേച്ചിയുടെ ശബ്ദം ചോദിച്ചു.



‘പാർക്കിൽ.’ ഒറ്റ വാക്കില്‍ ഞാൻ നിർത്തി.



‘നിനക്ക് വിശക്കുന്നില്ലേ?” അവൾ ദേഷ്യത്തില്‍ ചോദിച്ചു. “കഴിക്കാൻ എന്താ വരാത്തത്?’



‘വിശപ്പുണ്ടായിരുന്നു. അതുകൊണ്ട്‌ മലബാറില്‍ പോയി കഴിച്ചു.’ മനസ്സിൽ ക്ഷോഭം ആണെങ്കിലും എന്റെ ശബ്ദം ശാന്തമായി തന്നെ പുറത്തേക്ക് വന്നു. ‘പിന്നേ എന്നെ ആരും ക്ഷണിച്ചില്ല അതുകൊണ്ട്‌ ഞാനും വന്നില്ല.’



എന്റെ മറുപടി അവളെ നിശബ്ദമാക്കി. കുറെ നേരം ഞങ്ങൾ മിണ്ടാതെ ഫോണും കാതില്‍ വച്ചുകൊണ്ട് നിന്നു. എനിക്ക് ടെന്‍ഷന്‍ കൂടാനും തുടങ്ങി. പെട്ടന്നവൾ കട്ടാക്കി.



മനസ്സ് വേദനിച്ച് പിന്നെയും ഞാൻ പുല്‍മേട്ടില്‍ തന്നെയിരുന്നു. ആളുകൾ ജോഡിയായും ഫാമിലിയായും അങ്ങിങ്ങായി ഇരിക്കുകയും എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ട് നടക്കുന്നതും കണ്ടപ്പോൾ എനിക്ക് സങ്കടം സഹിക്കാനായില്ല.



ഈ ലോകത്ത് ഞാൻ ഒറ്റയ്ക്കായത് പോലെ അനുഭവപ്പെട്ടു.

**************



ഉറക്കത്തിൽ നിന്നുണരാൻ എന്നോട് ഹിന്ദിയില്‍ ആരോ പറഞ്ഞത് കേട്ടാണ് എന്റെ കണ്ണുകൾ മലർക്കെ തുറന്നത്.



മുകളില്‍ മധ്യവയസ്ക്കനായ ഒരു നോർത് ഇന്ത്യൻ മുഖം എന്നെ ഉറ്റു നോക്കുന്നത് കണ്ടപ്പോൾ ആണ്‌ എനിക്ക് പരിസരബോധം വന്നത്.



പാർക്കിൽ കിടന്ന് ഞാൻ ഉറങ്ങി പോയിരിക്കുന്നു!



ഞെട്ടി പിടഞ്ഞ് ഞാൻ വേഗം എഴുനേറ്റിരുന്നു കൊണ്ട്‌ എനിക്ക് ചുറ്റും നോക്കി.



കുറച്ചകലെ ഒരാള്‍ പുക വലിക്കുന്നത് കണ്ടു. ഞങ്ങൾ മൂന്ന്‌ പേര്‍ ഒഴിച്ച് ഈ കുഞ്ഞു ഓപ്പൺ പാർക്ക് വിജനമായിരുന്നു.



മെല്ലെ എഴുന്നേൽക്കാൻ തുടങ്ങിയതും എന്നെ ഉണര്‍ത്തിയ ആള്‍ എനിക്കടുത്തായി തറയിലേക്ക് ചൂണ്ടി കാണിച്ചു.



നോക്കിയപ്പോൾ എന്റെ മൊബൈലും പേഴ്സും താഴെ കിടക്കുന്നതാണ് കണ്ടത്.



മൊബൈൽ ഞാൻ കൈയിൽ വച്ചിരുന്നു, ഉറങ്ങിയപ്പൊ താഴെ വീണതാവാം. പക്ഷേ പോക്കറ്റില്‍ കിടന്ന പേഴ്സ് എങ്ങനെ പുറത്തു വന്നു? അതിൽ കുറെ പണം, ഡെബിറ്റ് കാർഡ്സ്, ലൈസൻസ്, ഐഡി തുടങ്ങിയവ ഉണ്ടായിരുന്നു.



എന്നോട് തന്നെ എനിക്ക് ദേഷ്യം തോന്നി, ഉത്തരവാദിത്വം ഇല്ലാതെ ഇങ്ങനെ പബ്ലികിൽ ഉറങ്ങിയതിന്.



വേഗം എഴുനേറ്റ് അയാളുടെ വലത് കൈ എന്റെ രണ്ട് കൈകളിൽ പൊതിഞ്ഞു പിടിച്ച് നന്ദി പറഞ്ഞിട്ട് അയാളുടെ കൈ വിട്ടതും ഒരു പുഞ്ചിരിയോടെ അയാൾ നടന്നു നീങ്ങി. താഴെ കിടക്കുന്ന സാധനങ്ങള്‍ എടുത്തുകൊണ്ട് ഞാനും നടന്നു.



സമയമറിയാൻ മൊബൈലില്‍ നോക്കി. അപ്പോഴാണ് 21 മിസ്ഡ് കോളും കുറെ മെസേജും കണ്ടത്.



അതിൽ 15 കോൾ പ്രഷോബ് ചേട്ടന്‍റെ ആയിരുന്നു. ബാക്കി അഞ്ചന ചേച്ചിയുടെ.



മെസേജ് അത്രയും എന്റെ അനുജത്തിയിൽ നിന്നായിരുന്നു. ഒരു പുഞ്ചിരി എന്റെ ചുണ്ടില്‍ കടന്നുകൂടി.



കുറെ സോറിയും, നാളെ രാവിലെ എങ്ങനെയും കോൾ ചെയ്യണമെന്നും പറഞ്ഞുള്ള അവളുടെ മെസേജായിരുന്നു.



നടക്കുന്നതിനിടയില്‍ അഞ്ചന ചേച്ചിയുടെ നമ്പര്‍ ഞാൻ സേവ് ചെയ്തു.



ഫ്ലാറ്റിൽ എത്തി ഡോറിന്റെ ലോക് തുറന്ന് വാതിലിനെ തള്ളി തുറന്നതും പ്രഷോബ് ചേട്ടനും അഞ്ചന ചേച്ചിയും അവരുടെ ഫ്ലാറ്റ് തുറന്ന് പുറത്തിറങ്ങി വന്നു.



ഇവർ ഉറങ്ങിയില്ലേ?



“നീ എവിടെയായിരുന്നു, വിക്രം?” അല്‍പ്പം കടുപ്പിച്ച് ചേട്ടൻ ചോദിച്ചു. മദ്യവും സിഗരറ്റ് നാറ്റവും അയാളുടെ വായിൽ നിന്നു വന്നു. അഞ്ച് ദിവസം വിയര്‍പ്പിൽ കുളിച്ചത് പോലുള്ള നാറ്റം അയാളുടെ ശരീരത്തിൽ നിന്നും പുറത്തേക്ക്‌ വമിച്ചു, പോരാത്തതിന് ഛർദ്ദലിന്റെ ദുര്‍ഗന്ധവും.



മൂക്ക് പൊത്തി പിടിക്കാന്‍ തോന്നിയെങ്കിലും ഞാൻ ചെയ്തില്ല.



അഞ്ചന ചേച്ചി എന്നെ വിഷമത്തോടെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ നോക്കുന്നത് കണ്ടതും ആ മുഖത്ത് ദേഷ്യ ഭാവം നിറഞ്ഞു.



പൊതുവെ ഞാൻ പ്രഷോബ് ചേട്ടനെ വിളിച്ച് വൈകുന്ന കാര്യം പറയാറാണ് പതിവ്. കൂടാതെ അയാൾ പാതിരാത്രി വിളിച്ചാലും ആ കോൾ ഞാൻ എടുക്കുമായിരുന്നു. അതുകൊണ്ട് ഞാൻ കോൾ എടുക്കാതെ വന്നപ്പോൾ അയാൾ ഭയന്നിട്ടുണ്ടാവും.



“പാർക്കിൽ കിടന്നുറങ്ങി പോയി പ്രഷോബ് ചേട്ടാ. ഫോൺ റിംഗ് ആയതും കേട്ടില്ല, അതാ എടുക്കാത്തത്, സോറി.”



“നീ എന്തിനാ പുറത്ത്‌ നിന്ന്‌ ഫുഡ് കഴിച്ചത്, നിനക്കും ചേര്‍ത്തല്ലേ അഞ്ചന ഭക്ഷണം ഉണ്ടാക്കിയത്?” അയാളുടെ ഗൗരവത്തോടെയുള്ള ചോദ്യം എന്നെ ചൊടിപ്പിച്ചു.



“ഒന്നുകില്‍ ഞാൻ വീട്ടില്‍ ഉണ്ടാക്കും അല്ലെങ്കിൽ പുറത്തു നിന്ന് കഴിക്കും, അതുതന്നെയല്ലെ ഇത്ര നാളും ഞാൻ ചെയ്തത്?” അല്‍പ്പം ദേഷ്യത്തില്‍ തന്നെ ഞാൻ ചോദിച്ചു.



ഉടനെ പ്രഷോബ് ചേട്ടൻ ചേച്ചിയെ നോക്കി ചുമൽ കൂച്ചി, “നിങ്ങൾ രണ്ട് പേരും നല്ല കൂട്ടുകെട്ടാണെന്നാണ് ഇത്ര നാളും ഞാൻ കരുതിയിരുന്നത്. പക്ഷേ അവന്‍ നിന്നെ അന്യ സ്ത്രീയായി കാണുന്നെന്ന് ഇപ്പഴാ മനസിലായത്!”



പ്രഷോബ് ചേട്ടൻ അഞ്ചന ചേച്ചിയോട് പറഞ്ഞത് കേട്ട് എനിക്ക് തലചുറ്റി. എന്റെ കണ്ണുകൾ നിറഞ്ഞ് മങ്ങി. കടലില്‍ മുക്കി പിടിച്ചത് പോലെ കണ്ണുകൾ നീറി. പക്ഷേ വേഗത്തില്‍ തുടർച്ചയായി ചിമ്മി തുറന്നതും നിറഞ്ഞ കണ്ണുനീര്‍ വറ്റി. ഇതൊക്കെ അഞ്ചന ചേച്ചി ശ്രദ്ധിച്ചത് ഞാൻ കണ്ടതും എനിക്ക് എന്നോട് തന്നെ ദേഷ്യം വന്നു.



സത്യത്തിൽ അഞ്ചന ചേച്ചി എന്നെ അവോയ്ഡ് ചെയ്തത് കൊണ്ടാണ് ഞാൻ പുറത്ത് പോയി കഴിച്ചത്. കുറ്റമിപ്പോ എന്റെ തലയിലുമായി.



“പ്രഷോബ് ചേട്ടാ ഞാൻ —”



“വേണ്ട..വേണ്ട, നീ ഒന്നും പറയേണ്ട. എന്നെയും ഒരു അന്യനായി തന്നെ നിന്റെ മനസ്സിൽ നി കൊണ്ട് നടക്കുന്നുണ്ടാവും.” കലിയിൽ പറഞ്ഞിട്ട് അയാള്‍ ചേച്ചിയെ നോക്കി, “എനിക്ക് തല വേദനിച്ചിട്ട് കണ്ണ് പോലും കാണുന്നില്ല. ഞാൻ ഉറങ്ങാൻ പോകുവ.”



അത്രയും പറഞ്ഞിട്ട് അയാൾ ആടിയാടി നടന്ന് അകത്തേക്ക് പോയി.



ആ ഡോർ അടഞ്ഞതും ചേച്ചി എന്നെ നോക്കി. ആ മുഖത്ത് ഒരു ദയനീയ ഭാവം ഉണ്ടായിരുന്നു. പിന്നെ കുറ്റബോധവും.



ഒന്നും മിണ്ടാതെ എന്റെ വാതിൽ തള്ളി തുറന്ന് ഞാൻ അകത്ത് കേറി. വാതിലിൽ ഡോർ ക്ലോസർ ഘടിപ്പിച്ചിട്ടുള്ളത് കൊണ്ട്‌ വാതിൽ തന്നെ അടഞ്ഞു.



അകത്ത് നിന്ന് പൂട്ടാന്‍ തുടങ്ങിയതും പുറത്ത്‌ നിന്നും ചേച്ചി തട്ടി.



ഈ പാതിരാത്രി ഇനിയും എന്നെ കുറ്റം പറയാൻ ആയിരിക്കും അവള്‍ തട്ടുന്നത്. എന്തായാലും തെറ്റ് ചെയ്തത് ഞാനായത് കൊണ്ട്‌ എല്ലാം കേള്‍ക്കാന്‍ തീരുമാനിച്ച് കൊണ്ട്‌ വാതിൽ വലിച്ച് തുറന്നു.
“ഞാൻ അകത്ത് വന്നോട്ടെ, വിക്രം?” കണ്ണില്‍ പരിഭവത്തോടെ ചേച്ചി ചോദിച്ചു.



സമ്മതം മൂളി കൊണ്ട്‌ വാതിലിൽ നിന്ന് അല്‍പ്പം ഒതുങ്ങി നിന്നതും ചേച്ചി അകത്തേക്ക് വന്നു. വാതിലിന്‍റെ പിടി ഞാൻ വിട്ടതും ഡോർ തന്നെ അടഞ്ഞു.



അതിനും അവൾ പേടിക്കുമോ എന്നായി എന്റെ സംശയം. എന്നാൽ വാതിൽ അടഞ്ഞതിനെ അവൾ കാര്യമാക്കിയില്ല.



പക്ഷേ എന്തോ ടെൻഷൻ കാരണം തല കുനിച്ച് നിന്ന് സ്വന്തം വിരലുകളെ ചേച്ചി തിരുമ്മുന്നുണ്ടായിരുന്നു.



നേരം കുറെ ആയിട്ടും അവള്‍ ഒന്നും മിണ്ടിയില്ല. എന്നെ നോക്കിയുമില്ല.



“ചേച്ചി ഇരിക്ക്.” അവസാനം ക്ഷമ നശിച്ച് ഞാൻ പറഞ്ഞതും അവൾ സോഫയിൽ പോയിരുന്നു. അതിന് എതിരേയുള്ള കുഷൻ ചെയരിൽ ഞാനുമിരുന്നു.



പിന്നെയും ചേച്ചി മൗനവ്രത്തിൽ ആയതും എനിക്ക് അരിശം മൂത്തു.



എന്തായാലും അവളെന്നെ വഴക്ക് പറയാൻ വന്നതാവും അപ്പോ രണ്ട് വഴക്ക് കൂടുതൽ കേട്ടാലും സാരമില്ല എന്ന് തീരുമാനിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു,

“ഇങ്ങനെ നാണിച്ചിരിക്കാൻ ഇന്ന്‌ നമ്മുടെ ആദ്യരാത്രി ഒന്നുമല്ല, ചേച്ചി! ആണെങ്കിൽ പോലും ചേച്ചിയെ എന്തെങ്കിലും ചെയ്യാനുള്ള ആരോഗ്യം ഇന്ന്‌ എനിക്കില്ല. അതുകൊണ്ട്‌ എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കിൽ, അതു പറ.”



എന്റെ വാക്കുകള്‍ക്ക് ഇത്ര ഇഫക്റ്റ് ഉണ്ടാകുമെന്ന് ഞാൻ കരുതിയില്ല. കാരണം, ഞാൻ പറഞ്ഞു കഴിഞ്ഞതും, കടുവയെ പോലെ അഞ്ചന ചേച്ചി എന്റെ മേല്‍ ചാടി വീണു.



ചേച്ചിയുടെ രണ്ട് കാല്‍മുട്ടുകളും എന്റെ ഇടുപ്പിന്‍റെ രണ്ട് വശങ്ങളിലായി, കസേരയുടെ കുഷനിൽ ആണ്‌ ഊന്നിയിരുന്നത്.



ആ പൊസിഷൻ എന്റെ ശ്വാസോച്ഛ്വാസത്തെ വര്‍ദ്ധിപ്പിച്ചു.



“എന്താ നി പറഞ്ഞത്!?” ചേച്ചി ഉറക്കെ ദേഷ്യത്തില്‍ ചോദിച്ചു, “എന്നെ എന്തെങ്കിലും ചെയ്യാൻ ‘ഇന്ന്’ നിനക്ക് ആരോഗ്യം ഇല്ലെന്നോ? അപ്പൊ നാളെ നീ എന്നെ എന്തെങ്കിലും ചെയ്യും എന്നല്ലേ നിന്റെ ഭീഷണി!?”



അത്രയും പറയുന്നതിനിടയിൽ ചേച്ചി പലയാവര്‍ത്തി എന്റെ രണ്ട് കവിളിലും ചെവിയുമെല്ലാം നുള്ളി കറക്കി.



“ആ.., അമ്മേ..!!” എന്റെ ചെവിയും കവിളും അവളുടെ പിടിയില്‍ നിന്ന് ഒളിപ്പിക്കാൻ ശ്രമിച്ചു കൊണ്ട്‌ ഞാൻ കരഞ്ഞു.



ആ അടിപിടിക്കിടയിൽ ചേച്ചിയുടെ മുലകള്‍ എന്റെ മുഖത്ത് കൊള്ളുന്നുണ്ടായിരുന്നു. അതുപോലെ എന്റെ കൈകളും ചേച്ചിയുടെ മുല, വയറ്‌ തുടങ്ങി മറ്റ് പല ഭാഗങ്ങളിലും അബദ്ധത്തിൽ കൊണ്ട്‌ മാറി.



എന്നോടുള്ള ദേഷ്യം ചേച്ചിയുടെ നല്ല ബുദ്ധിയെ മറച്ചിരുന്നത് കൊണ്ട്‌, ഇതൊന്നും അറിയാതെ എന്നെ ഉപദ്രവിക്കുന്നതിൽ മാത്രം അവളുടെ ചിന്തകളെ ഊന്നിയിരുന്നു.



നേരത്തെ പറഞ്ഞ അതേ കാര്യം ആവര്‍ത്തിച്ചു കൊണ്ട്‌ അവൾ പിന്നെയും എന്നെ പിച്ചിയതും, ചേച്ചിയെ ഞാൻ തള്ളി മാറ്റാൻ ശ്രമിച്ചു, പക്ഷേ ഇടതുകൈ കൊണ്ട്‌ എന്റെ തോളില്‍ ശക്തിയായി പിടിച്ചു കൊണ്ട്‌ അവള്‍ നുള്ളൽ തുടർന്നു. ഞാനും പ്രതിരോധിച്ചു.



അതിന്‍റെ ഫലമായി ചിലപ്പോ ബാലൻസ് കിട്ടാതെ ചേച്ചി എന്റെ തുടയിൽ ഇരിക്കുകയും മാറുകയും ചെയ്തു, ചേച്ചിയുടെ ചന്തി എന്റെ തുടകളിൽ ഉരഞ്ഞു.



ഒരിക്കല്‍ ചേച്ചിയുടെ മുല ഞെട്ട് എന്റെ ചുണ്ടുകള്‍ക്ക് ഇടയിലൂടെ ഉരഞ്ഞു നീങ്ങി, ചേച്ചിയെ ഒരിക്കല്‍ തള്ളി മാറ്റാൻ ശ്രമിച്ചപ്പൊ അബദ്ധത്തിൽ ചേച്ചിയുടെ മുലകള്‍ക്ക് മീതേയാണ് എന്റെ രണ്ട് കൈകളും അമർന്നത്. പക്ഷേ ഞാൻ വേഗം മാറ്റുകയും ചെയ്തു.



ഇത്രയും ആയപ്പോഴേക്കും എന്റെ വികാരം പൂര്‍ണമായി ഉണര്‍ന്ന് കഴിഞ്ഞിരുന്നു. ഉടനെ ചേച്ചിയുടെ രണ്ട് മുലയും പിടിച്ചു ഞെരിക്കാൻ തോന്നി. ചേച്ചിയുടെ ഡ്രസ് വലിച്ചുകീറി എന്റെ പഴത്തെ അവളുടെ രഹസ്യ കേന്ദ്രത്തിൽ പൂഴ്ത്താനുള്ള ആവേശം ഉയർന്നു.



എന്റെ മുഴച്ചു നിന്ന കാമ ദണ്ഡ് ചേച്ചിയുടെ ശരീര ഭാഗങ്ങളില്‍ ഉരഞ്ഞു. എന്റെ നിയന്ത്രണം വിട്ട് ചേച്ചിയെ എന്തെങ്കിലും ഞാൻ ചെയ്തു പോകുമെന്ന് ഞാൻ ഭയന്നു.



പോരാത്തതിന് പ്രഷോബ് ചേട്ടൻ പെട്ടന്ന് കേറി വരികയാണെങ്കില്‍, അഞ്ചന ചേച്ചിയെ ഞാൻ എന്റെ മടിയിലിരുത്തി കളിക്കുന്നത് പോലെയാവും ചിലപ്പോ തോന്നിക്കുക.



പക്ഷേ ചേച്ചിയുടെ മനസ്സിൽ എന്നോടുള്ള ദേഷ്യം മാത്രം നിറഞ്ഞിരുന്നത് കൊണ്ട്‌ ഈ സംഭവങ്ങളെ ഒന്നും അവൾ അറിഞ്ഞിരുന്നില്ല.



“മതിയാക്ക് ചേച്ചി, എനിക്ക് വേദനിക്കുന്നു!!” ഞാൻ കരഞ്ഞെങ്കിലും ചേച്ചി എന്നെ വിട്ടില്ല.



“എനിക്ക് വേദനിക്കുന്നു ചേച്ചി, മതിയാക്ക് പ്ളീസ്.”



പക്ഷേ എന്റെ യാചനയെ അവള്‍ അവഗണിച്ചു.



“നിർത്തിയില്ലെങ്കില്‍ ചേച്ചിയെ ഞാന്‍ എന്തെങ്കിലും ചെയ്യവെ..” ഞാൻ ശബ്ദമുയർത്തി.



വേദന മാത്രമല്ല, എനിക്കാണെങ്കിൽ എന്റെ കണ്‍ട്രോള്‍ വിട്ട് ചേച്ചിയെ പ്രാപിക്കണം എന്ന ഭ്രാന്ത് വര്‍ധിച്ച് കൊണ്ടിരുന്നു. എപ്പോഴാണ് എല്ലാം എന്റെ കൈവിട്ട് അവളെ നശിപ്പിക്കുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയില്‍ ഞാൻ എത്തിയിരുന്നു.



അന്ന് മറിയയെ കളിക്കാതെ വിട്ടു കളഞ്ഞത് പോലെ ചേച്ചിയെ ഞാൻ ചിലപ്പോ വിട്ടെന്ന് വരില്ല.



“ഓഹോ? നീയെന്നെ എന്തു ചെയ്യും?” വെല്ലുവിളിച്ചു കൊണ്ട്‌ അവൾ എന്നെ പിച്ചുന്നതും മാന്തുന്നതും തുടർന്നു.



“നിന്റെ ചുണ്ടിൽ ഞാൻ ഉമ്മ വെക്കും. ചിലപ്പോ നിന്റെ നാവ് ഞാൻ എന്റെ വായിലിട്ട് ഉഴിഞ്ഞെന്നിരിക്കും! പിന്നെ എന്റെ മടിയില്‍ കേറിയിരുന്ന് എന്റെ സകല കണ്‍ട്രോളും തെറ്റിച്ച് കൊണ്ടിരിക്കുന്ന നിന്നെ ഞാൻ ബലാല്‍സംഗം ചെയ്തെന്നിരിക്കും. എന്താ, എന്നെ പരീക്ഷിക്കുന്നോ?” ഞാൻ വിളിച്ചുകൂവി.



എന്റെ ഭീഷണി കേട്ടതും ചേച്ചിയുടെ ദേഹം പെട്ടന്ന് സ്തംഭിച്ചു. പേടി കാരണം ആ കണ്ണുകൾ വലുതായി വിരിഞ്ഞു. ഉടനെ ധൃതിപിടിച്ച് എന്റെ മുകളില്‍ നിന്നിറങ്ങി മാറിയ ശേഷം അവളെന്നെ രൂക്ഷമായി നോക്കി. ആ ചുണ്ടുകള്‍ വിതുമ്പുന്നതും ഞാൻ കണ്ടു. അഞ്ചന ചേച്ചി ഇപ്പൊ കരയും എന്നുവരെ തോന്നി.



ചേച്ചിയുടെ ആ റിയാക്ഷൻ കണ്ട് ഞാൻ ചിരിച്ചു പോയി.



ഞാൻ ചിരിച്ചതും ചേച്ചിയുടെ കണ്ണുകൾ ചുരുങ്ങി, പക്ഷേ ചേച്ചിയുടെ മുഖത്ത് ആശ്വാസം ജനിക്കുകയും, ആ കവിൾ രണ്ടും ചുവന്നു തുടുക്കുകയും ചെയ്തു.



ഒടുവില്‍, പതിയെ ആണെങ്കിലും ചേച്ചിയുടെ മുഖത്ത് ഉണ്ടായിരുന്ന ദേഷ്യം അലിഞ്ഞ് പോകുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു. വലിഞ്ഞ് മുറുകിയിരുന്ന മുഖവും മെല്ലെ അയഞ്ഞു വന്നു. അവസാനം ചേച്ചിയുടെ മുഖത്ത് നാണം നിറഞ്ഞു.





“ഇതുപോലത്തെ തമാശയൊന്നും എന്നോട് വേണ്ട, കേട്ടോ!!” പെട്ടന്ന് നാണം കളഞ്ഞ് അഞ്ചന ചേച്ചി സീരിയസായി പറഞ്ഞു.


“ഞാൻ പറഞ്ഞത് തമാശ ഒന്നുമല്ല. എന്റെ കണ്‍ട്രോള്‍ പോയാല്‍ ഞാൻ പറഞ്ഞതൊക്കെ ഞാൻ ചെയ്യും.” മെല്ലെ എഴുനേറ്റ് കൊണ്ട്‌ ഞാനും സീരിയസായി തന്നെ പറഞ്ഞു.



“അപ്പോ നിന്റെ അനിയത്തിയാണ് ഞാൻ ചെയ്ത പോലെ ചെയ്തിരുന്നെങ്കിലോ?” ചേച്ചി ചോദിച്ചു, “അവള്‍ക്കും നി ചുണ്ടില്‍ ഉമ്മ കൊടുക്കുമോ?” അല്‍പ്പം ധിക്കാരത്തോടെയാണ് ചേച്ചി ചോദിച്ചത്.



ആ മണ്ടത്തരം കേട്ടിട്ട് അവളെ ഞാൻ ഇരുത്തിയൊന്ന് നോക്കി, പക്ഷെ കൂസലില്ലാതെ എന്റെ ഉത്തരവും പ്രതീക്ഷിച്ച് അവൾ നിന്നു.



“വെറും നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും എന്നോടവൾ പിണങ്ങും എന്നല്ലാതെ, എന്റെ നെഷിധ ഒരിക്കലും എന്നെ ശാരീരികമായി വേദനിപ്പിച്ചിട്ടില്ല – വേദനിപ്പിക്കുകയുമില്ല. ചേച്ചി ചെയ്തത് പോലെ ആരെയും ദേഹോപദ്രവം ചെയ്യുന്നത് അവള്‍ക്ക് ഇഷ്ട്ടവുമല്ല. അത് കൂടാതെ നെഷിധ എന്റെ അനുജത്തി ആണ്‌, അവളെന്റെ മടിയില്‍ ഇരുന്നാലും, എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ അടുത്ത് കിടന്നാലും എനിക്ക് കാമം തോന്നില്ല. പക്ഷേ അഞ്ചന ചേച്ചി എന്റെ സഹോദരി ഒന്നുമല്ല.”



എന്റെ മറുപടി കേട്ടിട്ട് കുറച് നേരം ചേച്ചി ചൂളി നിന്നു.



“അപ്പോ ഇന്നലെ നി എന്നോട്, അതും വിവാഹം കഴിഞ്ഞ എന്നോട്, നീ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് നി വാദിക്കുകയാണോ? വിവാഹം കഴിഞ്ഞ സ്ത്രീകളെ സഹോദരിയായി തന്നെ കരുതണം എന്നറിയില്ല നിനക്ക്?” കടുപ്പിച്ച് തന്നെ അവള്‍ ചോദിച്ചു.



ചാട്ടവാർ കൊണ്ടെന്നെ പ്രഹരിച്ചത് പോലെയാണ്‌ ആ ചോദ്യം എന്റെ ഹൃദയത്തിൽ തറച്ചത്. ഉത്തരംമുട്ടി തല കുനിച്ച് നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളു.



അവൾ ചോദിച്ചതിൽ തെറ്റില്ല. പക്ഷേ ആരേ സ്നേഹിക്കണം.. എപ്പോ സ്നേഹിക്കണം എന്നൊക്കെ ആര്‍ക്കാ തീരുമാനിക്കാന്‍ കഴിയുക?



കഴിയുമെങ്കില്‍, എങ്ങനെയെങ്കിലും അഞ്ചന ചേച്ചിയെ എന്റെ മനസ്സിൽ നിന്നും ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചു.



“സോറി വിക്രം!” ചേച്ചി പെട്ടന്ന് എന്നോട് ക്ഷമ ചോദിച്ചു.



“ഏഹ്?? സോറിയോ!?” ആശ്ചര്യത്തോടെ അവളെ നോക്കി ഞാൻ ചോദിച്ചു, “എന്തിന്?”



ഉടനെ ഗൗരവപൂര്‍വ്വം എന്റെ കണ്ണില്‍ നോക്കി ചേച്ചി പറഞ്ഞു, “ഇന്നലെ നി എന്നോട് പുലമ്പിയ കാര്യങ്ങൾ, അതൊക്കെ നിന്റെ പ്രായത്തില്‍ സ്വാഭാവികമാണ്, വിക്രം. ആ പറഞ്ഞതൊക്കെ ചിലപ്പോ നി തമാശയായി പറഞ്ഞതാവാം — ചിലപ്പോ കാര്യവുമാവാം. അത് എന്തുതന്നെയായാലും നിന്റെ പക്വത മെച്ചപ്പെടുമ്പൊ നിന്റെ ഈ ദുർചിന്തകളൊക്കെ മാറിക്കോളും.”



അത്രയും പറഞ്ഞിട്ട് ചേച്ചി എന്റെ അടുത്തേക്ക് നടന്നു വന്നു. ശേഷം എന്റെ രണ്ട് കൈയും പിടിച്ചു കൊണ്ട്‌ അലിവോടെ എന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു, “ഒരൊറ്റ നിമിഷത്തില്‍ നിന്നെ കുറ്റക്കാരനായി എന്റെ മനസ്സിൽ വിലയിരുത്തിയതിനും, നിന്നോട് ഒത്തിരി തെറ്റായി ഞാൻ പെരുമാറിയതിനും, പിന്നെ ഇപ്പൊ ഇവിടെ ഞാൻ അറിയാതെ നിന്നെ ഉപദ്രവിച്ചതിനും ആണ്, നിന്നോട് ഞാൻ സോറി പറഞ്ഞത്.”



“അപ്പോ ചേച്ചിയുടെ മനസ്സിൽ ഇപ്പൊ ഞാൻ കുറ്റക്കാരനല്ല, അല്ലേ?” ആശ്വാസത്തോടെ ഞാൻ ചോദിച്ചു.



“കുറ്റക്കാരൻ ആയിരുന്നു, വിക്രം, പക്ഷേ ഞാൻ നിന്നോട് ക്ഷമിച്ച് കഴിഞ്ഞു.” പുഞ്ചിരിയോടെ ചേച്ചി പറഞ്ഞു.



“ഞാൻ ചേച്ചിയോട് അങ്ങനെ പറഞ്ഞതില്‍ ചേച്ചിക്ക് വിഷമം തോന്നിയത് പോലെ, എന്നോട് ചേച്ചി പെരുമാറിയ രീതി എന്നെയും വിഷമിപ്പിച്ചു. അതുകൊണ്ട്‌ നമ്മൾ സമാസമം ആയി. സോറി ഒന്നും വേണ്ട, ചേച്ചി.”



“അപ്പോ എന്നോട് അങ്ങനെ നി പറഞ്ഞത് തെറ്റ് അല്ലെന്ന് ഇപ്പോഴും നി കരുതുകയാണോ?” എന്റെ കൈയിലെ പിടി വിട്ട് കൊണ്ട്‌ അവൾ ചോദിച്ചു.



വിവാഹം കഴിഞ്ഞ പെണ്ണിനോട് സ്നേഹഭ്യര്‍ത്ഥന നടത്തുന്നത്‌ തെറ്റ് തന്നെയാണെന്ന് എനിക്കും അറിയാം. പക്ഷേ അഞ്ചന ചേച്ചിയുടെ കാര്യത്തിൽ, എന്റെ മനസ്സും നാവും എന്റെ നിയന്ത്രണത്തിൽ നില്‍ക്കാറില്ല എന്നതാണ്‌ സത്യം.



“ഞാനും ഒരു സോറി ചോദിച്ചാൽ മതിയോ?” തല ചൊറിഞ്ഞു കൊണ്ട്‌ ഞാൻ ചോദിച്ചതും ചേച്ചി ചിരിച്ചു.



അല്‍പ്പനേരത്തേക്ക് എന്നെ പഠിക്കുന്നത് പോലെ നോക്കി നിന്ന ശേഷം ചേച്ചി പറഞ്ഞു, “നമ്മുടേത് വെറും ഫോൺ വഴിയുള്ള ഫ്രണ്ട്ഷിപ്പ് ആണെങ്കിലും, നിന്നെ കുറിച്ച് ഞാൻ ഒരുപാട്‌ മനസ്സിലാക്കിയിട്ടുണ്ട്, വിക്രം.”



തേങ്ങയാണ്. ഫ്രണ്ട്ഷിപ്പ് പോലും! നിനക്ക് ലവ്ഷീപ് അണെന്ന് അവള്‍ അറിയുന്നില്ല— എന്റെ മനസ്സ് പറഞ്ഞു.



പക്ഷേ എന്റെ മനസ്സ് പറഞ്ഞതൊന്നും അറിയാതെ ചേച്ചി തുടർന്നു, “കൂടാതെ നിന്നെ കുറിച്ച് നിന്റെ അമ്മയും അനിയനും ഒരുപാട്‌ പറഞ്ഞിട്ടുണ്ട്.”



“അവർ എന്നെ കുറിച്ച് നല്ലതേ പറയൂ, കാരണം അവർ എന്റെ അമ്മയും അനിയനും അല്ലേ!” വിവേകപൂര്‍വ്വം ഞാൻ ചേച്ചിയെ ബോധിപ്പിച്ചു.



ഉടനെ എന്തോ ഓര്‍ത്ത പോലെ ചേച്ചി പുഞ്ചിരിച്ചു.



“പക്ഷേ നിന്റെ അമ്മയും അനിയനും പറയാത്ത ഒരുപാട്‌ കാര്യങ്ങൾ നിന്റെ അനിയത്തി എന്നോട് പറഞ്ഞിട്ടുണ്ട്.”



പെട്ടന്ന് ഞാൻ അസ്വസ്ഥനായി ചോദിച്ചു, “എന്ത് കാര്യങ്ങളാണ് അവൾ ചേച്ചിയോട് പറഞ്ഞത്?”



“നിന്നെ കുറിച്ച് ഒരു വള്ളിയും പുള്ളിയും വിടാതെ എല്ലാം അവൾ എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാവാം നിന്നെ നേരിട്ട് കാണുന്നതിന് മുന്‍പേ എനിക്ക് നിന്നെ ശെരിക്കും അറിയാവുന്നത് പോലെയും, നിന്നെ പൂര്‍ണമായി മനസ്സിലാക്കിയത് പോലെയും എനിക്ക് ഫീൽ ചെയ്തത്.”



അതുകേട്ട് ഞാൻ അമ്പരന്നു. അത്രത്തോളം എന്നെ മനസ്സിലാക്കിയത് പോലെ ഫീൽ ചെയ്യിക്കാൻ മാത്രം എന്ത് കാര്യങ്ങളാണാവോ നെഷിധ അഞ്ചന ചേച്ചിയോട് പറഞ്ഞത്!



“അതുകൊണ്ട്‌ ഇന്നലെ നമ്മൾ ആദ്യമായി നേരിട്ട് കണ്ടപ്പോ നീ എനിക്ക് അജ്ഞാതന്‍ ആയിരുന്നില്ല, വിക്രം. കാലങ്ങളായി ഞാൻ അറിയുന്ന എനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനെ വർഷങ്ങൾക്ക് ശേഷം കണ്ടത് പോലെയാണ് എനിക്ക് ഫീൽ ചെയ്തത്.”



“പക്ഷേ, ഇന്നലെ ഞാൻ ചേച്ചിയെ കണ്ടപ്പോൾ, കഴിഞ്ഞ ജന്മം നമ്മൾ കാമുകനും കാമുകിയും ആയിരുന്നു എന്ന പോലെയാണ് എനിക്ക് ഫീൽ ചെയ്തത്.”



അങ്ങനെ ഞാൻ പറഞ്ഞതും ചേച്ചി എന്നെ തുറിച്ചു നോക്കി. പക്ഷെ ഒന്നുമറിയാത്ത ശുദ്ധനെ പോലെ ഞാൻ നിന്നുകൊണ്ട് എന്റെ നാവിനെ ഞാൻ ശപിച്ചു.



“ഈ വളിച്ച തമാശ കള വിക്രം.”



ചേച്ചി അങ്ങനെ പറഞ്ഞതും എന്റെ മുഖം വലിഞ്ഞു മുറുകി.



അത് കാണാത്ത പോലെ ചേച്ചി തുടർന്നു, “പക്ഷേ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ഇന്നലെ നിന്റെ വായിൽ നിന്ന് വീണപ്പോ, നിന്നെ കുറിച്ച് ഞാൻ മനസ്സിലാക്കി വച്ചിരുന്ന നല്ല ചിന്തകളൊക്കെ മാറിമറിഞ്ഞു. അന്നേരം ഞാൻ അനുഭവിച്ച ദുഃഖവും വേദനയും നിനക്ക് ഊഹിക്കാൻ കഴിയുന്നതിലുമപ്പുറം ആയിരുന്നു. അതുകൊണ്ടാണ് എന്റെ ആ മാനസികാവസ്ഥയിൽ നിന്നോട് ഞാൻ അങ്ങനെയൊക്കെ പറയുകയും പെരുമാറുകയും പോയത്.”

ചേച്ചിയുടെ വിശദീകരണം കേട്ട ശേഷം ഞാൻ കണ്ണടച്ച് നിന്നു. മനസ്സില്‍ വല്ലാത്ത പിരിമുറുക്കം.



“തമാശ കളയാന്‍ വേണ്ടി മാത്രം ഞാൻ തമാശയായി ഒന്നുംതന്നെ പറഞ്ഞിട്ടില്ല, ചേച്ചി.” ഞാൻ അല്‍പ്പം സീരിയസായി പറഞ്ഞതും ചേച്ചിയുടെ മുഖത്ത് നിരാശയുടെ നിഴല്‍ പടർന്നു.



ചേച്ചിയുടെ തീക്ഷ്ണമായ കണ്ണുകൾ എന്റെ ഹൃദയത്തെ ചുട്ടെരിക്കും പോലെ നോക്കി.



“എനിക്ക് വളരെ തുച്ഛമായ ഫ്രണ്ട്സ് മാത്രമേയുള്ളു, വിക്രം. കാരണം, വളരെ കരുതലോടെ ആണ് നല്ല ഫ്രണ്ട്സിനെ മാത്രം ഞാൻ തിരഞ്ഞെടുത്തിട്ടുള്ളത്. ഫോണിലൂടെ നമ്മള്‍ കണ്ടും, സംസാരിച്ചും, മനസ്സിലാക്കിയതും വഴി, നി നല്ലൊരു മനുഷ്യനാണെന്ന് എന്റെ മനസ്സിൽ ഞാൻ എപ്പോഴോ പതിച്ചു കഴിഞ്ഞു. പക്ഷേ നീയായിട്ട് അതിനെ മാറ്റി എഴുതാന്‍ ഇട വരുത്തരുത്, വിക്രം.”



വളരെ ഗൗരവപൂര്‍വ്വം അത്രയും പറഞ്ഞിട്ട് അവള്‍ എന്റെ ഫ്ലാറ്റിൽ നിന്നിറങ്ങി പോയി.



ഏറെ നേരം ആ അടഞ്ഞ വാതിലിൽ തന്നെ ഞാൻ നോക്കി നിന്നു. ഹൃദയത്തില്‍ അനുഭവപ്പെട്ട വേദന എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.



എന്റെ മനസ്സ് ഇങ്ങനെ ആണെങ്കിൽ അവളെ ഞാന്‍ എങ്ങനെ മറക്കും!?

************



രാവിലെ ജോഗിങ് കഴിഞ്ഞ് കുളിച്ചിറങ്ങിയതും പെട്ടന്നുള്ള കോളിങ് ബെല്ലിന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടി ചാടി. ഉള്ളില്‍ കിടന്ന ഹൃദയം ചാടി എന്റെ തൊണ്ടയില്‍ കുടുങ്ങിയത് പോലെ തോന്നി.



ഇന്ന്‌ അവധി ആയതുകൊണ്ട് പ്രഷോബ് ചേട്ടൻ ആവാന്‍ സാധ്യതയില്ല. പിന്നെ ആരായിരിക്കും? അമര്‍ഷത്തോടെ ഞാൻ തുറന്നു നോക്കി.



അഞ്ചന ചേച്ചി ആണെന്ന് കണ്ടതും എന്റെ അമര്‍ഷം പുഞ്ചിരിയായി മാറി.



കുളിച്ചൊരുങ്ങി ഷർട്ടും പൈജാമയും അടങ്ങിയ കറുത്ത നൈറ്റ് ഡ്രസ്സായിരുന്നു ചേച്ചി അണിഞ്ഞിരുന്നത്. ചേച്ചിയുടെ കൈയിൽ ഒരു ഹോട് ബോക്സും ഒരു പാർസലും ഉണ്ടായിരുന്നു.



ആ പാർസൽ നെഷിധയുടെ സമ്മാനം ആണെന്ന് മനസ്സിലായി.



ഹോട്ബോക്സിൽ എനിക്ക് ബ്രേക്ക്ഫാസ്റ്റ് കൊണ്ട്‌ വന്നതാണെന്ന് മനസ്സിലായതും ഉത്സാഹത്തോടെ ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി.



എന്നാൽ ചേച്ചിയുടെ നോട്ടം എന്റെ വലതു വശത്തുള്ള വിലാവ് ഭാഗത്തായിരുന്നു.



അപ്പോഴാണ് വെറും ടവൽ മാത്രം ഉടുത്തു നിൽക്കുന്ന കാര്യം പോലും ഞാൻ ഓര്‍ത്തത്.



“അയ്യേ..!” എന്നും പറഞ്ഞ്‌ ഞാൻ അകത്തേക്കോടി.



റൂമിൽ പോയി ഒരു ടീഷർട്ടും ജീൻസും ഇട്ടോണ്ട് ഹാളിലേക്ക് ഞാൻ വന്നു.



അപ്പോൾ, രാത്രി ഞങ്ങൾ അടികൂടിയ അതേ കസേരയില്‍ അഞ്ചന ചേച്ചി ഇരിക്കുന്നത് കണ്ടതും എന്തുകൊണ്ടോ എന്റെ അരയ്ക്ക് താഴെ ഒരു തരിപ്പുണ്ടായി.



ചേച്ചി കൊണ്ടുവന്ന ഹോട് ബോക്സും പാർസലും ഞാൻ ഡൈനിംഗ് ടേബിളായി ഉപയോഗിക്കുന്ന മേശപുറത്ത് വച്ചിട്ടുണ്ടായിരുന്നു.



“നിന്റെ വിലാവ് ഭാഗത്തും നിന്റെ മുതുകത്തും കണ്ട ആ പാടുകള്‍…., അത് നെഷിധയെ കാളയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചപ്പോൾ കിട്ടിയതല്ലേ?” ചെകുത്താനെ കണ്ട മുഖഭാവത്തോടെയാണ് അഞ്ചന ചേച്ചി അത് ചോദിച്ചത്.



ആണെന്ന് ഞാൻ തലയാട്ടി.



“ആ സംഭവത്തെ കുറിച്ച് നെഷിധ എന്നോട് വിശദമായി പറഞ്ഞിരുന്നു. ആ സംഭവം ഞാൻ നേരിട്ട് കണ്ടത് പോലെയാണ് ഇപ്പോഴും എന്റെ മനസ്സിൽ.” ചേച്ചി ഭയന്ന മട്ടില്‍ പറഞ്ഞു.



ചേച്ചിയുടെ ഭയന്ന ഭാവം കണ്ടതും എന്റെ മനസ്സില്‍ പെട്ടന്ന് നെഷിധയുടെ അന്നത്തെ ആ പേടിച്ച് വിറച്ച മുഖം തെളിഞ്ഞു. ഒപ്പം ആ സംഭവം എന്റെ മനസ്സിലൂടെ കടന്നുപോയി.



അന്ന് എന്റെ ഇരട്ട സഹോദരങ്ങൾക്ക് എട്ട് വയസ്സായിരുന്നു. ഞങ്ങളുടെ പറമ്പില്‍ അവർ കളിച്ചു കൊണ്ടിരുന്ന സമയം, അവരുടെ കരച്ചില്‍ കേട്ടാണ് ഞാനും അമ്മയും ഓടിപ്പോയി നോക്കിയത്.



എവിടെനിന്നോ കെട്ടും പൊട്ടിച്ച് എന്റെ സഹോദരങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്ന കാളയെ ആണ് അമ്മയും ഞാനും കണ്ടത്.



എന്റെ അനുജന്‍ ഓടി അടുത്തള്ള കശുമാവിന്‍റെ താഴ്ന്നു കിടന്ന കൊമ്പിൽ തൂങ്ങി മുകളില്‍ കേറി. അവന്‍ എന്റെ അനുജത്തിയെയും മരത്തിൽ കേറാന്‍ വിളിച്ചു കരയുന്നുണ്ടായിരുന്നു. പക്ഷേ നെഷിധയ്ക്ക് ഭയന്നു വിറച്ച് നില്‍ക്കാനേ കഴിഞ്ഞുള്ളു.



ഞാൻ വിളിച്ച് കരഞ്ഞു കൊണ്ട്‌ അവള്‍ക്ക് നേരെ ഓടി. അമ്മയും നിലവിളിച്ച് കരയുന്നുണ്ടായിരുന്നു.



ഓടിച്ചെന്ന് നെഷിധയെ വാരി എടുത്തുകൊണ്ട് ഓടും മുന്നേ കാള എന്റെ വിലാവിൽ കുത്തി കുടഞ്ഞു. കരഞ്ഞു കൊണ്ട്‌ ഞാൻ തെറിച്ചു വീണെങ്കിലും നെഷിധയെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് വച്ചിരുന്നു. ഞാൻ കരയുന്നത് കേട്ട് അവളും കരയാന്‍ തുടങ്ങി.



ആ കാള ഒരിക്കല്‍ കൂടി എനിക്ക് നേരെ പാഞ്ഞു വന്നു. ഭയം കാരണം വിറച്ചു കൊണ്ടിരുന്ന എന്റെ കാലുകള്‍ക്ക്‌ ചലന ശേഷി നഷ്ട്ട്ടപ്പെട്ടിരുന്നു. അതുകൊണ്ട്‌ എഴുനേറ്റ് ഓടാനും കഴിഞ്ഞില്ല.



പക്ഷേ ഞാൻ മുട്ടുകുത്തി നിന്നുകൊണ്ട് നെഷിധയെ എന്റെ ശരീരം കൊണ്ട്‌ പാഞ്ഞു വന്ന കാളയിൽ നിന്ന് മറച്ചു പിടിച്ചു. രണ്ടാമത്തെ കുത്ത് എന്റെ മുതുകത്ത് കിട്ടിയതും നെഷിധയെ കെട്ടിപിടിച്ചു കൊണ്ട്‌ ഞാൻ വീണു. ഒപ്പം എന്റെ ബോധവും നഷ്ടപ്പെടിരുന്നു.



അപ്പോഴേക്കും അയല്‍ക്കാരൊക്കെ ഓടിയെത്തി കാളയെ പിടിച്ചു കെട്ടി എന്നാണ് അമ്മ പിന്നീട് പറഞ്ഞത്.



“വിക്രം?” അഞ്ചന ചേച്ചി എന്നെ കുലുക്കി വിളിച്ചു.



എന്റെ പഴയകാല ഓര്‍മകളേ വെടിഞ്ഞ് എന്നെ അലിവോടെ നോക്കുന്ന ചേച്ചിയുടെ കണ്ണുകളില്‍ ഞാൻ നോക്കി.



“ആ സംഭവത്തെ കുറിച്ച് നെഷിധ എന്നോട് പറഞ്ഞ ശേഷം, അവള്‍ കാരണം നീ ഒത്തിരി വേദന അനുഭവിച്ചു എന്നും പറഞ്ഞു കുറെ കരഞ്ഞു, പാവം.”



അത് കേട്ട് എന്റെ അനുജത്തിയോട് എനിക്ക് സ്നേഹവും സഹതാപവും തോന്നി.



“നെഷിധ കാരണമായിരിക്കാം എനിക്ക് കുത്തേറ്റത്, പക്ഷേ ഭയം കാരണം ഓടാൻ കഴിയാത്തത് നെഷിധയുടെ കുറ്റമായിരുന്നില്ല. രണ്ടാം തവണ ആ കാള എന്നെ കുത്താൻ വന്നപ്പോൾ ഭയം കാരണം എന്റെ കാലുകളും സ്തംഭിച്ചു പോയിരുന്നു.”



ഞാൻ പറഞ്ഞതിനെ ഗ്രഹിച്ചെടുക്കുന്നത് പോലെ കുറച്ച് നേരത്തേക്ക് അഞ്ചന ചേച്ചി കണ്ണുമടച്ച് നിന്നു.



ഒടുവില്‍ ആ കണ്ണുകളെ ചേച്ചി തുറന്നപ്പോള്‍ അസൂയ ആ കണ്ണുകളിൽ നിറഞ്ഞു നിന്നു.



“നിന്നെ പോലെ ഒരു സഹോദരനെ കിട്ടാന്‍ നെഷിധയും രാകേഷും ഭാഗ്യം ചെയ്തിരിക്കണം. എനിക്ക് അസൂയ തോന്നുന്നു, വിക്രം.”



അഞ്ചന ചേച്ചിക്ക് കൂടപ്പിറപ്പുകൾ ഇല്ലാത്തതിന്റെ വിഷമം കാരണമായിരിക്കും ഈ അസൂയ. അതുകൊണ്ട്‌ ഒരു പ്രതിവിധി പറഞ്ഞു കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.



“ചേച്ചി വിഷമിക്കേണ്ട. വേണമെങ്കിൽ രാകേഷിനെ ചേച്ചിയുടെ സഹോദരനായി ദത്തെടുത്തോ.”
“എനിക്ക് നിന്നെ മതിയെങ്കിലോ?” ഒരു കുസൃതി ചിരിയോടെ ചേച്ചി ചോദിച്ചു.



എന്നെ മതിയെങ്കില്‍ ഞാൻ ചേച്ചിയുടെതാണ്, പക്ഷേ ഒരു സഹോദരനായല്ല. എന്റെ മനസ്സിൽ ഞാൻ പറഞ്ഞു.



“എന്തിനാ, ചേച്ചിക്ക് എന്നെ ഉപദ്രവിക്കാനാണോ?” ഭയം അഭിനയിച്ച് ഞാൻ ചോദിച്ചു.



“പോടാ, അങ്ങനെ ഒന്നും ഞാൻ ചെയ്യില്ല.” അല്‍പ്പം ജാള്യതയോടെ ചേച്ചി പറഞ്ഞു. “ഇതുവരെ ആരെയും ഞാൻ ഇങ്ങനെ ചെയ്തിട്ടില്ല, വിക്രം പക്ഷേ നിന്നോട് എനിക്ക് എന്തോ ഒരുപാട്‌ — എന്താ പറയുക? ഒരുപാട്‌……!”



“പ്രണയം.” വാക്കുകൾ കിട്ടാതെ തപ്പുന്ന ചേച്ചിക്ക് വേണ്ടി ഞാൻ പൂരിപ്പിച്ചു.



ഉടനെ ചേച്ചി എന്നെ ദയനീയമായി നോക്കി. “ദേ വിക്രം, നിന്നെ ഞാൻ കൊല്ലും കേട്ടോ!” ഞാൻ നന്നാവില്ല എന്നപോലെ ചേച്ചി തലയാട്ടി. “നിന്നോട് ഒരുപാട്‌ സ്വാതന്ത്ര്യം, ഫ്രണ്ട്ഷിപ്പ്, നിന്നോട് ഫ്രീയായി സംസാരിക്കാനും പെരുമാറാനും കഴിയുന്നു – എന്നൊക്കെയാ ഞാൻ പറയാൻ ഉദ്ദേശിച്ചത്.” അത്രയും പറഞ്ഞിട്ട് വാശി പിടിക്കും കുഞ്ഞുങ്ങളെ പോലെ ചേച്ചി ചുണ്ട് കുർപ്പിച്ചു.



ചുണ്ട് കൂർപ്പിച്ചതും, ഒരു നിഷ്കളങ്ക ഭാവം ചേച്ചിയുടെ ആ മുഖത്തെ ആവരണം ചെയ്തു. കണ്ണുകളില്‍, ലോകമാകെ സ്വതന്ത്രമായി പറന്നു നടക്കുന്ന ഭാവവും, പിന്നെ എന്നോടുള്ള വിശ്വാസവും ആ കണ്ണുകളില്‍ നിറഞ്ഞു നിന്നു. ചുണ്ടിലൊരു മന്ദഹാസവും.



ഇതൊക്കെ കണ്ടതും, ചേച്ചിയെ മറക്കാൻ ശ്രമിക്കാം എന്ന് ഞാനെടുത്ത എന്റെ തീരുമാനത്തെ തകർത്തെറിഞ്ഞ് കൊണ്ട്‌ അവളോടുള്ള എന്റെ പ്രണയം ആളികത്തി. ഒപ്പം ഒരു നൊമ്പരവും എന്റെ ഉള്ളില്‍ നിറഞ്ഞു.



ഉടനെ പ്രഷോബ് ചേട്ടനോട് അസൂയയും, അഞ്ചന ചേച്ചിയുടെ മേല്‍ ഒരു അധീനതയും എന്റെ മനസ്സിന്റെ മൂലയില്‍ ജനിച്ചു.



എല്ലാറ്റിനുമുപരിയായി ചേച്ചിയെ ചേര്‍ത്ത് പിടിച്ച് ചേച്ചിയുടെ നെറുകയിലും കവിളിലും ഉമ്മ കൊടുക്കാന്‍ എന്റെ ചുണ്ടുകള്‍ വെമ്പി.



പക്ഷേ എന്റെ എല്ലാ വികാരത്തിനും ചിന്തകൾക്കും വിരാമം ഇട്ടുകൊണ്ട്‌ ചേച്ചിയുടെ ശബ്ദം എന്നെ ഉണര്‍ത്തി.



“ശരി വാ, നമുക്ക് കഴിക്കാം, വിക്രം. ചപ്പാത്തിയും കുറുമയും ഞാൻ ഉണ്ടാക്കി കൊണ്ടു വന്നിട്ടുണ്ട്.” അതും പറഞ്ഞ്‌ ചേച്ചി പ്ലേറ്റ് എടുക്കാന്‍ കിച്ചണിലേക്ക് പോയി.



എന്നെ എപ്പോഴും കൊതിപ്പിക്കുന്ന, എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ആയിരുന്നു ചപ്പാത്തിയും കുറുമയും. പക്ഷേ ഇപ്പോൾ കൊതി തോന്നിയില്ല, ജോഗിങ് കഴിഞ്ഞ് വന്നപ്പോൾ തോന്നിയിരുന്നു വിശപ്പ് പോലും ഈ നിമിഷം മറഞ്ഞിരുന്നു.



ഇപ്പോഴത്തെ എന്റെ വിശപ്പ് എന്റെ അഞ്ചന ചേച്ചി ആയിരുന്നു. ഞാൻ ദാഹിക്കുന്നത് ചേച്ചിയുടെ പ്രണയത്തിന് വേണ്ടിയാണ്. ഇപ്പൊ എന്റെ വയറല്ല നിറയേണ്ടത്, മറിച്ച് ചേച്ചിയുടെ സ്നേഹത്തിന് വേണ്ടി ദാഹിക്കുന്ന എന്റെ ഹൃദയവും മനസ്സുമാണ്.



“ഇപ്പോഴും അവിടെതന്നെ നിന്നുകൊണ്ട് നി സ്വപ്നം കാണുകയാണോ, വിക്രം?” ചേച്ചിയുടെ ആശ്ചര്യം കലര്‍ന്ന സ്വരമാണ് എന്നെ ഉണര്‍ത്തിയത്.



“ഏഹ്!” പെട്ടന്ന് തൊട്ടടുത്ത് നിന്നും വന്ന ശബ്ദം കേട്ട് ഞാൻ വിരണ്ടു.



ചേച്ചി പൊട്ടിച്ചിരിച്ചു. “സോറി, പേടിച്ചു പോയോ?” അതും ചോദിച്ച് ചേച്ചി എന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി, “നിന്റെ കണ്ണുകള്‍ എന്തിനാ നിറഞ്ഞിരിക്കുന്നത്, വിക്രം?”



ഇടിച്ചു പൊളിക്കുന്ന ഇടനെഞ്ചില്‍ കൈയും അമർത്തി വിരിഞ്ഞ കണ്ണുകൾ കൊണ്ട്‌ ഞാൻ ചേച്ചിയെ നോക്കി ഒന്നുമില്ല എന്ന് തലയാട്ടി.



എന്റെ മനസ്സിന്റെ യഥാര്‍ത്ഥ കാരണമായ അവളോടുള്ള അതികാംക്ഷയും പ്രണയവും വേദനയും കാരണമാണ് എന്റെ കണ്ണുകൾ നിറഞ്ഞതെന്ന് അറിയാതെ, ചേച്ചി ചിന്തയോടെ എന്നെ തന്നെ നോക്കി നിന്നു.



ചേച്ചിയുടെ കൈയിൽ ഒന്നിന് മുകളില്‍ അടുക്കി വച്ച രണ്ട് പ്ലേറ്റും, അതിന്‌ മുകളില്‍ കോഫി നിറച്ച രണ്ട് കപ്പും, പിന്നെ കറി കോരുന്ന ഒരു ചെറിയ കരണ്ടിയും ഉണ്ടായിരുന്നു.



“വെറും രണ്ട് നിമിഷം കൊണ്ട്‌ ചേച്ചി കോഫീയും ഉണ്ടാക്കിയോ!?” വിശ്വസിക്കാനാവാതെ ഞാൻ ചോദിച്ചതും ചേച്ചി പെട്ടന്ന് മുഖം ചുളിച്ചു.



എന്നിട്ട് കൈയിലുള്ളത് മേശ പുറത്ത്‌ വച്ച ശേഷം, അരക്ക് കൈയും കൊടുത്ത്, ഞാൻ ഏതോ വിചിത്ര ജീവി ആണെന്ന പോലെ, തല അല്‍പ്പം ചെരിച്ച് കൊണ്ട്‌ എന്നെ നോക്കി.



“നിന്റെ കിച്ചനിൽ കേറി കോഫീയും ഉണ്ടാക്കി, കോഫീ പാത്രം കഴുകിയും വച്ച്, പിന്നെ ഇതെല്ലാം ഇങ്ങോട്ടേക്ക് ഞാൻ എടുത്തു കൊണ്ടും വന്നു, വിക്രം. ആകെ 25 മിനിറ്റെങ്കിലും ആയിട്ടുണ്ടാവണം പക്ഷേ നി രണ്ട് മിനിറ്റ് എന്ന് പറയുന്നു! ഏത് ലോകത്തായിരുന്നു ഇതുവരെ നി?”



“ഇരുപത്തഞ്ച് മിനിറ്റോ?” എന്റെ വായ് മലർക്കെ തുറന്നു.



“ശെരിക്കും നി സ്വപ്നലോകത്ത് തന്നെയാ, വിക്രം.” ചേച്ചി ചിരിച്ചു. “ശരി വാ, നമുക്ക് കഴിക്കാം.



“ആങ്ഹ് കഴിക്കാം.” ഞാനും സമ്മതിച്ചു.



സമയം ചോദിക്കാന്‍ ഞാൻ ചേച്ചിയുടെ കൈയിൽ നോക്കി, പക്ഷെ ചേച്ചിയുടെ സില്‍വര്‍ വാച്ചിനെ കണ്ടില്ല. എന്റെ മൊബൈലും റൂമിലായിരുന്നു.



അവസാനം സോഫ മേല്‍ വച്ചിരുന്ന എസിയുടെ റിമോട്ടിൽ ഞാൻ നോക്കി. സമയം 8:20 ആയിരുന്നു.



ഇതെല്ലാം സമയം കടന്നു പോയോ? എനിക്ക് അതിശയമായി. എട്ട് മണിക്ക് ഓഫീസില്‍ പോകാൻ പ്ലാൻ ചെയ്തിരുന്നതാണ്.



“എന്റെ വിക്രം, ഇവിടെ ഒന്ന് വന്നിരുന്നെ.” ചേച്ചിയുടെ ക്ഷമ നശിക്കാൻ തുടങ്ങിയിരുന്നു.



ഞാൻ വേഗം ടേബിളിനടുത്ത് പോയി മടിച്ചു നിന്നു. ചേച്ചിക്കടുത്ത് ഇരിക്കണോ മാറി ഇരിക്കണോ എന്ന കൺഫ്യൂഷൻ ആയിരുന്നു.



അടുത്തിരുന്നാൽ ചേച്ചിക്ക് ഇഷ്ട്ടപ്പെട്ടില്ലെങ്കിലോ? അതുകൊണ്ട്‌ ഞാൻ ചേച്ചിയുടെ എതിര്‍ വശത്ത് പോയിരുന്നു. ഉടനെ ചേച്ചിയുടെ കണ്ണുകളില്‍ നിരാശ മിന്നിമറഞ്ഞു.





“പ്രഷോബ് ചേട്ടൻ കഴിച്ചോ, ചേച്ചി?” ഞാൻ ചോദിച്ചു.



ഉടനെ ചേച്ചിയുടെ മുഖം കറുത്തതും ആ ചോദ്യം വേണ്ടായിരുന്നു എന്ന് തോന്നി.



“അദ്ദേഹത്തിന് ഒരു ബോധവുമില്ല, വിക്രം. രാത്രി ഏഴ് പ്രാവശ്യം എണീറ്റ് ബാത്റൂമിൽ ഓടിപോയ് ഛർദ്ദിച്ചു. ഉറക്കത്തിൽ ആരെയോ പലവട്ടം തെറിയും വിളിച്ചു. പിന്നെ ഒരു പെണ്—” പെട്ടന്ന് പറഞ്ഞു വന്നത് വിഴുങ്ങി കൊണ്ട്‌ ചേച്ചി വായ് പൊത്തി.



“ഏത് പെണ്ണ്, എന്ത് കാര്യം?” ഞാൻ ചോദിച്ചപ്പോ അവൾ പറയാൻ കൂട്ടാക്കിയില്ല, അതുകൊണ്ട്‌ ഞാനും നിര്‍ബന്ധിച്ചില്ല.



“ഏഴാം വട്ടം ബാത്റൂമിൽ പോയിട്ട് വന്ന ശേഷം ഇന്നിനി ചേട്ടനെ ഉണർത്തേണ്ട എന്ന് പറഞ്ഞിട്ടാ ചേട്ടൻ കിടന്നത്. എന്തെങ്കിലും ആവശ്യമോ, പിന്നെ എവിടെയെങ്കിലും പോണമെങ്കിൽ നിന്നെ വിളിക്കാനും പറഞ്ഞു.” നീരസം മറയ്ക്കാൻ ശ്രമിച്ചു കൊണ്ട്‌ ചേച്ചി പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.

ഇന്ന്‌ അയാൾ ഉണരില്ലെന്ന് ഞാൻ പ്രതീക്ഷത് തന്നെയാ. കാരണം, അത് സ്ഥിരമായി നടക്കുന്ന കാര്യമാണ്. ശനിയാഴ്ചകളിൽ ചേട്ടൻ ബോധമില്ലാതെ ഉറങ്ങും. പിന്നെ ഞായറാഴ്ച രാവിലെ എഴുനേറ്റ് വീണ്ടും മദ്യ സേവ തുടങ്ങും.



എന്തൊരു മനുഷ്യനാ അയാൾ!! ഇന്നലെയാണ് ചേട്ടന്റെ ഭാര്യ വന്നത്, എന്നിട്ട് പോലും ചെറിയൊരു മാറ്റം പോലുമില്ല. എനിക്ക് വെറുപ്പ് തോന്നി



ചേച്ചിയുടെ ആ മൂഡ് മാറ്റാൻ ഞാൻ ചോദിച്ചു, “ചേച്ചി, ഓഫീസില്‍ എനിക്ക് വെറും രണ്ട് മണിക്കൂറിന്‍റെ ജോലി മാത്രമുണ്ട്. അതുകഴിഞ്ഞ്‌ നമുക്ക് ബുർജ് ഖലീഫയിൽ പോയാലോ?”



ഉടനെ ചേച്ചിയുടെ മുഖം തെളിഞ്ഞു.



“ഞാൻ എപ്പോഴേ റെഡി, വിക്രം.” അതും പറഞ്ഞ്‌ ഉത്സാഹത്തോടെ ചേച്ചി എഴുനേറ്റ് തുള്ളിച്ചാടിയതും ഞാൻ ചിരിച്ചു. “പിന്നേ നിന്റെ ഓഫീസിൽ ഞാനും വരാം. എനിക്ക് നിന്റെ ഓഫീസ് കാണുകയും ചെയ്യാലോ.”



“ശരി, ചേച്ചിയും ഓഫീസില്‍ പോര്. ആദ്യം ഇവിടെ ഇരിക്ക്, നമുക്ക് കഴിക്കാം.” ഞാൻ പറഞ്ഞു.



ഉടനെ ചേച്ചി ആദ്യം ഇരുന്ന കസേരയില്‍ ഇരിക്കാതെ എനിക്കടുത്ത് വന്നിരുന്നു. ശേഷം ഹോട് ബോക്സ് തുറന്നു. അതിന്‍റെ അകത്ത് ഒരു സ്റ്റീല്‍ പാത്രത്തിൽ കുറമ ഉണ്ടായിരുന്നു, അതിനെ എടുത്ത് പുറത്ത് വെച്ച ശേഷം ചേച്ചി ഞങ്ങൾക്ക് വിളമ്പി.



“ബുർജ് ഖലീഫയിൽ നിന്നുള്ള വ്യൂസ് ഒക്കെ നല്ല രസം ആണെന്ന് ചേട്ടൻ പറഞ്ഞിട്ടുണ്ട്. അതിന്‌ ശേഷമാണ് എനിക്കും കാണണമെന്ന് അതിയായ ആഗ്രഹം തോന്നി തുടങ്ങിയത്‌.” ചേച്ചി സന്തോഷത്തോടെ പറഞ്ഞു.



ചേച്ചിയുടെ സന്തോഷം എന്നിലും പടർന്നു പിടിച്ചു.



ചപ്പാത്തി കഴിക്കാതെ മുഖത്തിൽ നിറഞ്ഞ പുഞ്ചിരിയോടെ ചേച്ചി എന്തോ ആലോചിച്ച് കൊണ്ടിരുന്നത് കണ്ടിട്ട് ഞാൻ ചേച്ചിയെ തന്നെ നഷ്ടബോധത്തോടെ നോക്കിയിരുന്നു.



ചേച്ചിയുടെ കവിളിൽ എന്റെ കവിൾ ഒന്ന് ചേര്‍ത്തു പിടിക്കാന്‍ കഴിഞ്ഞെങ്കില്‍!! ഞാൻ ആശിച്ചു.



ആ പുഞ്ചിരിക്കുന്ന ചുണ്ടില്‍ എന്റെ ചുണ്ട് വച്ച് ഉരസാൻ തോന്നിയതും എന്റെ തലയെ ഞാൻ കുടഞ്ഞു. എന്നിട്ട് ചേച്ചിയെ ഞാൻ കുലുക്കി വിളിച്ചു.



“ചേച്ചിക്ക് ഞാൻ വാരി തരട്ടെ?” മനസ്സിൽ കാര്യമായിട്ട് ആണെങ്കിൽ, പുറത്ത്‌ തമാശ പോലെ ഞാൻ ചേച്ചിയോട് ചോദിച്ചതും, എന്റെ മനസ്സ് വായിച്ചത് പോലെ ചേച്ചിയുടെ മുഖം ഇരുണ്ടു.



അവള്‍ എന്നോട് പിണങ്ങുമെന്ന് ഞാൻ ഭയന്നു.



അല്‍പ്പനേരം അവളെന്നെ ചീറി നോക്കി. പക്ഷെ പെട്ടന്ന് തന്നെ ചേച്ചി പൊട്ടിച്ചിരിച്ചപ്പോളാണ് എന്റെ ശ്വാസം നേരെ വീണത്.



“കുസൃതി മതിയാക്കി കഴിക്ക്, വിക്രം.” അതും പറഞ്ഞ്‌ അവൾ കഴിക്കാൻ തുടങ്ങി.



ഞാനും കഴിച്ചു. ഫുഡിന് നല്ല ടേസ്റ്റായിരുന്നു, എന്റെ അമ്മ വയ്ക്കും പോലെ.



“ഇത്ര ടേസ്റ്റിയായി ചേച്ചി പാചകം ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല. ശരിക്കും ചേച്ചിയുടെ കൈക്ക് ആയിരം ചുംബനവും പൊൻ വളയും ഞാൻ സമ്മാനിക്കുന്നതാണ് മര്യാദ.



അങ്ങനെ ഞാൻ പറഞ്ഞതും ചേച്ചിയുടെ മുഖം തുടുത്തു. ഒരു നാണവും പുഞ്ചിരിയും മുഖത്ത് മാറിമാറി വന്നു. കണ്ണുകളില്‍ സന്തോഷം നിറഞ്ഞു നിന്നു.



ചേച്ചിയുടെ ഇരുപ്പ് കണ്ടിട്ട് ഇപ്പം അവളെന്നെ കെട്ടിപ്പടുക്കുമെന്ന് തോന്നി. പക്ഷെ ഒരു തേങ്സ മാത്രം പറഞ്ഞിട്ട് ചേച്ചി നേരേയിരുന്ന് കഴിച്ചു.



അവസാനം കഴിച്ചു കഴിഞ്ഞതും ചേച്ചി പാത്രങ്ങളെ കഴുകി വച്ചു. ഞാനും കൂടെ സഹായിച്ചു.



സമയം അപ്പോഴേക്കും ഒന്‍പത് കഴിഞ്ഞിരുന്നു.



വേഗം ഡ്രസ് മാറി വരാമെന്ന് ചേച്ചി പറഞ്ഞിട്ട് പോയതും ഞാൻ ബുർജ് ഖലീഫയിൽ വിസിറ്റ് ചെയ്യാനുള്ള ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്തു.



അതിനുശേഷം നെഷിധെ ഞാൻ ഫോണിൽ വിളിച്ചതും, പകുതി റിംഗ് ആയപാടെ എന്റെ അനുജത്തി എടുത്തു.



“ഏട്ടാ, എന്നെ മറന്നു എന്നാ കരുതിയേ, എന്തായാലും വിളിച്ചലൊ!” നെഷിധ സന്തോഷത്തോടെ ചിരിച്ചു. എന്നിട്ട് ഓരോന്ന്‌ ചോദിക്കാനും അവള്‍ക്കുള്ളത് പറയാനും തുടങ്ങി. അവളുടെ ആ ഒരു എനർജി എന്നിലും പടർന്നു പിടിച്ചു.



എനിക്ക് നല്ല ഉന്‍മേഷവും സന്തോഷവും മനസ്സിൽ നിറഞ്ഞു.



നെഷിധയോട് സംസാരിക്കുന്നതിനിടെ ആവശ്യമുള്ളതൊക്കെ എടുത്തുകൊണ്ട് ഞാൻ പുറത്തിറങ്ങി. ഫ്ലാറ്റ് പൂട്ടി തിരിഞ്ഞതും അഞ്ചന ചേച്ചിയും അവരുടെ ഫ്ലാറ്റിൽ നിന്നിറങ്ങി.



എന്റെ സംസാരത്തിൽ നിന്ന് എന്റെ അനുജത്തി ആണെന്ന് ഊഹിച്ചതും ചേച്ചി പുഞ്ചിരിച്ചു.



ഞങ്ങൾ ഒരുമിച്ച് ലിഫ്റ്റ് ഇറങ്ങി എന്റെ വണ്ടിയുടെ അടുത്തേക്ക് പോയി. വണ്ടിയില്‍ കേറി വണ്ടിയുടെ ബ്ലൂടൂത്തിൽ ഞാൻ കണക്റ്റ് ചെയ്തതും വണ്ടിയുടെ സ്പീക്കറിൽ നെഷിധയടെ ശബ്ദം മുഴങ്ങി.



അതിനുശേഷം ചേച്ചിയും ഞങ്ങളുടെ സംഭാഷണത്തിൽ പങ്ക്‌ ചേര്‍ന്നു.



25 മിനിറ്റ് യാത്ര ചെയ്ത് ഓഫീസിൽ ഞങ്ങൾ എത്തി. അവസാനം നെഷിധയോട് പിന്നേ വിളിക്കാം എന്നും പറഞ്ഞ്‌ ഞാൻ വെച്ചു.



“വലിയ ഓഫീസ് ആണല്ലോ, വിക്രം.” വിടര്‍ന്ന കണ്ണുകളോടെ ഓഫീസാകെ ചുറ്റി വന്ന ശേഷം ചേച്ചി പറഞ്ഞു. “ഓഫീസ് സ്റ്റാഫ്സ് എത്രപേര്‍ ഉണ്ട്?”



“30 പേരുണ്ട് ചേച്ചി.”



അതും പറഞ്ഞ്‌ എന്റെ ലാപ്ടോപ്പിന് മുന്നില്‍ ഞാൻ ഇരുന്നു.



“എനിക്കും ഒരു ജോബ്‌ തരാൻ നിനക്ക് കഴിയുമോ, വിക്രം?” ചേച്ചി തമാശ പോലെ ചോദിച്ചു.



തമാശ പോലെ തോന്നിച്ചെങ്കിലും ചേച്ചിയുടെ കണ്ണുകൾ മറ്റൊരു കഥയാണ് പറഞ്ഞത്.



“ചേച്ചിക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ ശരിയാക്കാം.” സീരിയസ്സായി ഞാൻ പറഞ്ഞു.



എന്റെ മറുപടി കേട്ട് ചേച്ചിയുടെ കണ്ണുകളില്‍ പ്രതീക്ഷ നിറഞ്ഞെങ്കിലും, അത് പെട്ടന്ന് കെട്ടടങ്ങി. “പക്ഷേ എന്നെ ജോലിക്ക് വിടാന്‍ ചേട്ടന് താല്പര്യമില്ല, വിക്രം.” ചേച്ചി നിരാശിധയായി.



“ചേച്ചി വിഷമിക്കാതെ, ചേട്ടൻ പിന്നീട് സമ്മതിക്കും, എനിക്ക് വിശ്വാസമുണ്ട്.”



എന്റെ പോസിറ്റീവായ വാക്കുകൾ ചേച്ചിയുടെ മുഖത്ത് മറഞ്ഞു പോയ പുഞ്ചിരിയെ തിരികെ കൊണ്ടുവന്നു. “അത് പോട്ടെ വിക്രം, നി ചെയ്യുന്ന ജോലി ഞാൻ നോക്കുന്നതിൽ നിനക്ക് എതിർപ്പുണ്ടോ?” ഒന്ന് ശങ്കിച്ച ശേഷം ചേച്ചി ചോദിച്ചു.



“രഹസ്യ സ്വഭാവമുള്ളത് ഒന്നുംതന്നെ ഞാൻ ചെയ്യുന്നില്ല ചേച്ചി.” ഞാൻ ചിരിച്ചു. “ചേച്ചി ഇവിടെ വന്നിരിക്ക്.” വീലുള്ള ഒരു സ്വൈവൽ ചെയർ എന്റെ ചെയറിനടുത്ത് വലിച്ചിട്ടു കൊണ്ട്‌ ചേച്ചിയെ ഞാൻ ക്ഷണിച്ചു.



ചേച്ചിയും വന്നിരുന്നു.



തൊട്ടടുത്തുള്ള ചേച്ചിയുടെ സാമീപ്യം എന്റെ ഹൃദയ താളത്തെ തെറ്റിച്ച് കൊണ്ടിരുന്നു എങ്കിലും, ഇടയ്ക്ക് എന്റെ തോളില്‍ സോഫ്റ്റ് ആയി പിടിച്ചുകൊണ്ട് സ്ക്രീനിൽ മുഖം അടുപ്പിച്ച് നോക്കുന്നതും, ഞങ്ങളുടെ കാല്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും യാദൃശ്ചികമായി തൊടുന്നതും എല്ലാം ഞാൻ ശെരിക്കും ആസ്വദിച്ചു.

“വിക്രം ഇവിടെ ദുബായില്‍ തന്നെ ബി.ബി.എ ചെയ്തു, അല്ലേ.” എന്റെ ജോലി കഴിഞ്ഞ് ലോഗ്ഔട്ട് ചെയ്തതും ചേച്ചി ചോദിച്ചു.



“അതേ ചേച്ചി, ഇവിടെയാണ് ചെയ്തത്.” ഞാൻ പറഞ്ഞു. ഇതും നെഷിധയാണോ ചേച്ചിയോട് പറഞ്ഞത്?”



“അവൾ തന്നെയാ പറഞ്ഞത്. പക്ഷേ നാട്ടില്‍ പഠിത്തം നിർത്തിച്ച് നിന്നെ നിന്റെ പപ്പ ഇവിടെ കൊണ്ടുവന്നത് നെഷിധയ്ക്ക് തീരെ ഇഷ്ടമായില്ല എന്നും, ആഴ്ചകളോളം മനോജ് അങ്കിളോട് ദേഷ്യത്തില്‍ പിണങ്ങി സംസാരിക്കാതെ ഇരുന്നു എന്നും, സുധ ആന്‍റിയോട് മാസങ്ങളോളം വഴക്കടിച്ചിരുന്നു എന്നും സുധ ആന്‍റിയാ എന്നോട് പറഞ്ഞത്.”



ചേച്ചി പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു. “എന്റെ പഠിത്തം നിർത്തിയതിന് അല്ലായിരുന്നു, എന്നെ അവളില്‍ നിന്ന് പിരിച്ച് ഇങ്ങോട്ട് കൊണ്ടു വന്നതിനായിരുന്നു നെഷിധയ്ക്ക് ദേഷ്യം. അന്നവൾക്ക് പതിമൂന്ന്‌ വയസ്സായിരുന്നു.”



ചേച്ചി ചിരിച്ചു. “അത് തന്നെയാണ് നെഷിധയും എന്നോട് പറഞ്ഞത്.”



അവസാനം ഞങ്ങൾ ഓഫീസ് പൂട്ടി ചുറ്റി കറങ്ങാൻ തയാറായി.

*****************



ഇതുവരെ ഞാൻ കണ്ടിരുന്ന ചേച്ചിയെ അല്ലായിരുന്നു ഇപ്പോൾ ഞാൻ കണ്ടത്.



എന്റെ വണ്ടി ദുബായ്-മാൾ പാർക്കിംഗ് ഏരിയയിൽ ഇട്ടിട്ട്, ദുബായ് മാളിലൂടെ ഞങ്ങൾ ബൂർജ് ഖലിഫയിൽ എത്തി ചേര്‍ന്നു.



ആ നിമിഷം തൊട്ട് അഞ്ചന ചേച്ചി ഹൈ എനർജിയിൽ ആയിരുന്നു. മറ്റേതോ അല്‍ഭുത ലോകത്ത് എത്തിപ്പെട്ടത് പോലെ ചേച്ചിയുടെ മുഖം വിസ്മയത്തിൽ മുങ്ങി നിന്നു.



ഒരു മകള്‍ തന്റെ അച്ഛന്‍റെ കൈയേ അണച്ച് പിടിച്ചുകൊണ്ട് നടക്കുന്നത് പോലെയാണ്‌ അഞ്ചന ചേച്ചി എന്റെ ഇടത് കൈയെ അണച്ച് പിടിച്ചു കൊണ്ട്‌ നടന്നത്.



ചേച്ചിയുടെ വലത് മാറ് എന്റെ കൈയിൽ അമർന്നിരുന്നെങ്കിലും എനിക്ക് തെറ്റായ ചിന്തകളൊന്നും ഉണ്ടായില്ല. പകരം, സ്നേഹവും കരുതലും പിന്നേ ഒരുതരം സംരക്ഷണ ചിന്തയും ആണ് ഉള്ളില്‍ നിറഞ്ഞു നിന്നത്.



125മത്തെ നിലയിലുള്ള ഒബ്സർവേഷൻ ഡെക്കിൽ നിന്ന് അവിടെയുള്ള ടെലസ്ക്കോപ്പിലൂടെ ദുബായിയുടെ പല ഭാഗങ്ങൾ വീക്ഷിച്ചപ്പോളും, ഡെക്കിൽ ചുറ്റി നടന്ന് അല്‍ഭുത കാഴ്ചകളെ കണ്ടപ്പോഴും, ചേച്ചിയുടെ കണ്ണുകൾ അത്യാഹ്ലാദത്തിൽ തിളങ്ങിയിരുന്നു.



പിന്നേ ഒരു മലയാളി ഫാമിലിയും അവിടെ ഉണ്ടായിരുന്നു, ഭാര്യ, ഭർത്താവ് പിന്നേ രണ്ട് പെണ്‍കുട്ടികള്‍ അടങ്ങിയ കുടുംബം. അവർ ഞങ്ങളെ നോക്കി പുഞ്ചിരിച്ചതും ഞങ്ങളും ചിരിച്ചു.



അതിനെ ഒരു സ്വീകരണമായി എടുത്തുകൊണ്ട് ആ ഭാര്യ അഞ്ചന ചേച്ചിയോട് കുശലം പറയാൻ തുടങ്ങി. ചേച്ചിയും അവരോട് എന്തൊക്കെയോ പറഞ്ഞ്‌ തുടങ്ങി.



“ഞാൻ ഇപ്പൊ വരാം” എന്നും പറഞ്ഞ്‌ ഗിഫ്റ്റ് ഷോപ്പ് ലക്ഷ്യമാക്കി ഞാൻ നടന്നു.



എനിക്ക് വേണ്ടത് വാങ്ങി എന്റെ ഷോൾഡർ ബാഗില്‍ സൂക്ഷിച്ച ശേഷം തിരികെ വന്നു. അപ്പോഴേക്കും ആ ഫാമിലി തിരികെ പോകാൻ ഒരുങ്ങുകയായിരുന്നു.



ചേച്ചിയോട് യാത്രയും, എനിക്കൊരു പുഞ്ചിരിയും തന്നിട്ട് ആ ഫാമിലി പോയി.



പക്ഷേ 148ആം നിലയും വിസിറ്റ് ചെയ്യാനുള്ള ടിക്കറ്റ് ആയിരുന്നു ഞാൻ ബുക്ക് ചെയ്തിരുന്നത്.



“ചേച്ചിക്ക് വിശക്കുന്നുണ്ടോ?” എലിവേറ്ററിൽ വച്ച് ഞാൻ ചോദിച്ചു.



“ചെറുതായി..” ചേച്ചി സമ്മതിച്ചു.



“അത് സാരമില്ല, ഈ ഫ്ലോറിൽ നമുക്ക് ഫുഡ് ലഭിക്കും, അവർ തരും.”



അങ്ങനെ 148ആം ഫ്ലോറിൽ ഞങ്ങൾക്ക് കുടിക്കാന്‍ ജ്യൂസും സ്നാക്സും അവർ തന്നത് ഞങ്ങൾ കഴിച്ചു.



പിന്നേ അവിടെയുള്ള ഒബ്സർവേഷൻ പ്ലാറ്റ്ഫോമിൽ വച്ചുള്ള ചേച്ചിയുടെ സന്തോഷം കണ്ടതും എന്റെ മനസ്സും ആഹ്ലാദിച്ചു. ചേച്ചിയുടെ സന്തോഷം എന്നെ ശെരിക്കും ഊര്‍ജ്ജപ്പെടുത്തി കൊണ്ടിരുന്നു.



അവിടെ വച്ച് ചേച്ചി മനസ്സ് തുറന്നു എന്നോട് സംസാരിച്ചു. ചേച്ചിയുടെ സ്വന്തം ഇഷ്ട്ടങ്ങളും, നഷ്ട്ടങ്ങളും, ദുഖങ്ങളും, ഒക്കെ ചേച്ചി എന്നോട് പങ്കുവച്ചു.



ഒന്നും തടസപ്പെടുത്താതെ ഞാനും ചേച്ചി പറയുന്നതൊക്കെ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു.



“ഇതുപോലെ എന്റെ മനസ്സ് ഞാൻ ആരോടും തുറന്നിട്ടില്ല, വിക്രം. കാരണം നി എന്റെ സ്പെഷ്യൽ ഫ്രണ്ട് ആണ്. അതുകൊണ്ടാണ് നിന്നോട് അത്രമാത്രം ഞാൻ ഫോണിലൂടെ സംസാരിച്ചിരുന്നതും, ഇപ്പോൾ നേരിട്ട് ഇത്രയധികം സംസാരിച്ചതും. ഞാൻ നിന്നെ അത്രയ്ക്ക് വിശ്വസിക്കുന്നു, വിക്രം.” ചേച്ചി ഗൗരവത്തിൽ പറഞ്ഞ ശേഷം ചിരിച്ചു.



“സ്പെഷ്യൽ എന്ന് പറഞ്ഞാൽ, എന്നോട് പ്രണയം തോന്നുന്ന സ്പെഷ്യൽ ആണോ?” ഞാൻ ആവേശത്തോടെ ചോദിച്ചതും ചേച്ചിയുടെ മുഖം വാടി.



“എനിക്ക് നിന്നോട് ഒരുപാട്‌ സ്നേഹമുണ്ട്, വിക്രം — പക്ഷേ അത് പ്രണയം അല്ല. അതുപോലെ നീയും അത്തരത്തില്‍ എന്നെ കാണരുത്.” എന്നെ നോക്കാതെ, താഴെ വ്യാപിച്ച് കിടക്കുന്ന ദുബായ് നഗരത്തെ നോക്കി കൊണ്ട്‌ ചേച്ചി തീര്‍ത്തു പറഞ്ഞു.



അത് കേട്ടതും എന്റെ പ്രതീക്ഷയും ആവേശവൂം ചത്തടങ്ങി. ഈ ഗ്ലാസ്സിലൊക്കെ ഒരു പോറലേൽപ്പിക്കാൻ പോലും എനിക്ക് കഴിയില്ലെങ്കിലും, എങ്ങനെയെങ്കിലും അതൊക്കെ തകർത്തു കൊണ്ട്‌ താഴേക്ക് ചാടാൻ എനിക്ക് തോന്നി പോയി.



കരഞ്ഞു വിളിക്കുന്ന എന്റെ ഹൃദയത്തിന്‍റെ ശബ്ദം ചേച്ചിക്ക് കേട്ടത് പോലെ, പെട്ടന്നവൾ വിഷമിച്ച മുഖത്തോടെ തല തിരിച്ച് എന്റെ കണ്ണില്‍ നോട്ടം നട്ടു.



പക്ഷേ എന്റെ സ്വാര്‍ത്ഥ ചിന്തകൾ കാരണം ചേച്ചിയുടെ ഈ നല്ല ദിവസത്തെ ഞാൻ നശിപ്പിക്കില്ല.



ഉടനെ എല്ലാ വിഷമവും വേദനയും മറച്ചു കൊണ്ട്‌ ഞാൻ ഇളിച്ച് കാണിച്ചതും ചേച്ചിയും ചിരിച്ചു.



“ആദ്യം നല്ല ഫുഡ് വല്ലതും കഴിച്ചിട്ട് നമുക്ക് ദുബായ് മാളിലെ, അക്വേറിയം ആന്‍ഡ് അണ്ടർവാട്ടർ സൂ കാണാന്‍ പോയാലോ, ചേച്ചി?”



ഉടനെ ചേച്ചി സന്തോഷത്തോടെ സമ്മതിച്ചു.

***************

അവസാനം ചുറ്റിക്കറങ്ങി ആറരയോടെ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് തിരിച്ചെത്തിയതും, ചേച്ചിയുടെ ഫ്ലാറ്റ് കണ്ട് ചേച്ചിയുടെ മുഖം മങ്ങി.



സത്യത്തിൽ പ്രഷോബ് ചേട്ടന്റെ സ്വഭാവവും അവരുടെ റൂമിലെ അന്തരീക്ഷവും വച്ച് നോക്കുമ്പോള്‍, ചേച്ചിയെ കുറ്റം പറയാൻ കഴിയില്ല.



“പിന്നേ വിക്രം?” ഞാൻ എന്റെ ഫ്ലാറ്റിനുള്ളിൽ കേറാന്‍ തുടങ്ങിയതും ചേച്ചി വിളിച്ചത് കേട്ട് തിരിഞ്ഞു നോക്കി.



വേഗം എന്റെ അടുത്തേക്ക് നടന്നു വന്ന ചേച്ചി എന്റെ കവിളിൽ ഒരു ഉമ്മ തന്നിട്ട് പറഞ്ഞു, “തേങ്സ് വിക്രം. ഇന്നത്തെ ഈ അനുഭവം ഞാൻ ഒരിക്കലും മറക്കില്ല. പിന്നെ രാത്രി കഴിക്കാൻ നി പുറത്ത്‌ പോകരുത്, നിന്റെ വീട്ടില്‍ ഉണ്ടാക്കുകയും വേണ്ട, കേട്ടല്ലോ?” അത്രയും പറഞ്ഞിട്ട് ചേച്ചി വേഗം നടന്നു പോയി.


ചേച്ചി ഉമ്മ വച്ച കവിളിൽ തടവി കൊണ്ട്‌ മുകളില്‍ സിസിടിവി ക്യാമറയെ നോക്കി ഞാൻ സ്വപ്ന ലോകത്തിൽ മുങ്ങി താഴ്ന്നു.

(തുടരും)