“എന്റെ പാപ്പാ!”

അവലംബം : സിഗ്‌ഫ്രീഡ് ലെൻസിന്റെ “ദ നൈറ്റ് അറ്റ് എ ഹോട്ടൽ”

കണാരൻ ടി വിയിൽ ഏതോ പഴയ തമിഴ് സിനിമയിലെ സംഘട്ടന രംഗം കാണുകയായിരുന്നു.

പ്ലാറ്റ്ഫോമിലൂടെ കുതിച്ചു പാഞ്ഞ ട്രെയിനിൽ സൗണ്ട് എഫക്റ്റ് മുങ്ങിപ്പോയതിൽ

അയാൾക്ക് ദേഷ്യം വന്നു.

“അതെങ്ങനെയാ, രജനീകാന്തിന്റെ അടി തൊടങ്ങുമ്പം കുർള വരും!”

അയാൾ പിറുപിറുത്തു.

ശബ്ദങ്ങളാണ് അയാൾക്ക് പ്രിയം. ദൃശ്യങ്ങളേക്കാളേറെ.

ശബ്ദങ്ങളില്ലെങ്കിൽ അയാൾക്ക് ഉറക്കം വരില്ല. തൊട്ടുമുമ്പിലെ റെയിൽ പാളങ്ങളിലൂടെ

കുതിച്ചു പായുന്ന തീവണ്ടികളുടെ. പോർട്ടർമാർ മുതൽ ഡിവിഷണൽ മാനേജർ വരെയുള്ള

മനുഷ്യരുടെ അനന്തമായ സംസാരത്തിന്റെ, വിലപേശുന്നവരുടെ, പുലഭ്യം പറയുന്നവരുടെ.

നിശബ്ദത മരണമാണ് അയാൾക്ക്.

“സമയം ഒൻപത് കഴിഞ്ഞല്ലോ! അവളെന്നാ വരാത്തെ?”

അയാളുടെ കണ്ണുകൾ ഒരു നിമിഷം മുമ്പിലെ പ്ലാറ്റ്ഫോമിന്റെ അങ്ങേയറ്റത്തേക്ക് നീണ്ടു.

അയാൾ രജനികാന്തിനെ വിട്ട് അടുക്കളയിലേക്ക് പോയി.

ജാനകി ഇപ്പോൾ വരും.

ദേഹമൊക്കെ വേദനിച്ചാവും വരവ്.

വന്നയുടനെ ഉപ്പിട്ട ചൂട് വെള്ളത്തിൽ കുളിച്ചാൽ ആശ്വാസമാകും.

അയാൾ സ്റ്റൗ കത്തിച്ച് ഒരു സ്റ്റീൽ കലം നിറയെ വെള്ളമെടുത്ത് വെച്ചു.

തിരിച്ചു വന്നപ്പോഴേക്കും വില്ലന്മാരെ നിലംപരിശാക്കി രജനീകാന്ത് നായികയെ

രക്ഷപ്പെടുത്തിയിരുന്നു.

“ആഹാ!”

പിമ്പിൽ നിന്ന് ജാനകിയുടെ ദേഷ്യം നിറഞ്ഞ ശബ്ദം അയാൾ കേട്ടു. മുഖത്ത് അസഹ്യമായ

ക്ഷീണത്തിന്റെ പാടുകൾ. ചുണ്ടുകളിൽ പലയിടത്തും ക്ഷതങ്ങൾ. രാവിലെ ഉടുത്ത സാരി വല്ലാതെ

ഉലഞ്ഞിരുന്നു. മുടിയിൽ കൂടിയിരുന്ന മുല്ലപ്പൂക്കൾ മിക്കവയും ചതഞ്ഞ്, നിറം മങ്ങി…

“എപ്പം നോക്കിയാലും ടി വീടെ മുമ്പിൽ!”

അയാൾ തിരിഞ്ഞു നോക്കി വാ വിസ്താരത്തിലാക്കി ചിരിച്ചു.

“നീ അടുക്കളേൽ ചെന്ന് നോക്ക്..”

ചിരിക്കിടയിൽ അയാൾ പറഞ്ഞു.

“കഞ്ഞി വെച്ചു …നിനക്കിഷ്ടമുള്ള കല്ലുമ്മക്കായ വെച്ചു…കൂർക്ക തോരൻ

ഉണ്ടാക്കി..നിനക്ക് കുളിക്കാനുള്ള വെള്ളം വരെ സ്റ്റൗവിൽ കേറ്റി വെച്ചു…നാളെ

പോകാനുള്ള നിന്റെ സാരീം പാവാടേം മാത്രമല്ല ഷെഡ്‌ഡിയും ബ്രായും പിന്നെ എന്റെ ഷർട്ടും

മുണ്ടും വരെ തേച്ച് വെച്ചു…ഇനി കുളീം തീറ്റയും കഴിഞ്ഞ് നീണ്ടു നിവർന്ന ങ്ങനെ

കെടന്നാ മതി…”

അയാളുടെ വാക്കുകൾ അവളെ അവളെ അൽപ്പം സന്തുഷ്ടയാക്കി എന്ന് തോന്നുന്നു.

“ഇന്നലത്തെന്റെ ബാക്കി ഇരിപ്പൊണ്ടോ?””

കൈകൾ നിവർത്തി കോട്ടുവായിട്ടുകൊണ്ട് അവൾ ചോദിച്ചു.

“മടുത്തു..ഭയങ്കര ക്ഷീണം!”

“നാടനോ വിദേശിയോ?”

“അയാൾ ചോദിച്ചു…”

“ആഹാ രണ്ടും ഉണ്ടോ?”

അവൾ ചോദിച്ചു.

“നാടൻ മതി…പെട്ടെന്ന് കിക്കാകണം..എന്നാലേ വേഗന്ന് ഒറങ്ങാൻ പറ്റൂ…”

അയാൾ അകത്തേക്ക് പോയി. അപ്പോൾ തെക്ക് നിന്ന് മറ്റൊരു ട്രെയിൻ കൂടി കടന്നുപോയി.

കണാരൻ അകത്ത് നിന്നും കുപ്പിയും രണ്ടുഗ്ളാസ്സുകളും ഒരു സ്ഫടിക ജഗ്ഗിൽ

വെള്ളവുമെടുത്ത് അങ്ങോട്ട് വന്നു.

അവളുടെ മുമ്പിലെ സ്റ്റൂളിൻമേൽ വെച്ചു. കുപ്പി ചെരിച്ച് മദ്യം ഗ്ളാസ്സുകളിലേക്ക്

പകർന്നു. പിന്നെ ജഗ്ഗിൽ നിന്ന് വെള്ളമൊഴിച്ച് നേർപ്പിച്ചു.

“കൊറച്ചുംകൂടെ ഒഴിക്ക് ..അല്ലേൽ കൊടല് കത്തും..കണ്ട തേളും പഴുതാരം അട്ടേം

ഒക്കെയിട്ട് ഒണ്ടാക്കുന്നതാ…”

അവൾ പറഞ്ഞു.

അയാൾ ചിരിച്ചുകൊണ്ട് അൽപ്പം കൂടി വെള്ളം ഗ്ലാസ്സിലേക്ക് പകർന്നു.

ജാനകി ഗ്ളാസ്സെടുത്ത് പകുതിയോളം ഒറ്റയടിക്ക് കുടിച്ചു.

“ബീഡിയില്ലേ?”

അവൾ ചോദിച്ചു.

അയാൾ മേശവലിപ്പിൽ നിന്ന് ബീഡിപ്പൊതിയെടുത്ത് അവൾക്ക് നേരെ നീട്ടി.

അവൾ അതിൽ നിന്ന് ഒന്നെടുത്ത് ചുണ്ടിൽ വെച്ച് കത്തിച്ചു. ആശ്വാസത്തോടെ

പുകയൂതിപ്പറത്തി.

“ഹോ!”

അവൾ നിശ്വസിച്ചു.

“എന്നാ ഒരു മടുപ്പാ!”

അയാൽ അവളെ നിസ്സഹായതയോടെ നോക്കി.

“ഇന്നെത്ര പേരുണ്ടാരുന്നു?”

അയാൾ ചോദിച്ചു.

“ഒന്നും പറയണ്ട!”

ജാനകി കസേരയിലേക്ക് ചാഞ്ഞിരുന്നു.

“എല്ലാം കോളേജ് പിള്ളേരാരുന്നു…അതിൽ ഒന്നുരണ്ടുപേരാദ്യവായാ …അതും മൊബൈലിൽ

ഓരോന്നൊക്കെ കണ്ട് പിച്ച് കേറിയ കൊറേ എനങ്ങൾ! എന്റെ ജീവൻ ബാക്കി വെച്ചു എന്ന്

പറഞ്ഞാ മതി…”

അവൾ വെറുപ്പ് നിറഞ്ഞ സ്വരത്തിൽ പറഞ്ഞു.

“അതുങ്ങള് എന്നതൊക്കെയാ ചെയ്‌തെന്ന് അതുങ്ങക്ക് തന്നെ അറീത്തില്ല …ചുമ്മാ ഓരോന്ന്

മൊലേൽ പിടിച്ച് ഞെക്കി കളിക്കുക, പിച്ചിപ്പറിക്കുക…ഒരുത്തന് കൊതത്തിൽ ബെൽറ്റ്

കൊണ്ട് അടിക്കണം…ഒന്ന് രണ്ടടി സഹിച്ചു ..കൊതം വേദനിച്ചപ്പം ഞാൻ പറഞ്ഞു ചെറുക്കാ

നിന്റെ കുണ്ണ ഞാൻ ചെത്തി പട്ടിക്കിട്ട് കൊടുക്കും കേട്ടോ …അപ്പം അവമ്മാരുടെ

ഒരാഹമ്മതി..പറയുവാ അതേ ചുമ്മാ അല്ല ഉണ്ടാക്കുന്നെ! നീ പറഞ്ഞ കാശ് തന്നിട്ടാ …പൈസാ

തന്നാ പറഞ്ഞ പണി എടുക്കണം! മോന്തക്കുറ്റി നോക്കി ഒരെണ്ണം പൊട്ടിക്കാൻ കൈ

തരിച്ചതാ…ഇതുകണ്ടോ…”

അത് പറഞ്ഞ് ബീഡി ചുണ്ടത്ത് വെച്ചിട്ട് അവൾ സാരി മുകളിലേക്കുയർത്തി. അവളുടെ തടിച്ച

വെളുത്ത തുടകൾ നോക്കി കണാരൻ വെള്ളമിറക്കി. സാരി പിന്നെയും മുകളിലേക്ക് പോയി അവളുടെ

തുടയിടുക്കും അതിനുള്ളിൽ ഞെങ്ങി ഞരങ്ങിയിരിക്കുന്നു തടിച്ച പൂർത്തടവും അയാൾ കണ്ടു.

പിന്നെ അവൾ അൽപ്പം പൊങ്ങി സാരി മാറ്റി ചന്തിയിടുക്ക് കാണിച്ചു. ബീഡി ചുണ്ടിൽ

നിന്നെടുക്കാതെ പുകയൂതിവിട്ടുകൊണ്ട് അവൾ കൈകൾ കൊണ്ട് ചന്തികൾ പൊളിച്ച് പിടിച്ച്

അയാളെ കാണിച്ചു.

അയാളുടെ കണ്ണുകൾ പുറത്തേക്ക് വന്നു.

ഗുദദ്വാരത്തിലും ചുറ്റും ചോരപ്പാടുകൾ!

“വേറെ എവിടേലും ആരുന്നേൽ വല്ല ബാമോ വല്ലോം തേച്ച് വേദന മാറ്റാരുന്നു ..ഇതിപ്പോൾ

കൂതിയേൽ ബാം തേച്ചാ പൊകയും…”

അയാൾക്ക് വിഷമമായി. ഉടനെ അകത്തേക്ക് കയറി വെളിച്ചെണ്ണകുപ്പിയുമായി പുറത്തേക്ക്

വന്നു.

“നല്ല ശുദ്ധ വെളിച്ചെണ്ണയേക്കാൾ ഒരു വേദനാ സംഹാരിയൊണ്ടോടീ?”

കുപ്പി തുറന്നുകൊണ്ട് അയാൾ പറഞ്ഞു.

“ഓ! വേദനാ സംഹാരി!”

അവൾ ചിരിച്ചു.

“നിങ്ങളെന്നാ ലാട വൈദ്യനായോ…വർത്താനം കേട്ടില്ലേ! വേദനാ സംഹാരി!”

“നീയെത്ര പുച്ചിക്കുവൊന്നും വേണ്ട!”

വെളിച്ചെണ്ണ അവളുടെ ഗുദദ്വാരത്തിനു ചുറ്റും തേച്ചുകൊണ്ട് അയാൾ പറഞ്ഞു.

“ഞാനേ പഴേ നാലാം ക്ലാസ്സാ!”

“ഞാനേ പുതിയ പ്രീഡിഗ്രിയാ!”

അവൾ തിരിച്ചടിച്ചു.

“എന്നാ ഡിഗ്രിയാണേലും കൊതത്തിൽ എണ്ണ തേക്കാൻ നാലാം ക്ലാസ്സ് കാരൻ തന്നെ വേണം..”

അവൾ ചിരിച്ചു.

ഒരു കൈകൊണ്ട് എണ്ണ തേക്കുമ്പോൾ മറ്റേ കൈകൊണ്ട് അയാൾ മുണ്ടിന് മേൽ

മുഴയിലഞെരിച്ചുകൊണ്ടിരുന്നു.

“കമ്പിയായോ?”

“പിന്നെ നിന്റെ ആനക്കുണ്ടി കണ്ടാൽ ആരുടെ കുണ്ണയാ പൊങ്ങാതെ?”

അവൾ ചിരിച്ചു.

എണ്ണ തേച്ച് കഴിഞ്ഞ് അവൾ സാരി താഴ്ത്തിയിട്ട് ഇരുന്നു.

“മൈര്!”

അവൾ ഇരുന്നപ്പോൾ അയാൾ പിറുപിറുത്തു.

“സാരി പൊക്കി വെച്ചിരിക്കാൻ മേലാരുന്നോ?

“വേണ്ട…”

ഒരിറക്ക് കൂടി കുടിച്ചശേഷം പുകയൂതിപ്പറത്തി അവൾ പറഞ്ഞു.

“ഒന്നാമത് നിങ്ങളിപ്പം കമ്പിയായാ ഇരിക്കുന്നെ…”

അയാളുടെ മുഖത്തു നിരാശ പടർന്നു.

“ഇന്ന് നിന്നെ ഒന്ന് ശരിക്ക് ഊക്കണം എന്ന് വിചാരിച്ചാ ഞാനിരുന്നെ!എത്ര നാളായി നീ

എനിക്ക് തന്നിട്ട്!”

“എന്റെ പൊന്നെ!ഇന്ന് വേണ്ട!ഞാൻ ചത്തുപോകും…അത്ര ഏനക്കേടാണെൽ ഞാൻ കൈകൊണ്ട് പിടിച്ച്

അടിച്ചുതരാം…”

“ഇപ്പ തരാവോ?”

മുഴപ്പിൽ വീണ്ടും വീണ്ടും പിടിച്ച് ഞെരിച്ച് അയാൾ ചോദിച്ചു.

“ഇപ്പഴല്ല …എന്തേലും തിന്ന് വിശപ്പ് മാറ്റി കിടക്കാൻ നേരം…”

“ആ അങ്ങനെ ആണേൽ വേഗം പോയി കുളിക്കാൻ നോക്കി..ഞാൻ വെള്ളം വെച്ചിട്ടുണ്ട്…”

“ഉവ്വോ…ഓ..സമാധാനവായി…മേൽ മൊത്തം ചാണകത്തി കെടന്നപോലെ ഒട്ടിപ്പിടിക്കുവാ…ആ പിള്ളേര്

എന്നതൊക്കെയാ ഭഗവാനെ മേത്ത് കാണിച്ച് കുട്ടിയെ!”

അവശേഷിച്ചിരുന്ന മദ്യം ഒരിറക്ക് കുടിച്ചതിനു ശേഷം ജാനകി എഴുന്നേറ്റു. അയാളും.

“എടീ മൊലേൽ ഒന്ന് പിടിച്ചോട്ടെ?”

അവൾക്കഭിമുഖമായി നിന്ന് അയാൾ ചോദിച്ചു.

“പയ്യെ പിടിക്കണം…”

അവൾ ക്ഷീണിച്ച് തളർന്ന് ചിരിച്ചു.

“മൊത്തം വിങ്ങി വേദനിക്കുവാ..”

“എന്നാ വേണ്ടടി…”

“സാരവില്ല..കൊതിച്ചതല്ലേ…ഒന്ന് പതിയെ തൊട്ടാൽ കൊഴപ്പം ഒന്നും ഇല്ല…”

അത് പറഞ്ഞ് അവൾ സാരി മാറ്റ് ബ്ലൗസ് അഴിച്ച് മുല രണ്ടും വെളിയിലിട്ടു. മുലകൾക്ക്

മേലെ തിണർത്ത പാടുകൾ കണ്ട് അയാൾ അമ്പരന്നു. അയാളുടെ കണ്ണുകൾ ഈറനായി.

“ഇതെന്നാടീ ഇത്?”

ആശ്വസിപ്പിക്കുന്നത് പോലെ മുലകളിൽ തടവി അയാൾ ചോദിച്ചു.

“ഇങ്ങനെയാണേ ഈ കൊണച്ച പണിക്ക് നീ പോകണ്ട..എത്ര നാളായി ഞാൻ പറയുന്നു നിന്നോട്!

മനുഷ്യനെ ബാക്കി വെക്കുകേലല്ലോ!

അയാളുടെ നിറകണ്ണുകളിലേക്ക് ഒരു തളർന്ന പുഞ്ചിരി സമ്മാനിച്ചിട്ട് അവൾ അകത്തേക്ക്

പോയി.

അയാൾ കുളിക്കാൻ പോയ നേരം കണാരൻ വീണ്ടും ടീവിയിലേക്ക് ശ്രദ്ധ മാറ്റി.

പക്ഷെ രജനീകാന്തിന്റെ സാഹസിക ജീവിതം ഇപ്പോൾ അയാൾക്ക് ആകർഷകമായി തോന്നിയില്ല.

അയാൾ ജാനകിയെ തനിക്ക് കിട്ടിയ നാളുകളെ ഓർക്കുകയായിരുന്നു.

മൂന്ന് വർഷങ്ങൾക്ക് മുമ്പാണ്.

ഭാര്യ തന്നെക്കാൾ പത്ത് വയസ്സിന് ഇളപ്പമുള്ള, അപ്പുറത്തെ വീട്ടിലെ ഭാസ്‌കരന്റെ മകൻ

രതീഷിനോടൊപ്പം ഒളിച്ചോടിയതിന്റെ നാലാം നാൾ.

ബോംബെയിൽ നിന്ന് വന്ന ഒരു ബിസിനസ്സ് കാരന്റെ ബാഗുകൾ ചുമന്ന് പ്ലാറ്റ്ഫോമിൽ

എത്തിച്ചു കഴിഞ്ഞ് പന്ത്രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ കിടന്ന ഗുഡ്‌സ് ട്രെയിനിലേക്ക്

പോവുകയായിരുന്നു താൻ.

അതിനുള്ളിലാണ് മംഗലാപുരത്ത് നിന്ന് വരുന്ന വ്യാജച്ചാരായം. അത് എടുത്തുകൊണ്ടുവന്ന്

വെളിയിൽ കാത്ത് നിൽക്കുന്നവർക്ക് കൈമാറണം.

റെയിൽവേ പോർട്ടർമാരെ പോലീസ് സംശയിക്കുകയില്ല.

അതിനെ ലക്ഷ്യമാക്കി നീങ്ങി.

അകത്ത് കയറി.

കച്ചിപ്പുല്ലിനുള്ളിൽ ഒളിപ്പിച്ചിരുന്ന ചാരായ കന്നാസെടുത്ത് പുറത്തെക്ക് നടക്കാൻ

തുടങ്ങുമ്പോഴാണ് നാലഞ്ച് ബോഗികൾക്കപ്പുറത്ത് നിന്ന് ഞരക്കങ്ങൾ കേൾക്കുന്നത്.

ചെന്ന് നോക്കുമ്പോൾ ചോരയിൽ കുളിച്ച് കിടക്കുന്ന ഒരു യുവതി.

“എന്താ? ആരാ? എന്ത് പറ്റി?”

താൻ ഭയപ്പെട്ട്, അന്ധാളിച്ച് ചോദിച്ചു.

അവൾക്ക് സംസാരിക്കാൻ പറ്റുമായിരുന്നില്ല.

കന്നാസ് അവിടെ ഒളിപ്പിച്ച് വെച്ച് അവളെകോരിയെടുത്ത് പ്ലാറ്റ്ഫോം കടന്നു ഓട്ടോയിൽ

കയറ്റി ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

പകലും രാത്രിയും അവൾക്ക് കൂട്ടായി ആശുപത്രിയിൽ പോയി.

സുഖപ്പെടും വരെ.

ഡോക്ക്ടറിൽ നിന്നാണ് അറിഞ്ഞത്.

സ്വന്തം ഭർത്താവ് വേശ്യാലയത്തിൽ വിറ്റതാണ് അവളെ.കോയമ്പത്തൂരിൽ.

രക്ഷപ്പെട്ടോടിയപ്പോൾ പിടിച്ചു. പിന്നെയും രക്ഷപ്പെടാൻ ശ്രമിച്ചു.ഇത്തവണ പക്ഷെ

വിജയിച്ചു എന്നോർത്തു.പക്ഷെ പയ്യന്നൂര് എത്തിയപ്പോഴാണ് അറിയുന്നത് അവർ പിന്നാലെ

ഉണ്ടായിരുന്നു എന്ന്.

“നാലുപേര് ചേർന്ന് ബ്രൂട്ടൽ ആയി റേപ്പ് ചെയ്തതാ അതിനെ.കൊല്ലാൻ വേണ്ടി

തലക്കടിക്കുന്നതിന് മുമ്പ്”

കണാരൻ നെഞ്ചിൽ കൈവെച്ച് കേട്ടിരുന്നു.

“കെട്ട്യോൻ വിറ്റതാ അതിനെ കോയമ്പത്തൂരുള്ള ഒരു സ്റ്റാർ വേശ്യാലയത്തിൽ…കുറെ നാള് അത്

പലർക്കും വേണ്ടി..ഒരു ദിവസം സഹിക്കാനാവാതെ ഒളിച്ചോടി പൊന്നു…”

കണാരൻ കേട്ടിരുന്നു.

“ഓടി ഇവിടെ നമ്മടെ പയ്യന്നൂര് റെയിൽ വേ സ്റ്റഷനിലെത്തി കഴിഞ്ഞ അറിയുന്നേ അവിടുത്തെ

കുറച്ച് പേര് ഇവളെ ഫോളോ ചെയ്യുന്നുണ്ടാരുന്നൂന്ന് …അവമ്മാര് ഇതിനെ

പിടിച്ചു…തിരിച്ചു കൊണ്ടുപോകാനൊന്നും പ്ലാനില്ലാരുന്നു…മാക്സിമം അനുഭവിക്കുക പിന്നെ

കൊന്നേക്കുക…അങ്ങനെ ആരുന്നു വേശ്യാലയം നടത്തുന്ന ഏതോ ഒരു റെഡ്ഢിയുടെ ഓർഡർ…”

കണാരൻ ഗ്ളാസ് പാർട്ടീഷനിലൂടെ ഐ സി യുവിന്റെ അകത്തേക്കുനോക്കി.

“ഒരു ഗുഡ്‌സ് വണ്ടിക്കകത്തേക്ക് അവളെ അവമ്മാര് പിടിച്ച് വലിച്ചോണ്ട് പോയി..അവടെ

മണിക്കൂറുകളോളം അതിനെ ബലാത്സംഗം ചെയ്തു….പിന്നെ ഒരു വടിയെടുത്ത്

തലയ്ക്കിട്ടടിച്ചു…രണ്ടാമതടിക്കാൻ തുടങ്ങുമ്പോഴാണ് നിങ്ങള് അതിനകത്തേക്ക് വരുന്നേ

..ഇത് മരിച്ചു എന്ന് കരുതി നിങ്ങള് കാണുന്നേന് മുമ്പ് അവമ്മാര് ഓടിപ്പോയി…….”

ആശുപത്രിയിൽ നിന്ന് പോന്നതിൽ പിന്നെ ജാനകി കണാരനോടൊപ്പമാണ് താമസം.

കുളി കഴിഞ്ഞ് ഒരു പച്ച നൈറ്റിയിലേക്ക് പ്രവേശിച്ച് ജാനകി എത്തുമ്പോൾ കണാരൻ ആഹാരം

വിളമ്പി വെച്ചിരുന്നു.

“പാണലിന്റെ ഇലയൊക്കെ ഇട്ട് കുളിച്ചത് കൊണ്ടാണ് ന്നു തോന്നുന്നു ക്ഷീണവും മേല്

നൊമ്പരവുമൊക്കെ ശരിക്ക് കുറഞ്ഞു കേട്ടോ..വേണേൽ ഇന്ന് തരാം…”

ഭക്ഷണത്തിനിടയിൽ ജാനകി അയാളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

അയാളുടെ മുഖത്ത് ആയിരം സൂര്യനുദിച്ച പ്രകാശമുണ്ടായി അപ്പോൾ.

ഇടത് കൈ താഴേക്കിട്ട് അയാൾ മുണ്ടിന്റെ മുഴപ്പിൽ അമർത്തുന്നത് അവൾ കണ്ടു.

“ഓ..വേണ്ടടി…”

അയാൾ ഭംഗി വാക്ക് പറഞ്ഞു.

“നീ ശരിക്ക് ഒന്ന് കിടന്നുറങ്ങ് …ക്ഷീണം ശരിക്കങ്ങോട്ട് മാറട്ടെ…”

“ഓ ..എന്തൊരു ആക്റ്റിങ് …”

അവൾ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

“കയ്യാണെ കാലിനെടേൽ നിന്ന് മാറുന്നുപോലുമില്ല…പിച്ചുവേം ഞെക്കുവേം ഒന്ന്

വേണ്ട,…നിങ്ങക്ക് ഇന്ന് ഞാൻ തരാം…”

അയാൾ അവര് നോക്കി പുഞ്ചിരിച്ചു.

“പത്ത് മിനിറ്റ് ബിഗ് ബോസ് കാണാം അല്ലെ?”

ഭക്ഷണം കഴിഞ്ഞു അവളെയും കൂട്ടി അയാൾ ടി വിയുടെ മുമ്പിലേക്ക് പോയി.

“നിങ്ങൾ കണ്ടോ,”

അവൾ ഉന്മേഷമില്ലാതെ പറഞ്ഞു.

“അതിലും വൃത്തിയുള്ള പണി എന്റെ തന്നെയാ…ഞാൻ ചുമ്മാ കമ്പനിക്കിരിക്കാം…”

അയാൾ സോഫയിൽ ചാരിയിരുന്നു. അയാളുടെ അടുത്ത് ജാനകിയും. അവളെ അയാൾ നെഞ്ചിലേക്ക്

ചായ്ച്ച് കിടത്തി. കൈചുറ്റി മുലകളിൽ പതിയെ തലോടികൊണ്ട് അയാൾ ടി വി ഓൺ ചെയ്‌തു.

അപ്പോഴാണ് പുറത്ത് കതകിൽ മുട്ടുന്ന ശബ്ദം കേൾക്കുന്നത്.

“ആരാണോ കഴപ്പ് മൂത്ത് ഈ സമയത്ത്!”

അവൾ പിറുപിറുത്തു.

കണാരൻ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു.

പുറത്ത് നിൽക്കുന്ന ആളെ അയാൾ അദ്‌ഭുതത്തോടെ നോക്കി.

ഒന്നുകിൽ ഇയാൾ ഏതെങ്കിലും ഒരുയർന്ന സർക്കാരുദ്യോഗസ്ഥൻ.

അല്ലെങ്കിൽ ഏതെങ്കിലും മഹാധനികൻ.

അയാളുടെ വേഷവും നോട്ടവും ഭാവവും അതാണ് വെളിപ്പെടുത്തുന്നത്. കോട്ടും ടൈയും

ധരിച്ചിരിക്കുന്നു. കണ്ണുകൾക്ക് മേൽ വിലപിടിച്ച സൺഗ്ളാസ്‌.

ആഢ്യത്വം നിറഞ്ഞ മുഖം. ദീർഘകായൻ.

“ആരാ…എന്താ?”

കണാരൻ ശബ്ദം മൃദുവാക്കി ചോദിച്ചു.

“ഞാൻ …എന്റെ പേര് ആൽബി…”

മുഴക്കമുള്ള സ്വരത്തിൽ അയാൾ പറഞ്ഞു.

“ആൽബി…ആൽബർട്ട് റോഡ്രിഗ്സ്…ഞാൻ ഒരു ബിസിനസ്സ്കാരനാണ്…”

“ഞാൻ ..എന്താ സാറിന് ചെയ്യണ്ടേ?”

“എനിക്ക് …ഒരു കാര്യം പറയാനുണ്ട് ..നിങ്ങളുടെ ചെറിയ ഒരു ഹെൽപ്പ് വേണം ..ഞാൻ

അകത്തേക്ക് വരട്ടെ…?”

കണാരൻ തിരിഞ്ഞ് പിമ്പിൽ നിൽക്കുന്ന ജാനകിയെ നോക്കി.

അവൾ വേണ്ട എന്ന അർത്ഥത്തിൽ അയാളെ കണ്ണടച്ച് ഭീഷണമായി നോക്കി.

എങ്കിലും കണാരൻ അയാളെ കണ്ണുകൾ കൊണ്ട് അകത്തേക്ക് ക്ഷണിച്ചു.

അയാൾ അകത്തേക്ക് കയറി. ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. എന്നിട്ട് പുഞ്ചിരിച്ചു.

ഇയാള് എന്തായാലും കസ്റ്റമർ അല്ല, ജാനകി ഉറപ്പാക്കി. കസ്റ്റമർ ആയിരുന്നെങ്കിൽ ആദ്യം

ശ്രദ്ധിക്കുന്നത് എപ്പോഴും ചരക്കിനെ ആയിരിക്കും. ഇയാൾ പക്ഷെ തന്നെ ഇതുവരെ നോക്കി

കൂടിയില്ല.

അയാളുടെ ദേഹത്ത് നിന്ന് വിലപിടിച്ചകൊളോണിന്റെ നേർത്ത സൗമ്യമായ ഗന്ധം മുറിയിൽ നിറയാൻ

തുടങ്ങി. ആദ്യമായി അവിടെ വന്ന ഒരാൾക്ക് സ്വാഭാവികമായുമുണ്ടാവേണ്ട സങ്കോചമൊന്നും

അയാളിൽ കണ്ടില്ല.

“സാർ ഇരുന്നാട്ടെ,”

കണാരൻ പറഞ്ഞു.

“ജാനകി കുടിക്കാൻ എന്തെങ്കിലും…”

കണാരൻ ജാനകിയെ നോക്കി.

“അത് പിന്നെ…”

ആൽബി അകത്തേക്ക് തിരിയാൻ തുടങ്ങിയ ജാനകിയെ വിലക്കി.

അയാൾ പിന്നെ സോഫയിൽ ഇരുന്നു.

“നിങ്ങളും ഇരിക്കൂ…”

അയാൾ രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കിയിട്ട് പറഞ്ഞു.

“ഇരിക്കെടീ,”

കണാരൻ ജാനകിയെ പിടിച്ച് അടുത്തിരുത്തി.

“സാറിന് എന്തോ പറയാനുണ്ട്. എന്നതാണ് എന്ന് കേക്കട്ടെ,”

അവർ അയാൾക്ക് അഭിമുഖമായി ഇരുന്നു.

“ഞാൻ ജസ്റ്റ് ഇന്നലെയാണ് വീട്ടിൽ വന്നത്….”

അയാൾ പറഞ്ഞുതുടങ്ങി.

“ഞാൻ എടക്കാടാ താമസിക്കുന്നെ. ഒമാനിലാണ് എന്റെ ബിസിനസ്സ്…ഗൾഫിൽ ….രണ്ടുമാസം

കൂടുമ്പോളൊക്കെയാണ് സാധാരണയായി ഞാൻ വരാറുള്ളത്…പെട്ടെന്ന് വരാൻ കാരണം എന്റെ

മകനാണ്..എട്ട് വയസുള്ള മകൻ…”

ആൽബി ഒന്ന് നിർത്തിയിട്ട് അവരെ നോക്കി. കണാരന്റെ മുഖത്ത് ആകാംക്ഷയുണ്ട്. പക്ഷെ

ജാനകി നിർവികാരയായാണ് ഇരിക്കുന്നത്.

“വളരെ സെൻസിറ്റീവ് ആണവൻ ..എന്നുവെച്ചാൽ എക്സ്ട്രീം സെൻസിറ്റീവ്…”

“മനസ്സിലായില്ല…”

കണാരൻ പറഞ്ഞു.

“എന്നുവെച്ചാൽ നിസ്സാര കാര്യം മതി പെട്ടെന്ന് കരയും…ദേഷ്യമോ അക്രമ സ്വഭാവമോ ഇല്ല

..ഇല്ലെന്നല്ല ഒട്ടുമില്ല …പക്ഷെ കുഞ്ഞ് കാര്യത്തിന് പോലും പൊട്ടിക്കരയുന്ന സ്വഭാവം

…”

കണാരന്റെ മുഖത്ത് അനുകമ്പ നിറഞ്ഞു.

“എന്നും അവന്റെ സ്‌കൂൾ ബസ്സ്‌ എടക്കാട് റെയിൽവേ ക്രോസ്സിനടുത്ത് നിർത്തും.

എരഞ്ഞോളിയിൽ നിന്ന് അതിലെ വരുന്ന ഒരു ലൈൻ ബസ്സ് ഉണ്ട്. അതിനെ വെയിറ്റ് ചെയ്യാൻ. ആ

ബസ്സിലാണ് അവന്റെ സ്‌കൂളിലെ ഏറ്റവും നല്ല അധ്യാപികമാരിലൊരാൾ വരുന്നത്.

ഒരഞ്ചുമിനിറ്റോ ചിലപ്പോൾ പത്ത് മിനിറ്റോ എടുക്കും ആ ബസ്സ് വരാൻ. അതിൽ നിന്ന് ആ

ടീച്ചർ ഇറങ്ങി മോന്റെ സ്‌കൂൾ ബസ്സിൽ കയറും….”

ജാനകി കോട്ടുവായിട്ടു.

“ആ സമയത്തത്‍ എന്നും ഒരു പാസഞ്ചർ ട്രെയിൻ അപ്പോൾ കടന്നു പോകും…”

ആൽബി തുടർന്നു.

“മോൻ ബസ്സിലിരുന്ന് അതിലെ യാത്രക്കാരെ കൈ വീശിക്കാണിക്കും …ഒരാൾ പോലും തിരിച്ച് ക

വീശില്ല …മോൻ പിന്നെയും വളരെ എക്സൈറ്റഡ് ആയി ..എക്സൈറ്റഡ് ആയി എന്നുപറഞ്ഞാൽ വളരെ

ആവേശത്തോടെ പിന്നെയും കൈ വീശിക്കാണിക്കും …വളരെ പ്രതീക്ഷയോടെ …പക്ഷെ…”

അയാൾ നെടുവീർപ്പിട്ടു.

“ഒരാൾ പോലും പ്രതികരിക്കില്ലന്നെ…അത് മതി അവനു അന്നത്തെ ദിവസം മുഴുവൻ

കുളമാകാൻ…എപ്പഴും കരഞ്ഞ് കലങ്ങിയിരിക്കും..ഒരാളോടും മിണ്ടില്ല ..ഒന്നിലും ഉത്‌സാഹം

വരില്ല…ഉച്ചകഴിഞ്ഞ് സ്‌കൂൾ വിട്ട് വീട്ടിൽ വന്നാൽ മുറിയ്ക്കകത്ത് കതകടച്ച്

ഒറ്റയിരുപ്പാണ്…”

കണാരൻ സഹതാപത്തോടെ ജാനകിയെ നോക്കി.

അവളിൽ പക്ഷെ പ്രത്യേകിച്ച് ഒരു ഭാവമാറ്റവും അയാൾ കണ്ടില്ല.

“അവന്റെ മമ്മി എപ്പോഴു മാക്സിമം അവനെ കെയർ ചെയ്യും ..സാധാരണ ഒരമ്മയ്ക്ക്

ചെയ്യാവുന്നതിലേറെ…അവൻ പറഞ്ഞു ..മമ്മി ഒറ്റത്തവണ ഒരേ ഒരു തവണ ആരെങ്കിലും ഒന്ന്

തിരിച്ച് കൈ വീശിക്കാണിച്ചിരുന്നെങ്കിൽ! …അപ്പോൾ ഞാൻ പറഞ്ഞു ശരി…ഞാൻ ആ ട്രെയിനിൽ

യാത്ര ചെയ്യാം വിൻഡോ സീറ്റിൽ ഇരിക്കാം …അവൻ ബസ്സിൽ നിന്ന് കൈ വീശിക്കാണിക്കുമ്പോൾ

ഞാൻ തിരിച്ച് കൈ വീശിക്കാണിക്കാം …അപ്പോൾ അവൻ ഹാപ്പി ആകും..വൈഫ് പക്ഷെ അതിൽ

താൽപ്പര്യം കാണിച്ചില്ല ..അതൊക്കെ ഒരു ദിവസത്തേക്കല്ലേ …എല്ലാ ദിവസവും നിങ്ങക്ക്

ട്രെയിനിൽ കയറി യാത്ര ചെയ്യാൻ പറ്റുമോ? അല്ലങ്കിൽ മോന്റെ സങ്കടം മാറ്റാൻ എല്ലാ

ദിവസോം ആരോടേലും ട്രെയിനിൽ യാത്ര ചെയ്ത് കൈ വീശിക്കാണിക്കാൻ പറയാൻ പറ്റുമോ…”

“അത് നേരാണല്ലോ…”

കണാരൻ അഭിപ്രായപ്പെട്ടു.

“എനിക്കൊരു സുഹൃത്ത് ഉണ്ട് …’

ആൽബി തുടർന്നു.

“ക്ലിനിക്കൽ സൈക്യാട്രിസ്റ്റ് ആണയാൾ..”

“മാനസിക രോഗം ഒക്കെ ഭേദവാക്കുന്ന ആളല്ലേ?”

കണാരൻ ചോദിച്ചു.

“ആ, അതെ,”

ആൽബി പറഞ്ഞു.

“മോന്റെ നേച്ചറും സ്വഭാവോം ഒക്കെ വിശദമായി പഠിച്ചിട്ട് അയാൾ പറഞ്ഞു ഉറപ്പായും

മോന്റെ ഈപ്രശ്നം സോൾവ് ആകും ഒരിക്കൽ ഒരിക്കൽ മാത്രം ആരെങ്കിലും ഒരാൾ അവനെ തിരിച്ച്

കൈ വീശിക്കാണിച്ചാൽ…”

“ആവൂ..ആശ്വാസവായി…”

കണാരൻ പറഞ്ഞു . അയാളുടെ മുഖത്ത് സന്തുഷ്ടി വിടർന്നു.

“അല്ലേടീ?”

അയാൾ ജാനകിയെ നോക്കി അഭിപ്രായമാരാഞ്ഞു.

അവൾ പുഞ്ചിരിക്കാൻ ഒരു വൃഥാശ്രമം നടത്തി.

കണാരൻ പെട്ടെന്ന് എന്തോ ഓർത്ത് ആൽബിയെ നോക്കി.

“അല്ല…സാറേ..ഞങ്ങൾ എന്താ ചെയ്യണ്ടേ?”

അയാൾ അൽപ്പം ജാള്യതയോടെ അവരെ മാറി മാറി നോക്കി.

“ഇന്ന് പയ്യന്നൂർ ടൗണിൽ സ്‌കൂൾ കലോത്സവം നടക്കുവല്ലേ…?പിന്നെ പാർട്ടിയുടെ സംസ്ഥാന

സമ്മേളനവും .അതുകാരണം ഇവിടുത്തെ ലോഡ്ജും ഹോട്ടലും ഒക്കെ ഫുൾ ആയി…”

ആൽബി വീണ്ടും കണാരനേയും ജാനകിയേയും മാറി മാറി നോക്കി.

കണാരൻ അയാൾ എന്താണ് പറയാൻ പോകുന്നതെന്ന് അറിവ് കിട്ടിയത് പോലെ പുഞ്ചിരിച്ചു.

“അത്കൊണ്ട്…”

അയാൾ സംശയിച്ച് തുടർന്നു.

“”…അതുകൊണ്ട് എനിക്ക് ഒരു രാത്രി ഇവിടെ ഒന്ന് തങ്ങാൻ അനുവദിക്കാമോ?”

“അത് സാറേ…”

കണാരൻ അർദ്ധോക്തിയിൽ നിർത്തി.

“എനിക്ക് ആ ട്രെയിനിൽ….മോൻ കൈ വീശിക്കാണിക്കുന്ന ആ ട്രെയിനിൽ കേറണം…രാവിലെ

നാലുമണിക്കാ അത് ഇവിടുന്ന് പുറപ്പെടുന്നത്. ട്രെയിനിൽ കേറാനുള്ളത് കൊണ്ട് വണ്ടി

കൊണ്ടുവന്നില്ല…നിങ്ങൾക്ക് ഒന്നും തോന്നുകയില്ലെങ്കിൽ ഹോട്ടലിൽ കൊടുക്കുന്നതിന്റെ

വാടക ഞാൻ തരാം …എന്റെ അവസ്ഥ ഇത്രയും മോശയായത് കൊണ്ടാണ് ഞാൻ ഇങ്ങനെയൊക്കെ

പറയുന്നത്..”

അയാളുടെ വിചിത്രമായ ആവശ്യം കേട്ട് കണാരനും ജാനകിയും പരസ്പ്പരം നോക്കി.

“സാറിനെപ്പോലെ വലിയ ഒരാൾ…ഇതുപോലെ ഒരു വീട്ടിൽ താമസിക്കുവാന്നൊക്കെ പറഞ്ഞാ…”

“അത് കുഴപ്പമില്ല…നിങ്ങക്ക് മട്ട് ബുദ്ധിമ്മുട്ട് ഒന്നും ഞാൻ വരുത്തില്ല…ജസ്റ്റ്

ഒരു പായും തലയിണയും തന്നാൽ മാത്രം മതി…”

“കൊച്ചുങ്ങടെ കാര്യവല്ലേ…സഹായിച്ചില്ലേൽ ഞങ്ങക്ക് വെഷമം ആകും,”

കണാരൻ പറഞ്ഞു.

“അല്ലെടീ?”

അയാൾ ജാനകിയോട് ചോദിച്ചു.

“കൊച്ചുങ്ങളെപ്പറ്റിയൊക്കെ എന്നോട് ചോദിക്കണ്ട,”

പരുഷമായ സ്വരത്തിൽ ജാനകി പറഞ്ഞു.

“എനിക്ക് ഒട്ടും തന്നെ ഇഷ്ടമുള്ള ഒരു കൂട്ടമേയല്ല പിള്ളേര്…രാത്രി ഇവിടെ

താങ്ങുന്നേനൊന്നും ഞങ്ങക്ക് പ്രശ്നമില്ല…”

അത് പറഞ്ഞ് അവൾ അകത്തേക്ക് കയറിപ്പോയി.

“സാർ അവള് പറഞ്ഞതൊന്നും കാര്യവാക്കണ്ട,”

കണാരൻ ആൽബിയോട് പറഞ്ഞു.

“ജാനകിക്ക് കൊച്ചുങ്ങൾ ഉണ്ടാകില്ലെന്ന് പറഞ്ഞ് അവടെ അമ്മായിടെ അപ്പനും അമ്മായി

അമ്മേം കെട്ട്യോനും ഒക്കെ കൊറേ അവളെ ഉപദ്രവിച്ചതാ..യഥാർത്ഥത്തിൽ പ്രശ്നം അവടെ

കെട്ട്യോനായിരുന്നു…അയാൾക്ക് കൊച്ചുങ്ങൾ ഒണ്ടാകത്തില്ല…അതിന് അവളെ പഴിചാരി ആ

പാവത്തിനെ കണ്ടമാനം ഉപദ്രവിച്ചിട്ടുണ്ട്…”

“ഞാൻ കരുതി നിങ്ങൾ ആരിക്കും ഭർത്താവെ ….”

“ഞാൻ ജാനകീടെ ആദ്യഭർത്താവിന്റെ കാര്യമാ സാറേ പറഞ്ഞെ,”

കണാരൻ ചിരിച്ചു.

“അതുകൊണ്ടാ അവക്ക് കൊച്ചുങ്ങളെ ഇഷ്ടമല്ലാത്തത്..വേറൊന്നും കൊണ്ടല്ല..സാർ അതങ്ങ്

വിട്ടുകള..”

അയാൾ സ്വരത്തിൽ അപേക്ഷ കലർത്തി പറഞ്ഞു.

“ഏയ് …”

ആൽബി ചിരിച്ചു.

“അതൊന്നും പ്രശ്നമല്ല…എന്നെ ഒരു രാത്രി ഇവിടെ കിടക്കാൻ സമ്മതിച്ചല്ലോ ..അതുതന്നെ

വലിയ കാര്യം…”

ആൽബി കൃതജ്ഞതയോടെ പറഞ്ഞു.

“ഇങ്ങോട്ടൊന്ന് വന്നേ,”

ജാനകി വാതിൽക്കൽ വന്ന് കണാരനെ വിളിച്ചു.

“അയാൾ ഉള്ളിലേക്ക് ചെന്നു.

“എന്നാതാടീ?”

“അയാളോട് എന്തേലും കഴിക്കാൻ പറ!”

“ഓ..ശരിയാ..ഞാനതങ്ങ് മറന്നു പോയി…”

അബദ്ധം പറ്റിയത് പോലെ കണാരൻ ആൽബിയുടെ അടുത്തേക്ക് വന്നു.

“സാറേ കൈ കഴുക്..കൊറച്ച് ചോറുണ്ണാം…”

“ഞാൻ…അല്ല …”

ആൽബി തപ്പിത്തടഞ്ഞു.

“അതൊന്നും സാരമില്ലന്നെ,”

കണാരൻ ചിരിച്ചു.

“സാറിനെപ്പോലെ വലിയ ആളുകൾക്ക് പറ്റിയ ഭക്ഷണം ഒന്നും അല്ല…എന്നാലും വെശക്കുമ്പം

അതൊന്നും വലിയ കാര്യം വല്ലതുമാണോ? എഴുന്നേറ്റാട്ടെ,”

ആൽബി അൽപ്പം മടിയോടെ എഴുന്നേറ്റു.