നിഷിദ്ധ സംഗമം ആണ് തീം.
കമ്പിക്കു വേണ്ടി മാത്രം എഴുതിയതാണ്…
ഇങ്ങനെ ഒരു കഥ നടക്കുമോ എന്നു ചോദിച്ചാൽ തൊണ്ണൂറ്റിയൊമ്പതു ശതമാനവും നടക്കില്ല…
എന്നാൽ ആ ഒരു ശതമാനമുണ്ടല്ലോ. അതിന്റെ സാദ്ധ്യത തള്ളിക്കളയാനാവില്ല.
ആഫ്രിക്കയിലെ ചില ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ മതപരമായ ചില ചടങ്ങുകളിൽ നിഷിദ്ധസംഗമം
പ്രാക്റ്റീസ് ചെയ്യാറുണ്ട് എന്ന് വായിച്ചിട്ടുണ്ട്. കൂടുതലറിയാനായി
ശ്രമിച്ചപ്പോഴാണ് കെനിയയെ കുറിച്ചുള്ള ചില റിപ്പോർട്ടുകൾ വായിക്കുന്നത്…
നയ്റോബിക്ക് അടുത്തുള്ള ദഗോരത്തി ഏരിയായിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള ലൈംഗികബന്ധം
സാധാരണമാണത്രേ…
പക്ഷേ കേരളത്തിൽ…?
….. …..
*******************************************
അദ്ധ്യായം ഒന്ന്.
** **
സമയം മൂന്നു മണി.
ബസ് സാരംഗ്കോട് പട്ടണത്തിലെത്തി. പട്ടണം എന്നു പറഞ്ഞാൽ നമ്മുടെ കേരളത്തിലെ
പട്ടണങ്ങൾ പോലെയൊന്നുമില്ല. ഒരു വലിയ വില്ലേജ് എന്നു പറയാം…
നേപ്പാളിൽ ഉടനീളം കണ്ട ഭൂപ്രകൃതി. വലിയ തിരക്കൊന്നുമില്ലാതെ ശാന്തമായ ചുറ്റുപാടുകൾ.
ഹിമാലയനിരകളുടെ അടുത്തു കിടക്കുന്ന സ്ഥലം ആയതിനാലാകും നല്ല കുളിർമ്മയുള്ള
അന്തരീക്ഷം…
ഫേവ തടാകത്തിൽ നിന്നും വീശുന്ന കാറ്റ് ദേഹത്തെ പൊതിഞ്ഞു…
ഞാൻ രഘു. മുഴുവൻ പേര് രഘു വർമ്മ. ഡിഗ്രി ഫൈനൽ ഇയർ. നാട് തൃശ്ശൂർ…
എന്റെ ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഒരു യാത്രയുടെ കഥയാണിത്…
( അതു കൊണ്ട് ഒരു വിവരണം ആയിട്ടാണ് പ്രതിപാദനം )
അഛൻ രവീന്ദ്ര വർമ്മ അറിയപ്പെടുന്ന ബിസിനസ്സുകാരനാണ്. അമ്മ ഇന്ദിര. വീട്ടമ്മയാണ്.
എനിക്ക് ഒരു ചേച്ചി ഉണ്ട്. വിവാഹിതയാണ്. പേര് രുഗ്മിണി വർമ്മ.
അളിയൻ സജിൻ. അളിയന്റെ അഛൻ അടുത്തയിടെ, ആറു മാസം മുമ്പാണ് മരിച്ചത്. പുള്ളി അഛന്റെ
ബിസിനസ്സ് പാർട്ണർ ആയിരുന്നു. അങ്ങനെയാണ് ചേച്ചിയുടെ വിവാഹം നടന്നത്…
ഡിഗ്രി കഴിഞ്ഞയുടൻ ചേച്ചിയുടെ വിവാഹം കഴിഞ്ഞതാണ്. ഇപ്പോൾ നാലു വർഷമായി. ഇതു വരെ
കുട്ടികളായിട്ടില്ല…
നാലു വർഷത്തിനിടെ അഞ്ചു തവണ ചേച്ചി ഗർഭിണിയായി. അഞ്ചു തവണയും അബോർഷനായി.
സാമ്പത്തികം ഒരു പ്രശ്നമല്ലാതിരുന്നതിനാൽ കാണാത്ത ഡോക്ടർമാരോ ചെയ്യാത്ത ചികിത്സകളോ
ഇല്ല. പക്ഷേ എവിടേയും എന്താണ് പ്രശ്നമെന്നു കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല…
ഡോക്ടർമാരുടെ പരിശോധനയിൽ ഒരു കുഴപ്പവുമില്ല…
അളിയന്റെ മുത്തശ്ശിയും അഛനും കേവലം ഒരു മാസത്തെ ഇടവേളയിലാണ് മരണപ്പെടുന്നത്…
അതോടെ എന്തെങ്കിലും ദോഷങ്ങളാകാമെന്നു കരുതി പ്രശ്നം നോക്കൽ, പൂജകൾ മുതലായവ ഒരു
വശത്ത്… ചികിത്സകൾ മറു വശത്ത്…
അങ്ങനെയിരിക്കെ ഒരു ദിവസം ചേച്ചി അമ്മയെ ഫോൺ വിളിച്ചു ഒരു കാര്യം അവതരിപ്പിച്ചു.
ചേച്ചിയെ യാദൃശ്ചികമായി കണ്ടു മുട്ടിയ ഒരു ടീച്ചർ പറഞ്ഞ കാര്യമാണ്…
കാസറഗോഡ് ഒരു സ്വാമി ഉണ്ടത്രേ. സന്താനലബ്ധിക്കുള്ള തടസ്സങ്ങൾ മാറ്റാൻ പ്രത്യേക
സിദ്ധിയുള്ള ആളാണ്.മാത്രമല്ല കുടുംബപരമായ ദോഷങ്ങളൊക്കെ പരിഹാരക്രിയകളിലൂടെ
മാറ്റുമത്രേ…
ചേച്ചി ഇക്കാര്യം വീട്ടിൽ വന്നപ്പോൾ അവതരിപ്പിച്ചു.
” ഇപ്പം എവിടെല്ലാം പോയി മോളേ…” അമ്മ പറഞ്ഞു.
” നമുക്കൊന്നു നോക്കാമമ്മേ… കുടുംബമായി ജാതകങ്ങളുമായി ചെല്ലണം. കാസറഗോഡു വരെ പോയാൽ
മതിയല്ലോ…” ചേച്ചി.
” ആ… പോയി നോക്കാം. അതിന്റെ കുറവു വേണ്ട…”
അമ്മയുടെ വാക്കുകളിൽ ശുഭാപ്തി വിശ്വാസം കുറവായിരുന്നു.
ചേച്ചി അപ്പോൾ തന്നെ സ്വാമിജിയുടെ ആശ്രമത്തിൽ വിളിച്ചപ്പോൾ അടുത്ത വെള്ളിയാഴ്ച
ചെല്ലാൻ പറഞ്ഞു.
വെള്ളിയാഴ്ച ദിവസം ഞങ്ങൾ ആശ്രമത്തിലെത്തി. എന്നു വച്ചാൽ ഞാൻ, അഛൻ, അമ്മ, ചേച്ചി,
അളിയൻ, അളിയന്റെ അമ്മ ഭാമിനി ആന്റി, പെങ്ങൾ സിജിച്ചേച്ചി.
അന്ന് പൂജയൊന്നും ഇല്ലായിരുന്നു. നേരത്തെ പറഞ്ഞിരുന്നതു കൊണ്ട് സ്വാമിയുടെ അനുയായി
നേരേ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി.
സ്വാമിജി ഒരു പീഠത്തിലിരിക്കുകയാണ്. ഞങ്ങളോട് ഇരിക്കാൻ ആംഗ്യം കാട്ടി. ഞങ്ങൾ
വിരിച്ചിട്ട പുൽപ്പായിൽ ഇരുന്നു. അനുയായി ഞങ്ങളുടെ ജാതകങ്ങൾ എല്ലാം വാങ്ങി
സ്വാമിജിയുടെ കയ്യിലേല്പിച്ചു. സ്വാമിജി അതെല്ലാം വാങ്ങി ഓരോന്നും വായിച്ചു നോക്കി.
പിന്നെ കവിടി നിരത്തി കുറേ കണക്കു കൂട്ടലുകൾ നടത്തി. പിന്നെ പത്തു മിനിട്ടോളം
കണ്ണടച്ചു ധ്യാനനിരതനായി. പിന്നെ കണ്ണു തുറന്ന് പല പ്രാവശ്യം കവിടി നോക്കി. വീണ്ടും
പത്തു മിനിട്ടു ധ്യാനം. പിന്നീട് കണ്ണു തുറന്ന് ഞങ്ങളെ എല്ലാവരേയും നോക്കി…
” നോം നിരീച്ചതു തന്നെ…”
ആരും ഒന്നും മിണ്ടിയില്ല.
സ്വാമിജി തുടർന്നു,
“ജാതകങ്ങളിലെല്ലാം ദോഷം കാണുന്നു… മുജ്ജന്മദോഷം… ശുദ്ധജാതകങ്ങളൊന്നുമില്ല…”
” സ്വാമിൻ പരിഹാരം എന്തെങ്കിലും…”
അഛൻ ചോദിച്ചു.
” പറയാം… മാതാപിതാക്കൾ മൂന്നു പേരുടേയും ജാതകങ്ങളിൽ കടുത്ത മുജ്ജന്മദോഷം… മൂന്നു
ജന്മങ്ങളിലെ ദോഷം… മക്കളേയും അതുപിടി കൂടിയിരിക്കുന്നു. മാത്രമല്ല മക്കൾക്ക്
ഓരോരുത്തർക്കും പരിഹാരം ചെയ്യാതെ പോയ മുജ്ജന്മദോഷവും. സത്യത്തിൽ ഈ വിവാഹം
നടക്കരുതാത്തതായിരുന്നു. ജന്മദോഷങ്ങൾ വിവാഹബന്ധത്തിലൂടെ പതിന്മടങ്ങു
ദോഷകരമായിത്തീർന്നിരിക്കുന്നു…”
ചേച്ചിയുടെ മുഖം വിളറി. അളിയനും അമ്മയും തഥൈവ…
സ്വാമി വീണ്ടും പറഞ്ഞു ,
” സംഭവിക്കരുതാത്തത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. വംശം…ഇരു വംശങ്ങളും മുച്ചൂടും
മുടിഞ്ഞ് വംശനാശം ഫലം…”
എല്ലാവരും തീർത്തും അസ്വസ്ഥരായി.
” പരിഹാരക്രിയകൾ ഒന്നുമില്ല… എന്നാൽ ഇല്ലേ എന്നു ചോദിച്ചാൽ ഉണ്ട്…”
സ്വാമിജി ഞങ്ങളെ മൊത്തം നോക്കി.
” സ്വാമിജി പറയണം… എന്താണെങ്കിലും ചെയ്യാം… എത്ര പണം വേണമെങ്കിലും മുടക്കാം…”
അഛൻ പറഞ്ഞു.
” പണത്തിലല്ല കാര്യം. മനസ്സാണ്…”
” സ്വാമിൻ പറഞ്ഞാലും. എന്താണെങ്കിലും ചെയ്യാം…”
” ഒരു ഒറ്റ പരിഹാരക്രിയ മാത്രമേയുള്ളൂ. അത് എല്ലാവരെക്കൊണ്ടും കഴിയില്ല…”
” ഞങ്ങളൊരുക്കമാണ് സ്വാമിൻ…”
” ശരി… മാർഗ്ഗം നോം നിർദ്ദേശിക്കാം. ബാക്കിയെല്ലാം നിങ്ങളുടെ മനസ്സൊരുക്കം പോലെ
ഭവിക്കും…”
” പറയൂ സ്വാമിജീ “
” പരിഹാരം ഇവിടല്ല. അങ്ങ് നേപ്പാളിൽ… സാരംഗ്കോട്ടിൽ… വാർത്താളി ദേവിയുടെ
സന്നിധിയിൽ… ദിവസങ്ങൾ കഴിച്ചു കൂട്ടേണ്ടി വരും…”
” ഞങ്ങളൊരുക്കമാണ് സ്വാമിജീ…”
” ശരി. എങ്കിൽ നല്ലത്. ഈ മാസം തന്നെയായാൽ ഏറെ നന്ന്. കുംഭമാസത്തിൽ ദേവിക്ക് ശക്തി
കൂടിയിരിക്കും. ഞാൻ ഒരു സന്ദേശം തന്നു വിടാം. അത് സാരംഗ്ഘോട്ടിലെ ബേഹരിദേവിയുടെ
ക്ഷേത്രത്തിലെ മഹാപൂജാരിയെ ഏല്പിക്കുക. പിന്നീടുള്ള നിർദ്ദേശങ്ങളെല്ലാം അവിടെ
നിന്നു തരും. എല്ലാവരും ഒരുമിച്ചു വേണം പോകാൻ. ആരും വിട്ടു നിൽക്കാൻ പാടില്ല…”
അങ്ങനെയാണ് ഞങ്ങൾ ഇവിടെ സാരംഗ്കോട്ടിലെത്തുന്നത്.
ഹോട്ടലിൽ നേരത്തെ റൂമുകൾ ബുക്ക് ചെയ്തിരുന്നതിനാൽ ബുദ്ധിമുട്ടുണ്ടായില്ല. വൈകിട്ട്
കുളിച്ച് ക്ഷേത്രത്തിലെത്തി തൊഴുതു.
മഹാപൂജാരിയെ കണ്ട് സ്വാമിജി തന്ന കത്തേൽപ്പിച്ചു. വായിച്ചു നോക്കിയിട്ട് പിറ്റേന്ന്
കാലത്തു ചെല്ലാൻ പറഞ്ഞു.
പിറ്റേന്ന് പൂജയ്ക്കു ശേഷം മഹാപൂജാരിയെ കണ്ടു. അദ്ദേഹം അടുത്തു നിന്ന ഒരു ചെറിയ
സ്വാമിയെ ഞങ്ങളുടെ അടുത്താക്കിയിട്ട് പോയി.
” വന്ദനം… എൻ പേര് വിനായകൻ. നിങ്ങളുടെ ഗൈഡ് ആണ്. നാൻ തമിൾ… മലയാളവും അറിയും…”
പിന്നീട് വിനായകസ്വാമിയാണ് കാര്യങ്ങൾ പറഞ്ഞത്…
യഥാർത്ഥത്തിൽ ഈ ക്ഷേത്രത്തിലല്ല ഞങ്ങളുടെ പരിഹാരപൂജ ചെയ്യേണ്ടത്. ഇവിടെ നിന്നും
പത്തു കിലോമീറ്ററകലെ കാടിനുള്ളിൽ ഒരു ക്ഷേത്രമുണ്ട്. ശ്യാമവാർത്താളീ ദേവിയുടെ…
അവിടെയാണ് പൂജ. ഒരാഴ്ച ക്ഷേത്രത്തിൽ താമസിച്ചു പൂജ ചെയ്യണം. വിനായക സ്വാമി ആ
ക്ഷേത്രത്തിലെ അനുയായി ആണ്.
” പിന്നെ ചില കാര്യങ്ങളും നിബന്ധനകളുമുണ്ട്. അതൊക്കെ അവിടെയെത്തിയിട്ട്…”
അപ്പോൾ തന്നെ ഹോട്ടലിൽ നിന്നും വേണ്ട ഡ്രസ്സുകളൊക്കെയെടുത്ത് വിനായകസ്വാമിയുടെ
ഒപ്പം പുറപ്പെട്ടു.
ട്രക്കിലായിരുന്നു യാത്ര. വഴി പകുതിദൂരം പിന്നിട്ടതോടു കൂടി ടാർ ചെയ്ത റോഡു വിട്ടു
ചെറിയ വനത്തിലൂടെ ആയി യാത്ര. പക്ഷേ സ്വാമി പറഞ്ഞതു പോലെ പത്തു കിലോമീറ്ററൊന്നുമല്ല,
ഒരു പതിനഞ്ചു കിലോമീറ്ററെങ്കിലും വനത്തിലൂടെ സഞ്ചരിച്ചു കാണണം.
ഒടുവിൽ ക്ഷേത്രത്തിലെത്തി. കാടിനു നടുവിൽ ഒരു വലിയ മതിൽക്കെട്ട്. ചെറിയോരു ആശങ്ക
എല്ലാവരിലും ഉണ്ടായി.
അടച്ചിട്ട ക്ഷേത്രമതിലിലെ കവാടത്തിൽ വിനായകസ്വാമി മുട്ടി. വാതിൽ തുറക്കപ്പെട്ടു.
എല്ലാവരും അകത്തു കയറിയപ്പോൾ വാതിലടഞ്ഞു.
ആശങ്ക ചെറിയ ഭയമായി മാറി. പക്ഷേ അതു മനസ്സിലാക്കിയതു പോലെ വിനായകസ്വാമി പറഞ്ഞു,
” പേടിക്കേണ്ടാ. നിങ്ങൾ നടത്താൻ പോകുന്ന പൂജാദികർമ്മങ്ങൾ അതീവരഹസ്യ
സ്വഭാവമുള്ളതാണ്. ഒരു സമയം ഒരു കുടുംബത്തിനു മാത്രമേ പ്രവേശനമുള്ളൂ. മറ്റാരും
വരാതിരിക്കാൻ മതിലടച്ച് ഇടും…”
സാധാരണ നാട്ടുമ്പുറങ്ങളിൽ കാണുന്നതു പോലെ ഒരു ചെറിയ ക്ഷേത്രം. അല്പം മാറി ഒരു
കൽമണ്ഡപം. പിന്നെ ഒരു ഒറ്റമുറി കെട്ടിടം. അവിടെ നിന്നും കുറച്ചകലെയായി ഏതാനം
കുടിലുകൾ. മതിൽകെട്ടിനുള്ളിലും ക്ഷേത്ര പരിസരത്തും നിറയേ വൃക്ഷങ്ങളും
കുറ്റിച്ചെടികളും. പ്രകൃത്യാ ഉണ്ടായതെന്നു തോന്നിപ്പിക്കുന്ന രീതിയിൽ വിദഗ്ദ്ധമായി
നിർമ്മിച്ചിരിക്കുന്ന ഒരു പാർക്ക് എന്നു തന്നെ പറയാം. വൃക്ഷങ്ങളുടെ ശീതളഛായ
അന്തരീക്ഷത്തിനു കുളിർമ്മ പകരുന്നു…
സ്വാമി ഞങ്ങളെ ഒറ്റമുറികെട്ടിടത്തിലേക്കു കൊണ്ടു പോയി. അവിടെ ഒരു കസേരയും മേശയും
മാത്രം. ഏകദേശം അമ്പതു വയസ്സു തോന്നിക്കുന്ന മറ്റൊരു സ്വാമി അവിടെ ഇരിക്കുന്നു.
ക്ഷേത്രത്തിൽ അടയ്ക്കേണ്ട തുകയെപ്പറ്റി നേരത്തെ ധരിപ്പിച്ചിരുന്നു…
പത്തുലക്ഷം രൂപ…!
ഫീസ് അടച്ചു കഴിഞ്ഞപ്പോൾ സ്വാമി ഞങ്ങളെ കൂട്ടിക്കൊണ്ടു കുടിലുകളുടെ അടുത്തേക്കു
പോയി.
” മൂന്നു പാർപ്പിടങ്ങളാണ് നിങ്ങൾക്ക്. ഭക്ഷണം എത്തിക്കാൻ ഉള്ള
ഏർപ്പാടുകളൊക്കെയുണ്ട്. ടിവി, ഫോൺ അതു പോലുള്ളവ ഇല്ല. മറ്റു സൗകര്യങ്ങളെല്ലാമുണ്ട്.
എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വെളിയിൽ തൂക്കിയിട്ടിരിക്കുന്ന മണി മുഴക്കിയാൽ മതി.”
വിനായക സ്വാമി പോയി…
ഞാനും അഛനും അമ്മയും ഒരു കുടിലിൽ. അളിയനും ചേച്ചിയും മറ്റൊന്നിൽ. ഭാമിനിയാന്റിയും
സിജിച്ചേച്ചിയും മൂന്നാമത്തേതിൽ.
പുറമേ കണ്ടാൽ കുടിലാണെങ്കിലും അകത്ത് എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ടായിരുന്നു.
വിരിച്ചൊരുക്കിയ കിടക്കകളും അറ്റാച്ഡ് ബാത്റൂമും ഒക്കെ…
ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും മുഴുവൻ കറുപ്പു വസ്ത്രം ധരിച്ച ഒരു
സ്വാമിനിയെത്തി. കയ്യിലെ ട്രേയിൽ ഗ്ലാസ്സുകളിൽ പാല്. പക്ഷേ പാലിനു നേരിയ പച്ച നിറം.
എന്തൊക്കെയോ പച്ചമരുന്നുകൾ ചേർത്തതു പോലെ. പക്ഷേ നല്ല മധുരവും രുചിയും.
അത് കുടിച്ചു കഴിഞ്ഞ് വിശ്രമം…
ഉച്ചഭക്ഷണം സ്വാമിനി തന്നെയാണ് കൊണ്ടു വന്നത്. ഏകദേശം മുപ്പത്തഞ്ചു വയസ്സു
തോന്നിക്കും സ്വാമിനിക്ക്. അത്യാവശ്യം നന്നായി മലയാളം അറിയാം. ദുർഗ്ഗനന്ദ എന്നാണ്
പേര് എന്നും തമിഴ്നാട്ടുകാരി ആണെന്നും അറിഞ്ഞു..
ഉച്ച ഭക്ഷണം പച്ചരിച്ചോറ്, ചപ്പാത്തി, രണ്ടു തരം കറികൾ കൂടാതെ മട്ടൺ കറിയും. അത്
അത്ഭുതപ്പെടുത്തി…
മുറിക്കകത്ത് ഫാനുണ്ടെങ്കിലും അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. നല്ല തണുത്ത കാറ്റ്
വീശുന്നുണ്ടായിരുന്നു. മുറ്റത്തു നിന്നാൽ അകലെയായി അന്നപൂർണ ഗിരിനിരകൾ കാണാം.
സൂര്യപ്രകാശത്തിൽ ധവളവർണ്ണത്തിൽ വെട്ടിത്തിളങ്ങുന്ന പർവ്വതനിരകളുടെ
മനോജ്ഞകമായ ദൃശ്യചാരുത
തന്നെ കണ്ണിനു കുളിർമ്മ പകരും…
” മൂടൽമഞ്ഞു മുലക്കച്ച കെട്ടിയ
മുത്തണി കുന്നിൽ താഴ് വരയിൽ ”
എന്ന ഗാനം ഓർമ്മ വന്നു.
ഫിലിമുകളിലല്ലാതെ ആദ്യമായാണ് ഒരു പർവ്വതം നേരിട്ടു കാണുന്നത്. അതും ഹിമവൽ
സാനുക്കളെ…
മനോഹാരിതയും പ്രൗഢ്വിയും സമന്വയിപ്പിച്ച് ഹൃദയാവർജ്ജകമായി നില കൊള്ളുന്നെങ്കിലും
പർവ്വതത്തിന്റെ ഭീമാകാരത്വം അമ്പരപ്പുളവാക്കും…
തെളിനീലാകാശത്തിൽ കുഞ്ഞുകുഞ്ഞു വർണ്ണപ്പൊട്ടുകൾ. ചെറിയ പൂത്തുമ്പികളെപ്പോലെ
ഒഴുകുന്നു…
പാരാഗ്ലൈഡേഴ്സ് ആണ്…
പാരാഗ്ലൈഡിംഗിനു പ്രസിദ്ധമായ സ്ഥലമാണ് സാരംഗ്കോട്.
നാലുമണി ആയപ്പോഴേക്കും ചായയുമായി സ്വാമിനി എത്തി.
മസാല ചേർത്ത പാൽ ചായ. പിന്നെ കടിയും.സേൽ രോട്ടി എന്നാണതിന്റെ പേര്. നമ്മുടെ ഉഴുന്നു
വട കനം കുറഞ്ഞ് ഒരു വള പോലെ ആയാൽ എങ്ങനെയുണ്ടാകും. അതു പോലെ. പക്ഷേ നല്ല മധുരം…
വൈകിട്ടു പൂജയുണ്ട്. വിളിക്കും. കുളിച്ചൊരുങ്ങിയിരിക്കണമെന്നും പറഞ്ഞ് സ്വാമിനി
പോയി. ദുർഗ്ഗനന്ദ സ്വാമിനിയല്ലാതെ മറ്റാരും മതിൽകെട്ടിനുള്ളിലില്ല എന്നു തോന്നി…
അദ്ധ്യായം രണ്ട്.
** **
ആറുമണി ആയപ്പോൾ എല്ലാവരോടും പൂജയ്ക്കായി എത്താൻ സ്വാമിനി വന്നറിയിച്ചു.
പത്തു മിനിട്ടു നേരം മാത്രം നീണ്ട പൂജ. ഓഫീസിൽ നേരത്തെ കണ്ട സ്വാമിയായിരുന്നു
പൂജാരി. ആ സ്വാമിയും വിനായക സ്വാമിയും ദുർഗ്ഗനന്ദ സ്വാമിനിയും ഒഴികെ മറ്റാരും
അവിടെയില്ല എന്നു തോന്നി…
പൂജയ്ക്കൊടുവിൽ നേരത്തെ തന്നതു പോലെയുള്ള വലിയ ഗ്ലാസ്സുകളിൽ പാല് തന്നു.പച്ച
നിറത്തിൽ എന്തോ അരച്ചു ചേർത്തിരിക്കുന്നു. കുടിച്ചപ്പോൾ നെയ്യിന്റെയും
ഏലക്കായുടേയും രുചി.
പിന്നീട് കൽമണ്ഡപത്തിൽ പോയി ഇരിക്കാൻ പറഞ്ഞു. പോയി കൽമണ്ഡപത്തിൽ വിരിച്ചിട്ട
പായകളിൽ ഇരുന്നു.
അപ്പോൾ വീണ്ടും സ്വാമിനിയെത്തി.
സ്വാമിനിയുടെ പുറകെ കടന്നു വന്ന ആൾക്കാരെ കണ്ടു ഞെട്ടി.
ജലജ ടീച്ചറും കുടുംബവും…!
ജലജടീച്ചറാണ് ചേച്ചിയോട് കാസറഗോഡുള്ള സ്വാമിയുടെ കാര്യം പറഞ്ഞത്…
ടീച്ചറും കുടുംബവും എങ്ങനെ ഇവിടെയെത്തി…
ജലജ ടീച്ചർ, ഭർത്താവ് ഹരി സാർ, മകൾ ഹിമ, മകൻ ജിതിൻ.
ടീച്ചർ എന്നെയും ചേച്ചിയേയും പ്ലസ്ടൂവിൽ പഠിപ്പിച്ചതാണ്. ഹരി സാർ ഞാൻ ഡിഗ്രിക്ക്
പഠിക്കുന്ന കോളേജിലെ സാർ ആണ്. സാറ് മാത്സ് ആയതു കൊണ്ട് എന്നെ പഠിപ്പിച്ചിട്ടില്ല.
ജിതിൻ എന്റെ ജൂനിയറായിരുന്നു. മകൾ ഹിമ പ്ലസ് ടൂവിൽ ഇപ്പോൾ.
ടീച്ചർ ചിരിച്ചു കൊണ്ട് അടുത്തു വന്നു.
” ഞെട്ടി അല്ലേ ” ടീച്ചർ.
അപ്പോഴും അമ്പരപ്പു മാറാതെ തലയാട്ടി.
” ഞങ്ങൾ സ്വാമി പറഞ്ഞിട്ടു വന്നതാ. നിങ്ങളെ ഇങ്ങോട്ടയച്ചതു ഞങ്ങളായതിനാൽ ഞങ്ങളും
വന്നാൽ നന്നായിരിക്കുമെന്ന് ഇവിടുന്ന് അറിച്ചിരുന്നു. പിന്നെ ഞങ്ങളും വന്നാൽ
നിങ്ങൾക്ക് ഒരു ഉറപ്പും ആകുമല്ലോ. അല്ലെങ്കിൽ ഇതൊക്കെ ഒരു തട്ടിപ്പാണെന്നുള്ള
വിചാരം മനസ്സിൽ കിടക്കും…”
അപ്പോൾ ഹരി സാർ പറഞ്ഞു,
” തന്നെയുമല്ല ഈ പൂജ ചെയ്യാൻ മിനിമം പത്തു പേരെങ്കിലും വേണം. അപ്പോഴേ ഫലം
പൂർണ്ണമായി കിട്ടൂ…”
അപ്പോൾ ചേച്ചിക്ക് ഒരു സംശയം…
” ടീച്ചറേ അപ്പോൾ ടീച്ചറൊക്കെ വന്നപ്പോഴോ… പത്തു പേരെങ്ങനെ…”
” ഞങ്ങളു നാലുമേ ഉണ്ടായിരുന്നുള്ളൂ. അതു കൊണ്ടു ഫലം പൂർണ്ണമാകില്ല. അടുത്ത
ബന്ധുക്കളോ സുഹൃത്തുകളോ അടങ്ങുന്ന ഒരു കുടുംബത്തിനോടൊപ്പം ബാക്കി കർമ്മങ്ങൾ കൂടി
ചെയ്താൽ നിവൃത്തിയാകുമത്രേ. അങ്ങനെ ഇവിടുന്ന് പറഞ്ഞപ്പോഴാണ് നിങ്ങളുടെ ഒപ്പം
ആകാമെന്നു തീരുമാനിച്ചത്. പക്ഷേ നിങ്ങളോടതു പറയുന്നതിനു മുമ്പേ നിങ്ങളിങ്ങോട്ടു
പുറപ്പെട്ടു…” ടീച്ചർ.
ഏതായാലും ടീച്ചറിന്റേയും കുടുംബത്തിന്റേയും സാന്നിദ്ധ്യം കുറച്ചൊന്നുമല്ല ആശ്വാസം
പകർന്നത്.
പിന്നീട് ടീച്ചറും സാറും കൂടി കാര്യങ്ങൾ വിശദീകരിച്ചു…
” രഘുവിനറിയാമല്ലോ മോൻ ഭയങ്കര നാണം കുണുങ്ങിയായിരുന്നു എന്ന്…” ടീച്ചർ പറഞ്ഞു.
ശരിയാണ്. പ്ലസ്ടൂവിൽ പഠിക്കുന്ന കാലം മുതലേ ജിതിനെ അറിയാം. പെണ്ണൻ, ചാന്തുപൊട്ട്
ഇങ്ങനെയൊക്കെയാണ് അവനെ വിളിച്ചിരുന്നത്. പെൺകുട്ടികളോടു പോയിട്ട് ആൺകുട്ടികളോടു
പോലും നാണം മൂലം സംസാരിക്കാത്തവൻ. ജലജ ടീച്ചർ അവിടെത്തന്നെ ആയിരുന്നതു കൊണ്ട്
ടീച്ചറിന്റെ മകൻ എന്ന കാരണം കൊണ്ടു മാത്രം അധികമായ കളിയാക്കലുകളിൽ നിന്നും പ്ലസ് ടൂ
കാലത്ത് രക്ഷപെട്ടു. പിന്നെ ഡിഗ്രിക്ക് ചേർന്നപ്പോൾ അഛൻ കോളേജിലെ സാറ് ആയിരുന്നതു
കൊണ്ട് അങ്ങനെയും രക്ഷപെട്ടു….
പക്ഷേ കഴിഞ്ഞ വെക്കേഷൻ കഴിഞ്ഞു വന്നതോടു കൂടി അവനാളാകെ മാറി. ഒത്ത ആൺകുട്ടിയായി
മാറി. മാത്രമല്ല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചു കൗൺസിലറുമായി…
” അതു പോലെ തന്നെയായിരുന്നു മോളും. കൂടാതെ അവൾക്ക് ഒട്ടും ആരോഗ്യമില്ലായിരുന്നു.
എപ്പോഴും എന്തെങ്കിലും അസുഖം. എന്തു കഴിച്ചാലും ശരീരം ക്ഷീണിച്ച് ആസ്ത്മാ രോഗികളുടെ
പോലെ…” ടീച്ചർ.
പക്ഷേ ആ മെല്ലിച്ച പെൺകുട്ടിയാണ് ഹിമ എന്നാരും പറയില്ല. പതിനെട്ടു വയസ്സേ
ഉള്ളെങ്കിലും ഇരുപത്തെട്ടിന്റെ ശരീരവളർച്ച.നല്ല വെളുത്തു തടിച്ച മാദകസുന്ദരി.
” ഹരിയേട്ടന്റെ കുടുംബത്തിൽ തുടർച്ചയായി മൂന്നു മരണങ്ങൾ. പിന്നെ എന്റെ അഛനും
ആകസ്മികമായി മരിച്ചു. അതോടെയാണ് ആരെക്കൊണ്ടെങ്കിലും ഒന്നു പ്രശ്നം വച്ചു നോക്കാൻ
തീരുമാനിച്ചത്. അപ്പോഴാണ് ക്ഷേമയോഗസ്വാമിജിയെക്കുറിച്ച് ആരോ പറഞ്ഞത്. പിന്നീട്
സ്വാമിജിയാണ് ഞങ്ങളെ ഇങ്ങോട്ടയച്ചത്. ഇവിടെ വന്ന് പൂജകളൊക്കെ ചെയ്തതോടെ എല്ലാ
പ്രശ്നങ്ങളും മാറി. എങ്കിലും ദോഷഫലങ്ങൾ പൂർണ്ണമായി മാറാൻ ഈ തവണയൂടെ വരണമെന്നു
പറഞ്ഞു…” ടീച്ചർ പറഞ്ഞു നിർത്തി.
ഇതെല്ലാം കേട്ടതോടെ എല്ലാവരുടേയും മനസ്സിലുണ്ടായിരുന്ന സംശയങ്ങളെല്ലാം മാറി.
മാത്രമല്ല വിശ്വാസം കൂടുകയും ചെയ്തു…
അപ്പോഴേക്കും വലിയ സ്വാമി എത്തി. കൂടെ വിനായക സ്വാമിയും ദുർഗ്ഗനന്ദ സ്വാമിനിയും.
സ്വാമി എല്ലാവരേയും അഭിസംബോധന ചെയ്ത് ശ്യാമവാർത്താളീദേവിയെ കുറിച്ച് ഏതാനം
കാര്യങ്ങൾ പറഞ്ഞു. നേപ്പാളിയിലായിരുന്നു പ്രഭാഷണം. വിനായക സ്വാമി പരിഭാഷപ്പെടുത്തി
തന്നു.
ഇതായിരുന്നു ചുരുക്കം ;
ഇവിടെ താമസിക്കുമ്പോൾ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. താമസിക്കുന്ന
അത്രയും നാൾ പ്രത്യേകം തരുന്ന വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ.
ആറു ദിവസം നീണ്ടു നിൽക്കുന്ന കർമ്മങ്ങൾ കഴിയാതെ മടങ്ങിപ്പോകാൻ സാദ്ധ്യമല്ല.
പുറത്തിറങ്ങിയാലും ഇവിടെ നടന്ന കാര്യങ്ങൾ പരമരഹസ്യമായി സൂക്ഷിക്കണം. അഥവാ
ആരോടെങ്കിലും പറയുകയാണെങ്കിൽ അവരെ ഇവിടേക്ക് വരാൻ നിർദ്ദേശിക്കാൻ മാത്രമാകണം. അതും
മുൻകൂട്ടി അനുവാദം വാങ്ങിയ ശേഷം മാത്രം…
ഇക്കാര്യങ്ങൾ സമ്മതമാണെങ്കിൽ ദേവിയുടെ പ്രതിഷ്ഠയ്ക്കു മുമ്പിൽ വച്ച് പ്രതിജ്ഞ
ചെയ്യണം. വിരൽ മുറിച്ച് രക്തതിലകം ചാർത്തിയുള്ള പ്രതിജ്ഞ…
അഥവാ സമ്മതം അല്ലെങ്കിൽ ഈ രാത്രി തങ്ങിയിട്ട് രാവിലെ തന്നെ മടങ്ങാം…
ഞങ്ങൾക്കെല്ലാം സമ്മതം ആയിരുന്നു. എങ്ങനെ ആയാലും ദോഷങ്ങൾ മാറിക്കിട്ടിയാൽ മതി.
പോരാത്തതിന് വിശ്വാസം ഉറപ്പിക്കാൻ ടീച്ചറിന്റെ അനുഭവവും…
എല്ലാവരും ദേവിയുടെ വിഗ്രഹത്തിൽ രക്തതിലകം ചാർത്തി പ്രതിജ്ഞയെടുത്തു…
പിന്നീട് അത്താഴം.
സ്വാമിനി കുടിലുകളിൽ ഭക്ഷണമെത്തിച്ചു.
ഫുൽക്ക, സബ്ജി, പാല്…
നാളെ മുതൽ ധരിക്കേണ്ട വസ്ത്രങ്ങൾ രാവിലെ എത്തിച്ചു തരുമെന്ന് സ്വാമിനി പറഞ്ഞു.
പിറ്റേന്ന് രാവിലെ തന്നെ സ്വാമിനി എല്ലാവരേയും വിളിച്ചെഴുന്നേൽപ്പിച്ചു.
കുളിയെല്ലാം കഴിഞ്ഞ് പ്രാതലിനു ശേഷം സ്വാമിനി വസ്ത്രങ്ങൾ കൊണ്ടു വന്നു.
ഞങ്ങളെല്ലാവരും ഞങ്ങൾ കിടന്ന കുടിലിൽ ഒത്തു കൂടിയിരിക്കുകയായിരുന്നു…
ആണുങ്ങൾക്ക് കറുത്ത മുണ്ട്. ഷർട്ട് പാടില്ല. വേണമെങ്കിൽ തന്നിരിക്കുന്ന കറുത്ത
തോർത്ത് തോളിലിടാം…
സ്ത്രീകൾക്ക് ധരിക്കാനുള്ള വസ്ത്രങ്ങൾ സ്വാമിനി അമ്മയെ ഏൽപ്പിച്ചു.
അമ്മ അത് എടുത്തു നോക്കി…
കാവി നിറത്തിലുള്ള ബ്ലൗസ്….
അത് ബ്ലൗസ് എന്നു പറയാനാകില്ല….
സ്ലീവ് ലെസ് ടീ ഷർട്ട് എന്നു പറയാം. പക്ഷേ ബ്ലൗസിനേക്കാൾ ഇത്തിരി കൂടി ഇറക്കം
മാത്രം…!
ഒരു ഹാഫ് ടീഷർട്ട്…
” അയ്യേ ! ഇത് ഹാഫ് സ്കർട്ടാ “
അടുത്ത തുണി എടുത്തു നോക്കിയ അമ്മ വിളിച്ചു പറഞ്ഞു.
ശരിയാണ്. സംഗതി ഹാഫ് സ്കർട്ടാണ്. കറുത്ത ഹാഫ് സ്കർട്ട്. നീളം കണ്ടിട്ട് മുട്ടു വരെ
എത്തുമെന്നു തോന്നുന്നില്ല…
” ബ്ലൗസും സ്കർട്ടുമാണ് ധരിക്കേണ്ടത്. വേണമെങ്കിൽ തന്നിരിക്കുന്ന ഷാളും ഉപയോഗിക്കാം
” സ്വാമിനി പറഞ്ഞു.
വെള്ള നിറത്തിലുള്ള വളരെ സുതാര്യമായ ഷാൾ. അത് ഇടുന്നതും ഇടാത്തതും ഒരു പോലെ തന്നെ
എന്നു തോന്നി…
” ഇനി മുതൽ ഈ വസ്ത്രങ്ങൾ വേണം ധരിക്കാൻ. മറ്റ് വസ്ത്രങ്ങളൊന്നും ഉപയോഗിക്കാൻ
പാടില്ല. എല്ലാ ദിവസവും രാവിലെ പുതിയ ജോഡി വസ്ത്രങ്ങൾ തരും. ഇടയ്ക്ക്
മാറ്റണമെന്നുണ്ടെങ്കിൽ ചോദിച്ചാൽ വേറേ ജോഡി തരും” സ്വാമിനി.
സ്ത്രീകൾ ഓരോരുത്തരും അവരവരുടെ ഡ്രസ്സുകൾ തിരഞ്ഞെടുത്തു. ഓരോരുത്തർക്കുമുള്ളത്
പേരെഴുതി ലേബൽ ചെയ്തിരുന്നു…
” ഒരു കാര്യം കൂടി “
സ്വാമിനി തുടർന്നു ,
” ഈ വസ്ത്രങ്ങളല്ലാതെ മറ്റൊന്നുമേ പാടില്ല. അതായത് യാതൊരു വിധ അടി വസ്ത്രങ്ങളും
ഇതിന്റെ കൂടെ പാടില്ല. ഇവ മാത്രം ധരിക്കുക…”
എല്ലാവരും വാ പൊളിച്ചു നിൽക്കവേ സ്വാമിനി പോയി…
എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും നിന്നു.
” സാരമില്ല… പൂജയ്ക്കു വേണ്ടിയല്ലേ… കുറേയൊക്കെ നമ്മൾ അഡ്ജസ്റ്റു ചെയ്യണം”
ചേച്ചി പറഞ്ഞു.
“ശരിയാ… ദോഷങ്ങളൊക്കെ മാറാൻ വേണ്ടിയല്ലേ. മാത്രമല്ല ചിട്ടകൾ പാലിക്കാമെന്നു
നമ്മളെല്ലാം പ്രതിജ്ഞയെടുത്തതാ…” അഛൻ ഓർമ്മിപ്പിച്ചു.
” അതേ… ഇവിടിപ്പം നമ്മളൊക്കെ തന്നേയല്ലേ ഉള്ളൂ…” ഞാനും പറഞ്ഞു.
പിന്നെ കൂടുതലൊന്നും പറയാതെ എല്ലാവരും അവരവരുടെ വസ്ത്രങ്ങൾ ധരിക്കാൻ പോയി.
മറ്റുള്ളവർ ഡ്രസ്സുകളുമായി അവരുടെ കുടിലുകളിലേക്കു പോയി. അമ്മ ഡ്രസ്സു മാറ്റാനായി
ബാത്റൂമിൽ കയറി….
ഞാനും അഛനും മറ്റു വസ്ത്രങ്ങൾ മാറ്റി മുണ്ടുടുത്തു. അമ്മ അഞ്ചു മിനിറ്റു കഴിഞ്ഞാണ്
ബാത്റൂമിൽ നിന്നും ഇറങ്ങിയത്. അമ്മയെ കണ്ട് ഞാൻ എന്തു പറയണമെന്ന് അറിയാതെ നിന്നു.
ബ്ലൗസിനുള്ളിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന മുലകൾ…
സാധാരണ ഈ പ്രായത്തിലുള്ള സ്ത്രീകൾക്ക് വലിയ മുലകൾ കാണും. പക്ഷേ അമ്മയുടെ മുലകൾ നല്ല
വലിപ്പമുള്ളവയാണ്. ബ്ലൗസാകട്ടെ ഇത്തിരി ടൈറ്റ് ആണെന്നും പറയാം. അതിന്റെ കൂടെ
ബ്രേസിയറും ഇല്ലാതെ വന്നപ്പോൾ മുലകൾ രണ്ടും ഫുൾ ഷേയ്പിൽ ബ്ലൗസിൽ തിങ്ങി നിറഞ്ഞു
നിൽക്കുന്നു…
ബ്ലൗസിനു താഴെ അല്പം ഉന്തിയ വയർ. കാവി ബ്ലൗസിനും കറുത്ത സ്കർട്ടിനുമിടയിലെ വെളുത്ത
വയർ കാണാൻ നല്ല ഭംഗി…
സ്കർട്ടാണെങ്കിൽ കഷ്ടിച്ച് മുട്ടു വരെ…
ഒരു കാലൊന്നു പൊക്കിയാൽ തുടകൾ കാണാം…
ആകപ്പാടെ ഷക്കീലപ്പടത്തിലെ അഭിനേത്രിയെപ്പോലെ…
അമ്മയുടെ മുഖത്താണെങ്കിൽ നാണവും പരിഭ്രമവും ഒക്കെ…
സ്വന്തം അമ്മയാണ് എന്ന ബോധം വന്നതിനാൽ ഞാൻ പെട്ടെന്ന് നോട്ടം മാറ്റി.
” വാ… പൂജ തുടങ്ങാറായി ” അഛൻ.
വെളിയിലിറങ്ങിയപ്പോഴേക്കും അളിയനും ചേച്ചിയും എത്തി.
ചേച്ചി ഒരു സ്പോർട്സ് താരമായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ സംസ്ഥാന ഖോ-ഖോ ടീമിലെ
അംഗമായിരുന്നു ചേച്ചി. അതിനാൽ ചേച്ചിക്ക് ഹാഫ്സ്കർട്ട് പുതുമ അല്ലായിരുന്നു.
ഇപ്പോഴും ചേച്ചിക്ക് ആ ഫിഗർ കൈമോശം വന്നിട്ടില്ല.
” ഭാമിനിയും സിജിയുമെവിടെ ” അമ്മ ചോദിച്ചു.
” അവരു വരും… പൊക്കോളാൻ പറഞ്ഞു.” ചേച്ചി.
മണ്ഡപത്തിലേക്കു ചെല്ലാനായിരുന്നു നിർദ്ദേശം…
അവിടെ എത്തിയപ്പോൾ ടീച്ചറൊക്കെ നേരത്തേ സ്ഥലം പിടിച്ചെന്നു കണ്ടു. നിലത്തു വിരിച്ച
പായകളിൽ അവരുടെ പുറകിലായി ഇരുന്നു. അപ്പോഴേക്കും ഭാമിനിയാന്റിയും സിജിച്ചേച്ചിയും
എത്തി. അവർ ഞങ്ങളുടെ പുറകിലിരുന്നു.
അപ്പോൾ സ്വാമിനി വന്ന് ഓരോ വലിയ ഗ്ലാസ്സുകളിൽ പാലുമായി എത്തി.
പച്ച നിറത്തിൽ എന്തൊക്കെയോ അരച്ചു ചേർത്തത്…
ഇതെന്താ എപ്പോഴും ഈ പാലു കുടിയേ ഉള്ളോ… ഞാൻ ചിന്തിച്ചു.
” ഇതെന്താ എപ്പോഴും ഇത്…”
അമ്മ സ്വാമിനിയോടു ചോദിച്ചു.
” ഇത് സ്പെഷ്യൽ ഭാംഗ് ആണ് “
(കുറുക്കിയ പാലിൽ കശുവണ്ടിയും ബദാമും പച്ച കഞ്ചാവിലയും മറ്റു ചില പച്ചമരുന്നുകളും
അരച്ചു ചേർത്തതാണ് ആ പാനീയം എന്ന് പിന്നീട് മനസ്സിലാക്കി ).
അതു കുടിച്ചു കഴിഞ്ഞപ്പോഴേക്കും വലിയ സ്വാമിയും വിനായക സ്വാമിയും എത്തി.
കൊണ്ടു വച്ച ദേവിയുടെ ചെറു വിഗ്രഹത്തിനു മുമ്പിൽ പത്തു മിനിട്ടു പൂജ…
പിന്നീട് സ്വാമിജിയുടെ നിർദ്ദേശങ്ങൾ വിനായകസ്വാമി പരിഭാഷപ്പെടുത്തി.
ഇതായിരുന്നു ചുരുക്കം :
” ശ്യാമവാർത്താളീ ദേവിയുടെ മുമ്പിൽ എല്ലാ മനുഷ്യരും തുല്യരാണ്. ദേവിക്കു മുന്നിൽ
മതജാതിവർഗ്ഗവർണ്ണപ്രായഭേദങ്ങളില്ല….
ലിംഗ വ്യത്യാസവുമില്ല…
ആണും പെണ്ണും ഒരു പോലെ…
അവിടെ ബന്ധങ്ങളില്ല…
എന്തെന്നാൽ ബന്ധങ്ങൾ ബന്ധനങ്ങളാണ്…
അതിനാൽ ബന്ധങ്ങളുടെ കെട്ടുപാടുകൾ ഇല്ലാതെ വേണം ഇവിടെ കഴിയാൻ…
അതായത്, അഛൻ, അമ്മ, സഹോദരങ്ങൾ, ഭാര്യ, ഭർത്താവ് തുടങ്ങിയുള്ള എല്ലാ ബന്ധങ്ങളും പാടേ
വിസ്മരിച്ചു വേണം ഇവിടെ കഴിയാൻ…
ഇവിടെ സ്ത്രീയും പുരുഷനും മാത്രം…
എന്തെന്നാൽ സ്ത്രീയും പുരുഷനും ആയിട്ടാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
അതാണ് ജീവനത്തിന്റെ ആധാരം…
ജീവനത്തിന്റെ ആധാരശില എന്നത് ലൈംഗികബന്ധമാണ്. സംഭോഗപ്രക്രിയയിലൂടെ മാത്രമേ അതിന്
ഉദ്ദിഷ്ടപ്രാപ്തിയുണ്ടാകൂ…
അതാണ് ശ്യാമവാർത്താളീദേവിയുടെ അഭീഷ്ടം…
ദേവീകടാക്ഷം സംഭോഗത്തിലൂടെ മാത്രമേ സാദ്ധ്യമാകൂ…
അതിനാൽ ബന്ധങ്ങളുടെ തടസ്സമില്ലാതെ സംഭോഗത്തിലേർപ്പെടുക…
ബന്ധങ്ങളില്ല… ആണും പെണ്ണും മാത്രം…
ഇനിയുള്ള ആറു ദിനരാത്രങ്ങൾ സംഭോഗത്തിലൂടെ ദേവീപ്രസാദപ്രാപ്തിക്കായുള്ളവയാണ്…
അതിനാൽ എല്ലാവരും പരസ്പര സംഭോഗത്തിലൂടെ ദേവിയെ പ്രസാദിപ്പിക്കുക..
എല്ലാ ആണും പെണ്ണും തമ്മിൽ ലൈംഗികബന്ധം നടത്തിയിരിക്കണം…
അതു പരസ്പര സമ്മതത്തോടേയും സന്തോഷത്തോടേയും ആയിരിക്കണം…
അതിലൂടെ ഉളവാകുന്ന ആനന്ദത്തിലൂടെയാണ് ദേവീകടാക്ഷം ഉണ്ടാകുക…
ആരും ഒഴിവാകരുത്…
രാത്രിയോ പകലോ ഏതു സമയത്തും സംഭോഗത്തിലേർപ്പെടാം…
പ്രതിഷ്ഠാമുറിയുടെ ഉള്ളിലൊഴിച്ച് ഏതു സ്ഥലത്തു വച്ചു വേണമെങ്കിലും സംഭോഗം ചെയ്യാം…
ഇണകളായോ സംഘമായോ ആനന്ദപ്രദമായ ഏതു രീതിയിലും അതു നടത്താം…
രതിസുഖം ആയിരിക്കണം ലക്ഷ്യം…
ഭാര്യാഭർത്താക്കന്മാർ മാത്രമായി സംഭോഗം ചെയ്യരുത്. അഥവാ അങ്ങനെ ചെയ്യുകയാണെങ്കിൽ
വേറൊരാളെ എങ്കിലും കൂടെ കൂട്ടണം…
ഓർക്കുക നിർദ്ദേശങ്ങൾക്കു വിരുദ്ധമായ പ്രവർത്തനങ്ങൾ ദേവീകോപത്തിനും ശാപത്തിനും
ഇടയാക്കും…
എല്ലാവർക്കും ശ്രേഷ്ഠസംഭോഗാനന്ദങ്ങൾ നേരുന്നു…”
പറഞ്ഞു തീർന്ന ശേഷം സ്വാമിമാർ രണ്ടും പോയി.
ഉച്ചയ്ക്കും വൈകിട്ടും ആവശ്യമായ ഭക്ഷണവും പഴവർഗ്ഗങ്ങളും അഡീഷണൽ വസ്ത്രങ്ങളുമൊക്കെ
കുടിലിൽ എത്തിച്ചിട്ടുണ്ടെന്നും പറഞ്ഞതിനു ശേഷം സ്വാമിനിയും പോയി. മതിലിലെ കവാടം
അടച്ചു പൂട്ടിയാണ് സ്വാമിനി പോയത്…
സ്വാമിജി പറഞ്ഞ കാര്യങ്ങൾ കേട്ട് ഇരുട്ടടിയേറ്റതു പോലെ ഇരിക്കുകയായിരുന്നു
എല്ലാവരും…
തലയിലൂടെ പെരുത്തു കയറുന്നതു പോലെ…
സ്വാമിജിയുടെ വാക്കുകൾ മാത്രമല്ല കുടിച്ച ഭാംഗിന്റെ ലഹരിയും അതിനു കാരണമാണെന്നു
തോന്നി…
” രവിയേട്ടാ… എന്തു ചെയ്യും ”
അമ്മയുടെ വാക്കുകളിൽ വിഹ്വലത…
കണ്ണുകളിൽ അതേ ചോദ്യഭാവമുമായി മറ്റുള്ളവരും അഛനു നേരേ തിരിഞ്ഞു…
” നിങ്ങളു തല്ക്കാലം കുടിലുകളിലേക്കു പോ… നമുക്കാലോചിക്കാം ” അഛൻ പറഞ്ഞു.
അളിയനും ചേച്ചിയും ഭാമിനിയാന്റിയും സിജിച്ചേച്ചിയും കുടിലുകളിലേക്കു നടന്നു…
അപ്പോഴാണ് എനിക്ക് ആലോചന വന്നത്…
അങ്ങനെയാണെങ്കിൽ ജലജടീച്ചറും കുടുംബവും നേരത്തേ വന്നപ്പോൾ ഇതേ കാര്യങ്ങൾ
അറിഞ്ഞതായിരിക്കണമല്ലോ…
അപ്പോൾ അവരെല്ലാം ഇതനുസരിച്ചു ചെയ്തു കാണുമോ…
ഞാൻ ടീച്ചറൊക്കെ ഇരുന്ന ഭാഗത്തേക്കു നോക്കി.
ജിതിനും ഹിമയും പോയിരുന്നു. ഹരി സാർ അളിയനോടും ചേച്ചിയോടും സംസാരിച്ചു കൊണ്ടു
നടക്കുന്നു…
ടീച്ചർ എഴുന്നേറ്റു ഞങ്ങളുടെ അടുത്തേക്കു വന്നു…
അപ്പോഴാണ് ടീച്ചറെ ശ്രദ്ധിക്കുന്നത്…
ടീച്ചർ ലേശം കറുത്തിട്ടാണ്. അമ്മയേക്കാൾ അല്പം കൂടെ വണ്ണമുണ്ട്. ബ്ലൗസും സ്കർട്ടും
മാത്രമേ ഉള്ളൂ. ഷാൾ ഇല്ല… ബ്ലൗസിനുള്ളിൽ തിങ്ങി നിൽക്കുന്ന മുലകൾ അമ്മയുടെ മുലകളുടെ
അത്രയില്ലെങ്കിലും സാമാന്യം വലിയതു തന്നെ…
ടീച്ചർക്ക് അമ്മയേക്കാൾ പൊക്കമുള്ളതു കൊണ്ടാകാം ഹാഫ്സ്കർട്ട് കുറച്ചു കൂടി
ഉയരെയാണ്. തുടകളുടെ അറ്റം കാണാം. പക്ഷേ ടീച്ചറിന്റെ നിതംബമായിരുന്ന എടുത്തു
നിന്നത്…
ഫുട്ബോളു പോലെ ഉരുണ്ട് പിറകിലേക്കു തള്ളി നിൽക്കുന്ന വലിയ തടിച്ച നിതംബം…
പ്ലസ്ടൂക്കാലത്ത് ടീച്ചറിന്റെ കുണ്ടി ഫേമസ് ആയിരുന്നു…
നടക്കുമ്പോൾ സാരിക്കും പാവാടയ്ക്കുമുള്ളിൽ കിടന്ന് ഓളം വെട്ടുന്ന ചന്തികൾ
ആൺകുട്ടികളുടെ ഹരമായിരുന്നു…
ആ കുണ്ടികളോർത്ത് കുറേ വാണം വിട്ടിട്ടുള്ളതാണ്…
പക്ഷേ നേരിട്ട് ഇടപഴകുമ്പോൾ ആ ചിന്തകളൊന്നും കടന്നു വരാതെ ശ്രദ്ധിച്ചിരുന്നു…
” നിങ്ങളെഴുന്നേറ്റു വാ… പറയാം…” ടീച്ചർ അമ്മയോടു പറഞ്ഞു.
അഛനും അമ്മയും എഴുന്നേറ്റ് ടീച്ചറുമായി സംസാരിച്ച് കുടിലിലേക്കു നടന്നു.
മെല്ലെ തെല്ലകലം ഇട്ട് അവരുടെ പുറകേ നടന്നു.
പുറകിൽ നിന്നും നോക്കിയപ്പോൾ ടീച്ചറിന്റെ കുണ്ടി ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.
സാരിയോ ഷഡ്ഡിയോ ഇല്ലാത്തതിനാൽ സ്കർട്ടിനുള്ളിൽ ചന്തികളുടെ വെട്ടൽ കൂടുതലായിരുന്നു…
ഇടത്തോട്ടും വലത്തോട്ടും രണ്ടു ഫുട്ബോളുകൾ ഉരുണ്ടു കളിക്കുന്നു…
അവയുടെ ചലനത്തിൽ കണ്ണുനട്ട് നടന്നു…
ബ്ലൗസിനും സ്കർട്ടിനുമിടയിൽ മാംസളമായ പുറം…
ഇടയ്ക്ക് ചെരിപ്പ് നേരേയിടാനായി ടീച്ചറൊന്നു കുനിഞ്ഞു…
ഹോ …! ഒരു മാത്ര ശ്വാസം നിലച്ചു പോയി…
സ്കർട്ട് പിറകിൽ നിന്നുയർന്ന് തടിച്ചു കൊഴുത്ത തുടകളുടെ പകുതിയും ദൃശ്യമായി…
മുണ്ടിനുള്ളിൽ കുണ്ണയ്ക്ക് അറിയാതെ ഒരു അനക്കം…
അവരുടെ സംഭാഷണം എന്താണെന്നു കേൾക്കാൻ കഴിയുന്നില്ല. ടീച്ചർ പറയുന്നതിനൊക്കെ
അഛനുമമ്മയും തലയാട്ടുന്നുണ്ട്. കുടിലിനു മുമ്പിലെത്തിയപ്പോൾ ടീച്ചർ അവരെ വിട്ട്
സ്വന്തം കുടിലിലേക്കു പോയി.
കുടിലിനുള്ളിൽ കയറിക്കഴിഞ്ഞ് ഞങ്ങൾ മൂവരും ഒന്നും സംസാരിച്ചില്ല…
ഉച്ചയ്ക്ക് ഭക്ഷണവും നിശ്ശബ്ദമായാണ് കഴിച്ചത്…
സ്വാമിജിയുടെ നിർദ്ദേശങ്ങളുടെ ആഘാതം എല്ലാ മുഖങ്ങളിലും പ്രകടമായിരുന്നു.
ഭക്ഷണശേഷം ഗ്ലാസ്സുകളിൽ അടച്ചു വച്ചിരുന്ന ഭാംഗ് കുടിച്ചു. അത് കുടിക്കണം എന്നത്
നിർബ്ബന്ധമാണെന്നു നേരത്തേ പറഞ്ഞിരുന്നു…
വലിയ ഗ്ലാസ്സുകളിലായിരുന്നു ഭാംഗ്. പകുതി കുടിച്ചു കഴിഞ്ഞപ്പോൾ അമ്മയുടെ വയറു
നിറഞ്ഞെന്നു പറഞ്ഞു ബാക്കി വച്ചു. ദേവീ പ്രസാദമായതിനാൽ തുള്ളി പോലും കളയരുതെന്ന്
നിർദ്ദേശമുണ്ടായിരുന്നു.അതു കൊണ്ട് ആ ബാക്കി അഛൻ കുടിച്ചു….
ഞാൻ അതിനു ശേഷം കുടിലിനു വെളിയിലേക്കിറങ്ങി. ബോറടി മാറ്റാൻ കുറച്ചു നേരം
കൽമണ്ഡപത്തിൽ പോയിരുന്നു. ചുറ്റുമുള്ള മരങ്ങളുടെ തണലും ചെറുതായി വീശുന്ന കുളിർ
കാറ്റും ഒരു ഏസിയുടെ പ്രകൃതി സൃഷ്ടിച്ചു.
മറ്റെല്ലാവരും കുടിലുകൾക്കുള്ളിലാണ്.
ഭാംഗിന്റെ എഫക്ട് ആകണം ശരീരത്തിനും മനസ്സിനും ആകെയൊരു ലാഘവം. എഴുന്നേറ്റു നടന്നു.
അപ്പോൾ ജിതിൻ വരുന്നതു കണ്ടു. എന്നെ കണ്ടപ്പോൾ അവൻ അടുത്തേക്കു വന്നു.
” ചേട്ടൻ കാറ്റു കൊള്ളാനിറങ്ങിയതാണോ “
” അതേ. ചുമ്മാ ബോറടി മാറ്റാമെന്നു കരുതി വന്നതാ “
” ഞാനോർത്തു നിങ്ങളു കുടിലിനകത്തു വല്ല പരിപാടിയുമാകുമെന്ന്…”
എന്തു പരിപാടി എന്ന അർത്ഥത്തിൽ ഞാനവനെ നോക്കി…
” അല്ലാ… സ്വാമിജി പറഞ്ഞ കാര്യങ്ങൾ മനസ്സിലായില്ലേ…”
അതേയെന്ന അർത്ഥത്തിൽ തലയാട്ടി.
പിന്നെ ധൈര്യത്തോടെ ചോദിച്ചു,
” എടാ ഒരു കാര്യം ചോദിക്കട്ടെ. നിങ്ങൾ നേരത്തേ ഇവിടെ വന്നിട്ടുള്ളതല്ലേ “
” അതേ ചേട്ടാ. കഴിഞ്ഞ മെയ് വെക്കേഷന് വന്നതാ “
” അപ്പോ ഇന്നു സ്വാമിജി പറഞ്ഞ കാര്യങ്ങൾ അന്ന് പറഞ്ഞായിരുന്നോ…”
” ഉവ്വ് “
” എന്നിട്ട് നിങ്ങളതു പോലെ ചെയ്തോ “
എന്റെ ശബ്ദം ഉദ്വേഗഭരിതമായിരുന്നു…
” ചെയ്തു…”
ഒറ്റ വാക്കിലുള്ള മറുപടിയിൽ ഞാൻ തൃപ്തനല്ല എന്ന് മുഖഭാവം വിളിച്ചോതിയതു കണ്ടാകാം
ജിതിൻ വീണ്ടും പറഞ്ഞു ,
” ചേട്ടനെന്താ അറിയേണ്ടത്? ചോദിച്ചോ… ഞാൻ പറയാം “
” അല്ലാ… അതു പിന്നെ… നിങ്ങള് അതെല്ലാം അതേ പടി അനുസരിച്ചോ ?”
” ചേട്ടനുദ്ദേശിക്കുന്നത് കളിയുടെ കാര്യമാണോ …”
അവന്റെ വെട്ടിത്തുറന്നുള്ള ചോദ്യം കേട്ട് ഞാനൊന്നു പതറി…
ആറു മാസം മുമ്പുള്ള ജിതിൻ ആയിരുന്നെങ്കിൽ ഇങ്ങനെ ധൈര്യമായി ചോദിക്കില്ലായിരുന്നു.
ഇപ്പോൾ അവൻ ഏറെ മാറിയിരിക്കുന്നു…
ഞാൻ പതറിച്ച പുറത്തു കാണിക്കാതെ പറഞ്ഞു,
” അതേടാ. അങ്ങനെയൊക്കെ ചെയ്യണമെന്നല്ലേ സ്വാമിജി പറഞ്ഞത് “
” ഞങ്ങളതൊക്കെ ചെയ്തു ചേട്ടാ. ഞങ്ങളും ആദ്യം ഇതൊക്കെ കേട്ടപ്പോൾ ഞെട്ടിപ്പോയി…”
ഒന്നു നിർത്തിയിട്ട് അവൻ തുടർന്നു,
” മമ്മിയാണെങ്കിൽ അതു കേട്ട് കരയാൻ തുടങ്ങി. എന്നാൽ മടങ്ങിപ്പോകാം എന്തു
വേണമെങ്കിലും വരട്ടെ എന്നൊക്കെ ഞങ്ങളു തീരുമാനിച്ചതാ. അപ്പോ ദുർഗ്ഗനന്ദ സ്വാമിനി
മമ്മിയേം ഡാഡിയേം വിളിച്ചു കൊണ്ടു പോയി കൊറേ ഉപദേശിച്ചു. ഇതൊക്കെ ഒരു ചടങ്ങായിട്ടു
കണ്ടാൽ മതി. ആരും അറിയാൻ പോകുന്നില്ലല്ലോ. ഇവിടുന്ന് വീട്ടിൽ ചെന്നു കഴിയുമ്പോൾ
ഇതൊക്കെ മറക്കും. ആദ്യത്തെ വിഷമമേ ഉള്ളൂ എന്നൊക്കെ കുറേ നേരം പറഞ്ഞു. ഒടുവിൽ എന്തും
വരട്ടെ എന്നു വച്ച് ഞങ്ങളെല്ലാം ചെയ്തു “
” അപ്പോൾ … നിങ്ങളു തമ്മിൽ അന്ന്…”
” ഉവ്വ് ചേട്ടാ. ഞങ്ങളെല്ലാം തമ്മിൽ ചെയ്തു. ഡാഡീം ഹിമേം തമ്മിലും ഞാനും മമ്മീം
തമ്മിലും കളിച്ചു…”
നീയും ഹിമയും തമ്മിലും കളിച്ചില്ലേ എന്നു ചോദിക്കാൻ വന്നതാ. പക്ഷേ അമ്മയെ
കളിച്ചെങ്കിൽ പിന്നെ പെങ്ങളേയും കളിക്കാതിരിക്കില്ല എന്നോർത്തു.
” പിന്നെ അതിൽ വിഷമം ഒന്നും തോന്നിയില്ലേ “
” ആദ്യം രണ്ടു ദിവസം ഒരു കുറ്റബോധമൊക്കെ തോന്നി. പിന്നീടതങ്ങു മാറി. എല്ലാം
ആചാരമല്ലേ എന്നു കരുതി…”
അപ്പോൾ കുറച്ചകലെ നിന്ന് ഹിമ അവനെ വിളിക്കുന്നതു കേട്ടു.
” ശരി ചേട്ടാ. ഞാൻ പോകട്ടെ. എല്ലാം ശരിയായി വരും “
അവൻ പോയി.
ഞാൻ ജിതിൻ പറഞ്ഞ കാര്യങ്ങളോർത്തു…
അവൻ അപ്പോൾ ടീച്ചറേയും ഹിമയേയും ചെയ്തന്നല്ലേ…
ഒരു പക്ഷേ ഈ ആചാരം ചെയ്താൽ എല്ലാം ശരിയാകുമായിരിക്കും. എന്തായാലും അവൻ ആളാകെ
മാറിയിട്ടുണ്ട്.
ജലജടീച്ചറെ ഓർത്തപ്പോൾ നേരത്തേ കണ്ട ടീച്ചറിന്റെ തുടകളുടേയും കുണ്ടിയുടേയും ദൃശ്യം
മനസ്സിൽ ഓടിയെത്തി…
ടീച്ചറെ കളിക്കാൻ കിട്ടിയാലോ…
ആ മുലകളും കുണ്ടിയും… ഹോ…
കുണ്ണയിൽ രക്തയോട്ടം കൂടി…
പതുക്കെ കുടിലിലേക്കു നടന്നു.
കുടിലിനു മുമ്പിലെത്തിയപ്പോൾ അകത്ത് അഛന്റേയും അമ്മയുടേയും സംസാരം കേട്ടു. കാതു
കൂർപ്പിച്ച് വെളിയിൽത്തന്നെ നിന്നു…
അമ്മയുടെ ശബ്ദമാണ്.