ടെക്സ്റ്റയില്‍സ് മമ്മി – 1




കൈനകരി! വിശാലമായ നെല്‍പ്പാടങ്ങള്‍ക്ക് നടുവിലായി ചെമ്മണ്‍പാത അവസാനിക്കുന്നത് പഴയ ആ ഇല്ലത്തിന് മുന്നിലാണ്.

2022 മാര്‍ച്ച് മാസത്തിലെ ഒരു ചൂടുള്ള മധ്യാഹ്നം.

ചെമ്മണ്‍ പാതയിലൂടെ പൊടിപറത്തി വെള്ള ഇന്നോവ ആ ഇല്ലത്തിന് നേരെ പാഞ്ഞടുക്കുന്നു. ആ വണ്ടി പ്രതീക്ഷിച്ചിരുന്നിട്ടെന്നവെണ്ണം അറുപതിനടുത്ത് പ്രായമുള്ള ആരു കഷണ്ടിക്കാരന്‍, കൈലിയും ബനിയനുമാണ് വേഷം. അയാള്‍ ഓടിവന്ന് ഇല്ലത്തിന്റെ പായല്‍പിടിച്ച മതിലിനോട് ചേര്‍ന്നുള്ള ഗേറ്റുകള്‍ മലര്‍ക്കെ തുറന്നു.

കാര്‍ അടുത്തെത്തി. ഒന്ന് ബ്രേക്ക് ചവുട്ടിയിട്ട് തുറന്ന ഗേറ്റിലൂടെ ഇല്ലത്തിന്റെ മുറ്റത്തേക്ക് കടന്നു.

ഇന്നോവയുടെ പിന്നിലെ ഡോര്‍ തുറന്ന് നീലജീന്‍സും വെളുപ്പ് നിറത്തിലെ ഷര്‍ട്ടും ധരിച്ച് കുളിംഗ് ഗ്ലാസ് വെച്ച മുപ്പത്തിയെഴുകാരി പുറത്തേക്കിറങ്ങി. ഒതുങ്ങിയ അരക്കെട്ടും അതിന് താഴെ വീതിയേറിയ നിതംബവും ഷര്‍ട്ടിന് മുകളില്‍ ഇരു തോളുകള്‍ക്കും താനെ ഉരുണ്ടുന്തി നില്‍ക്കുന്ന മുലകളും ഉള്ള സ്ത്രീ.

അറുപതിനടുത്ത് പ്രായമുള്ള ഗേറ്റ് തുറന്ന വൃദ്ധന്‍ തൊഴുകൈകളോടെ അവര്‍ക്ക് മുന്നിലേക്ക് എത്തി.

”മാധവേട്ട എന്തായിത് കൂപ്പുകൈയൊന്നും വേണ്ടാട്ടോ…ഞാനൊരു ഐപിഎസ് ആയെങ്കിലും പണ്ട് എന്നെ ഈ ഒക്കത്ത് എടുത്ത് അംഗനവാടി മുതല്‍ പഠിപ്പിക്കാന്‍ കൊണ്ടുപോയിരുന്ന എന്റെ സ്വന്തം മാധവേട്ടന് മുന്നില്‍ ആ കൊച്ചുകുട്ടി തന്നെയായിരിക്കും ഈ ജ്യോതി…”

”ജ്യോതികുഞ്ഞ് വരുന്നതറിഞ്ഞ് എന്റെ മനസ്സ് നിറയെ സന്തോഷായിട്ടോ…”

ജ്യോതി ഐപിഎസ് ചുറ്റുമൊന്ന് കണ്ടോടിച്ചു.

”മാധവേട്ടന്റെ ആ സന്തോഷം എനിക്ക് മനസ്സിലാവുന്നുണ്ട്. ഈ പരിസരമൊക്കെ ഇത്ര വൃത്തിയാക്കി എന്നെ സ്വീകരിക്കാന്‍ കാത്തിരിക്കയായിരുന്നല്ലേ… ഇനി മാധവേട്ടന്‍ ഇവിടെയുണ്ടാവണം. കിരണ്‍… ആ ബാഗൊക്കെ അകത്തേക്ക് എടുത്ത് വെച്ചോളൂ… എന്നിട്ട് മോന്‍ തിരികെ പൊയ്‌ക്കോ. ഇവിടിപ്പോള്‍ സ്റ്റേഷനിലെ വണ്ടിയുണ്ടാവൂല്ലോ… ”

”ശരി മാഡം…” ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഡ്രൈവര്‍ കിരണ്‍ പുറത്തേക്കിറങ്ങി ഇന്നോവയുടെ ഡിക്കി തുറന്നു.

”പിന്നെ മാധവേട്ടോ… എന്തൊക്കെയുണ്ട് വിശേഷങ്ങള്‍…” ജ്യോതി ഐപിഎസ് മാധവേട്ടന്റെ തോളില്‍ കൈയ്യിട്ടു. വിയര്‍പ്പ് കണങ്ങള്‍ നിറഞ്ഞ ആ തോളില്‍ ജ്യോതി യുടെ മാംസളമായ കൈകള്‍ അമര്‍ന്നപ്പോള്‍ മാധവേട്ടന്റെ ഉള്ളിലൊരു കൊള്ളിയാന്‍ മിന്നി. വിയര്‍പ്പിന്റെ പശിമ തന്റെ കയ്യില്‍ ഒട്ടി എന്നറിഞ്ഞിട്ടും ജ്യോതി കൈ പിന്‍വലിക്കാതെ കൂടുതല്‍ ശക്തിയായി മാധവേട്ടനെ തന്റെ ശരീരത്തോട് ചേര്‍ത്തു.

ജ്യോതിയുടെ തറവാട്ടിലെ കാര്യസ്ഥനാണ് മാധവന്‍. അവിവാഹിതനാണ്. ജ്യോതിയുടെ മാതാപിതാക്കള്‍ ഇളയ മകള്‍ ദിവ്യയോടൊപ്പം ചെന്നെയിലാണ്. ഐപിഎസ് ആയതിനാല്‍ ജ്യോതി ഇങ്ങനെ പല സ്ഥലങ്ങള്‍ മാറിമാറി താമസിക്കുന്നതിനാല്‍ മാതാപിതാക്കള്‍ അവര്‍ക്കൊപ്പം താമസിച്ചിരുന്നില്ല. ജ്യോതി അവിവാഹിതയായി തുടരുകയായിരുന്നു.

”’ജ്യോതി കുഞ്ഞേ… ദിവ്യകുഞ്ഞിന് മക്കള്‍ രണ്ടായിട്ടോ… കുഞ്ഞിങ്ങനൊരു ആണ്‍തുണയില്ലാതെങ്ങനാ….”

”ഒരു പെണ്‍തുണയില്ലാതെ മാധവേട്ടന് ജീവിക്കാമെങ്കില്‍ ഒരു ആണ്‍തുണയില്ലാതെ എനിക്കും ജീവിക്കാലോ മാധവേട്ടോ…ഡാ… മോനേ സൂക്ഷിച്ച്…” ബാഗുമായി ഇല്ലത്തിന്റെ പടികയറിയപ്പോള്‍ കിരണ്‍ ഒന്ന് വേച്ചുപോയി.

”മാഡം… ഞാന്‍ എറണാകുളത്തേക്ക് പോകട്ടെ….”

”’യേസ് ഡാ… നിനക്ക് അറിയാലോ… ഈ കേസ് ഒരു സുപ്രധാനമായ കേസാണ്. നമുക്ക് അന്വേഷിക്കേണ്ടതെല്ലാം വമ്പന്‍ സ്രാവുകളെയാണ്. നിന്നെ ഒരു ഡ്രൈവറായല്ല എന്റെ സ്വന്തം അനിയനായാ ഞാന്‍ കണ്ടിരിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റിലുള്ള എന്റെ സഹപ്രവര്‍ത്തകരെക്കാള്‍ എനിക്ക് വിശ്വാസം നിന്നെയാ… പറഞ്ഞതുപോലെ നീ ഇന്ന് തന്നെ ആ ടെക്‌സ്റ്റയില്‍സ് ഓണറായ മിനിയുടെ ഡ്രൈവറായി ജോലി തുടങ്ങണം. അതേ സമയം തന്നെ മറ്റൊരു വഴിയില്‍ ഞാനിവിടെ ഡിപ്പാര്‍ട്ട്‌മെന്റ് വഴി ഈ കേസ് അന്വേഷിക്കാം. ഒടുവില്‍ നമ്മള്‍ രണ്ടും ഒരേ വഴിയില്‍ എത്തിച്ചേരുമ്പോള്‍ വമ്പന്‍ സ്രാവുകള്‍ പലരും നമ്മുടെ വലയില്‍ കിടന്ന് പിടയ്ക്കണം…. ഓകെ… നീ ബാഗ് കൊണ്ട് അകത്ത് വയ്ക്ക് മോനേ….” ജ്യോതി യുടെ വാക്കുകള്‍ കേട്ട് ബാഗും പിടിച്ച് പടിയില്‍ നിന്ന് പോയി കിരണ്‍.

ജ്യോതി ഐപിഎസ് അങ്ങനെയാണ്. ആരോടും വലിപ്പചെറുപ്പമില്ല. പക്ഷേ ഒരു സ്ത്രീ ആയതിനാല്‍ അസൂയക്കാരയ ചില സഹപ്രവര്‍ത്തകരുടെ പാരവയ്പ്പുകള്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. എങ്കിലും രഹസ്യാന്വേഷണത്തില്‍ ദീപ്തിയെ കഴിഞ്ഞ് മറ്റാരും പൊലീസ് ഡിപ്പാര്‍ട്ട്മന്റിലില്ല. നേരിട്ട് കേസ് അന്വേഷിക്കുന്ന ഐപിഎസുകാരി എന്നരീതിയില്‍ ജ്യോതി ഇതിനകം പേരെടുത്തുകഴിഞ്ഞിരിക്കുന്നു.

ബാഗ് എല്ലാം എടുത്ത് അകത്ത് വെച്ചിട്ട് കിരണ്‍ തിരികെ പോകാന്‍ മുറ്റത്തേക്കിറങ്ങി. ജ്യോതി ഐപിഎസും ഒപ്പം മുറ്റത്തേക്കിറങ്ങി.

”കിരണേ ഞാന്‍ ഒന്നു കൂടി പറയാം… നമ്മള്‍ അന്വേഷിക്കുന്ന കേസിന്റെ അറുപത് ശതമാനവും നടന്നിരിക്കുന്നത് കോവിഡിന് മുമ്പാണ്. ആ സമയത്തുള്ള വിവരങ്ങള്‍ നമുക്ക് വണ്‍ബൈ വണ്‍ആയിട്ട് കണ്ടെത്തണം. അതിന് ടെക്സ്റ്റയില്‍സ് മമ്മി എന്നറിയപ്പെടുന്ന ടെക്സ്റ്റയില്‍സ് ഉടമ മിനിയുമായി എത്രത്തോളം അടുക്കാമോ അത്രത്തോളം നീ അടുത്തിരിക്കണം. ഒരു സംശയവും തോന്നാതെ വിവരങ്ങള്‍ വണ്‍ ബൈ വണ്‍ ആയി എന്നെ അറിയിച്ചുകൊണ്ടിരിക്കണം… മറക്കരുത്… ഒരിക്കലും മിനിക്ക് ഒരു സംശയവും ഉണ്ടാവരുത്…”

”ഇല്ല മാഡം…”

”മാഡം അല്ല ചേച്ചി… തിരികെ ഞാന്‍ കൊച്ചിയില്‍ വന്ന് ഡ്യൂട്ടി ഏറ്റെടുക്കുംവരെ കോള്‍ മീ ചേച്ചി…. ഓകെ…”

”ശരി ചേച്ചി….” കിരണ്‍ ഇന്നോവയുടെ ഡോര്‍തുറന്ന് അകത്തേക്ക് കയറി.

ഈ സമയമത്രയും തിരിഞ്ഞു നില്‍ക്കുകയായിരുന്ന ജ്യോതിയുടെ ചന്തിനോക്കി വെള്ളമിറക്കി നില്‍ക്കുകയായിരുന്നു മാധവന്‍. കാര്യമിതൊക്കെയായാലും ജ്യോതിയെ മകളെപോലെ കാണുന്നുണ്ടെങ്കിലും ആ കൊഴുത്ത ശരീരം എപ്പോഴും മാധവനൊരു ഹരം തന്നെയായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സ്വപ്ന സാഫല്യമാണ് മാധവന്‍ ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ഈ തറവാട്ടില്‍ ജ്യോതിയോടൊപ്പം കുറേ ദിവസങ്ങള്‍…

”ഹൊ ന്റെ ജ്യോതികുഞ്ഞിന്റെ ചന്തിയൊക്കെ എന്ത് വിരിഞ്ഞാണിരിക്കുന്നത്…” ജീവിതത്തില്‍ ഇന്നേവരെ മനസ്സറിഞ്ഞ് ഒരു പെണ്ണിനെ കളിക്കുവാന്‍ മാധവന് കഴിഞ്ഞിട്ടില്ല. ഇത്രയും കാലത്തെ ജീവിതത്തില്‍ മൂന്നേ മൂന്ന് തവണമാത്രമേ മാധവന്‍ രണ്ട് പൂറുകള്‍ കണ്ടിട്ടുള്ളു. അതും പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്. രണ്ട് പേരും തറവാട്ടിലെ വേലക്കാരികളായിരുന്നു. അവര്‍ രണ്ട് പേരും വിവാഹിതരും ആയിരുന്നു. എന്നാലും മാധവന്റെ കറുത്ത് കരിവീട്ടിപോലെയുള്ള ശരീരം കണ്ട് കഴപ്പിളകി അവര്‍ രണ്ടാളും ഇടുമുണ്ടിന്റെ കുത്തഴിഞ്ഞ് നിന്നിട്ടുണ്ട്. നക്കലും വിരലിടലും മാത്രമാണ് നടന്നിട്ടുള്ളത്. അപ്പോഴേക്കും എവിടെയെങ്കിലും ആളനക്കം കേള്‍ക്കും, അങ്ങനെ ഉടുമുണ്ട് വാരിയുടുത്ത് ഓടും. എങ്കിലും ദിവസവും മൂന്ന് തവണ നല്ല കൈവാണം വിടുമായിരുന്നു മാധവന്‍. അതൊക്കെ പഴയകാലം. ഇപ്പോള്‍ കുണ്ണ ഒന്ന് പൊങ്ങണമെങ്കില്‍ മണിക്കൂറുകളെടുക്കും. കുണ്ണപ്പാല് വരുമ്പോള്‍ തലയിലെ ഞരമ്പൊക്കെ വലിഞ്ഞുമുറുകി പൊട്ടുന്ന അവസ്ഥയാണ്. അങ്ങനെ വാണമടിയും കുണ്ണയ്ക്ക് പിടുത്തവും ഇല്ലാതെ വെറുതേ ജീവിച്ച് വന്നപ്പോഴാണ് ജ്യോതി ഐപിഎസിന്റെ ഫോണ്‍ കോള്‍ വരുന്നത്.
”മാധവേട്ടാ… ഇനി ഞാന്‍ തറവാട്ടില്‍ കുറച്ച് ദിവസത്തേക്ക് കാണും… മാധവേട്ടനും ഒപ്പം കാണണം… ഞാന്‍ ഒറ്റയ്‌ക്കേണ്ടാവൂട്ടോ…” അന്ന് ആ ഫോണ്‍ വന്ന ദിവസം മാധവന് ഉറക്കം വന്നതേയില്ല. അയാള്‍ക്ക് ജ്യോതിയുടെ ആ കൊഞ്ചിക്കുഴഞ്ഞതുപോലെയുള്ള സംസാരം മാധവന്റെ ഉറക്കം കെടുത്താന്‍ പോന്നതായിരുന്നു.

”ഇതെന്തായെന്റ മാധവേട്ടാ… ഇങ്ങനെ സ്റ്റഡിമണിയായി നില്‍ക്കണത്…” ജ്യോതി ഐപിഎസ് മാധവേട്ടന്റെ തോളത്ത് വീണ്ടും പിടിച്ചു. അയാളുടെ ശരീരത്തുനിന്ന് കടുത്ത വിയപ്പിന്റെ ഗന്ധം അവളുടെ വെളുത്തുതുടുത്ത മൂക്കിനുള്ളിലേക്ക് അടിച്ചുകയറുന്നുണ്ടായിരുന്നു. എങ്കിലും ജ്യോതിക്ക് മാധവേട്ടനോട് എന്തോ ഒരു ആകര്‍ഷണീയത.

”കുഞ്ഞ് പോയി കുളിച്ച് വാ ഞാന്‍ ശാപ്പാട് റെഡിയാക്കി വയ്ക്കാം… വാ… മുറിയൊക്കെയൊന്ന് കാണിച്ചുതരാം…”

ശരിയാണ് മുറിയും വീടിന്റെ ഓരോ മൂലകളും തങ്ങളെക്കാള്‍ കൃത്യമായി അറിയാവുന്നത് മാധവേട്ടനാണ്. പണ്ട് മുതലേ ഇവിടെ ഒരുപാട് ജോലിക്കാരുള്ളപ്പോഴും വീടിനുള്ളില്‍ കയറുവാനും എല്ലാകാര്യങ്ങള്‍ ശ്രദ്ധിക്കുവാനും മാധവേട്ടന് മാത്രമേ അധികാരമുള്ളായിരുന്നുള്ളു. ഒരുകണക്കിന് നോക്കിയാല്‍ തങ്ങളുടെ വീടിന് വേണ്ടി സ്വന്തം ജീവിത സുഖങ്ങള്‍ പോലും മാറ്റിവെച്ച മനുഷ്യനാണ് ഈ മാധവേട്ടന്‍.

ജ്യോതി ഐപിഎസിന്റെ മനസ്സൊന്ന് പിടഞ്ഞു.

”വാ… കയറി വാ…” ജ്യോതിക്കായി ഒരുക്കിയിട്ട മുറിയിലേക്ക് ജ്യോതിയുടെ കൈപിടിച്ച് മാധവേട്ടന്‍ കടന്നു. അയാളുടെ കൈയ്യിലെ തഴമ്പ് തന്റെ കയ്യില്‍ സ്പര്‍ശിച്ചപ്പോള്‍ ജ്യോതി ഐപിഎസിന്റെ ഉള്ളിലൊരു മിന്നലുണ്ടായി. എന്തോ ഒരു കിരുകിരുപ്പ്. മുറിയില്‍ അരണ്ടവെളിച്ചമായിരുന്നു. മുകളിലെ ഒരു ഓടിന് പകരം ഗ്ലാസ് ഇട്ടിരിക്കുന്നതില്‍ കൂടി മാത്രം സൂര്യപ്രകാശം കടന്നു വരുന്നു.

”എസി വേണ്ടല്ലോ നല്ല തണുപ്പാണല്ലോ മാധവേട്ടാ ഇവിടെ…” ജ്യോതി മാധവന്റെ തോളില്‍ പിന്നെയും പിടിച്ചു.

”ലൈറ്റിട്ടില്ല കുഞ്ഞേ… ഇപ്പോള്‍ ഒരുമാതിരി വെള്ള ലൈറ്റില്ലേ എന്താ അതിന്റെ പേര് എല്ലൂരിയോ എന്തോ…”

”എല്ലൂരിയല്ല മാധവേട്ടാ… എല്‍ഇഡി…” ജ്യോതി ഐപിഎസ് മാധവേട്ടന്റെ കീഴ്ത്താടിയില്‍ പിടിച്ചു.

”ഓ… എന്തിടിയായലും മോള് വന്നിട്ട് വാങ്ങാന്ന് വെച്ചതാ… സ്റ്റേഷനിലെ ഏതെങ്കിലും കോണ്‍സ്റ്റബിളിനോട് പറ രണ്ടെണ്ണംവാങ്ങി വരാന്‍ ഇപ്പോള്‍ കിടക്കുന്നത് വെറും നാല്‍പ്പത് വോള്‍ട്ടേജിന്റെയാ…”

”അത് സാരമില്ല മാധവേട്ടാ… നമുക്കീ ഇരുണ്ട വെളിച്ചമൊക്കെ മതി… പിന്നെ നമുക്ക് ഫ്രണ്ടിലൊരു ഓഫീസ് ക്രമീകരിക്കണം. അത് ഡിപ്പാര്‍ട്ട്‌മെന്റിന്‌റെ ഭാഗമായിമായിട്ട് നമുക്ക് ചെയ്യാം… പിന്നെ കുളിമുറിയൊക്കെ ഇപ്പോഴും പുറത്ത് തന്നെയായത് മാത്രമാണ് നമ്മുടെ തറവാടിന്റെ ഏറ്റവും വലിയ ഗുണം അല്ലേ…”

”അത് മോളേ ഇനി അതൊക്കെ എടിപിടീന്ന് അകത്താക്കാന്‍ പാടല്ലേ… മോള് ആ ത്യാഗം മാത്രമൊന്ന് സഹിക്ക്…”

”ഏയ്… ഇരുട്ടായാല്‍ നമുക്ക് നമ്മുടെ കുളമുണ്ടല്ലോ കുളിക്കാന്‍…”

”ഏയ് വേണ്ട വേണ്ട… കുളത്തില്‍ കുളിക്കുന്നത് മേത്തുണ്ടിലെ കോളനിക്കാര്‍ക്ക് കാണാട്ടോ…”

”പകലല്ല മാധവേട്ടാ രാത്രി…” ജ്യോതി ലാസ്യഭാവത്തില്‍ മാധവനോട് പറഞ്ഞു.

”എന്നാ കുഞ്ഞ് കുളിച്ചിട്ട് വാ…” മാധവന്‍ അടുക്കളയിലേക്ക് നടന്നു.

കുറച്ച് കഴിഞ്ഞ് അടുക്കളവഴി ജ്യോതി ഐപിഎസ് കുളിമുറിയിലേക്ക് നടന്നു. മാധവന്‍ നോക്കുമ്പോള്‍ ജ്യോതി ഉടുത്തുകൊണ്ടുവന്ന ഡ്രസ്മാറിയിട്ടാണ് പോയിരിക്കുന്നത്. ഒരു കുര്‍ത്തയും പാവാടയുമാണ് ധരിച്ചിരിക്കുന്നത്. അപ്പോള്‍ ഇട്ടുകൊണ്ട് വന്നതൊക്കെ… മാധവന്‍ വേഗം ജ്യോതിയുടെ മുറിയിലേക്ക് പോയി.

ഇരുണ്ടവെളിച്ചത്തില്‍ കട്ടിലില്‍ വാരിവലിച്ചിട്ടിരിക്കുന്ന ജീന്‍സും ഷര്‍ട്ടും പാന്റിയും ബ്രായും…. മാധവന്‍ അടുത്തു ചെന്നു. അയാളുടെ കൈ ജ്യോതിയുടെ മെറൂണ്‍നിറത്തിലെ പാന്റിയിലേക്കാണ് ആദ്യം നീണ്ടത്.

മാധവന്റെ കൈകള്‍ വിറച്ചു.

എങ്കിലും അയാള്‍ ധൈര്യംസംഭരിച്ച് ജ്യോതി ഐപിഎസിന്റെ പാന്റി തന്റെ മുഖത്തോട് അടുപ്പിച്ചു. വിയര്‍പ്പിന്റെയും പെര്‍ഫ്യൂമിന്റെയും ഗന്ധം… ജ്യോതിക്കുഞ്ഞ് ഇതിലൊക്കെ സ്‌പ്രേ അടിക്കുമോ…? മാധവന്‍ ചിന്തിച്ചു. അയാള്‍ ആ ഗന്ധം തന്റെ ശരീരത്തിനുള്ളിലേക്ക് ആവാഹിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വേലക്കാരികളുടെ പൂര്‍ നേരിട്ട് നക്കിയപ്പോള്‍ കിട്ടാത്ത എന്തോ ഒരു മാദകഗന്ധം മാധവന്റെ ശരീരത്തിലേക്ക് അരിച്ചു കടന്നു. അയാളുടെ കുണ്ണ അന്ന് നാളുകള്‍ക്ക് ശേഷം കൈ സ്പര്‍ശമില്ലാതെ അനങ്ങി.

ഈ സമയം ജ്യോതി ഐപിഎസ് ഇട്ടിരുന്ന തുണിയെല്ലാം ഊരി കുളിമുറിയില്‍ പൂര്‍ണ്ണ നഗ്നയായി നില്‍ക്കുകയായിരുന്നു. അവള്‍ തന്റെ വലതുകൈത്തണ്ട ഒന്ന് കൂടി മണപ്പിച്ചു. ആ കൈകൊണ്ടായിരുന്നു കുറച്ചുമുമ്പ് മാധവന്റെ വിയര്‍പ്പില്‍ തൊട്ടത്. ആ വിയര്‍പ്പ് ഗന്ധം അവള്‍ ആവോളം വലിച്ച് തന്റെ ഉള്ളിലേക്ക് ആവാഹിച്ചു. മാധവേട്ടന്‍ എന്ന കരിവീട്ടിമനുഷ്യനെ എന്നോ ഒരു ദുര്‍ബലനിമിഷത്തില്‍ ലൈംഗികമായി ചിന്തിച്ചത് ഓര്‍ത്തെടുക്കാന്‍ ജ്യോതി ശ്രമിച്ചു. പക്ഷേ വര്‍ഷങ്ങള്‍ക്ക് മുമ്പെങ്ങോ ഉണ്ടായ ആ ഓര്‍മ്മകള്‍ അവള്‍ക്ക് വീണ്ടെടുക്കാന്‍ കഴിയാതെ വന്നു.

എന്നാലും ത്രസിച്ചുനിന്ന മുലക്കണ്ണുകള്‍ ജ്യോതി ഐപിഎസിന്റെ കാമഭ്രാന്തിനെ ഇളക്കിക്കൊണ്ടേയിരുന്നു. അവളുടെ ഇടതുകൈവിരലുകള്‍ രോമമെല്ലാം വടിച്ച് വൃത്തിയാക്കിയ യോനീതടത്തിലേക്ക് ഇഴഞ്ഞിറങ്ങി. സംശയിച്ചത് വെറുതേ ആയില്ല. യോനി ഇതളുകള്‍ക്കുള്ളില്‍ കാമത്തേന്‍ ഉരുണ്ടുകൂടിയിരിക്കുന്നു. വിരലില്‍ തൊട്ട് ആ കാമത്തേന്‍ പുറത്തെടുത്ത് രണ്ട് വിരലുകള്‍ക്കിടയില്‍ വെച്ച് ജ്യോതി വെറുതെ തെറ്റിച്ചു. വെളുപ്പ് നിറത്തില്‍ സോപ്പ് പതപോലെ അത് പതഞ്ഞുവന്നത് കണ്ട് ജ്യോതിയില്‍ വീണ്ടും കാമത്തിന്റെ തിരയിളക്കം.

ഈ സമയം മുറിക്കുള്ളില്‍ ജ്യോതിയുടെ പാന്റീസ് തന്റെ ലിംഗത്തില്‍ ചുറ്റിയിട്ടിട്ട് മാധവേട്ടന്‍ അവളുടെ വെളുപ്പ് നിറത്തിലെ ബ്രേസിയര്‍ കയ്യിലെടുത്തു. അതിന്റെ വള്ളിയില്‍ ജ്യോതിയുടെ വിയര്‍പ്പ് കുതിര്‍ന്നിരിപ്പുണ്ടായിരുന്നു. അമ്മ പശുവിന്റെ അടുത്തെത്തി അകിട് ഇടിച്ചുകുടിക്കുന്ന പശുക്കിടാവിനെ പോലെ മാധവന്‍ ആ ബ്രേസിയറിന്റെ വള്ളി നാക്കുകൊണ്ട് നക്കി വലിച്ചു.ജ്യോതിയുടെ വിയര്‍പ്പിന്റെ ഉപ്പുരസം അയാള്‍ തന്റെ ഉമിനീരുമായി കലര്‍ത്തി അകത്തേക്ക് മാധുര്യത്തോടെ ഇറക്കി.

മാധവനില്‍ കാമത്തിന്റെ പെരുമ്പറമുഴക്കം. ഇത്രനാളും കൈതൊട്ടാല്‍ മാത്രം കമ്പിയാകുമായിരുന്ന കുണ്ണ ജ്യോതിയുടെ പാന്റീസിനെ ചുറ്റിപിടിച്ച് തനിയെ നിന്ന് വിറയ്ക്കുന്നു. ഇടതുകൈ അയാള്‍ കുണ്ണിയില്‍ പിടുത്തമിട്ടു. മാധവന്റെ കയ്യുടെ തഴമ്പില്‍ ആ കുണ്ണയുടെ ലോലമായ മാംസം വീര്‍പ്പുമുട്ടി. അയാള്‍ക്ക് അയാളുടെ നിയന്ത്രണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ജ്യോതിയുടെ പാന്റിയില്‍ നിന്ന് കിട്ടിയ മദഗന്ധവും ബ്രേസിയറില്‍ നിന്ന് കിട്ടിയ വിയര്‍പ്പ് രസവും ആ അറുപതുകാരനെ കാമപരവശനാക്കി മാറ്റിയിരുന്നു.
മാധവന്റെ കൈയ്യുടെ വേഗം കൂടിക്കൂടി വന്നു. തടയാന്‍ കഴിഞ്ഞില്ല… അറുപത് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ആ ലിംഗം വെളുപ്പ് ബീജത്തെ പുറത്തേക്ക് തള്ളി നിന്നുവിറച്ചിരുന്നു. ജ്യോതിയുടെ പാന്റീസിലും ഒരു തുള്ളിതെറിച്ചുവീണിരുന്നു. മാധവന്‍ നിന്ന് കിതച്ചു. അയാളുടെ മദഗന്ധം ജ്യോതി ഐപിഎസിന്റെ മുറിയില്‍ നിറഞ്ഞു.

കുളിമുറിയില്‍ ജ്യോതിയുടെ ഇടതുകൈയ്യുടെ നടുവിരല്‍ ആ യോനിയിലേക്ക് കയറി ഇറങ്ങുകയായിരന്നു. യന്ത്രക്കൈകണക്കെ ആ വിരല്‍ ആ യോനി ഇതളുകളെ വകഞ്ഞുമാറ്റി ദീപ്തിയുടെ കാമത്തേന്‍ കടഞ്ഞെടുക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവളുടെ കടഞ്ഞെടുത്തുവെച്ചതുപോലെയുള്ള വെണ്‍തുടകള്‍ വൈ ആകൃതിയില്‍ വിരിഞ്ഞു നിന്നു. വിരലിടുന്ന താളത്തില്‍ മുലകളും നിന്നു കുലുങ്ങുവാന്‍ തുടങ്ങി. കത്തുന്ന കാമത്തിന്റെ കാഠിന്യത്തില്‍ ജ്യോതി ഐപിഎസിന്റെ യോനി ഇതളുകളെയും വിരലുകളെയും ഞെരിച്ചമര്‍ത്തി ചൂടുള്ള മദജലം ജ്യോതിയുടെ പൂറില്‍ നിന്ന് കുതിച്ചുചാടി…

കുതിച്ചുപായുകയായിന്നു കിരണ്‍ ഓടിച്ചിരുന്ന ഇന്നോവ. ഇന്നോവ കൊച്ചിയിലെ ഓഫീസില്‍ കൊണ്ടിട്ട് ബസ് പിടിച്ച് വേണം ടെക്സ്റ്റയില്‍സ് മമ്മി എന്നറിയപ്പെടുന്ന ടെക്സ്റ്റയില്‍സ് ഉടമ മിനിയുടെ വീട്ടിലെത്താന്‍. പതിനഞ്ച് വര്‍ഷത്തോളമായി വിവാഹ ബന്ധം വേര്‍പെടുത്തിയ മിനി പട്ടണത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ മുതലാളിയായി വിലസുകയാണിപ്പോള്‍. അങ്ങനെ കിട്ടിയ പേരാണ് ടെക്സ്റ്റയില്‍സ് മമ്മി എന്നത്. രണ്ട് ആണ്‍മക്കളും വിവാഹിതരായി ഡല്‍ഹിയിലും ഹൈദരാബാദിലുമാണ് താമസം. വീട്ടില്‍ മിനിയും പ്രായമായ മാതാവും മാത്രമായിരുന്നു താമസം.

സമയം വൈകുന്നേരം അഞ്ച് മണി. കിരണ്‍ എന്ന ഡ്രൈവര്‍ ഇതുവരെയും ജോലി ഏറ്റെടുക്കാന്‍ എത്തിയിട്ടില്ല. മിനി മൊബൈല്‍ ഫോണ്‍ കയ്യിലെടുത്തു. മൂന്ന് തവണ ബെല്ലടിച്ചെങ്കിലും മറുതലയ്ക്കല്‍ കിരണ്‍ ഫോണ്‍ എടുത്തിട്ടില്ല. അപ്പോഴാണ് ഫോണില്‍ ഓണ്‍ലൈന്‍ ന്യൂസ് ചാനലില്‍ വാര്‍ത്തകണ്ടത്. ”സീരിയല്‍ താരം അനീറ്റ അച്ചുവിന്റെ പിതാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് പറഞ്ഞ് സമരം ശക്തമാക്കുന്നു…”

മിനി ഫോണില്‍ നമ്പര്‍ ബുക്ക് തപ്പി വിരലുകള്‍ പായിച്ചു. മൂര്‍ത്തി സാര്‍ എന്ന നമ്പരിലേക്ക് വിരല്‍ അമര്‍ത്തി കോള്‍ കൊടുത്തു.
(തുടരും)