സീതാരാമം – 1

ഞാൻ ഇന്നൊരു കല്യാണ ചടങ്ങിലാണ്, എൻ്റെ ഉറ്റ സുഹൃത്തായ അനന്ദുവിന്റെ പെങ്ങൾ “അപ്പു” എന്ന് ഞങ്ങളെല്ലാം സ്നേഹത്തോടെ വിളിക്കുന്ന അപർണയുടെ കല്യാണ ചടങ്ങിൽ! മാങ്കല്യം നാളെയാണെങ്കിലും അടുത്ത കൂട്ടുകാർക്കും, കുടുംബക്കാർക്കും അതുപോലെ നാട്ടിൽ അറിയപ്പെടുന്ന ചില മഹത്ത് വ്യക്തികൾക്കും ഇന്ന് രാത്രി ഒരു ചെറിയ പാർട്ടി ഒരുക്കിയിട്ടുണ്ട്, അതിൽ ഞാനും എൻ്റെ ഭാര്യ സീതയും ക്ഷണിക്കപ്പെട്ടിരുന്നു!!

ഭക്ഷണമെല്ലാം കഴിച്ചു അവിടെ ഉള്ളവരുമായി സംസാരിച്ചു കൊണ്ടിരിക്കെ എനിക്ക് കലശലായ മൂത്ര ശങ്ക വന്നു, കാര്യം സാധിക്കുവാൻ വേണ്ടി ഞാൻ അനന്ദുവിന്റെ വീട്ടിനകത്തേക്ക് കയറാൻ തുനിഞ്ഞതും വീട്ടിനകത്തുള്ള സ്ത്രീകളുടെയും, കുട്ടികളുടെയും തിരക്ക് കണ്ടു ഞാൻ അകത്തേക്കു കയറാതെ അവിടെ ശങ്കിച്ച് നിന്നു, പിന്നിൽ നിന്നും ആരോ എൻ്റെ മുതുകിൽ തട്ടിയപ്പോൾ ഞാൻ തിരിഞ്ഞു നോക്കിയതും സ്നേഹത്തോടെ എന്നെ നോക്കി പുഞ്ചിരിക്കുന്ന അനന്ദുവിന്റെ അച്ഛന്റെ മുഖമാണ് എന്നെ എതിരേറ്റത്.

എന്താ മോനെ, ഇത്ര നേരത്തെ ഇറങ്ങാൻ തുനിയുകയാണോ, നിൻറെ ഭാര്യയെ ആണോ തിരയുന്നെ? എന്ന ചോദ്യത്തിന്, അതല്ല അച്ഛാ (അനന്ദുവിന്റെ അച്ഛനെ ഞാനും അച്ഛൻ എന്ന് തന്നെയാണ് വിളിക്കാറ്, അതിനു മാത്രമുള്ള അടുപ്പവും, അവകാശവും എനിക്കുണ്ടായിരുന്നു) അതല്ല അച്ഛാ, എനിക്കൊന്നു മൂത്രം ഒഴിക്കണം ആയിരുന്നു, പക്ഷെ അകത്തു …. എന്ന് പറഞ്ഞു കൊണ്ട് ഞാൻ വീട്ടിനകത്തേക്ക് എൻ്റെ നോട്ടം പായിച്ചു, എൻ്റെ നോട്ടത്തെ പിന്തുടർന്ന അച്ഛനും അതിനകത്തുള്ള തിരക്ക് കണ്ടപ്പോൾ അവരെയെല്ലാം മറികടന്നു ബാത്‌റൂമിൽ എത്തിച്ചേരുക എന്നത് വളരെ സാഹസം പിടിച്ച കാര്യമാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാകാം എന്നോട് ഇങ്ങനെ അപേക്ഷിച്ചത്.

മോനെ അകത്തു നല്ല തിരക്കാ, നീ അതിനിടയിൽ നുഴഞ്ഞു കയറാൻ നിന്നാൽ അവരെക്കാളും ബുദ്ധിമുട്ടു നിനക്കായിരിക്കും, അതുകൊണ്ടു തത്കാലം വീടിനു പുറകു വശത്തെ നമ്മുടെ പഴയ വീടിനടുത്തു ചെന്ന് കാര്യം സാധിച്ചൂടെ? എനിക്കും അതാവും നല്ലതെന്നു തോന്നി, കൂടുതൽ ആലോചിക്കാൻ നില്കാതെ പതിയെ വീടിനു പുറകു വശത്തുള്ള അവരുടെ പഴയ വീട് ലക്ഷ്യമാക്കി നടന്നു.

പുതിയ വീട്ടിലേക്കു താമസം മാറിയതിൽ പിന്നെ ഇപ്പോൾ അനന്ദുവിന്റെ ആ പഴയ വീട്ടിൽ ആള്താമസം ഒന്നുമില്ല, ഞാൻ ആ വീടിന്റെ ഓരം ചേർന്നു കാര്യം സാധിച്ചു തിരിച്ചു നടക്കാൻ തുടങ്ങിയതും, അതിനകത്തു നിന്നും ആരുടെയോ അടക്കിപ്പിടിച്ചുള്ള സംസാരം കേട്ടു, അകത്തു ആരാവും എന്നറിയാൻ ഞാൻ മെല്ലെ ആ വീട്ടിനകത്തേക്ക് എത്തി നോക്കി.

അവിടെ കണ്ട കാഴ്ച ഏതൊരു ഭർത്താവിന്റെയും ഹൃദയം ഭേദിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു , പ്രത്യേകിച്ചും എന്നെപ്പോലൊരു ഭർത്താവിനെ ശാരീരികമായി തളർത്തുന്നതും, തലച്ചോറിനെ മരവിപ്പിക്കുന്നതും ആയ കാഴ്ച, അതോടൊപ്പം തന്നെ ഞാൻ കുറച്ചു നാളുകളായി ഭയത്തോടെ സംശയിച്ച എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരങ്ങൾ നൽകുന്നതുമായ കാഴ്ച.

ആ അരണ്ട വെളിച്ചത്തിൽ, എൻ്റെ സുഹൃത്തു അനന്ദു എൻ്റെ ഭാര്യയുടെ അടുത്ത് ഇത്രയും ചേർന്നു നില്കുന്നത് കണ്ടപ്പോൾ എൻ്റെ ഹൃദയം അനിയന്ത്രീതമായി മിടിക്കാൻ തുടങ്ങി, എൻ്റെ ഭാര്യയുടെ മുഖത്തു ഭയം വ്യക്തമായിരുന്നു, അവൾ അവളുടെ കൺപോളകൾ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു പരിസരം നിരീക്ഷിക്കുന്നുണ്ട്, എങ്കിലും അവൾ അവനെ തള്ളി മാറ്റാനോ അവിടെ നിന്നും ഓടി രക്ഷപ്പെടാനോ ശ്രമിക്കാത്തത് കണ്ടപ്പോൾ എനിക്ക് ആശ്ചര്യം തോന്നി, ചുവരിൽ ചാരി നിൽക്കുന്ന അവളുടെ ശരീരത്തിന്റെ ഇരുഭാഗത്തുമായി തന്റെ കൈകൾ ചുവരിനോട് ചേർത്ത് വെച്ചു അനന്ദു അവളെ ബന്ദിയാക്കിയിരുന്നു, അവൻ അവളോട് സ്വകാര്യം കണക്കെ എന്തോ പറഞ്ഞപ്പോൾ അവൾ അവന്റെ കണ്ണുകളിലേക്കു നോക്കി കൊണ്ട് നുണക്കുഴി കാട്ടി നാണത്തോടെ ചിരിക്കുന്ന കാഴ്ചയാണ് കണ്ടത്, അത് കൂടി കണ്ടപ്പോൾ അവൾ സ്വമനസ്സാലെയാണ് അവിടെ നില്കുന്നത് എന്ന കാര്യം എനിക്ക് വ്യക്തമായി, ആ യാഥാർഥ്യം മനസ്സിലാക്കിയ എനിക്ക് എൻ്റെ ശരീരം തളരുന്നത് പോലെ തോന്നി !!

അവൻ അവളുടെ ശരീരത്തിലേക്കു കൂടുതലായി ചേർന്നു നിന്ന് അവന്റെ മുഖം അവളുടെ ചുണ്ടിനോട് അടുപ്പിച്ചു, പക്ഷെ അവൾ അവന്റെ നെഞ്ചത്ത് കൈകൾ വെച്ച് അവനെ ചെറുതായി തള്ളിമാറ്റാൻ ശ്രമിച്ചു കൊണ്ട് മുഖം ഒരു സൈഡിലേക്ക് വെട്ടിച്ചു, അനന്ദു അവളുടെ നേരിയ എതിർപ്പു കാര്യമാക്കാതെ അവളുടെ ശരീരത്തോട് ഒന്നുടെ ചേർന്നു നിന്നുകൊണ്ട് അവളുടെ കവിളിൽ ഗാഡമായി ചുംബിച്ചു.

അൽപ നേരം കവിളിൽ ചുംബിച്ചതിന്‌ ശേഷം അനന്ദു അവളുടെ ശരീരത്തിൽ നിന്നും ചെറുതായി ഒന്ന് വിട്ടകന്നു നിന്നു്.എന്റെ ഭാര്യ വീണ്ടും ഒരു ചെറു ചിരിയോടെ അവന്റെ മുഖത്തേക്കു നോക്കി, അവളുടെ കണ്ണുകളിൽ അവനോടുള്ള കാമത്തെക്കാൾ പ്രേമമാണ് എനിക്ക് കാണാൻ സാധിച്ചത്, അനന്ദു വീണ്ടും അവളോട് എന്തോ മന്ത്രിച്ചു, പക്ഷെ അവൾ നിഷേധാർത്ഥത്തില് തല കുലുക്കി നാണത്താൽ ചിരിച്ചു കൊണ്ട് താഴേ നോക്കി നിന്നു, അനന്ദു അവന്റെ ഇടത്തെ കൈ അവളുടെ പിന്കഴുത്തിൽ പിടിച്ചു അവളുടെ മുഖം അവനു നേരെ വരത്തക്ക രീതിയി പിടിച്ചു നിർത്തി മെല്ലെ അവന്റെ മുഖം അവളുടെ ചുണ്ടുകൾ ലക്ഷ്യമാക്കി മുമ്പോട്ടു നീങി,

എന്റെ ഭാര്യ കണ്ണടച്ച് കൊണ്ട് ചുണ്ടുകൾ മെല്ലെ തുറന്നു പിടിച്ചു അവന്റെ ചുംബനത്തിനായി കാത്തു നിന്നു. പക്ഷെ അനന്ദു അവന്റെ ചുണ്ടുകൾ എന്റെ ഭാര്യയുടെ ചുണ്ടുകൾക്ക് അരികിൽ വെച്ചതല്ലാതെ അവളെ ചുംബിച്ചില്ല, കുറച്ചു സമയം കഴിഞ്ഞും പ്രതീക്ഷിച്ച ചുമ്പനം കിട്ടാത്തത് കൊണ്ട് എന്റെ ഭാര്യ മെല്ലെ കണ്ണുകൾ തുറന്നു ചോദ്യഭാവേന അനന്ദുവിന്റെ മുഖത്തേക്കു നോക്കി, അനന്ദു ചെറിയ കുസൃതി ചിരിയോടെ അവളുടെ ചുണ്ടുകളിൽ മെല്ലെ ഒരു മുത്തം കൊടുത്തു തല ചെറുതായി പിന്നിലേക്കു വലിച്ചു, എന്റെ ഭാര്യ നീരസത്തോടെ അവന്റെ കണ്ണുകളിലേക്കു നോക്കി,അവൾ രണ്ടു കൈകൾ കൊണ്ടും അവന്റെ കഴുത്തിനു വട്ടം പിടിച്ചു അവന്റെ മുഖം അവളോട് അടുപ്പിച്ചു അവന്റെ ചുണ്ടുകളെ നുണഞ്ഞു.

പിന്നീട് അവിടെ നടന്നത് ഒരു ദീർഖ ചുംബനമായിരുന്നു, ആര് ആരെയാണ് തീവ്രമായി ചുംബിക്കുന്നത് എന്ന് വിധി എഴുതാൻ പറ്റാത്ത ഒരു ചുംബന മത്സരമായിരുന്നു, അവർ ചുണ്ടുകൾ കൊണ്ടും നാക്കുകൾ കൊണ്ടും പരസ്പരം കാമരസം കൈമാറി.

നിമിഷങ്ങൾ കടന്നുപോയിട്ടും നിലക്കാത്ത ചുംബനം, അതിനിടെ അനന്ദുവിന്റെ ഒരു കൈ അവളുടെ ചന്തികളിലേക്കും മറ്റേ കൈ അവളുടെ സാരിയുടെ മറയില്ലാത്ത വയറിലേക്കും നീങ്ങി, അവൻ അവ രണ്ടും ഞെരിച്ചും പിഴിഞ്ഞും ചുമ്ബനം തുടർന്നു. ഏറെ നേരത്തെ ചുംബനത്തിനു ശേഷം അവരുടെ ശരീരം വിട്ടകന്നു, എങ്കിലും അവർ രണ്ടുപേരുടെയും മുഖം കണ്ടാൽ അവർക്കിപ്പോഴും ചുംബിച്ചു മതിയായിട്ടില്ല എന്ന് തോന്നിപ്പോകും,
അവൾ പുറം കൈ കൊണ്ട് ചുണ്ടുകൾ തുടച്ചു, വസ്ത്രം നേരെയാക്കി അവിടെ നിന്നും പോകാൻ ശ്രമിച്ചു, പക്ഷെ അനന്ദു വീണ്ടും അവളെ തൻ്റെ ശരീരത്തോട് ചേർത്തു നിർത്തി, അവന്റെ കൈകൾ അവളുടെ മുലകളെ തഴുകാൻ തുടങ്ങി, അവൾ അവന്റെ കൈകളിൽ പിടിച്ചു അവനിൽ നിന്ന് അകന്നു മാറാനും വീണ്ടും അവിടെ നിന്ന് പോകാനും ശ്രമിച്ചു, പക്ഷെ അനന്ദു അവളെ കുറച്ചു ബലമായി തന്നെ പിടിച്ചു നിർത്തി കൊണ്ട് അവളോട് എന്തോ മന്ത്രിച്ചു, അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി, അനന്ദു വീണ്ടും യാചിക്കുന്നപോലെ അവളോട് എന്തോ പറഞ്ഞു, അവൾ വിമ്മിഷ്ടത്തോടെ തല തായ്തി നിന്നു, അനന്ദു ചെറുതായി ചിരിച്ചു കൊണ്ട് അവളുടെ മുമ്പിൽ മുട്ടുകുത്തി ഇരിന്നു മെല്ലെ അരയിൽ നിന്നും അവളുടെ സാരി ഒരു വശത്തേക്കു മാറ്റി അവളുടെ വെളുത്ത വെണ്ണ തോൽക്കും ഉടലിൽ തുരുതുരെ ചുംബിച്ചു, അവൾ പൊക്കിൾ പുറത്തു കാണാൻ പറ്റാത്ത വിധം കയറ്റിയാണ് സാരി ഉടുക്കാറ്, അനന്ദു അവളുടെ മടിക്കുത്തിൽ പിടിച്ചു സാരി മെല്ലെ താഴ്ത്തി, സാരി അഴിയുമോ എന്ന ഭയത്തിൽ അവൾ അവന്റെ കയ്യിൽ കയറി പിടിച്ചെങ്കിലും അപ്പോയെക്കും സാരി അവളുടെ പൊക്കിളിനു താഴെ എത്തിയിരുന്നു, അനന്ദു അവളുടെ പൊക്കിളിലും അതിന്റെ ചുറ്റുഭാഗത്തും തുരുതുരെ ഉമ്മ വെച്ചു,അവളുടെ പൊക്കിളിൽ നാവു കടത്തി അതിന്റെ രുചി ആസ്വദിച്ചു, എന്റെ ഭാര്യ അവൻ നൽകുന്ന കാമസുഖത്തിനു നന്ദി എന്നോണം അവന്റെ മുടിയിൽ വാത്സല്യത്തോടെ തഴുകിക്കൊണ്ടിരുന്നു, കുറച്ചു നേരത്തോളം അവളുടെ അരയുടെയും, പൊക്കിളിന്റെയും സ്വാദ് ആസ്വദിച്ച് ശേഷം അവൻ അവളുടെ മുഖത്തു നോക്കി കാമത്താൽ ചിരിച്ചു കൊണ്ട് മെല്ലെ അവളുടെ സാരി മുകളിലേക്കു ഉയർത്താൻ തുടണ്ടി, അവൾ പെട്ടെന്ന് അവന്റെ കൈ തട്ടി മാറ്റി പിന്നിലേക്കു മാറി നിന്നു.

അവൻ അവളെ രൂക്ഷമായി ഒന്ന് നോക്കി, അവൾ അവിടെ നിശ്ചലയായി അവനെ നോക്കി നിന്നു , അവൻ മുട്ടിലിയന്നു വീണ്ടും അവളുടെ അടുത്ത ചെന്ന് സാരി മുകളിലേക്കു ഉയർത്താൻ തുടങ്ങി, അവൾ ചെറുതായി ഒന്ന് തടന്നെങ്കിലും അവൻ വീണ്ടും അവളുടെ മുഖത്തേക്കു നോക്കി എന്തോ പറഞ്ഞപ്പോൾ അവൾ മനസ്സില്ല മനസ്സോടെ എന്ന പോലെ അവന്റെ കൈകളെ സ്വതന്ത്രമാക്കി മൗന സമ്മദം കൊടുത്തു, അനന്ദു അവളുടെ സാരിയെ മെല്ലെ ഉയർത്തികൊണ്ടു അവന്റെ മുമ്പിൽ അനാവൃതമാകുന്ന അവളുടെ കാലുകളെ പാദം തൊട്ടു തുടവരെ ചുമ്പനങ്ങൾ കൊണ്ട് മൂടി, എന്റെ ഭാര്യയാകട്ടെ അവന്റെ ചുംബനങ്ങൾ നൽകുന്ന സുഖത്തിൽ തല മേലോട്ടുയർത്തിപ്പിടിച്ചു അവന്റെ മുടിയിഴകൾ തലോടിക്കൊണ്ട് കോരിത്തരിച്ചു നില്കുന്നു, അനന്ദു അവളുടെ സാരി വീണ്ടും മേലേക്കുയർത്തി അവളുടെ അരയ്‌ക്കൊപ്പം എത്തിച്ചു, ഇപ്പോൾ അവളുടെ വെളുത്ത പാന്റീസ് തെളിഞ്ഞു കാണാം.അനന്ദു അവളുടെ മദന പുഷ്പത്തിന്റെ മണം ആഞ്ഞു വലിച്ചു ആസ്വദിക്കുന്നത് എനിക്ക് കാണാം, പിന്നീട് അവൻ അവളുടെ പാന്റീസ് ഒരു വശത്തേക്കു മാറ്റി, ഇത്രകാലം എനിക്ക് മാത്രം അവകാശപ്പെട്ട അവളുടെ പൂറു ദൃശ്യമാക്കി, അവൻ വീണ്ടും അതിലേക്കു മുഖം അടുപ്പിച്ചു അതിൽ തുരുതുരെ ഉമ്മകൾ കൊണ്ട് മൂടി, അവൾ രണ്ടു കൈകൊണ്ടും അവന്റെ മുഖം അവളുടെ പൂറിലേക്ക് അമർത്തിപ്പിടിച്ചു, അവൻ ഏകദേശം അഞ്ചു മിനിറ്റോളം അവളുടെ പൂറിനെ നക്കിയും ഇറുഞ്ചിയും സുഖിപ്പിച്ചു.

അത് കഴിഞ്ഞു അനന്ദു എഴുന്നേറ്റു അവളെ ഗാഢമായി കെട്ടിപ്പുണർന്നു, വീണ്ടും ഒരു ചെറിയ ചുമ്പന നിമിഷങ്ങൾക്ക് ശേഷം അവർ വിട്ടകന്നു, സീത അവളുടെ വാച്ചിൽ നോക്കി എന്തോ അനന്ദുവിനോട് പറഞ്ഞു, അവൻ സമ്മത രൂപത്തിൽ തലയിളക്കി, സീത മെല്ലെ അവളുടെ വസ്ത്രങ്ങളെല്ലാം നേരെയാക്കി വീടിനു പുറത്തേക്കു നടന്നു, വീടിനു പുറത്തേക്കു കടക്കുന്നതിനു മുമ്പ് അവൾ ഒന്നുടെ തിരിഞ്ഞു നോക്കി അവനു ഒരു നിറ പുഞ്ചിരി സമ്മാനിച്ചു, അനന്ദുവിന്റെ മുഖത്തും ഒരു വിജയ ഭാവമുള്ള ചിരിയുണ്ടായിരുന്നു,പിന്നീട് അവൾ കല്യാണ വീട്ടിലേക്കു നടന്നു കയറി.

കണ്ടെടുത്തോളം ഇത് ഇവരുടെ ആദ്യ സംഗമം അല്ല എന്ന് എനിക്ക് വ്യക്തമായിരുന്നു, ഇതിനു മുമ്പും ഇവർ തമ്മിൽ ഇങ്ങനെയുള്ള അല്ലെങ്കിൽ ഇതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്തിട്ടുണ്ടാകും എന്ന് നിസ്സംശയം പറയാൻ സാധിക്കും,

ഇത്രയും കണ്ടു നിന്ന എനിക്ക് എൻ്റെ കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന കണ്ണീരിനെ തടുക്കുവാൻ സാധിച്ചില്ല, അതോടൊപ്പം പലതരം ചോദ്യങ്ങളും എൻ്റെ മനസ്സിൽ ഉയർന്നു, എന്തിനു എൻ്റെ ഭാര്യ എന്നെ ചതിച്ചു? എന്ത് സുഖമാണ് ഞാൻ ജീവിതത്തിൽ അവൾക്കു കൊടുക്കാതിരുന്നത്? ഇങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങൾ എൻ്റെ മനസ്സിൽ അലയടിച്ചു !!

എൻ്റെ ജീവന്റെ പാതിയായ സീത,എൻ്റെ രണ്ടു മക്കളുടെ അമ്മ, ജീവിതത്തിൽ ഉടനീളം എല്ലാ ദുഖത്തിലും, ദുരിത ഘട്ടങ്ങളിലും എനിക്ക് താങ്ങും തണലുമായ എൻ്റെ പവിത്രയയ ഭാര്യ, നാട്ടുകാർക്കിടയിൽ ഭാര്യയായാൽ സീതയെ പോലെ ആയിരിക്കണം എന്ന അംഗീകാരം ഏറ്റു വാങ്ങിയവൾ, അങ്ങനെയുള്ള സീത തന്റെ മുപ്പതാം വയസ്സിൽ തന്നെക്കാൾ മൂന്ന് വയസ്സ് കുറവുള്ള എൻ്റെ സുഹൃത്തു അനന്ദുവുമായി ഇങ്ങനെ ഒരു ബന്ധത്തിൽ എത്തിപ്പെട്ടത് നേരിട്ട് കണ്ടിട്ട് പോലും എൻ്റെ മനസ്സിന് അത് വിശ്വസിക്കാൻ സാധിക്കുന്നില്ല!!

എനിക്ക് ഏറ്റവും വിഷമം തോന്നിയത്, ആ പാർട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന വേളയിൽ, യാതൊരു കുറ്റബോധമോ, ഭാവമാറ്റമോ ഇല്ലാത്ത അവളുടെ മുഖം കണ്ടപ്പോഴാണ്, എങ്ങനെ ഒരു വ്യക്തിക്ക് ജീവിതത്തിൽ ഇങ്ങനെ അഭിനയിക്കാൻ സാധിക്കും??

സ്വന്തം ഭാര്യയെ, അതും തൻ്റെ ഉറ്റ സുഹൃത്തിനൊപ്പം ഇങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടാൽ ഏതൊരു ഭർത്താവിനും വിഷമം തോന്നും, പക്ഷെ എൻ്റെ മനസ്സിൻറെ വിങ്ങൽ ചിലപ്പോൾ മറ്റേതു ഭർത്താവിനെകാളും ആഴമേറിയതാവാം, അതിൻ്റെ കാരണം അറിയണമെങ്കിൽ, എൻ്റെ മനസ്സിൻറെ വിങ്ങൽ അതെ ആഴത്തിൽ നിങ്ങൾക്കും തൊട്ടറിയണമെങ്കിൽ, നിങ്ങൾ എന്നെ അറിയണം, ഞാനും സീതയും തമ്മിലുള്ള പ്രണയത്തിന്റെ ആഴമെന്താണെന്നു അറിയണം, അതിന് എൻ്റെ പിൽക്കാല ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം വളരെ അനിവാര്യമാണ്,

അതെ! നമുക്കെല്ലാവർക്കും തീരെ ചെറുതല്ലാത്ത ഒരു ഫ്ലാഷ് ബ്ലാക്കിലേക്കു കടക്കാം!!

എൻ്റെ പേര് ജയരാമൻ, അടുപ്പമുള്ളവർ എന്നെ രാമൻ എന്നാണ് വിളിക്കാറ്, പാരമ്പര്യമായി ഉയർന്ന സാമ്പത്തിക നിലയുള്ള കുടുംബത്തിലായിരുന്നു എൻ്റെ ജനനം, പക്ഷെ സമയ ദോഷം കൊണ്ടോ അതോ എൻ്റെ അച്ഛന്റെ പിടിപ്പുകേട് കൊണ്ടോ കാലക്രമേണ ഞങ്ങളുടെ സ്വത്തുക്കളെല്ലാം നഷ്ടപ്പെട്ട് പോയി, അവസാനം ആകെ ബാക്കിയുണ്ടായിരുന്ന വീട് പോലും വിറ്റാണ് എൻ്റെ ചേച്ചിയെ കല്യാണം കഴിപ്പിച്ചു അയച്ചത്, കേറിക്കിടക്കാൻ വീട് പോലും ഇല്ലാതായപ്പോൾ ഞങ്ങൾ അടുത്ത പട്ടണത്തിൽ ഒരു വാടക വീട്ടിലേക്കു താമസം മാറി.
പുതിയ പട്ടണത്തിൽ ഞങ്ങൾ ശരിക്കും അഭയാർത്ഥികളെ പോലെ ആയിരുന്നു, പലതരം കച്ചവടങ്ങളും വീണ്ടും പരീക്ഷിച്ചു നോക്കിയെങ്കിലും ഒന്നും വിജയിക്കാതെ വന്നപ്പോൾ, ജീവിതത്തിൽ ഉടനീളം പരാജയങ്ങൾ ഏറ്റുവാങ്ങിയ എൻ്റെ അച്ഛൻ ഹൃദയം തകർന്നാണ് മരിച്ചത്, കാരണവന്മാരായി ഉണ്ടാക്കിയ എല്ലാ സ്വത്തുക്കളും താൻ കാരണമാണ് നഷ്ടപ്പെട്ടത് എന്ന കുറ്റബോധം എൻ്റെ അച്ഛനെ എന്നും വേട്ടയാടിയിരുന്നു, എന്നെയും അമ്മയെയും തനിച്ചാക്കി അച്ഛൻ ഈ ലോകത്തോട് വിട പറയുമ്പോൾ എനിക്ക് അന്ന് പത്തൊമ്പതു വയസ്സായിരുന്നു.

വളരെ ചെറിയ പ്രായത്തിൽ തന്നെ ജീവിതത്തിന്റെ മുഴുവൻ ഉത്തരവാദിത്തങ്ങളും എൻ്റെ തലയിൽ ആയപ്പോൾ, എനിക്ക് എൻ്റെ അമ്മ മാത്രമായിരുന്നു ഈ ലോകത്തു തണലായി നിന്നതു, ശരിക്കു പറഞ്ഞാൽ ജീവിതത്തിലെ ഒരു ഇരുണ്ട കാലഘട്ടം തന്നെ ആയിരുന്നു അത്, എത്രയൊക്കെ കഷ്ട്ടപ്പെട്ടു പരിശ്രമിച്ചാലും ജീവിതം പച്ച പിടിക്കാത്ത ഒരവസ്ഥ, എന്തിനാണ് പ്രകൃതിയും, ജീവിതവും എന്നെ ഇങ്ങനെ പരീക്ഷിക്കുന്നതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്!!

കടുത്ത ശിവ ഭക്തനായ ഞാൻ എല്ലാ വെള്ളിയാഴ്ചകളിലും മുടങ്ങാതെ ശിവൻറെ അമ്പലത്തിൽ പോകുമായിരുന്നു, ആ ജീവിത സാഹചര്യത്തിൽ എനിക്ക് മനസ്സിന് കുറച്ചെങ്കിലും ആശ്വാസം കിട്ടിയതും, ജീവിതം മുമ്പോട്ടു നയിക്കാനുള്ള ആത്മവിശ്വാസും ലഭിച്ചതും ശിവൻറെ മുമ്പിൽ കൈ കൂപ്പി നില്കുമ്പോളുള്ള നിമിഷങ്ങളിൽ ആയിരുന്നു!!

ജീവിതത്തിലെ ദുരിതങ്ങളുമായി മല്ലിടുന്ന മാനസികാവസ്ഥയിൽ എൻ്റെ മനസ്സിൽ ഒരിക്കൽ പോലും പ്രേമമോ, പെണ്ണോ എന്ന ഒരു വികാര വിചാരവും കടന്നു വന്നിട്ടില്ലായിരുന്നു ,പതിവ് പോലെ ഒരു വെള്ളിയായ്ച്ച ശിവൻറെ അമ്പലത്തിൽ തൊഴാൻ പോയപ്പോഴാണ് ഞാൻ സീതയെ ആദ്യമായി കാണുന്നത്, പച്ച കരയുള്ള സെറ്റു സാരിക്ക് അതെ നിറത്തിലുള്ള ബ്ലൗസും അണിഞ്ഞു നിൽക്കുന്ന അവളെ ആദ്യമായി കണ്ടപ്പോൾ, എൻ്റെ കണ്ണിൽ ഞാൻ ഇന്നേവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരിയായിട്ടുള്ള ഒരു പെണ്ണാണ് അവൾ എന്ന് എനിക്ക് തോന്നി, അതോടൊപ്പം ഇവളെ ദൈവം സൃഷ്ടിച്ചത് എനിക്ക് വേണ്ടിയാണ് എന്ന ഒരു ഉൾവിളിയും എൻ്റെ മനസ്സിൽ ഉണ്ടായി.

ഞാൻ അന്ന് തന്നെ എൻ്റെ അമ്മയെ കാര്യങ്ങൾ അറിയിച്ചു, എൻ്റെ ഒരു ആഗ്രഹവും നിവ്യത്തികേട്‌ കൊണ്ട് സാധിച്ചു തരാൻ പറ്റാത്ത കുറ്റബോധം കൂടി ഉള്ളത് കൊണ്ടാകാം, അമ്മ യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ എനിക്ക് സമ്മതം അറിയിച്ചത്, പക്ഷെ ആ പെൺകുട്ടിയുടെ പേരും, നാളും, വീടും എന്താണെന്നുള്ള ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലാതെ പകച്ചു നിൽക്കാനേ സാധിച്ചുള്ളൂ.

പിറ്റേ ദിവസം ഞാനും അമ്മയും ഏതാണ്ട് അതെ സമയത്തു തന്നെ അമ്പലത്തിൽ എത്തി, തൊഴുതു കഴിഞ്ഞും അവിടെ തന്നെ അവളെയും പ്രദീക്ഷിച്ചു നിന്നു, പക്ഷെ സമയം അതികരിച്ചിട്ടും അവളെ അവിടെ കണ്ടില്ല, തിരിച്ചു പോരാൻ നേരം ഒരു അവസാന ശ്രമമെന്നോണം അവിടെ വർഷങ്ങളായി പൂ കച്ചവടം ചെയ്യുന്ന തമിഴത്തിയോട് മനസ്സിലുള്ള രൂപം വെച്ച് അവളെ പറ്റി തിരക്കി, കാര്യത്തിന്റെ ഗൗരവം മനസ്സിലാകിപ്പിക്കുവാൻ കല്യാണ കാര്യവും തുറന്നു പറഞ്ഞു, അവർക്കു വല്യ ഉറപ്പില്ല എങ്കിലും അങ്ങനെ ഒരു പെൺകുട്ടി ദിവസവും അവിടെ വരാറുണ്ടെന്ന് അവർ അറിയിച്ചു, ഇന്ന് ഇതുവരേയും കണ്ടില്ല പക്ഷെ വരുന്ന സമയം ആകുന്നതേ ഉള്ളൂ എന്നും അവർ പറഞ്ഞു, അതെന്റെ പ്രതീകശകൾക്കു വീണ്ടും തിരി കൊളുത്തി

സൂര്യന്റെ ഉദിപ്പിൽ എന്നോടൊപ്പം അവളെ കാത്തു നിൽക്കുന്ന എന്റെ അമ്മയോട് എനിക്ക് സഹതാപം തോന്നിയെങ്കിലും, അവളെ കാണാതെ തിരിച്ചു പോകുവാൻ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല, നിമിഷങ്ങൾ കടന്നുപോയി, എന്റെ മനസ്സിൽ പ്രതീകഷകൾ അസ്തമിച്ചു തുടങ്ങി, പെട്ടെന്ന് എന്റെ മുമ്പിലുള്ള പൂകാരി ചിരിച്ചു കൊണ്ട് എന്നോട് എന്റെ വലതുഭാഗത്തേക്കു നോക്കാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു, ഞാൻ മിടിക്കുന്ന ഹൃദയത്തോടെ ആ ദിശയിലേക്കു നോക്കി, എന്റെ ചങ്കിടിപ്പ് എനിക്ക് തന്നെ കേൾകാം, അതാ എന്റെ പ്രിയതമ, ഒരു ഓറഞ്ചു പട്ടു പാവാടയും ബ്ലോസും അണിഞ്ഞു അമ്പലത്തിന്റെ പടി കയറി വരുന്നു, ഞാൻ വീൺടും അവളുടെ സൗന്ദര്യത്തിൽ ലയിച്ചു നിന്ന് പോയി.

പാലുപോലെ വെളുത്ത നിറം, അഴകൊത്ത ആകാര വടിവ്, ആരെയും ആകർഷിക്കുന്ന മനോഹരമായ ഉണ്ടക്കണ്ണുകൾ, ചെറുതായി മലർന്ന ചുണ്ടുകൾ, നീളം കൂടിയതും കട്ടിയുള്ളതുമായ കാർകൂന്തലുകൾ, എല്ലാം കൊണ്ടും ഒത്ത ഒരു പെണ്ണ്, എന്റെ കണ്ണിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരി!!

ഞാൻ മെല്ലെ എന്റെ അമ്മയുടെ കൈത്തണ്ടയിൽ പിടിച്ചു സിഗ്നൽ കൊടുത്തു, അമ്മയും അവള് നടന്നു വരുന്ന ഭാഗത്തേക്ക് നോക്കി, എന്റെ മനസ്സിൽ പെരുമ്പറ കൊട്ടുകയായിരുന്നു, അമ്മയുടെ പ്രതികരണം എന്തെന്ന് അറിയാൻ.

ഞാനും അമ്മയും നോക്കി നിൽക്കേ അവൾ ഞങ്ങളെ ഒന്നും ശ്രദ്ദിക്കാതെ അമ്പലത്തിലേക്ക് കയറിപ്പോയി, അമ്മ ഒരു നിറ പുഞ്ചിരിയോടെ എന്റെ മുഖത്തേക്കു നോക്കി, അതെ എന്റെ അമ്മയ്ക്കും അവളെ ഒത്തിരി ഇഷ്ടമായി, ഞാൻ എന്റെ ജീവിതത്തിൽ ഇത്രയും സന്തോഷിച്ച നിമിഷം വേറെ ഇല്ല.

സീതയുടെ വീട്ടിലേക്കു പെണ്ണന്ന്വേഷിച്ചു പോകുമ്പോൾ, അവളെ എനിക്ക് കെട്ടിച്ചു തരുമെന്ന് യാതൊരു പ്രതീക്ഷയും എനിക്കുണ്ടായിരുന്നില്ല, കാരണം അന്നെനിക്ക് ആകെ 24 വയസ്സേ ഇണ്ടായിരുന്നുള്ളൂ, സീത എന്നെക്കാള് കുറച്ചു മാസത്തിനു മാത്രം ഇളപ്പം, മറ്റൊരു പ്രധാന കാരണം, സീതയുടെ വീട്ടുകാരും സാമ്പത്തികമായി ഉയർന്ന നിലയിൽ അല്ലെങ്കിലും, എന്നെപ്പോലൊരു ഒരു ഗതിയും പരഗതിയും ഇല്ലാത്ത ഒരുത്തനു അവരുടെ മകളെ കൈ പിടിച്ചു ഏല്പിക്കുമെന്നു ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.പക്ഷെ എന്നെയും അമ്മയെയും ഒരുപോലെ അദ്‌ഭുദപ്പെടുത്തിക്കൊണ്ടു സീതയുടെ വീട്ടുകാർ യാതൊരു എതിർപ്പും കൂടാതെ ഞങ്ങളുടെ കല്യാണത്തിന് സമ്മതം മൂളി!!

ഞാൻ മുമ്പേ പറഞ്ഞല്ലോ, അവളെ ആദ്യം കണ്ടപ്പോൾ എന്റെ മനസ്സിൽ തോന്നിയ ഉൾവിളി ” അവളെ ദൈവം സൃഷ്ടിച്ചത് എനിക്ക് വേണ്ടിയാണെന്ന്” അത് സത്യമായിരുന്നു, ചിലപ്പോൾ നാളിന്നുവരെ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന കഷ്ട്പ്പാടുകൾക്കു എനിക്കൊരു സാന്ത്വനമായി ദൈവം തന്നതാണ് അവളെയെന്നു ഞങ്ങളുടെ ജീവിത യാത്രയ്ക്കിടയിൽ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.

സീത ആദ്യ രാത്രിയിൽ എൻ്റെ മുറിയിലേക്കു കടന്നു വന്നത് ഇപ്പോഴും എനിക്ക് വ്യക്തമായി ഓർമയുണ്ട്, സ്വർണ കളറിൽ ഡിസൈനുകൾ ഉള്ള ബ്രൗൺ കസവു സാരിയിൽ, മുല്ലപ്പൂവും ചൂടി വന്ന എൻ്റെ സീതയെ അന്ന് ഞാൻ ഈ ലോകം മറന്നു നോക്കി നിന്ന് പോയിരുന്നു, ഇത്രയും സുന്ദരിയാണ് എൻ്റെ ഭാര്യ എന്ന് എൻ്റെ മനസ്സിന് ഉൾകൊള്ളാൻ പറ്റാത്ത നിമിഷങ്ങൾ ആയിരുന്നു അത്, സത്യം പറഞ്ഞാൽ അന്ന് രാത്രി ഞങ്ങൾ ശരിക്കു ബന്ധപ്പെട്ടിരുന്നില്ല, ഇന്നലെ വരെ തികച്ചും അന്യർ ആയിരുന്ന ഞങ്ങൾ പരസ്പരം അറിയുകയായിരുന്നു, ഇഷ്ടങ്ങളും അനിഷ്ടങ്ങളും അന്യോന്യം മനസ്സിലാക്കുകയായിരുന്നു !!
നമുക്കിടയിലെ പ്രണയത്തിൻറെ അനന്തരഫലമായി ഒരു വർഷം തികയുമ്പോയേക്കും ഞങ്ങൾക്കു ഒരു പെൺകുട്ടി ജനിച്ചു,അപ്പോഴും സാമ്പത്തികം ഒരു പ്രശ്നമായിരുന്നെങ്കിലും, സീതയും എൻ്റെ വാവയും അടങ്ങുന്ന എൻ്റെ കൊച്ചു കുടുംബത്തിൽ ഞാൻ സന്തുഷ്ടനായിരുന്നു, ഇതിനിടയിൽ എനിക്കെൻറെ അമ്മയെയും നഷ്ടപ്പെട്ടു, അന്ന് എൻ്റെ കയ്യിൽ ആവശ്യത്തിന് പണം ഉണ്ടായിരുന്നെങ്കിൽ ക്യാൻസർ എന്ന മഹാ രോഗം എൻ്റെ അമ്മയെ മരണത്തിലേക്ക് വലിച്ചിഴക്കുന്നത് എനിക്ക് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വരില്ലായിരുന്നു.

ജീവിതത്തിൽ ഏറ്റവും മുഖ്യമായി വേണ്ടത് പണം ആണെന്ന് ഒരിക്കൽ കൂടി തിരിച്ചറിഞ്ഞ ഞാൻ പിന്നീടങ്ങോട്ട് പ്രതികൂല സാഹചര്യങ്ങളുമായി പടവെട്ടാൻ തുനിന്നിറങ്ങി, ആ യുദ്ധം ജയിക്കാൻ എനിക്ക് രക്ഷാ കവജമായും,ബുദ്ധി ഉപദേഷ്ട്ടാവും ആയി മുന്നിൽ നിന്നതു എൻ്റെ ജീവൻറെ പതിയായ സീത തന്നെ ആയിരുന്നു, അവൾ ഒരിക്കൽ പോലും എന്നോട് സ്വർണാഭരണങ്ങൾക്കോ, പുതിയ വസ്ത്രങ്ങൾക്കോ ആവശ്യപ്പെട്ടിരുന്നില്ല, അവളുടെ ആ നുണക്കുഴി കാട്ടിയുള്ള മനോഹരമായ പുഞ്ചിരി ആയിരുന്നു അവളുടെ ആഭരണങ്ങൾ,അവളുടെ ശരീര സൗന്ദര്യത്തിനു എത്ര പഴകിയ വസ്ത്രം ധരിച്ചാലും അതിനു പുതുമയുടെ മാറ്റു കാണും,അതുപോലെ വരവ് ചിലവ് കൈകാര്യം ചെയ്യുന്ന കാര്യത്തിലും സീത വളരെ മിടുക്കു കാണിച്ചിരുന്നു, ഇതെല്ലാം കൊണ്ട് ഞാൻ സീതയുടെ ബാഹ്യ സൗന്ദര്യത്തെക്കാൾ അവളുടെ മനസ്സിന്റെ സൗന്ദര്യമാണ് കൂടുതലും ഇഷ്ടപ്പെട്ടതും, ഉള്ളു കൊണ്ട് ബഹുമാനിച്ചതും!!

അവളുടെ ബുദ്ദിയും, എൻ്റെ കഠിന പ്രയത്നവും ഒന്ന് ചേർന്നപ്പോൾ ഞങ്ങളുടെ സാമ്പത്തിക നില അല്പാല്പമായി മെച്ചപ്പെട്ടു വരാൻ തുടങ്ങി, അടുത്ത 2 വർഷം കൂടി കഴിഞ്ഞപ്പോൾ ഞങ്ങളുടെ ദാമ്പത്യം കെട്ടുറപ്പുള്ളതാണെന്നു തെളിയിച്ചു കൊണ്ട് ഞങ്ങൾക്കു ഒരു ആൺകുട്ടി കൂടി ജനിച്ചു, 3 വർഷത്തിനിടയിൽ രണ്ടു കുട്ടികളുടെ അച്ഛനായ ഞാൻ ജീവിതത്തോടുള്ള പടവെട്ടൽ ഒന്നൂടെ ശക്തമാക്കി, അവസാനം വിധി എനിക്ക് മുന്നിൽ അടിയറവു പറഞ്ഞു, നാളിന്നേവരെ എന്നെ ഒരു ശാത്രവിനെ പോലെ കണ്ട ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങൾ എന്നോട് സൗഹൃദം കാണിച്ചു തുടങ്ങി !!

കൂടുതൽ കാല താമസം ഇല്ലാതെ, എൻ്റെ കയ്യിലേക്ക് ആവശ്യത്തിൽ അധികം പണം വന്നുചേർന്നു, ജീവിതം നല്ലവണ്ണം പച്ച പിടിച്ചു എന്ന് ഉറപ്പു വന്നപ്പോൾ ഞാൻ വീണ്ടും എൻ്റെ സ്വന്തം നാട്ടിലേക്കു തന്നെ എൻ്റെ കുടുമ്പത്തോടൊപ്പം തിരിച്ചു പോയി, എൻ്റെ അച്ഛനായി നഷ്ടപ്പെടുത്തിയ കുടുമ്പ സ്വത്തെല്ലാം ഞാൻ പൊന്നും വില കൊടുത്തു തിരിച്ചു പിടിച്ചു (മുമ്പ് അരപ്പട്ടിണിയുമായി ജീവിച്ചിരുന്ന കാലത്തു, വിശപ്പ് കാരണം ഉറങ്ങാൻ പറ്റാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു രാത്രി വെളിപ്പിക്കുമ്പോൾ ഞാൻ പല തവണ മനസ്സിൽ കുറിച്ചതാണ്, വലുതായാൽ എങ്ങനെയും കുറെ പണമുണ്ടാക്കി ഞാൻ ജനിച്ചു വളർന്ന വീടും, അച്ഛനായി നഷ്ടപ്പെടുത്തിയ സ്വത്തുക്കളും തിരിച്ചു പിടിക്കണം എന്ന കാര്യം).

എൻ്റെ മടങ്ങി വരവ് അൽബുദ്ധതയോടെയും അല്പം അസൂയയോടെയും ആയിരുന്നു നാട്ടുകാർ നോക്കി കണ്ടത്, കാരണം എൻ്റെ മുപ്പതാം വയസ്സിൽ ഞാൻ സ്വന്തം നാട്ടിലേക്കു തിരിച്ചു ചെല്ലുമ്പോൾ, എൻ്റെ അത്രയും ധനികൻ ആയിട്ടുള്ള മറ്റൊരാൾ എൻ്റെ നാട്ടിൽ വേറെ ഇല്ലായിരുന്നു, അതുപോലെ സുന്ദരിയായ ഭാര്യയും, 5 വയസ്സുള്ള ഒരു സുന്ദരി മോളും, മൂന്ന് വയസ്സുള്ള മിടുക്കനായ മകനും അടങ്ങുന്ന ഇത്ര സന്തുഷ്ടമായ കുടുമ്ബവും നമ്മുടെ നാട്ടിൽ വേറെ ഇല്ലെന്നു തന്നെ പറയാം.

നാട്ടുകാർക്ക് എന്നോടുള്ള സമീപനം മാറാൻ കൂടുതൽ സമയം വേണ്ടി വന്നില്ല, കാരണം ഞാൻ അവിടെ ഒരു ഇരുനില കെട്ടിടത്തിൽ അത്യാവശ്യം വലിയ രീതിയിൽ തന്നെ ഒരു തുണിക്കട ആരംഭിച്ചു, (സീതാരാമം ടെക്‌സ്‌റ്റൈൽസ്) അങനെ ഒരു സംരംഭം തുടങ്ങിയപ്പോൾ, അതുവഴി അവിടെയുള്ള കുറെ പേർക്ക് ജോലി ലഭിച്ചു, ഒരുപാടു കുടുംബങ്ങൾക്ക് നിത്യ ജീവിതത്തിനുള്ള വഴി ഞാൻ നിമിത്തം വന്നു ചേർന്നപ്പോൾ അവർ എന്നെ രാമൻ മുതലാളി എന്ന് വിളിച്ചു തുടങ്ങി, എന്നെക്കാൾ വയസ്സിനു മൂപ്പുള്ളവർ വരെ എന്നോട് വളരെ ബഹുമാനത്തിൽ മാത്രമേ ഇടപഴകിയിരുന്നുള്ളൂ, കൂടാതെ അവിടെയുള്ള ഏതു വിശേഷങ്ങൾക്കും, ആഘോഷങ്ങൾക്കും ഞാൻ ജാതി മത രാഷ്ട്രീയമെന്യേ ധന സഹായം നൽകിയിരുന്നു, നാട്ടിൽ ആരുടെ കല്യാണമായാലും,അതുപോലെ മറ്റു എന്ത് വിശേഷം ഉണ്ടെങ്കിലും ആദ്യത്തെ ക്ഷണം എനിക്ക് തന്നെ ആയിരിക്കും!!

ഇങ്ങനെയൊക്കെ ആണെങ്കിലും, എന്റെയോ സീതയുടെയോ വ്യക്തി സ്വഭാവത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലായിരുന്നു,അതിനാലാവണം ഒരു സ്ത്രീ എങ്ങനെ ആകണം എന്ന ഉദാഹരണത്തിന് പല വീടുകളിലും സീതയുടെ പേര് ഉയർന്നു കേട്ടത്, ഒരു നല്ല ഭാര്യ ആയാൽ സീതയെ പോലെ ആകണം, ഒരു നല്ല മകൾ ആയാൽ സീതയെ പോലെ ആകണം,ഒരു നല്ല അമ്മ ആയാൽ സീതയെ പോലെ ആകണം ഇങ്ങനെ പല പല ഉദാഹരണങ്ങൾക്കും സീതയുടെ പേരിനു ആയിരുന്നു ആദ്യ പരിഗണന!!

ഒരു ദിവസം കടയിൽ നിന്നും ഇറങ്ങി, ഉച്ച ഭക്ഷണം കഴിക്കാൻ വീട്ടിലേക്കു പോകുവാനായി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തതും, പുറകിൽ നിന്നും ആരോ എൻ്റെ പേര് വിളിക്കുന്നത് കേട്ടു ഞാൻ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കി, വർഷങ്ങൾ കുറച്ചു കടന്നു പോയതിനാൽ ഒറ്റ നോട്ടത്തിൽ എനിക്ക് മനസ്സിലായില്ലെങ്കിലും, ഒരുപാടു സമയം വേണ്ടി വന്നില്ല എനിക്ക് എൻ്റെ കളിക്കൂട്ടുകാരനായ അനന്ദുവിന്റെ മുഖം തിരിച്ചറിയുവാൻ, ഞാൻ ബുള്ളറ്റ് ഓഫ് ചെയ്തു എന്നെ നോക്കി നിറ പുഞ്ചിരിയോടെ നിൽക്കുന്ന എൻ്റെ കളിക്കൂട്ടുകാരൻറെ അടുത്ത് ചെന്ന് അവനെ ആശ്ലേഷിച്ചു.

ചെറുപ്രായത്തിൽ എനിക്ക് ക്രിക്കറ്റ് കളിയോട് വലിയ ഹരമായിരുന്നു, അന്നൊക്കെ ഞങ്ങൾ ക്രിക്കറ്റ് കളിച്ചിരുന്നത് എൻ്റെ വീട്ടിൽ നിന്നും അല്പം അകലെയുള്ള അനന്ദുവിന്റെ വീടിനടുത്തുള്ള വഴൽ പാടത്തിൽ വെച്ചായിരുന്നു, അങ്ങനെയാണ് ഞങ്ങളുടെ സ്കൂളിലെ കണക്കു മാഷിൻറെ മകനും, എന്നെക്കാൾ മൂന്ന് വയസ്സ് ഇളപ്പം ഉള്ള അനന്ദുവുമായി ഞാൻ സുഹൃത് ബന്ധം സ്ഥാപിക്കുന്നത്!!

കുറേയധികം വർഷങ്ങൾക്കു ശേഷം കണ്ടു മുട്ടിയത് കൊണ്ട് തന്നെ, നമ്മൾ ഇരുവർക്കും ഒരുപാടു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടായിരുന്നു , അതിനാൽ അടുത്തുള്ള ചായക്കടയിൽ ചെന്ന് ഓരോ ചായ കുടിച്ചു കൊണ്ടായി സംസാരത്തിന്റെ പുരോഗമനം, ഞങ്ങൾ സംസാരിച്ചിരുന്ന് സമയം കടന്നു പോയത് അറിഞ്ഞേ ഇല്ല,സംസാരിച്ചു കൈയ്യാറായപ്പോയേക്കും ചായയുടെ എണ്ണം നാലായി, സിഗററ്റു കുറ്റികൾ തറയിലേക്ക് വീണുകൊണ്ടേയിരുന്നു,

അവൻ അബുദാബിയിലാണ് ജോലി ചെയ്യുന്നത് എന്നും, ഇപ്പോൾ ലീവിന് വന്നതാണെന്നും സംസാരത്തിനടയിൽ എന്നോട് പറഞ്ഞിരുന്നു, കല്യാണം കഴിച്ചോ എന്ന ചോദ്യത്തിന് ഇതുവരെ ആയിട്ടില്ല,അവൻ്റെ പെങ്ങൾ അപ്പുവിന് (അപര്ണയ്ക്) ഒരു കല്യാണ ആലോചന വന്നിട്ടുണ്ടെന്നും അതിൻ്റെ കാര്യങ്ങൾക്കു വേണ്ടിയാണു ഇപ്പോൾ നാട്ടിൽ വന്നതെന്നും അവൻ എന്നെ അറിയിച്ചു.
അന്ന് അവിടെ വെച്ച് ഞങ്ങൾ പിരിയുന്നതിനു മുമ്പ് ഞാൻ അവനെ എൻ്റെ വീട്ടിലേക്കു ഊണിനു ക്ഷണിച്ചെങ്കിലും, അവൻ ഇപ്പോൾ അപ്പുവിൻറെ കല്യാണ ആവശ്യത്തിന്റെ എന്തോ കാര്യത്തിന് ഇറങ്ങിയതിനാൽ പിന്നീട് ഒരിക്കൽ ആവാം എന്ന് പറഞ്ഞു എൻ്റെ ക്ഷണം സ്നേഹത്തോടെ നിരസിച്ചു, ഞാൻ ബുള്ളെറ്റ് സ്റ്റാർട്ട് ആക്കി യാത്ര പറയുന്നതിനടയിൽ അവൻ എന്നോട് മറ്റൊരു കാര്യം കൂടെ പറഞ്ഞു, ഇന്നലെ വൈകിട്ട് അവൻ ശിവൻറെ അമ്പലത്തിൽ വെച്ച് എൻ്റെ ഭാര്യ സീതയെ കണ്ടുവെന്നും അമ്പലത്തിലെ പൂജാരി വഴിയാണ് അത് എൻ്റെ ഭാര്യയാണെന്ന് അറിഞ്ഞതെന്നുമുള്ള കാര്യം!!

ഞാൻ സ്വന്തം നാട്ടിലേക്കു തിരിച്ചെത്തിയ അന്ന് മുതൽ, മുടങ്ങാതെ എല്ലാ വെള്ളിയാഴ്ചകളിലും എൻ്റെ കുടുമ്പത്തോടൊപ്പം ശിവൻറെ അമ്പലത്തിൽ പോകുമായിരുന്നു (എൻ്റെ കുടുമ്പം എന്ന് ഉദ്ദേശിച്ചത് സീതയും എൻ്റെ രണ്ടു മക്കളും) വീട്ടിൽ നിന്നും നടന്നു പോകാൻ മാത്രമുള്ള ദൂരമേ അമ്പലത്തിലേക്ക് ഉള്ളുവെങ്കിലും, ഞാൻ അവരെ കാറിലാണ് കൂട്ടികൊണ്ടു പോവാറു, വൈകിട്ടത്തെ പൂജയിൽ പങ്കെടുത്തതിന് ശേഷം ഞങ്ങളെല്ലാവരും ചേർന്നു ഞങ്ങളുടെ കടയിലേക്ക് പോകും, രാത്രി തിരിച്ചു വീട്ടിലേക്കു മടങ്ങുമ്പോൾ ഏതെങ്കിലും നല്ല ഒരു റെസ്റ്റാറ്റാന്റിൽ നിന്നും അത്തായം, അതായിരുന്നു ഞങ്ങളുടെ പതിവ്.

അങ്ങനെ ഒരു പതിവ് വെള്ളിയാഴ്ച ഞാൻ എൻ്റെ കുടുമ്പവുമൊത്തു അമ്പലത്തിലേക്ക് പോയപ്പോൾ, എനിക്ക് പിറകെ കാറിൽ നിന്നും ഇറങ്ങി മക്കളോടൊപ്പം എൻ്റെ അരികിലേക്ക് നടന്നു വരുന്ന സീതയെ ഞാൻ ശരിക്കൊന്നു ശ്രദ്ധിച്ചു, എന്ത് ഭംഗിയാണ് അവളെ സാരി ഉടുത്തു കാണാൻ, എത്ര ഭംഗിയായിട്ടാണ് അവൾ സാരി ഉടുക്കുന്നതും, എന്ത് തരം വേഷം ധരിച്ചാലും അവൾക്കു ചേരുമെങ്കിലും, അവൾ സാരി ഉടുക്കുമ്പോഴാണ് കൂടുതൽ സുന്ദരി ആയി കാണപ്പെടുന്നത് എന്നെനിക്കു തോന്നി, കല്യാണം കഴിഞ്ഞു ഇത്രയും വർഷം ആയിട്ടും, എൻ്റെ കണ്ണിൽ അവളുടെ സൗന്ദര്യത്തിനു യാതൊരു മങ്ങലും ഏറ്റിട്ടില്ല, അതുപോലെ ഞങ്ങൾക്കിടയിലെ സ്നേഹത്തിനും മാറ്റു കൂടുകയല്ലാതെ ചെറിയ അളവിൽ പോലും കുറഞ്ഞതായി എനിക്കിതുവരെ തോന്നിയിട്ടില്ല!!

സീത അമ്പലത്തിന്റെ പടികൾ കയറുമ്പോൾ, നമ്മുടെ ആ പഴേ പൂ കച്ചവടക്കാരി അവളെ അടുത്തേക് വിളിച്ചു കൈ നിറയെ മുല്ലപ്പൂക്കൾ അവളുടെ നേർക്കു നീട്ടി അമ്പലത്തിൽ കയറുന്നതിനു മുമ്പ് ആ പൂക്കൾ അവളുടെ മുടിയിൽ ചൂടുവാൻ സ്നേഹത്തോടെ ആവശ്യപ്പെട്ടു, അവരുടെ കയ്യിൽ നിന്നും മുല്ലപ്പൂക്കൾ ഏറ്റുവാങ്ങവേ “ഇത്രയും അധികം പൂക്കൾ എന്തിനാണ്?” എന്ന സീതയുടെ ചോദ്യത്തിന്, “മോളുടെ ഇത്രയും അഴകാർന്നതും, വലിപ്പവും ഉള്ള മുടിക്ക് ഇത്രയും മുല്ലപ്പൂക്കൾ ചൂടിയാൽ നല്ല ഭംഗിയുണ്ടാവുമെന്നു അവർ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു.

സീത ആ മുല്ലപ്പൂക്കൾ അവളുടെ തലയിൽ ചൂടുമ്പോൾ, ഞാൻ നിറഞ്ഞ മനസ്സോടെ അവളെ നോക്കി നിന്ന് അഭിമാനത്തോടെ ആ പൂകരിക്കു പൈസ കൊടുത്തു!

ക്ഷേത്ര ദർശനത്തിനു ശേഷം, സീത എന്റെ വികൃതിയുള്ള രണ്ടു കുട്ടികളെ കഷ്ടപ്പെട്ട് അടക്കി നിർത്താൻ ശ്രമിക്കുന്നത് ഞാൻ ആ അമ്പലപ്പടവിൽ ഇരുന്നു കൗതുകത്തോടെ നോക്കിക്കണ്ടു!

പെട്ടെന്ന് പരിചിതമായ ഒരു ശബ്ദത്തിൽ, രാമാ.. എന്ന വിളികേട്ടു ഞാൻ ആ ഭാഗത്തേക്ക് നോക്കിയപ്പോൾ, എനിക്ക് നേരെ കൈ വീശി പുഞ്ചിരിച്ചു കൊണ്ട് എന്റടുത്തേക്കു നടന്നു വരുന്ന അനന്ദുവിനെയാണ് ഞാൻ കണ്ടത്, എന്റെ അടുത്തെത്തിയെത്തും ഞാൻ അവനു ഹസ്തദാനം നൽകി എനിക്കരികിൽ ഇരിക്കാൻ അവനു സൗകര്യം ചെയ്തു കൊടുത്തു.

കുട്ടികളുടെ പിറകെ ഓടി നടക്കുന്ന സീതയെ ഞാൻ അരികിലേക്ക് വിളിച്ചപ്പോൾ അവൾ അവളുടെ വസ്ത്രം ഒന്നുടെ നേരെയാക്കി ഞങ്ങള്കരികിലേക്കു നടന്നു വന്നു, ഞാൻ എന്റെ സുഹൃത്തു അനന്ദുവിനെ അവൾക്കു പരിചയപ്പെടുത്തി, അവൾ ഭവ്യതയോടെ കൈകൾ കൂപ്പി അവനു നമസ്കാരം പറഞ്ഞു, അവൻ തിരിച്ചും.

നിങ്ങൾ കൂട്ടുകാർ സംസാരിച്ചിരിക്കു, ഞാൻ കുട്ടികളെ നോക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് സീത വേഗം തന്നെ അവിടുന്ന് പോകുകയും ചെയ്തു!

ഞങ്ങൾ വീണ്ടും കുറെ പഴയ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു, ആ കൂട്ടത്തിൽ നമ്മുടെ പഴയ കൂട്ടുകാരൊക്കെ ഇപ്പോൾ പുറത്താണ് ജോലി ചെയ്യുന്നതെന്നും, എന്തെങ്കിലും വലിയ ആഘോഷങ്ങൾ വരുമ്പോൾ മാത്രമേ ഏല്ലാവർക്കും പഴയ പോലെ ഒത്തുകൂടാൻ സാധിക്കാറുള്ളൂ എന്നും അനന്ദു എന്നെ അറിയിച്ചു.

അല്പം സമയം കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു, എന്നോടൊപ്പം സീതയും അനന്ദുവിനോട് ഒരു പുഞ്ചിരിയോടെ യാത്ര പറഞ്ഞു.

ഒരു ഞായറാഴ്ച ഞാൻ കടയിലേക്ക് പോകാൻ തിരക്കിട്ടു പ്രാതൽ കഴിക്കുന്നതിനിടയിൽ ആരോ ഡോർ ബെൽ അടിക്കുന്ന ശബ്ദം കേട്ടു, ഇതാരവും കാലത്തു എട്ടു മണിക്ക് തന്നെ വീട്ടിലേക്കു വന്നത് എന്ന സംശയത്തോടെ ഞാൻ സീതയോടു ചെന്ന് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു.

സീത പാചകം ചെയ്തു കൊണ്ടിരിക്കയാണെങ്കിലും വേഗം ചെന്ന് ഡോർ തുറന്നു നോക്കി, അവൾ കുറച്ചു നേരം സ്തമ്പിച്ചു നിന്നതിനു ശേഷം, ദേ നിങ്ങളുടെ കൂട്ടുകാരൻ വന്നിരിക്കുന്നു എന്ന് എന്നോടായി പറഞ്ഞു കതകിനടുത്തു നിന്നും അല്പം മാറി നിന്നു.

ഞാൻ കോഫി കുടിക്കുന്നതിനിടയിൽ കതകിന്റെ ഭാഗത്തേക്ക് നോക്കിയതും അനന്ദു വീടിനകത്തേക്ക് കയറി വന്നു.

ഞാൻ: എന്താടാ ഇത്ര രാവിലെ തന്നെ ഇങ്ങോട്ടു?

അനന്ദു: ഒന്നുമില്ലടാ, മറ്റു കൂട്ടുകാരൊന്നും നാട്ടിൽ ഇല്ല്ലാത്തതു കൊണ്ട്, ആകെ ഒരു ബോർ അടി, എന്താ ചെയ്യേണ്ടതെന്ന് ഒരു പിടിയില്ല അത് കൊണ്ട് ഇപ്പൊ ആകെയുള്ള സുഹൃത്തായ നിന്റടുത്തേക്കു വരാമെന്നു കരുതി.

ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നിയിരുന്നു, കാരണം അവന്റെ അതെ അവസ്ഥ തന്നെ ആയിരുന്നു എന്റേതും, എനിക്കും ഇവിടെ കാര്യമായ സുഹൃത്തുക്കൾ ഒന്നും ഇണ്ടായിരുന്നില്ല.

ഞാൻ അവനോടു സോഫയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് സീതയോടു അവനു കാപ്പി എടുക്കാൻ ആവശ്യപ്പെട്ടു

ഞാൻ: എടാ അനന്ദു നീ തെറ്റായി ധരിക്കില്ലെങ്കിൽ ഒരു കാര്യം ചോദിച്ചോട്ടെ? നിനക്ക് എന്റെ സ്ഥാപനത്തിൽ ജോയിൻ ചെയ്തുടെ, അപ്പൊ നിനക്ക് ഈ ബോർ അടിയും മാറി കിട്ടും എനിക്കും എന്റെ തിരക്കുകൾ കുറച്ചു കുറഞ്ഞു കിട്ടുകയും ചെയ്യും!

അനന്ദു: (കുറച്ചു നേരത്തെ ആലോചനയ്ക് ശേഷം) അത് വേണ്ടടാ, ഇപ്പോൾ നമ്മൾ നല്ല സുഹൃത്തുക്കൾ ആണ്, അത് അങ്ങനെ തന്നെ നിൽക്കട്ടെ, ഒരു മുതലാളി തൊഴിലാളി ബന്ധമായാൽ ചിലപ്പോൾ പിന്നീടത് നമ്മുടെ ഫ്രണ്ട്ഷിപ്പിനെ ബാധിക്കും.

അവൻ പറഞ്ഞത് ശരിയാണെന്നു എനിക്കും തോന്നി!!

അപ്പോയേക്കും സീത അവനുള്ള കോഫിയുമായി വന്നിരുന്നു, അതിൽ നിന്നും ഒരു ഇറക്കു കുടിച്ച അനന്ദു, ഓഹ്,,, കോഫി അപാര ടേസ്റ്റ് ആയിരിക്കുന്നു എന്ന് സീതയോടു പറഞ്ഞപ്പോൾ, അവൾ മറുപടിയായി ഒരു പുഞ്ചിരി മാത്രം നൽകിക്കൊണ്ട് അടുക്കളയിലേക്കു തിരിച്ചു പോയി.
അന്ന് രാത്രി ഞാൻ വീട്ടിലേക്കു മടങ്ങി വന്നപ്പോൾ സീത എന്നോട് ചോദിക്കയുണ്ടായി…

സീത: നിങ്ങൾക്കു എത്ര കാലമായി അവനെ അറിയാം?

ഞാൻ: ആര്? അനന്ദുവിനെയോ? കുറെ വർഷങ്ങൾ ആയിട്ട് അറിയാം..

സീത: എന്താ അവൻ ഇതുവരെ കല്യാണം കഴിക്കാത്തത് ??

ഞാൻ: അവനു ഇപ്പോൾ 27 വയസ്സല്ലേ ആയിട്ടുള്ളൂ, പോരാത്തതിന് അവൻ്റെ പെങ്ങളുടെ കല്യാണവും കഴിപ്പിക്കാനുണ്ട്, ഹ്മ്മ് എന്തെ ചോദിയ്ക്കാൻ?

സീത: ഇല്ല, ഒന്നുമില്ല , അവൻ സമയത്തു കല്യാണം കഴിച്ചിരുന്നെങ്കിൽ … (അവൾ വാക്കുകൾ മുഴുവിപ്പിക്കാതെ നിർത്തി)

ഞാൻ: എന്താടോ, എന്തായലും നീ മടിക്കാതെ കാര്യം പറ

സീത: അതല്ല, അവൻ സമയത്തു കല്യാണം കഴിച്ചിരുന്നെങ്കിൽ മറ്റു സ്ത്രീകളെ ഇങ്ങനെ നോക്കില്ലായിരുന്നു …

ഞാൻ: എന്ത് പറ്റി? അവൻ നിന്നോട് മോശമായിട്ടു എന്തെങ്കിലും ??

സീത: ഏയ് അങ്ങനെ കാര്യമായിട്ട് ഒന്നുമില്ല, ഞാൻ പൊതുവെ പറഞ്ഞന്നേ ഉള്ളൂ

ഞാൻ: ഹ്മ്മ്,,, അവൻ്റെ പ്രായം അതല്ലേടി, അതിന്റ്റെതായിരിക്കും, നീ അത്രയ്ക്കു കാര്യമാക്കണ്ട, എന്ന് പറഞ്ഞു ഞാൻ ആ വിഷയത്തെ ലഘൂകരിച്ചു!! (ചിലപ്പോൾ ഞാൻ കാണിച്ച ആദ്യത്തെ തെറ്റ്).

പിന്നീട് അനന്ദു പലപ്പോഴായി വീട്ടിലേക്കു വന്നു തുടങ്ങി, അതികം താമസിയാതെ അവൻ ഒരു സ്ഥിരം സന്ദർശകനായി മാറി, വരുമ്പോയെല്ലാം ചോക്‌ളേറ്റും,കളിപ്പാട്ടങ്ങളും കൊണ്ട് വരുന്നത് കൊണ്ട് തന്നെ എന്റെ മക്കൾക്കും അവനെ വലിയ ഇഷ്ടമായിരുന്നു, പക്ഷെ സീത എപ്പോഴും ഒരു അകലം വെച്ചേ അവനോടു പെരുമാറിയിരുന്നുള്ളൂ.

കുറച്ചു ദിവസങ്ങൾക്കു ശേഷം- വൈകിട്ട് ഞാൻ കുറച്ചു നേരത്തെ തന്നെ കടയിൽ നിന്നും ഇറങ്ങി വീട്ടിലേക്കു തിരിച്ചു, പക്ഷെ പാതി വഴിയിൽ എന്റെ ബുള്ളറ്റിനു എന്തോ തകരാറു വന്നു സ്റ്റാർട്ട് ആവാതെ ആയി, ഞാൻ അത് അടുത്തുള്ള വർക്ഷോപ്പിൽ കൊടുത്തു വീട്ടിലേക്കു നടന്നു പോകുവാൻ തീരുമാനിച്ചു.

നടന്നു പോകയാണെങ്കിൽ മെയിൻ റോഡിനേക്കാളും എളുപ്പം എന്റെ വീടിനടുത്തുള്ള സ്കൂൾ മൈതാനം മുറിച്ചു കിടക്കുന്നതാണ് എളുപ്പം എന്ന് അറിയാവുന്നതു കൊണ്ട് ഞാൻ അന്ന് ആ വഴി തന്നെ സ്വീകരിച്ചു, സമയം 7 മണി കഴിഞ്ഞതിനാൽ അത്യാവശ്യം ഇരുട്ടിത്തുടങ്ങിയിരുന്നു, ഞാൻ, മഞ്ഞു വീണു നനഞ്ഞ പുല്ലുകൾ ചവുട്ടി നിലാവിൻറെ വെളിച്ചത്തിൽ വീട് ലക്ഷ്യമാക്കി നടന്നു,സാധാരണയായി ആ സമയത്തു അവിടെ അങ്ങനെ ആള്കാരെയൂന്നും കാണൽ പതിവില്ല, പക്ഷെ ഞാൻ എൻ്റെ വീടിന്റെ ഏകദേശം അടുത്ത് എത്തിയപ്പോയേക്കും അവിടെയുള്ള സ്ട്രീറ്റ് ലൈറ്റിന്റെ ചുവട്ടിൽ രണ്ടു പേർ നിൽക്കുന്നതായി ഞാൻ കണ്ടു, ഞാൻ ഉള്ള ഭാഗത്തു വെളിച്ചം കുറവായതിനാൽ അവർക്കു എന്നെ കാണാൻ സാധിക്കില്ലായിരുന്നു.

അവരുടെ അടുത്തേക് നടന്നടുത്തപ്പോൾ അവിടെ നിൽക്കുന്ന രണ്ടു വ്യക്തികളെയും ഞാൻ തിരിച്ചറിഞ്ഞു, ബൈക്കിൽ ചാരിയിരിക്കുന്ന അനന്ദുവും അവൻ്റെ വളരെ അടുത്ത് നിൽക്കുന്ന സീതയും ഒരു ഞെട്ടലോടെ എന്നെ നോക്കി കുറച്ചു നേരത്തേക്ക് പകച്ചു നിന്നു!!

പക്ഷെ അനന്ദു പെട്ടെന്ന് തന്നെ സമനില വീണ്ടുടുത്തു എന്നോട് സംസാരിച്ചു തുടങ്ങി,

“സീത അമ്പലത്തിൽ നിന്നും തിരിച്ചു വരുമ്പോൾ ഞാൻ ഇവിടെ നിക്കയായിരുന്നു, അങ്ങനെ അവിചാരിതമായി കണ്ടപ്പോൾ ഞങ്ങൾ വെറുതെ സംസാരിച്ചു നിന്നു” ( അനന്ദു സാഹചര്യം വ്യക്തമാക്കി)

പക്ഷെ സീതയുടെ മുഖത്തു അപ്പോഴും വല്ലാത്ത പരിഭ്രാന്തി ഞാൻ ശ്രദ്ധിച്ചിരുന്നു!!

അനന്ദുവിന്റെ വിവരണത്തിൽ എനിക്ക് അസാധാരണത്വം ഒന്നും തോന്നിയില്ല , കാരണം നിത്യ അമ്പല സന്ദർശികയായ സീത ഈ സമയത്തു വീട്ടിലേക്കു മടങ്ങുന്നത് പതിവുള്ള കാര്യമാണ് , പിന്നെ അനന്ദു സ്കൂളിൽ പഠിക്കുന്ന കാലത്തേ മനസ്സിൽ എന്തെങ്കിലും വിഷമം വന്നാൽ ഒറ്റയ്ക്കു വന്നിരിക്കുന്ന സ്ഥലമാണ് നമ്മുടെ പഴയ സ്കൂൾ മൈതാനം, എങ്കിലും സീതയുടെ മുഖത്തു എന്തിനാണ് ഇത്ര പരിബ്രഹ്മം എന്ന് ഞാൻ ചിന്തിച്ചു.

കുട്ടികൾ എവിടെ ? (ഞാൻ സീതയോടു ചോദിച്ചു)

സീത: അവർ എന്നോടൊപ്പം ഇവിടെ ഇണ്ടായിരുന്നു, പിന്നെ പ്രമീളലേച്ചിയെ കണ്ടപ്പോൾ അവർ കൂടെ പോയി (സീത വിക്കി വിക്കി പറഞ്ഞു)

(പ്രമീളേച്ചി ഞങ്ങളുടെ അയൽവക്കം ആണ്, അവർക്കു കുട്ടികൾ ഇല്ല, ആയതിനാൽ പകൽ സമയം കൂടുതലും എൻ്റെ മക്കളെ അവർ അവരുടെ വീട്ടിലേക്കു കൊണ്ട് പോകും, അത് സീതയ്ക്ക് ഒരു സഹായമായിരുന്നു, കാരണം കുട്ടികളുടെ ശല്യം ഇല്ലാതെ അവൾക്കു വീട്ടിലെ പണികൾ പെട്ടെന്ന് ചെയ്തു തീർക്കാൻ സാധിക്കും).

സീതയുടെ ഭയപ്പാടുള്ള മുഖവും, വിറയാർന്ന സംസാരവും കേട്ടപ്പോൾ എനിക്കെന്തോ പന്തികേട് തോന്നി ഞാൻ അവളുടെ മുഖത്തേക്കു തന്നെ നോക്കി നിന്നു, സീത പരിഭ്രമിച്ച മുഖത്തോടെ എൻ്റെ കണ്ണുകളിലേക്കും!!

അപ്പോൾ നമുക്കിടയിൽ ഉണ്ടായ ആ മൗന നിമിഷങ്ങൾ മനസ്സിലെ സമ്മർദ്ദം കൂട്ടുന്നതിന് മുന്നേ അനന്ദു വീണ്ടും സംസാരിച്ചു തുടങ്ങി.

അനന്ദു: അല്ല രാമാ, നീ എന്താ ഇന്ന് നടന്നു വരുന്നേ, നിൻറ്റെ ബുള്ളെറ്റിനു എന്ത് പറ്റി?

ഞാൻ നടന്ന കാര്യങ്ങൾ അവനോടു വ്യക്തമാക്കി, കാര്യങ്ങൾ കേട്ട അനന്ദു എനിക്ക് അവൻ്റെ ബൈക്ക് കൈമാറി അതുമായി സീതെയും കൂട്ടി വീട്ടിലേക്കു പൊയ്ക്കോളൂ, ബൈക്ക് അവൻ രാവിലെ വന്നു എടുത്തോളാം എന്ന് പറഞ്ഞു.

ആനന്ദുവിൻറെ ബൈക്കിൽ സീതയെയും കൂട്ടീ വീട്ടിലേക്കു മടങ്ങുമ്പോൾ, എൻ്റെ ഷോൾഡറിൽ വെച്ച അവളുടെ കയ്യുടെ വിറയലും, താളം തെറ്റിയ അവളുടെ ഹൃദയമിടിപ്പും എനിക്ക് ശരിക്കും മനസ്സിലാകുന്നുണ്ടായിരുന്നു!!

ഞങ്ങൾ വീടിന്റെ ഗേറ്റ് കടന്നതും, ബൈക്കിന്റെ ശബ്ദം കേട്ട എൻ്റെ കുട്ടികൾ പ്രമീളേച്ചിയുടെ വീട്ടിൽ നിന്നും ഓടി വന്നു എൻ്റെ കാലുകളിൽ ചുറ്റിപ്പിടിച്ചു അവരുടെ സ്നേഹം അറിയിച്ചു, പക്ഷെ സീത എന്നെയോ മക്കളെയോ ശ്രദ്ധിക്കാതെ, ഒന്നും ഉരിയാടാതെ വീട്ടിലേക്കു ഓടിക്കയറി!!

കല്യാണം കഴിഞ്ഞ നാള് തൊട്ടു, ഇരു മെയ്യും ഒരു മനസ്സുമായി കഴിഞ്ഞത് കൊണ്ട് തന്നെ സീതയുടെ ചെറിയ ഭാവ വ്യത്യാസം പോലും എനിക്ക് മനസ്സിലാകും, അതിനാൽ തന്നെ അവളുടെ മനസ്സ് എന്തോ കാരണത്താൽ വേവലാതിപ്പെട്ടിരിക്കയാണെന്നു എനിക്ക് നിഷ്പ്രയാസം മനസ്സിലായി!!

ഞാൻ വീടിനകത്തേക്ക് ചെന്ന് അടുക്കളയിൽ എനിക്ക് പുറം തിരിഞ്ഞു നിൽക്കുന്ന സീതയുടെ മുതുകിൽ കൈവെച്ചു എൻ്റെ സാമീപ്യം അറിയിച്ചു, എന്നെ തിരിന്നു നോക്കിയ സീതയുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു, ഭയത്താലോ ഒരു കരച്ചിലിൻറ്റെ തുടക്കമെന്നോ തോന്നും വിധം അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

ഞാൻ ഒന്നും ചോദിക്കാതെ തന്നെ അവൾക്കു എൻ്റെ ചോദ്യവും, അവൾ ഒന്നും പറയാതെ തന്നെ അവളുടെ ഉത്തരവും നമ്മൾ പരസ്പരം മനസ്സിലാക്കി!!

ഞാൻ അവളുടെ ഇരു കൈകളും ചേർത്ത് പിടിച്ചു കൊണ്ട് വളരെ വാത്സല്യത്തോടെ പറഞ്ഞു, “എന്തിനാ സീതേ നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് ? അനന്ദുവിനെ എനിക്ക് കുട്ടികാലം മുതലേ അറിയാം, അതിലുമുപരി നിന്നെ ഞാൻ ഈ ജന്മത്ത് സംശയിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ?”
ഞാൻ ഇത്രയും പറഞ്ഞു നിർത്തിയതും, സീത എൻ്റെ നെഞ്ചിൽ മുഖം ചേർത്ത് പൊട്ടി പൊട്ടി കരയാൻ തുടങ്ങി, അവളുടെ ആ ചുടുകണ്ണീര് എൻ്റെ മനസ്സിനെ വേദനിപ്പിക്കും വിധം എൻ്റെ നെഞ്ജിടം നനയിച്ചു, എനിക്കും നല്ല സങ്കടം വന്നു, കാരണം കല്യാണം കഴിഞ്ഞ നാൾ തൊട്ടു ഇന്നുവരെ ഞാൻ അവളുടെ കണ്ണുകൾ നിറയാൻ അവസരം ഉണ്ടാക്കിയിട്ടില്ല അത്രയ്ക്ക് സ്നേഹവും, മതിപ്പുമാണ് എനിക്കവളോട്.

ഏറെ നേരമായിട്ടും കരച്ചിൽ നിർത്താതായപ്പോൾ ഞാൻ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി അവളുടെ കണ്ണുനീർ എൻ്റെ കൈകളാൽ തുടച്ചു മാറ്റി അവളെ സാന്ത്വനിപ്പിച്ചു!!

അൽപ സമയത്തിന് ശേഷം സീത നോർമൽ ആയി, കണ്ണുകൾ തുടച്ചു ഒരു ആശ്വാസത്തിൻറ്റെ പുഞ്ചിരി തൂകി, “എനിക്കറിയാം നിങ്ങൾക്കു എന്നെ വിശ്വാസം ആണെന്ന്, പക്ഷെ ഞാനും അനന്ദുവും അങ്ങനെ ഒരു സമയത്തു അവിടെ ഒറ്റയ്ക്ക് സംസാരിച്ചു നിൽകുമ്പോൾ, നിങ്ങൾ അപ്രതീക്ഷമായി വരികയും, പിന്നെ എന്നെ സംശയിക്കുന്ന തരത്തിലുള്ള മുഖഭാവവും വെച്ച് സംസാരിച്ചപ്പോൾ ഞാൻ വല്ലാതെ ഭയന്ന് പോയി” അവൾ മുഖം തൻ്റെ സാരി തലപ്പിനാൽ തുടച്ചു കൊണ്ട് പറഞ്ഞു!!

അതിനു മറുപടിയായി ഞാൻ “എടി പൊട്ടിക്കാളെ, ഞാൻ നിന്നെ ഒരിക്കലും സംശയിക്കില്ല, പിന്നെ നിൻറ്റെ മനസ്സിൽ ഇങ്ങനെ അനാവശ്യമായ പേടി ഉള്ളത് കൊണ്ടാവാം നിനക്ക് എൻ്റെ മുഖഭാവം മാറിയതായി ഒക്കെ തോന്നിയത്” എന്ന് ഒരു കളിയാക്കും വിധം അവളോട് പറഞ്ഞു കൊണ്ട് ഞാൻ ആ വിഷയം അവിടെ വെച്ച് തന്നെ തീർത്തു! അന്ന് രാത്രി ഞങ്ങൾ രണ്ടുപേരും മനസ്സിൽ യാതൊരു സ്വസ്ഥതക്കേടും ഇല്ലാതെ സുഖമായി കിടന്നുറങ്ങി!!

ദിവസങ്ങൾ കടന്നു പോയി, ജനുവരി 7 സീതയുടെ പിറന്നാൾ ദിവസം ആയിരുന്നു,ഞങ്ങൾ ബർത്ഡേയ് അങ്ങനെ ആള്കാരെയൊന്നും വിളിച്ചു ആഘോഷിക്കാറില്ല, നല്ല എന്തെങ്കിലും ഭക്ഷണം ഇണ്ടാകും, മധുരത്തിന് ചിലപ്പോൾ പായസം വെക്കും അത്ര തന്നെ! അന്ന് സീതയുടെ ആ ജന്മ ദിവസം ഞാൻ കടയിൽ നിന്നും കുറച്ചു നേരത്തെ ഇറങ്ങി വീട്ടിലേക്കു ഊണ് കഴിക്കാനായി ചെന്നു, ഞാൻ അവിടെ എത്തുമ്പോൾ അനന്ദു എൻ്റെ വീട്ടു മുറ്റത്തു കുട്ടികളുമായി കളിക്കുകയായിരുന്നു!!

അനന്ദുവുമായി ചെറിയ സൗഹൃദ സംഭാഷണത്തിന് ശേഷം ഞാൻ വീട്ടിനകത്തേക്ക് കയറിച്ചെന്നു, അന്ന് ഞാൻ കണ്ട സീതയുടെ മുഖം എന്നത്തേക്കാളും പ്രസന്നമായിരുന്നു, അവൾ വളരെ ഉത്സാഹവതിയായിരുന്നു!!

എന്തോ ഒരു പരാതി പറയുന്ന കണക്കെ അവൾ എന്റെ മുമ്പിലേക്ക് പുതിയ ഒരു സാരിയും പിന്നെ കുറച്ചു പെർഫ്യുമുകളും നീട്ടി കാണിച്ചു കൊണ്ട് പറഞ്ഞു ” ദേ ഇത് കണ്ടോ,, ഞാൻ എത്ര വിലക്കിയിട്ടും നിങ്ങളുടെ സുഹൃത്തു എനിക്കായി കുറെ ബർത്ഡേയ് ഗിഫ്റ്റുകൾ വാങ്ങിക്കൊണ്ടു വന്നിരിക്കുന്നത്”

അവൾ പറഞ്ഞ രീതി ഒരു പരാതിയുടേതാണെങ്കിലും, അവൾക്കു ആ ഗിഫ്റ്റുകൾ എല്ലാം ഇഷ്ടപ്പെട്ടുവെന്നും, പതിവില്ലാതെ തൻ്റെ ജന്മദിനത്തിൽ ഒരാൾ തനിക്കു സമ്മാനങ്ങൾ നല്കിയതിന്റ്റെ ആഹ്ളാദവും അവളുടെ ശരീരഭാഷയിൽ വ്യക്തമായിരുന്നു.

സീത ഇത്രയും പറഞ്ഞു മുഴുവിപ്പിക്കുമ്പോയേക്കും അനന്ദു വീടിനകത്തേക്ക് കയറി വന്നിരുന്നു.

എന്തിനാ അനന്ദു, നീ ഇങ്ങനെ കാശൊക്കെ ചിലവാക്കി ഗിഫ്റ്റൊക്കെ വാങ്ങിച്ചത്? (ഞാൻ ഒരു നിറഞ്ഞ പുഞ്ചിരിയോടെ അവനോടു ചോദിച്ചു)

എൻ്റെ ആ ചോദ്യത്തിനുള്ള മറുപടിയായി അനന്ദു ഒരു മറു ചോദ്യം എറിഞ്ഞു, ” അല്ല രാമാ, നീ എന്താ ഇന്ന് സീതയുടെ പിറന്നാൾ ആണെന്ന് എന്നോട് പറയാതിരുന്നത് ? ഞാൻ വല്ല പാർട്ടിയും ചോദിക്കുമെന്ന് ഭയന്നാണോ ??

അവൻ്റെ ആ സരസമായ ഉത്തരത്തിനു മറുപടിയായി ഞാൻ അവൻ്റെ തോളിൽ സ്നേഹപൂർവ്വം തട്ടിക്കൊണ്ടു എൻ്റെ മനസ്സിലെ സന്തോഷം അവനെ അറിയിച്ചു.

ഞങ്ങൾ അവിടെ സംസാരിച്ചിരിക്കെ സീത ഞങ്ങൾ രണ്ടുപേർക്കും കോഫിയുമായി വന്നു.

അനന്ദു: എടാ രാമാ, വീട്ടിലെ സ്ത്രീകൾ നമുക്ക് വേണ്ടി എന്ത് മാത്രം കഷ്ടപ്പെടുന്നുണ്ട്, അപ്പോൾ അവരുടെ വിശേഷ ദിസങ്ങളിൽ എങ്കിലും നമ്മൾ അവരെ പ്രത്യേകം സന്തോഷിപ്പിക്കണ്ടേ ?

അനന്ദു ഒരിറക്ക് കോഫി നുകർന്നതിനു ശേഷം തുടർന്നു, സീതയുടെ കാര്യത്തിലാണെങ്കിൽ,ഇത്രയും നല്ല കോഫി ഉണ്ടാകുന്നതിനു മാത്രം കൊടുക്കണം സമ്മാനങ്ങൾ, അല്ലാതെ ഒരു പ്രത്യേക ദിവസത്തിനു കാത്തു നിൽക്കേണ്ട ആവശ്യമില്ല!! (അവൻ്റെ ആ സംസാരം കേട്ടപ്പോൾ ഞാനും സീതയും ഒരുപോലെ പൊട്ടിച്ചിരിച്ചു)

ഞാൻ ബാത്‌റൂമിൽ ചെന്ന് ഒന്ന് ഫ്രഷ് ആയി തിരിച്ചു വരുമ്പോയേക്കും സീതയും അനന്ദുവും ഒരേ സോഫയിൽ ഇരുന്നു എന്തോ കാര്യമായി സംസാരിക്കുകയായിരുന്നു, എന്നെ കണ്ടതും സീത എൻ്റെ അടുത്തേക് നടന്നടുത്തു കൊണ്ട് ഒരു പരിഭവം പോലെ പറഞ്ഞു

“ദേ നിങ്ങൾ ഇത് കേട്ടോ, അനന്ദു അപ്പുവിന്റെ കല്യാണ വസ്ത്രങ്ങൾ വാങ്ങിക്കാൻ ബാംഗ്ലൂരിലേക്ക് പോവുവാകയാണ് പോലും” (ഇത്രയും പറഞ്ഞു തീരുമ്പോയേക്കും സീത എൻ്റെ അടുത്തെത്തി എൻ്റെ കൈകളിൽ ചുറ്റിപ്പിടിച്ചിരുന്നു)

സീത എൻ്റെ ഇത്ര അടുത്ത് നിന്നപ്പോൾ, അവളിൽ നിന്നും പുതിയ ഒരു സുഗന്ധം എനിക്കനുഭവപ്പെട്ടു, അത് അവൾ ചൂടിയ മുല്ലപ്പൂവിന്റെതായിരുന്നു, സീത മിക്യ ദിവസങ്ങളിലും മുല്ലപ്പൂ ചൂടാറുണ്ടെങ്കിലും, ഇന്ന് അത് എൻ്റെ ശ്രദ്ധയെ ആകർഷിക്കുവാൻ രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു, ഒന്ന്: അതിനു പുതിയ ഒരു ഗന്ധമായിരുന്നു, രണ്ടു: അത് കാഴ്ചയിലും അവൾ പതിവായി വെക്കുന്ന മുല്ലപ്പൂവിനേക്കാൾ വ്യത്യസ്തയിരുന്നു (പിങ്ക് മുല്ലപ്പൂക്കൾ), നിത്യവും വരുന്ന ആ പൂകാരിയുടെ കയ്യിൽ ഇന്ന് സാധാ മുല്ലപ്പൂ ഇല്ലാത്തതു കൊണ്ടാവാം സീത ഇത് വാങ്ങിയതെന്ന് ഞാൻ ഊഹിച്ചു!!

അനന്ദു വസ്ത്രങ്ങൾ വാങ്ങിക്കാൻ ബാംഗ്ലൂരിലേക്ക് പോകുന്ന കാര്യം കേട്ടപ്പോൾ എനിക്കും വിഷമം തോന്നി.

ഞാൻ: അതെന്തിനാടാ അനന്ദു എൻ്റെ കട ഇവിടെ ഉള്ളപ്പോൾ നീ അപ്പുവിന്റെ ആവശ്യത്തിന് ബാംഗ്ളൂരിലൊക്കെ പോകുന്നത്? അവൾ എനിക്കും പെങ്ങൾ തന്നെയല്ലേടാ? നിങ്ങൾക്കു ആവശ്യമുള്ള സാധനങ്ങൾ എൻ്റെ കടയിൽ നിന്നും എടുത്തു പോയാൽ പോരെ.

ഞാനും അത് തന്നെയാ ചോദിക്കുന്നെ (സീത കൂട്ടിച്ചേർത്തു)

അനന്ദു: അത് തന്നെ ആയിരുന്നെടാ ഞങ്ങളടെയും പ്ലാൻ , നിൻറ്റെ കടയിൽ നിന്നും ആകുമ്പോൾ കാശിൻറ്റെ കാര്യത്തിൽ കുറച്ചു സാവകാശം കിട്ടിയേനെ, ചിലപ്പോൾ നീ അത് വാങ്ങിക്കില്ല എന്നും വരാം,പക്ഷെ ഇത് ചെറുക്കന്റെ വീട്ടുകാരുടെ നിർബന്ധമാ, അപ്പൊ പിന്നെ എന്ത് ചെയ്യാൻ പറ്റും!!

വീണ്ടും കുറച്ചു നേരം കൂടെ സംസാരിച്ചു ഇരുന്നതിനു ശേഷം അനന്ദു ഇറങ്ങാൻ തുടങ്ങി, അവൻ പോകുന്നതിനു മുമ്പ് ഞാൻ അവനോടായി പറഞ്ഞു ” എടാ അനന്ദു, അപ്പുവിന്റെ കല്യാണ ആവശ്യത്തിന് എന്ത് സഹായം വേണമെങ്കിലും എന്നോട് ചോദിക്കാൻ മടിക്കരുത്, അവൾക്കു ആങ്ങളമാർ ഒന്നല്ല, രണ്ടാ,, അത് മറക്കണ്ട”
ഞാൻ അത്രയും പറഞ്ഞതും അനന്ദു എന്നെ ഗാഢമായി കെട്ടിപ്പുണർന്നു “ഒന്നും വേണ്ടടാ നിൻറ്റെ ഈ സ്നേഹത്തോടെയുള്ള വാക് മാത്രം മതി മനസ്സ് നിറയാൻ” എന്ന് പറഞ്ഞു കൊണ്ട് അവൻ എന്നെ ഒന്നൂടെ ഇറുകെ കെട്ടിപ്പുണർന്നു!!

അനന്ദു പോയിക്കഴിഞ്ഞു കുറച്ചു നേരത്തിനു ശേഷം, ഞാനും കടയിലേക്ക് മടങ്ങി പോകാൻ ഇറങ്ങി , ബുള്ളറ്റുമായി വീടിന്റെ ഗേറ്റ് കടന്നതും എൻ്റെ മുന്നിലൂടെ ആ പൂകാരി (ആർകെങ്കിലും പൂവേണോ) എന്ന് ചോദിച്ചു കൊണ്ട് നടന്നു പോകുന്നത് കണ്ടു, അവരെ കണ്ടതും എൻ്റെ മനസ്സ് അസ്വസ്ഥമായി, കാരണം ആ പൂകാരി ഇപ്പോൾ വരുന്നതേ ഉള്ളൂ, അപ്പോൾ സീത ഇപ്പോൾ തലയിൽ ചൂടിയിരിക്കുന്ന മുല്ലപ്പൂക്കൾ, അതും അനന്ദു കൊടുത്തതാകുമോ? എന്തോ എൻ്റെ മനസ്സിന് അത് ഉൾകൊള്ളാൻ സാധിച്ചില്ല, ജന്മദിനത്തിൽ സമ്മാനമായി അവൻ സാരിയും, പെർഫ്യുമുകളും കൊടുത്തതിൽ എനിക്ക് സന്തോഷമേ ഉള്ളൂ, പക്ഷെ തലയിൽ ചൂടാൻ പൂവ് കൊടുക്കണമെങ്കിൽ അത്രയും ആഴത്തിലുള്ള സൗഹൃദമോ, ബന്ധമോ ആയിരിക്കേണ്ടേ? എന്തോ എൻ്റെ മനസ്സിന് അത് തൃപ്തികരമായി തോന്നിയില്ല!

അന്നത്തെ ദിവസം മുഴുവനും എൻ്റെ മനസ്സു അസ്വസ്ഥമായിരുന്നു, എന്തൊക്കെയോ ചിന്തകൾ എൻ്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു, ആ പിങ്ക് മുല്ലപൂക്കളുടെ പിന്നിലുള്ള നിഗൂഢത എത്ര ശ്രമിച്ചിട്ടും എനിക്ക് എൻ്റെ മനസ്സിൽ നിന്നും ഒഴിവാക്കാൻ സാധിക്കുന്നില്ല, എന്നാൽ സീതയുടെ മുഖം ആലോചിക്കുമ്പോൾ, അവളും അനന്ദുവും തമ്മിൽ എന്തെങ്കിലും തെറ്റായിട്ടുള്ള ബന്ധം ഉണ്ടെന്നു സംശയിക്കുന്നത് പോലും ശരിയല്ല എന്നും അതേ മനസ്സ് തന്നെ എന്നോട് പറയുന്നു, വല്ലാത്ത ഒരു മാനസിക സങ്കർഷത്തിൽ ആയിരുന്നു ഞാൻ ആ ദിവസം മുഴുവനും!!

അനന്ദു, എൻ്റെ മനസ്സിനെ അലട്ടുന്ന വലിയ ഒരു ചോദ്യവും ബാക്കി വെച്ച് കൊണ്ട് ബാംഗ്ലൂരിലേക്ക് പോയി, മനസ്സമാദാനം നഷ്ടപ്പെട്ട ഞാൻ വെള്ളിയാഴ്ചകളിൽ മാത്രം പോകുന്ന പതിവ് തെറ്റിച്ചു നിത്യവും ശിവൻറെ അമ്പലത്തിൽ ചെന്ന് തൊഴാൻ തുടങ്ങി (എനിക്ക് മനസ്സമാധാനം കിട്ടുവാനും, എൻ്റെ മനസ്സിലെ സംശയങ്ങൾ ഒന്നും സത്യമായിരിക്കല്ലേ എന്ന് പ്രാർത്ഥിക്കുവാനും)

എൻ്റെ മനസ്സിലെ സംശയങ്ങളെ ദൃഢപ്പെടുത്തുന്ന തരത്തിൽ ആയിരുന്നു അടുത്ത ദിവസങ്ങളിൽ സീതയുടെ പെരുമാറ്റങ്ങളും, പലപ്പോഴും അവൾ എന്തോ ആലോചനയിൽ മുഴുകി നില്കുന്നത് പോലെ എനിക്ക് തോന്നിയിരുന്നു, എന്തിനെയോ അല്ലെങ്കിൽ ആരെയോ മിസ് ചെയ്യുന്നത് പോലെ പല സന്ദർഭങ്ങളിലും എനിക്ക് സംശയം തോന്നിയിരുന്നു (അത് ചിലപ്പോൾ എനിക്ക് അവളുടെ മേൽ ഒരു സംശയത്തിൻറെ കനൽ ഉള്ളത് കൊണ്ടാവാം എന്ന് കരുതി ഞാൻ അവളോടൊന്നും ചോദിക്കാൻ നിന്നില്ല)

ഒരാഴ്ചയോളം മുടങ്ങാതെയുള്ള പ്രാർത്ഥനയുടെ ഫലമാവാം എൻ്റെ മനസ്സിന് കുറച്ചു ശാന്തി ലഭിച്ചത്, ശാന്തമായ മനസ്സോടെ ഞാൻ ഒന്നൂടെ കാര്യങ്ങളെ സമചിത്തതയോടെ വിശകലനം ചെയ്തു.

അനന്ദു അവളുടെ പിറന്നാൾ ആയതിനാൽ, മറ്റു ഗിഫ്റ്റുകൾ വാങ്ങുന്നതിനിടയിൽ കൂടുതലൊന്നും ചിന്തിക്കാതെ കുറച്ചു മുല്ലപ്പൂക്കളും വാങ്ങിയിരിക്കാം, നിഷ്കളങ്കയായ സീത വേറെ ഒന്നും ആലോചിക്കാതെ അത് തൻ്റെ തലയിൽ ചൂടിയിട്ടും ഇണ്ടാകാം, അതിൽ ഇപ്പോൾ എന്താണ് ഇത്ര വലിയ തെറ്റ്? അഥവാ അവർക്കിടയിൽ എന്തെങ്കിലും കള്ളക്കളികൾ ഉണ്ടെങ്കിൽ പിന്നെ ഞാൻ എത്തുന്ന നേരത്തു അവൾ ആ മുല്ലപ്പൂക്കൾ ചൂടി നിൽക്കുമോ, അവരുടേതായ സ്വകാര്യ നിമിഷങ്ങളിൽ മാത്രം അല്ലെ അവർ അങ്ങനെയുള്ള കള്ളത്തരങ്ങൾ കാണിക്കുകയുള്ളൂ.

ഇത്രയും കാര്യങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നപ്പോയെക്കും എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. കുറച്ചു ദിവസത്തേക്കെങ്കിലും സീതയെ സംശയിച്ചതിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി, എത്രയും പെട്ടെന്ന് എനിക്കെൻറെ സീതയെ കാണണം എന്ന മോഹത്തോടെ ഞാൻ എൻ്റെ വീട്ടിലേക്കു വിട്ടു, ബുള്ളറ്റിൽ വീട്ടിലേക്കു പാഞ്ഞു അടുക്കുമ്പോഴും ഞാൻ എന്നെ തന്നെ പഴിക്കുകായായിരുന്നു, എൻ്റെ ജീവൻറെ പതിയായ സീതയെ, എൻ്റെ ജീവിതത്തിലെ എല്ലാ പ്രതികൂല സാഹചര്യങ്ങളിലും എനിക്ക് താങ്ങും തണലുമായി നിന്ന എൻ്റെ പ്രിയ പത്നിയെ അൽപ നേരത്തേക്കെങ്കിലും തെറ്റായ കണ്ണിൽ കണ്ടതിൽ എനിക്ക് എന്നോട് തന്നെ വല്ലാത്ത പുച്ഛം തോന്നി!!

പതിവില്ലാതെ കാലത്തു പതിനൊന്നു മണിക്ക് തന്നെ വീട്ടിലേക്കു തിരിച്ചു വന്ന എന്നെ കണ്ടു സീത ” നിങ്ങൾ എന്താ ഇന്ന് ഇത്ര നേരത്തെ?” എന്ന് ചോദിച്ചു മുഴുവിക്കും മുമ്പേ ഞാൻ അവളെ വാരിപ്പുണർന്നു എൻ്റെ ചുണ്ടിനാൽ അവളുടെ ചുണ്ടിനെ കവർന്നെടുത്തിരുന്നു, ഒട്ടും താസിക്കാതെ ഞാൻ അവളുടെ ചുണ്ടുകളുടെ മധുരം ആസ്വദിച്ചു കൊണ്ട് തന്നെ അവളെ പൊക്കിയെടുത്തു ബെഡ്റൂമിലേക്ക് കൊണ്ട് പോയി, നിമിഷങ്ങൾക്കകം അവളുടെ വസ്ത്രങ്ങളെല്ലാം ഞങ്ങളുടെ കിടപ്പറയിൽ അങ്ങിങ്ങായി വലിച്ചെറിയപ്പെട്ടു,

വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും, കണ്ടു കൊതി തീരാത്ത അവളുടെ ആ നഗ്‌ന സൊന്ദര്യം ഞാൻ ഇമവെട്ടാതെ ഒരിക്കൽ കൂടി നോക്കി ആസ്വദിച്ചു, കുറെ വർഷങ്ങൾക്കു ശേഷമാണു ഞാൻ സീതയുമായി പകൽ സമയത്തു ബന്ധപ്പെടുന്നത്, കല്യാണം കഴിഞ്ഞ ആദ്യ കുറച്ചു മാസങ്ങളിൽ ഞങ്ങൾ പകലെന്നോ, രാത്രിയെന്നോ നോക്കാതെ കളിച്ചിരിന്നുവെങ്കിലും വർഷങ്ങൾ പിന്നിട്ടപ്പോൾ അതിൻറെ അളവ് കുറയുകയും പിന്നീട് രാത്രി മാത്രം അതും അരണ്ട വെളിച്ചത്തിൽ മാത്രമുള്ള ഒരു പ്രക്രിയയായി അത് മാറിയിരുന്നു, സെക്സിനോട് അമിതമായ ആസക്തിയില്ലാത്ത സീതെയ്കും അതാണ് തൃപ്തികരം എന്ന് ഞാനും മനസ്സിലാക്കിയിരുന്നു.

പക്ഷെ അന്നത്തെ ആ പകൽ വേഴ്ചയിൽ ഞാൻ വളരെ ആവേശത്തിലായിരുന്നു, കാലങ്ങൾക്കു ശേഷം ഒരു മണിക്കൂറിനുള്ളിൽ ഞാൻ രണ്ടു തവണ അവളെ രതിമൂർച്ഛയിൽ എത്തിക്കുകയും എൻ്റെ ശുക്ലം അവളുടെ യോനിയിൽ ഒഴിക്കുകയും ചെയ്തു.

ആ തീവ്രമായ രതിവേഴ്ചയുടെ ഒടുവിൽ ഞാൻ ക്ഷീണം അകറ്റാൻ അവളുടെ മലയിടുക്കിൽ മുഖം പൂഴ്ത്തി കിടന്നപ്പോൾ അവൾ ഒരു കുഞ്ഞിനെ താലോലിക്കുമ്പോലെ എൻ്റെ മുടിയിൽ വിരലുകൾ ഓടിച്ചു കൊണ്ട് ചോദിച്ചു ” എന്ത് പറ്റി ഇന്നെന്റ്റെ കുട്ടന് ? വല്ലാത്ത സ്നേഹവും ആവേശവും ആണാല്ലോ ??

അതിനു ഞാൻ കൊടുത്ത മറുപടി, അവളുടെ ചുണ്ടിൽ തീവ്രമായ ഒരു ചുംബനം മാത്രം ആയിരുന്നു!!

അതിനു ശേഷം സീത പോയി കുളിച്ചു എനിക്കുള്ള ഭക്ഷണം തയ്യാറാകാൻ തുടങ്ങി, കുറച്ചു കഴിഞ്ഞു ഞാനും പോയി കുളച്ചതിനു ശേഷം ഞങ്ങൾ ഒന്നിച്ചിരുന്നു ഊണ് കഴിച്ചു, കടയിലേക്ക് തിരിച്ചു പോകും മുമ്പേ ഞാൻ അവൾക്കു ഒരിക്കൽ കൂടി ഒരു ദീർഘ ചുമ്പനം നൽകി, അന്ന് ഞാൻ വളരെ സന്തോഷവാനായിരുന്നു,കാർമേഘങ്ങളെല്ലാം നീങ്ങി മനസ്സ് സ്വസ്ഥമായിരുന്നു!!

കുറച്ചു ദിവസങ്ങൾക്കു ശേഷം ഞാൻ കടയിൽ നിന്നും അല്പം നേരത്തെ ഇറങ്ങി ഒരു ഏഴു മണിയോടെ വീട്ടിലേക്കു മടങ്ങിയെത്തി, അന്ന് ഞാൻ സീതയെ കണ്ടു അക്ഷരാർത്ഥത്തിൽ നെട്ടി,കാരണം അന്ന് അവൾ പതിവിലും ഭംഗിയായി ഒരുങ്ങിയിരുന്നു, ബർത്ഡേയ് ഗിഫ്റ്റായി അനന്ദു കൊടുത്ത സാരിയിൽ അവളെ അതീവ സുന്ദരിയായി കാണപ്പെട്ടു, പോരാത്തതിന് അവൾ തലയിൽ ചൂടിയിരിക്കുക്കുന്ന ‘പിങ്ക് മുല്ലപ്പൂക്കളും’ അവളുടെ സൗന്ദര്യത്തിന്റെ മാറ്റു പതിന്മടങ്ങു് കൂട്ടിയിരുന്നു, എൻ്റെ ഭാര്യയുടെ സൗന്ദര്യത്തിൽ ഞാൻ ഒരിക്കൽ കൂടി അഭിമാനം കൊണ്ട നിമിഷം ആയിരുന്നു അത് !!
ഞാൻ എൻ്റെ കയ്യിലുണ്ടായിരുന്ന ചാവിക്കൂട്ട് ടേബിളിൽ വെക്കവേ അവിടെ ഒരു കവർ കിടക്കുന്നതു എൻ്റെ ശ്രദ്ധയിൽ പെട്ടു, ഇതാരുടേയോ കവർ എന്ന് ചോദിച്ചു കൊണ്ട് ഞാൻ അത് തുറക്കുമ്പോയേക്കും എൻ്റെ പിന്നിൽ വന്നു നിന്ന സീതയുടെ നിഴൽ ഞാൻ ശ്രദ്ധിച്ചിരുന്നു.

ഞാൻ ആ കവർ തുറന്നു നോക്കിയപ്പോൾ അതിൽ ഒരു ബാങ്കിന്റെ പാസ്ബുക്ക് ആയിരുന്നു, അതിൽ അക്കൗണ്ട് ഹോൾഡറിന്റെ പേര് അനന്ദു എന്നും കാണപ്പെട്ടു.

അത്, അനന്ദുവിന്റെ ആയിരിക്കും (എൻ്റെ പിന്നിൽ നിൽക്കുന്ന സീത ഒരു വിറയലോടെ പാറയുന്നതു ഞാൻ കേട്ടു)

ഞാൻ: അതിനു അനന്ദു ബാംഗ്ലൂരിൽ നിന്നും തിരിച്ചെത്തിയോ? (ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു )

സീത: ആ,, ഇന്ന് തിരിച്ചെത്തി , നിങ്ങളെ കാണാൻ ഇവിടെ വന്നിരുന്നു ,,,

അവളുടെ ആ മറുപടി കേട്ടപ്പോൾ എനിക്ക് എൻ്റെ രക്തം തിളച്ചു, കാരണം ഞാൻ ഈ സമയത്തു മിക്കവാറും കടയിൽ ആയിരിക്കുമെന്ന് ഇവളെ പോലെ തന്നെ അനന്ദുവിനും അറിയാം, എന്നിട്ടും അവൻ എന്നെ കാണാൻ ഷോപ്പിൽ വരാതെ നേരെ എൻ്റെ വീട്ടിലേക്കാണ് വന്നത്, പോരാത്തതിന് സീത അവൻ ഗിഫ്ട് ആയി കൊടുത്ത സാരിയിൽ പിങ്ക് മുല്ലപ്പൂക്കളും വെച്ച് പതിവിലും ഭംഗിയായി ഒരുങ്ങിയിരിക്കുന്നു, എന്നിലെ സംശയ രോഗി വീണ്ടും ഉണർന്നു , ഒരിക്കൽ കൂടി എനിക്ക് സീതയുടെയും അനന്ദുവിന്റെയും ബന്ധത്തിൽ സംശയം തോന്നി തുടങ്ങി.

അന്ന് രാത്രി സീത എൻ്റെ അരികിൽ സുഖമായി കിടന്നുറങ്ങുമ്പോൾ ഞാൻ മനസ്സമാധാനം നഷ്ടപ്പെട്ടു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു , അന്ന് ഞാൻ ഉച്ച വരെ കടയിലേക്ക് പോയില്ല, കാരണം അന്വേശിച്ച സീതയോടു (മനസ്സിന് പകരം) ശരീരത്തിന് നല്ല സുഖം പോരാ എന്ന ഒരു കള്ളവും പറഞ്ഞു !!

വൈകുന്നേരം കടയിലേക്ക് പോകുമ്പോൾ എനിക്കെതിരെ വരുന്ന പൂകാരിയെ കണ്ടു ഞാൻ അവരുടെ ഓരം ചേർന്നു എൻ്റെ ബുള്ളറ്റ് നിർത്തി .

ഇന്നലെ അവൾ ചൂടിയ മുല്ലപ്പൂക്കൾ അനന്ദു കൊടുത്തതാണെന്നു ഏറെക്കുറെ ഉറപ്പുണ്ടായിരുന്നെങ്കിലും, ഒരു അവസാന പ്രതീക്ഷയെന്നോണം ആ പൂകാരിയോടും കൂടി ചോദിച്ചു അതിനു ഒരു അടിവരയിടാം എന്ന് ഞാൻ തീരുമാനിച്ചു!!

ഞാൻ പൂകാരിയോടായി ചോദിച്ചു: ” ആഹ്,,, പിന്നെ നിങ്ങൾ ഇന്നലെ സീതയ്ക്ക് മുല്ലപ്പൂക്കൾ കൊടുത്തിരുന്നില്ല? അവൾ അതിൻറെ കാശ് നിങ്ങൾക്ക് തന്നിരുന്നോ എന്ന് അവൾക്കൊരു സംശയം (എൻ്റെ കള്ള നാടകത്തിനു ഒറിജിനാലിറ്റി കിട്ടാൻ ഞാൻ എൻ്റെ കീശയിൽ നിന്നും പെയ്സ് എടുത്തു അതിൽ നിന്നും പൈസ പുറത്തേക്കെടുക്കുന്നതു പോലെയും അഭിനയിച്ചു)

“ഇല്ല മുതലാളി, ഞാൻ ഇന്നലെ നിങ്ങളുടെ ഭാര്യയ്കു പൂക്കൾ കൊടുത്തിരുന്നില്ല”

പൂകാരിയുടെ ആ മറുപടി കേട്ടതും എൻ്റെ ഉള്ളിലെ അവസാന പ്രതീക്ഷയും നഷ്ട്ടപ്പെട്ടു, എങ്കിലും മനസ്സിലെ വിഷമം പുറത്തു കാണിക്കാതെ ഞാൻ വീണ്ടും അവരോടു ചോദിച്ചു

ഞാൻ:ചിലപ്പോൾ നിങ്ങൾ മറന്നതാകും, ഞാൻ വീട്ടിൽ ചെന്നപ്പോൾ അവൾ പൂവ് ചൂടിയിരുന്നു, നിങ്ങൾ അല്ലാതെ പിന്നെ മറ്റാരാണ് ഈ ഭാഗത്തു പൂക്കൾ വിൽക്കുന്നത്?

പൂകാരി: ഇല്ല മുതലാളി, എനിക്ക് തെറ്റിയിട്ടില്ല, കാരണം കഴിഞ്ഞ മൂന്ന് ദിവസമായി എൻ്റെ ഭർത്താവു സുഖമില്ലാതെ ആശുപത്രിയിൽ ആയതിനാൽ ഞാൻ ഈ വഴി വന്നിട്ടില്ല!!

പൂകാരിയുടെ ആ ഉറച്ചു മറുപടി കേട്ടതും എൻ്റെ മനസ്സു വല്ലാതെ വിങ്ങി, പെട്ടെന്നുണ്ടായ എൻ്റെ ഭാവ മാറ്റം കണ്ടിട്ടോ എന്തോ ആ പൂകാരി എൻ്റെ മുഖത്തേക്കു കുറച്ചു നേരം കൂടെ തുറിച്ചു നോക്കി നിന്നതിനു ശേഷം അവരുടെ സ്വദ സിദ്ധമായ ശൈലിയിൽ ” പൂവേണോ പൂവ്” എന്ന് വിളിച്ചു കൂവിക്കൊണ്ടു എന്നിൽ നിന്നും നടന്നകന്നു!!

എൻ്റെ മനസ്സിലേക്ക് വീണ്ടും ഇരുട്ട് കയറിത്തുടങ്ങി, ആകാശത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്ന മേഘങ്ങൾ സുര്യനെ മറച്ചു എനിക്ക് ചുറ്റും അന്ധകാരം പരത്തിയപ്പോൾ, പ്രകൃതിയും എൻ്റെ മനസ്സിന്റെ വിഷമത്തിൽ പങ്കു ചേരുന്നതായി എനിക്ക് തോന്നി!!

കടയിൽ ചെന്നിട്ടും എനിക്ക് എൻ്റെ ജോലിയിൽ തീരെ ശ്രദ്ധിക്കാൻ സാധിച്ചില്ല, എൻ്റെ തൊണ്ട വരളുന്നത് പോലെയും, പനി പിടിക്കുന്നത് പോലെയും ഒക്കെ എനിക്ക് തോന്നി, കടയിലെ ജോലിക്കാര് എന്നോട് എന്തെങ്കിലും സംശയങ്ങൾ ചോദിച്ചാൽ, അത് അവർ രണ്ടു ആവർത്തി ചോദിച്ചാൽ മാത്രമേ എൻ്റെ കാതുകളിൽ എത്തിയിരുന്നുള്ളൂ.

ഞാൻ വീണ്ടും കാര്യങ്ങളെ ഒന്നൂടെ വിശകലനം ചെയ്തു,

ഞാൻ ആ സമയത്തു കടയിൽ ആയിരിക്കും എന്ന് വ്യക്തായി അറിയാവുന്ന അനന്ദു എന്നെ കാണാൻ കടയിലേക്ക് വരാതെ നേരെ എൻ്റെ വീട്ടിലേക്കാണ് പോയത്.

ഞാൻ ആ ബേങ്ക് പാസ്ബുക്ക് കാണുന്നത് വരെ അനന്ദു വീട്ടിൽ വന്ന കാര്യം സീത എന്നോട് പറഞ്ഞിരുന്നില്ല

അവൾ അന്ന് അവൻ പിറന്നാൾ സമ്മാനമായി കൊടുത്ത സാരിയിൽ പതിവിലും അണിഞ്ഞൊരുങ്ങി നിന്നിരുന്നു.

പൂകാരിയുടെ വാക്കുകളിൽ നിന്നും അന്ന് അവൾക്കു മുല്ലപ്പൂക്കൾ കൊടുത്തത് അനന്ദു ആണെന്ന് ഉറപ്പുള്ള കാര്യമാണ്.

എങ്ങനെയൊക്കെ വിശകലനം ചെയ്തിട്ടും സീതയെയോ അനന്ദുവുനിയോ ന്യായീകരിക്കാനുള്ള ഒരു കരണവു എനിക്ക് കണ്ടെത്താൻ സാധിച്ചില്ല.

ആ പൂക്കൾ അവൾ സ്വയം ചൂടിയതാകുമോ, അതോ അനന്ദു അവളുടെ തലയിൽ ചാർത്തിക്കൊടുത്തതോ ??

എൻ്റെ ചിന്തകൾ കാട് കയറി, മനസ്സിലെ അസ്വസ്ഥത കൂട്ടാനെന്നോണം മറ്റൊരു കാര്യം കൂടെ എൻ്റെ ഓർമകളിലേക്ക് തെളിഞ്ഞു വന്നു!!

മുമ്പൊരിക്കൽ ഞാനും അനന്ദുവും റോഡരികിൽ സംസാരിച്ചിരിക്കെ ഞങ്ങളുടെ മുന്നിലൂടെ ഒരു സുന്ദരിയായ സ്ത്രീ “പിങ്ക് മുല്ലപ്പൂക്കൾ” ചൂടി കടന്നു പോഴി, അപ്പോൾ അനന്ദു എൻ്റെ മുതുകിൽ കരങ്ങൾ അമർത്തിക്കൊണ്ടു പറഞ്ഞു ” എടാ രാമാ,, ഈ സുന്ദരിയായ സ്ത്രീകൾ പിങ്ക് മുല്ലപ്പൂക്കൾ കൂടി ചുടിയാൽ ആവർക് ഒരു പ്രത്യേക ഭംഗിയാണ്, ഞാൻ കല്യാണം കഴിച്ചാൽ എൻ്റെ പെണ്ണിന് ഞാൻ പിങ്ക് മുല്ലപ്പൂക്കൾ മാത്രമേ വാങ്ങിക്കൊടുക്കുകയുള്ളൂ,,,”

അവൻ്റെ ആ വാക്കുകൾ കൂടി എൻ്റെ ഓർമകളിലേക്ക് വന്നു ചേർന്നപ്പോൾ,കൂടുതൽ നേരം കടയിൽ ഇരിക്കാൻ എനിക്കു സാധിച്ചില്ല, ഏകദെശം എട്ടു മണിയോടടുപ്പിച്ചു ഞാൻ വീട്ടിൽ തിരിച്ചെത്തി!

ഞാൻ വീട്ടിലേക്കു കയറി ചെല്ലുമ്പോൾ, എൻ്റെ കുട്ടികൾ അത്തായം കഴിക്കുകയായിരുന്നു, എന്നെ കണ്ടതും സീത എനിക്കും കൂടെ ദോശ ചുടട്ടെ എന്ന് ചോദിച്ചു, സത്യം പറഞ്ഞാൽ എനിക്കപ്പോൾ ഭക്ഷണനം കഴിക്കാൻ യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ലെങ്കിലും സീതയ്ക്ക് ഒന്നും തോന്നണ്ട എന്ന് കരുതി ഞാൻ എനിക്കും രണ്ടു ദോശ എടുത്തുകൊള്ളുവാൻ ആവശ്യപ്പെട്ടു.

എനിക്ക് മുന്നിൽ ഭക്ഷണങ്ങൾ നിരത്തി അടുക്കളയിലേക്കു തിരിഞ്ഞു നടക്കാൻ തുടങ്ങിയ സീതയുടെ നേർക്കു ഞാൻ ഒരു ചോദ്യം എറിഞ്ഞു

“നീ ഈയിടെയായായി ഇപ്പോൾ പിങ്ക് മുല്ലപ്പൂക്കൾ മാത്രമാണല്ലോ തലയിൽ ചൂടുന്നത്”??
എൻ്റെ ആ ചോദ്യം കേട്ടതും, സീത പെട്ടെന്ന് ഷോക്ക് അടിച്ചത് പോലെ അവിടെ നിന്നു!! അവൾ അൽപ സമയത്തേക്കു എൻ്റെ നേർക്കു തിരിഞ്ഞു നോക്കിയില്ല ( എന്നോട് എന്ത് ഉത്തരം പറയണം എന്ന് ആലോചിക്കുകയാവും)

അല്പം കഴിഞ്ഞു അവൾ എൻ്റെ മുഖത്തേക്കു തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ മുഖം വിളറി വെളുത്തിരിക്കുന്നതു എനിക്ക് വ്യക്തമായി മനസ്സിലായിരുന്നു!!

ഞാൻ എന്ത് ചെയ്യാനാ,,? ആ പൂകാരി ഇപ്പോൾ ഇങ്ങനത്തെ പൂക്കളെ കൊണ്ട് വരുന്നുള്ളു,, അത്രയും പറഞ്ഞു സീത വേഗം അടുക്കളയിലേക്കു തിരിഞ്ഞു നടന്നു ( പക്ഷെ സീത അവളുടെ വാക്കുകളിലെ ഇടർച്ച പുറത്തു വരാതിരിക്കാൻ എത്ര കണ്ടു ശ്രമിച്ചിട്ടും അത് വിജയകരം ആയിരുന്നില്ല)

അവളുടെ ആ മറുപടി കേട്ടതും ഞാൻ മനസ്സിൽ അടിവര ഇട്ടു ഉറപ്പിച്ചു , സീത എന്തോ കാര്യമായ തെറ്റുകൾ ചെയ്യുന്നുണ്ട്, അല്ലാതെ അവൾ ഇത്രയും വലിയൊരു കള്ളം എന്നോട് പറയേണ്ട കാര്യമില്ല!!

എൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നു വീണു, മനസ്സിൻറെ സമ്മർദം കാരണം ഭക്ഷണത്തിൻറെ രുചിയൊന്നും എൻ്റെ നാവിനു തിരിച്ചു അറിയാൻ പറ്റുന്നില്ലെങ്കിലും ഞാൻ എങ്ങനെയൊക്കെയോ അത്തായം കഴിച്ചു തീർത്തു!!

അന്ന് രാത്രി ഞങ്ങൾ രണ്ടു പേരും പുറം തിരിഞ്ഞാണ് കിടന്നു ഉറങ്ങിയത്, എൻ്റെ മനസ്സിലുള്ള കാര്യങ്ങളുടെ വിശദീകരണം അവളൊട് ചോദിക്കാൻ എനിക്കോ, തെറ്റുകൾ ഏറ്റു പറഞ്ഞു കുറ്റ സമ്മതം നടത്താൻ അവളുടെ മനസ്സിനും ധൈര്യം ഉണ്ടായിരുന്നില്ല!!

പിറ്റേ ദിവസം മുതൽ ഞാൻ അവളോട് സാദാരണ രീതിയിൽ തന്നെ പെരുമാറി തുടങ്ങി, കാരണം ഒരു ബേങ്ക് പാസ്സ്ബുക്കും, അവൾ തലയിൽ ചൂടിയ പിങ്ക് മുല്ലപ്പൂക്കളും അല്ലാതെ മറ്റൊന്നും ഇണ്ടായിരുന്നില്ല എനിക്കു അവള്കെതിരെ തെളിവുകൾ നിരത്താൻ, അതിനാൽ തന്നെ ശക്തമായ എന്തെങ്കിലും തെളിവുകൾ കിട്ടുന്നതുവരെ സംയമനം പാലിക്കാം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.

പക്ഷെ പിറ്റേ ദിവസം ആയിട്ടും, സീതയുടെ മുഖത്തെ ഭയപ്പാട് മാറിയിരുന്നില്ല, അവൾ പലപ്പോഴും എനിക്ക് മുഖം തരാതെയും കൂടുതൽ ഒന്നും സംസാരിക്കാതെയും എന്നിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു !!

മൂന്നാലു ദിവാസത്തോളം നമുക്കിടയിലെ ജീവിതം അങ്ങനെ തന്നെ മുന്നോട്ടു പോയി, അന്ന് ആ രാത്രി അവളോട് ഞാൻ ആ പിങ്ക് മുല്ലപ്പൂവിന്റെ കാര്യം ചോദിച്ചതിന് ശേഷം, നിത്യ സന്ദർശകനായ അനന്ദു എൻ്റെ വീട്ടിലേക്കു വരാതെ ആയി (ചിലപ്പോള് സീത ഏതെങ്കിലും വഴിക്കു ഞാൻ അവരെ സംശയിക്കുന്നുണ്ടെന്ന കാര്യം അവനെ അറിയിച്ചിരിക്കാം)

പിന്നീട് പതിവ് പോലൊരു വെള്ളിയാഴ്ച ഞങ്ങൾ ശിവൻറെ അമ്പലത്തിൽ പോയപ്പോൾ ആണ് ഞാൻ അനന്ദുവിനെ വീണ്ടും കാണുന്നത്!!

ഞാൻ എന്നത്തേയും പോലെ തൊഴുതു കഴിഞ്ഞു എൻ്റെ കുട്ടികളുടെ പിറകെ ഓടുന്ന സീതയെ നോക്കി അമ്പല പടിയിൽ ഇരിക്കയായിരുന്നു, പക്ഷെ ഞാൻ അന്ന് ആ കാഴ്ചകൾ എന്നത്തേയും പോലെ കൗതുകത്തോടെയല്ലായിരുന്നു നോക്കി ഇരുന്നത്, മറിച്ചു എൻ്റെ സീത എന്നെ ചതിക്കുകയാണോ ?? അവളെ എനിക്ക് നഷ്ടപ്പെടുമോ ? എന്ന ഭയത്തോടെ ആയിരുന്നു!!

പെട്ടെന്നാണ് കുറച്ചകലെ ഞങ്ങളുടെ അടുത്തേക് വരാതെ പരുങ്ങി നിൽക്കുന്ന അനന്ദുവിനെ ഞാൻ ശ്രദ്ധിച്ചത്, ഞാൻ കൈ വീശി വിളിച്ചതും അവൻ മടിച്ചു മടിച്ചു എന്റടുത്തേക്കു നടന്നു വന്നു.

ഞാൻ ഒന്നും അറിയാത്ത കണക്കു അവനോടു വളരെ സാധാരണ രീതിയിൽ തന്നെ സംസാരിച്ചു തുടങ്ങി (കാരണം ഞാൻ അവരെ സംശയിക്കുന്നുണ്ടെന്നു അവർ ഇരുവർക്കും ഉത്തമ ബോദ്യം വന്നാൽ അത് ചിലപ്പോൾ എന്റെയും സീതയുടെയും ബന്ധത്തിനടിയിൽ ഇപ്പോൾ ഉള്ള ആ ചെറിയ വിള്ളലിന്റെ അകലം കൂട്ടിയേകാം)

പക്ഷികൾ മരച്ചില്ല കൊണ്ട് കൂടു കൂട്ടുന്നത് പോലെ ഞാൻ സ്നേഹ ചില്ലുകൾ കൊണ്ട് പടുത്തുയർത്തിയതാണ് എൻ്റെ ഈ കൊച്ചു കുടുംബം , അത് ആരാലും എന്ത് കാരണത്താലും തച്ചുടക്കപ്പെടുന്നത് എനിക്ക് സഹിക്കാൻ പറ്റാത്ത കാര്യമാണ്!!

ഞാൻ: എന്താടാ അനന്ദു, നിന്നെ ഇപ്പോൾ വീട്ടിലേക്കോ കടയിലേക്കോ കാണാറേ ഇല്ലല്ലോ ?

അനന്ദു: ഒന്നുമില്ലെടാ , അപ്പുവിന്റെ കല്യാണ കാര്യത്തിന്റെ തിരക്കുകളിൽ പെട്ട് പോയത് കൊണ്ടാ ,,

ഞാൻ: നിനക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നെ വിളിച്ചൂടായിരുന്നോ ?

അനന്ദു: അത് സാരമില്ലെടാ , എനിക്കറിയില്ലേ നിന്റെ കടയിലെ തിരക്ക് ,, അതിനിടക്ക് നിന്നെ ബുദ്ദിമുട്ടിപ്പിക്കേണ്ട എന്ന് വിചാരിച്ചു.

ഇതിനിടയിൽ സീതെയും അനന്ദുവും പരസ്പരം മുഖത്തേക്കു നോക്കാതിരിക്കാൻ ശരിക്കും കഷ്ടപ്പെടുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.

ഏതാണ്ട് ഒരാഴ്ചയ്ക്കു ശേഷം എനിക്ക് കടയിലേക്കു അനന്ദുവിന്റെ ഒരു ഫോൺ കോൾ വന്നു, അപ്പുവിൻറെ കല്യാണ തീയതി നിശ്ചയിച്ചുവെന്നും, ആദ്യത്തെ കല്യാണക്കുറി എനിക്ക് തന്നെ തരണം എന്ന് അവനെ പോലെ തന്നെ അവൻ്റെ അച്ഛനും ആഗ്രഹം ഉള്ളതിനാൽ അവൻ കുടുമ്പത്തോടൊപ്പം എൻ്റെ വീട്ടിൽ എനിക്ക് വേണ്ടി കാത്തു നിൽക്കുകയാണെന്നും ആയിരുന്നു ആ കൊളിൻറെ ഉള്ളടക്കം.

അവനെന്റെ ഫോൺ സന്ദേശം കിട്ടിയതും ഞാൻ പെട്ടെന്ന് താനെ വീട്ടിലേക്കു തിരിച്ചു.

ഞാൻ വീട്ടിലേക്കു കയറി ചെന്നതും അനന്ദുവിന്റെ അച്ഛൻ ബഹുമാന സൂചകം എനിക്കു നേരെ കൈകൂപ്പി നിന്നു.

ഞാൻ അവൻ്റെ അച്ഛന്റെ രണ്ടു കൈകളെയും ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു, ” എന്താ അച്ഛാ ഇങ്ങനെയൊക്കെ, നിങ്ങൾ എന്നെ പഠിപ്പിച്ച മാഷാണ്, നിങ്ങളെ ഞാൻ എൻ്റെ സ്വന്തം അച്ഛന്റെ സ്ഥാനത്താണ് കാണുന്നത്, പിന്നെ എന്തിനാ എന്നെ കാണുമ്പൊൾ ഇങ്ങനെ എഴുന്നേറ്റു നിക്കുന്നതും, ഇങ്ങനെയുള്ള മര്യാദകളൊക്കെ കാണിക്കുന്നതും”

അതിനു അച്ഛൻ തന്ന മറുപടി : “എനിക്കും നീ എൻ്റെ മകനെ പോലെ തന്നെയാ, പക്ഷെ എന്നിരുന്നാലും നിന്നെ ബഹുമാനിക്കുന്നതിലോ നിന്നെ കാണുമ്പൊൾ എഴുന്നേറ്റു നിക്കുന്നതിലോ എനിക്ക് യാതൊരു അഭിമാനക്കുറവും ഇല്ല, കാരണം നിന്റെ വീഴ്ചയും ഉയർച്ചയും കണ്ടവനാണ് ഞാൻ , ജീവിതത്തിൽ ഇത്രയൊക്കെ പരീക്ഷണങ്ങൾ ഉണ്ടായിട്ടും, അതെല്ലാം മറി കടന്നു ഒറ്റയ്ക്കു പടവെട്ടി ജീവിതം തിരിച്ചു പിടിച്ചവനാണ് നീ, നിന്നെ കുറിച്ച് ഓർക്കുമ്പോൾ എനിക്കു എന്നും അഭിമാനമാണ്”

അനന്ദുവിന്റെ അച്ഛനിൽ നിന്നും ഇത്രയും നല്ല വാക്കുകൾ കേട്ടപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി, കല്യാണം ക്ഷണിച്ചു അവർ തിരിച്ചു പോകും മുമ്പേ ഞാനും സീതയും അച്ഛന്റെ കാൽക്കൽ തൊട്ടു അനുഗ്രഹവും വാങ്ങിച്ചു!!

കല്യാണത്തിന്റെ തലേ ദിവസം അടുത്ത കൂട്ടുകാർക്കും, ബന്ധുക്കൾക്കും അതുപോലെ നാട്ടിലെ ചില മഹത് വ്യക്തികൾക്കും ചെറിയ ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു, അതിൽ ഞാനും സീതയും ഉൾപ്പെട്ടിരുന്നു.

അന്ന് രാത്രി ഞാൻ സീതയും മക്കളുമൊത്തു കല്യാണ വീട്ടിൽ എത്തിയപ്പോൾ, അനന്ദുവായിരുന്നു അവൻ്റെ വീടിന്റെ മുന്നിൽ അതിഥികളെ സ്വീകരിക്കാൻ നിന്നിരുന്നത്, ഞങ്ങൾ അകത്തേക്കു പ്രവേശിക്കുമ്പോൾ സീതയുടെയും അനന്ദുവിന്റേയും കണ്ണുകൾ തമ്മിൽ ഉടക്കിയിരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു (അവർ കണ്ണുകൾ കൊണ്ട് എന്തൊക്കെയോ സന്ദേശങ്ങൾ കൈമാറുന്ന പോലെ )
ഞാൻ പുറത്തു പന്തലിനു താഴെ കൂട്ടം കൂടി നിൽക്കുന്ന ആണുങ്ങളുടെ അടുത്തേക് ചെന്നപ്പോൾ, സീത കുട്ടികളെയും കൂട്ടി കല്യാണ വീടിൻ്റെ അകത്തുള്ള മറ്റു പെണ്ണുങ്ങളുടെ കൂട്ടത്തിൽ ചേർന്നു!!

ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത മൂത്ര ശങ്ക തോന്നി, അനന്ദുവിന്റെ അച്ഛന്റെ ഉപദേശപ്രകാരം ഞാൻ അവരുടെ പഴയ വീടിൻ്റെ ഓരം ചേർന്നു കാര്യം സാധിച്ചു മടങ്ങി വരുമ്പോഴാണ് അനന്ദുവും എൻ്റെ ഭാര്യ സീതയും തമ്മിലുള്ള അവരുടെ പ്രണയ നിമിഷങ്ങൾക്ക് ഞാൻ ആദ്യമായി സാക്ഷ്യം വഹിക്കുന്നത്.

എനിക്ക് വേണമെങ്കിൽ അവരെ അപ്പോൾ തന്നെ കയ്യോടെ പിടിച്ചു, ആൾക്കാരുടെ മുന്നിൽ നാറ്റിക്കാമായിരുന്നു!!

പക്ഷെ ചെറുപ്പം തൊട്ടേ കുറെ ദുരിതങ്ങൾ സഹിച്ചു വളർന്നത് കൊണ്ടാകാം, ഇങ്ങനെ ഒരു അവസരത്തിലും സമചിത്തതയോടെ ചിന്തിക്കാൻ എൻ്റെ മനസ്സിന് ബലമുണ്ടായത്.

ഞാൻ ഇപ്പോൾ അവരെ വെളിച്ചത്തു കൊണ്ട് വന്നാൽ, എൻ്റെ മക്കളുടെ ഭാവി, എനിക്ക് നാട്ടിൽ ഇപ്പോൾ ഉള്ള നിലയും വിലയും, ഞാൻ സ്വന്തം പെങ്ങളെ പോലെ സ്നേഹിക്കുന്ന അപ്പുവിന്റെ കല്യാണം പോലും ചിലപ്പോൾ ഈ കാരണത്താൽ മുടങ്ങിയേകാം!!

ഇത്രയും കാര്യങ്ങൾ എൻ്റെ മനസ്സിലേക്ക് കടന്നു വന്നപ്പോൾ, എടുത്തു ചാടാതെ വളരെ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് ഇതെന്ന് ഞാൻ മനസ്സിലാക്കി!!

(തുടരും)