ഏച്ചി – 1


എവിടെ നോക്കിയാലും സ്വർണ്ണവർണ്ണത്തിൽ നെൽവയലുകളും, കിഴക്ക് തലയെടുപ്പോടെ സഹ്യമലനിരകളും, കാളവണ്ടികളും, പുല്ല് മേഞ്ഞ കാവൽമാടങ്ങളും കൊണ്ട് സുന്ദരിയായ പാലക്കാട്ടെ ഒരു ഉൾഗ്രാമം.



നിറഞ്ഞ ഗ്രാമഭംഗി വിളങ്ങി നിൽക്കുന്ന ഇവിടെ ഓടിട്ട വീടുകൾക്കും, എപ്പോഴും സമോവറിനെക്കൾ ചൂടോടെ കരകമ്പിവാർത്തകൾ പുകയുന്ന ചായക്കടകൾക്കും, ഇല്ലിയും ശീമകൊന്നയും ചേർത്ത് കെട്ടിയ കുഞ്ഞുവേലികൾക്കും ഇപ്പോഴും യാതൊരു മാറ്റവുമില്ല. പഴമ മായത്ത ഈ ഗ്രാമത്തിൽ ഒരു വിവാഹനിശ്ചയ ദിവസം.



സൂര്യൻ ഉദിച്ചു വന്ന് ചെറിയൊരു ആലസ്യത്തിൽ നിൽക്കുന്ന ഒരു പുലർക്കാലം. സമയം ആറുമണി.



ബാലഗോപാലൻ, നമ്മുടെ ബാലു, ഇന്നലെ കിടക്കാൻ നന്നെ വൈകി അതു കൊണ്ടു തന്നെ ഇന്നു ആറു മണിക്ക് അവൻ എഴുന്നേൽക്കാനും വിചാരിച്ചിരുന്നില്ല. ഇന്നലെ പാതിരാത്രി വരെ കുമ്മിണികുട്ടി ചെവിക്കകത്തുണ്ടായിരുന്നു. ഉറങ്ങണം എന്നുണ്ടായിരുന്നു എങ്കിലും നല്ല മുക്കുറ്റി പൂവുപോലൊരു പാലക്കാടൻ സുന്ദരികുട്ടി, കുപ്പിവള കിലുങ്ങുംപോലെ കാതിലിങ്ങനെ കൊഞ്ചുമ്പോ ആരാ നിർത്താൻ പറയാ. അയ്നു ബാലഗോപാലൻ പൊട്ടനായിരിക്കണം, അയ്യടാ…. അതല്ലാത്തോണ്ടല്ലെ ഇത്രതികം പേര് കോളേജിൽ അവളുടെ പിന്നാലെ നടന്നിട്ട് എനിക്കല്ലെ അവളു വീണത്.



പെട്ടന്നു പക്ഷെ ആരൊ ഉറക്കെ തട്ടി വിളിച്ചു. നാശം അച്ഛനാവും, വല്ല തേങ്ങ പൊതിക്കാനോ, പറക്കി കൂട്ടാനോ ആവും…. എന്റെ പട്ടി എണീക്കും, ബൗ.. ബൗ.. ഞാൻ മനസ്സിൽ ഓർത്തു.



തലമൂടിയിരുന്ന കമ്പിളി പുതപ്പു ആരോ വലിച്ചെടുക്കാൻ നോക്കി. അമ്പട പുളുസു ഉമ്മണി കിട്ടും. അപ്പൊ പക്ഷെ കുമ്മിണിയെ ഓർമ്മ വന്നു. ആഹാ അവളുടെ ഷേയ്പ്പ് ഹൊ എന്തൊരു രസാണ്. തടിയെന്നും ഇല്ല. മുന്നും പിന്നും തീരെയില്ല, പക്ഷെ വയറൊട്ടും ഇല്ലാത്തത് കൊണ്ട് ഫാൻ്റാകുപ്പി പോലെയിരിക്കും ആഹാ അടിപൊളി. പെണ്ണായാൽ അങ്ങനെ വേണം.



പക്ഷെ തെക്കേലെ മുപ്പത്തിനാലു വയസ്സായിട്ടും ഇപ്പോഴും പെണ്ണുകെട്ടാത്ത, അല്ല സോറി പെണ്ണുകിട്ടാത്ത സുമേഷേട്ടൻ പറയണത് പെണ്ണായാൽ മുന്നിലും പിന്നിലും നല്ലോണം വേണം ന്നാണ്, അത്യാവശ്യം കൊഴു കൊഴുന്നു ഇരിക്കണംത്രെ. അപ്പോഴാ സുഖം ന്ന്.



എന്തു സുഖം ഒരോ പ്രാന്ത്. അപ്പൊ പറയും എനിക്ക് വെറും ഇരുപത്തിയൊന്നായതോണ്ടു തോന്നുന്നതാന്ന്. വലുതാവുമ്പെ സങ്കൽപ്പം ഒക്കെ മാറും ത്രെ. എന്ത് സങ്കൽപ്പം ആൾക്കൊരു പെണ്ണിനെ തൊടാൻ കിട്ടീരിക്കോ ഇത് വരെ. കുമ്മിണി, അയാള് കണ്ടാ ഞെട്ടി പോണ സുന്ദരി, അവളുടെ ശരീരത്തി ഞാൻ പിടിക്കാത്ത ഒരു ഭാഗം ഇനി ബാക്കി ഇല്ല. എത്ര വട്ടം ഇതിനിടക്ക് ഞങ്ങള് പീച്ചില് പോയി വന്നു. എന്ത് ടൈറ്റാണ് അവളുടെ യോനി. ഇത്ര സുഖം വല്ല തടിച്ചികളെ ചെയ്താൽ കിട്ടോ. മണ്ടൻ.



പൊതപ്പ് കൂടുതൽ ശക്തിയിൽ വലിതുടങ്ങി.



“ടാ….ബാലഗോപാലാ കോഴിമൊട്ട മോറാ എനീക്കടാ പട്ടി.”



ശവം രാവിലെ തന്നെ കെട്ടിയെടുത്തിട്ടുണ്ട്. ചിയേച്ചി, ശ്രീദേവി ചേച്ചി. അപ്പുറത്തെ വീട്ടിലാണ് താമസം. ഏച്ചിന്നല്ലാതെ പേരൊന്നും വിളിക്കാൻ അവളു സമ്മതിക്കില്ല. എന്നാട്ടും ഏഴ് വയസ്സ് കൂടലിണ്ട് അവക്ക്. ഇപ്പൊ ഇരുപത്തിയെട്ടായിക്കാണും എന്നാലും കുട്ടിക്കളിക്ക് ഒരു കുറവും ഇല്ല. നന്നെ ചെറുപ്പത്തിലെ ൻ്റെ അമ്മ ന്നെ എടുത്തേൽ കൂടല് അവളാത്രെ എടുത്ത് നടന്നിട്ടുള്ളത്.



എപ്പോഴോ ഒരുവിധം പ്രായം ആയപ്പോൾ ഞാൻ അവളെ കേറി ഒന്നു “ടീ.. ശ്രീ ദേവിന്ന്” വിളിച്ചു. കടിച്ചു പറിച്ചു ശവം ൻ്റെ കയ്യ്.



പിന്നെ ഞാൻ ഏച്ചീന്നല്ലാണ്ടെ വിളിച്ചിട്ടില്ല. ജാതകത്തിൽ ചൊവ്വ ഉള്ളതോണ്ട് എന്നേം ബുദ്ധിമുട്ടിച്ച് ഇങ്ങനെ നടക്കായിരുന്നു. ഇപ്പൊ ഒരു ബന്ധം ശരിയായിട്ടുണ്ട്. നിശ്ചയം ആണ് ആറാന്തി. പെട്ടന്നാണ് എന്റെ തലയിൽ കൊള്ളിയാൻ മിന്നിയത്.



“യ്യൊ… ഇന്നല്ലെ ആറാന്തി…” ഞാൻ ഉറക്കെ പറഞ്ഞ് കൊണ്ട് ചാടിയെഴുന്നേറ്റു.



“ അപ്പൊ നിനക്കത് ഓർമ്മയും ഇല്ലാല്ലെ പിശാശ് മോറാ….” ഇടിയാണ് പുറത്ത് വീണത്.



“നീ എണീക്ക് ബ്യൂട്ടിപാർലറിൽ പോണം. ഞാൻ മുടിയൊണക്കീട്ട് വരാ ഇനി കിടക്കണ്ടാ നീയ്യ്”



“എടീ ഏച്ചി നീ അത് ചെയ്തിട്ട് വാ…. എനിക്കു മൊഖം മാത്രാ കഴുകണ്ടോ.”



“അപ്പൊ പല്ലു തേക്കണ്ടെ.”



“നീ മേക്കപ്പ് ചെയ്യാൻ പോകണേന് ഞാൻ എന്തിനാ പല്ലേക്കണേ.”



“ഒരു വൃത്തീം വെടുപ്പും ഇല്ലാത്ത ശവം.”



“നീ പോയിട്ട് വാ, ഞാൻ ആ ഒരു അരമണിക്കൂർ കൂടി ഒറങ്ങട്ടെ.”



(രാവിലെ ബോധം വന്നതിനു ശേഷം കിട്ടുന്ന അരമണിക്കൂർ ഒറക്കം ആർക്കാണ് ഇഷ്ടമല്ലാത്തത് ഇത്ര സുഖമുള്ള കാര്യം വേറെന്താണ് ഉള്ളത്. ഞാൻ ഇത്തിരി നേരം കൂടി ഉറങ്ങാൻ തലയിൽ കമ്പിളി വലിച്ചിട്ടു. ആഹാ സ്വർഗം….)



“ആ…എന്തേലും കാണിക്ക്. അവിടെ നല്ല ക്ടാങ്ങള് ഉണ്ടാവും പറഞ്ഞില്ലാന്ന് വേണ്ട.”

കെടന്നു കണ്ണടച്ച എന്റെ കണ്ണുവിടർന്നു തുറന്നു. ഇനിയും കിടക്കണോ, കുളിച്ചൊന്നു മെനയാവണോ, മനസ്സിലൊരു യുദ്ധം തന്നെ നടന്നു. അവസാനം ഉറക്കം തോറ്റുകൊടുത്തു ഇരുപത്തിയൊന്നുകാരൻറെ കഴപ്പിനു മുൻപിൽ.



ശരിയാണ് കിടിലൻ ക്ടാങ്ങൾ ഉണ്ടാവും അവിടെ. വെറുതെ ഒരുവസരവും കളയണ്ട. വേഗം ചാടിയെണീറ്റ് ഒരു കാക്കകുളി കുളിച്ചു. എല്ലാം യാന്ത്രികം ചടപടേന്നു തീർന്നു.



അപ്പോഴേക്കും അവളെത്തി. മുടിയുണക്കി കെട്ടി, സ്വർണ്ണക്കര സെറ്റുസാരിയെല്ലാo മുറുക്കിയുടുത്താണ് വരവ്. നാട്ടിലുള്ള ഒരുവിധം കോന്തൻമാരെല്ലാം എനിക്ക് ഓർമ്മയുള്ള കാലം മുതലേ ഇവളുടെ പിന്നാലെയാണ്. അവളാകട്ടെ ആകെ കൂട്ടുള്ള ഒരേ ഒരാണ് ഞാൻ മാത്രമാണ്. അതുകൊണ്ട് അവളുടെ തനിസ്വഭാവം മുഴുവൻ സഹിക്കുന്നതും ഞാനാണ്. തനി വായാടി, കാൽ മുതൽ തലവരെ കുറുമ്പും, എന്നാലാവട്ടെ നാട്ടിലെല്ലാം മിണ്ടാത്ത തൊട്ടാർവാടി ഇമേജും. എങ്ങന സാധിക്കണാവോ ഇതെല്ലാം.



ഇവളിത്തിരി പുഷ്ടി ഉള്ള കൂട്ടത്തിലാ, മുന്നും പിന്നും എല്ലാം നല്ല രീതിയിൽ ഉണ്ട്. കൊഴകൊഴാന്നു കൊഴുക്കട്ട പോലിരിക്കും. നല്ല വട്ടമുഖവും, കുറച്ച് ചുരുണ്ട നല്ല കറുത്തമുടിയും ചിരിക്കുമ്പോൾ കാണുന്ന നുണകുഴിയും ഉണ്ട്.



സുമേഷേട്ടൻ പറയും പോലെ ടേസ്റ്റ് ഉള്ളവരാണ് നാട്ടിൽ കൂടുതൽ എന്നു തോന്നുന്നു. എന്നാലും ഈ ജാപ്പനീസ് എനിമകളിൽ കാണുന്ന പോലെ ഒതുങ്ങിയ പാവക്കുട്ടി കണക്കെ ഉള്ള പെണ്ണുങ്ങളെ ഇഷ്ടമുള്ള എന്നെ പോലെ കുറച്ചുപേരും ഉണ്ട്. എന്നാലും കൂടുതൽ ഇത്തരക്കാരാണ്. അവരെ പറ്റിക്കാൻ സുഖമാണ്.



ഞാൻ ഒറ്റക്ക് തന്നെ അവൾക്കു കിട്ടിയ എത്ര പ്രേമലോഖനങ്ങൾ അമ്പലകുളത്തിൽ വഞ്ചികളാക്കിയിട്ടുണ്ട്. ഇടക്ക് അവളും കൂടും. അവൾക്കും എൻറെ അതേ ഹ്യൂമർസെൻസ് ആണ്. എല്ലാം ഞങ്ങൾ തമാശയാക്കിയെടുക്കും. ഇടക്ക് കത്തിനൊപ്പം ഡയറിമിൽക്ക് കിട്ടും അതുമാത്രം ഞങ്ങൾ കളയാറില്ല. മുതുമലയിൽ ആരും കാണാത്ത ഒരു ചരിവുണ്ട്. അവിടെ താഴേക്കു ചരിഞ്ഞു പടർന്നു കിടക്കുന്ന മരത്തിൻ്റെ കീഴെ പോയി കിടന്നു ഞങ്ങൾ അകാശവും നോക്കി കിടന്നത് തിന്നും, ഒത്തിരി മധുരമുള്ള കഥകൾ പറയും.

രാത്രി ആകും വീട്ടിലെത്താൻ. ആരും ദേഷ്യപ്പെടില്ല. അവളുടെ ഒപ്പം അല്ലെ പോയത്. അവളു എന്നെ ഒന്നും പറ്റാതെ നോക്കും, കൂട്ടുകെട്ടിലൊന്നും പെടാൻ സമ്മതിക്കില്ല എന്നൊരു വിശ്വാസാ എല്ലാവർക്കും. ചുരുക്കി പറഞ്ഞാൽ എന്റെ ലോക്കൽ ഗാർഡിയൻ ഏച്ചിയാണ്.



ഞാൻ കുളിച്ചു തയ്യാറായി നിൽക്കുന്ന കണ്ടപ്പോൾ അവൾ ചിരിച്ചു. എന്തൊ അവളുടെ സൂത്രം ഫലിച്ചപോലെ. എനിക്ക് ഒരു പന്തിതോന്നിയില്ല. പക്ഷെ ബ്യൂട്ടിപാർലറിൽ എത്തിയപ്പോൾ കാര്യം പിടികിട്ടി. ഇത്ര നേരത്തേ ആരു വരാനാണ് അവിടെ, വല്ല കല്ല്യാണ മേക്കപ്പിനല്ലാതെ. ഒരു തള്ള അവളുടെ മുഖത്ത് ചെത്തുപണികൾ തുടങ്ങി. ഞാൻ തലക്ക് കയ്യും കൊടുത്തിരുന്നു. അവൾ അതു കണ്ട് കടിച്ചുപിടിച്ചു ചിരിക്കുന്നുണ്ട് ഇടക്ക്.



എന്തൊക്കെ പറഞ്ഞാലും അവളു പാവമാണ്. ജീവിതത്തിൽ ആദ്യമായിട്ടാവും മേക്കപ്പ് ചെയ്തതെല്ലാം ഒരുങ്ങുന്നത്. ഒരാഘോഷങ്ങൾക്കും അവളു പോകാറില്ല. പലപ്പോഴും ഞാൻ അവക്ക് കൂട്ടിരിക്കും, അവളുടെ അച്ഛൻ വീട്ടിലില്ലെങ്കിൽ. അവളുടെ അമ്മ ചെറുപ്പത്തിൽ മരിച്ചതാണ്. ഒരു അച്ഛൻ മാത്രമേ ഉള്ളു. അയാളാണെങ്കിൽ ഒരു പാവം മനുഷ്യൻ. നാടുമൊത്തം കടo വാങ്ങിയാണ് ഇപ്പോൾ കല്യാണം നടത്തുന്നതു തന്നെ. ആദ്യം ഈ ജാതകം നോക്കുന്ന പരിപാടി നിരോധിക്കണം. ഇല്ലെങ്കിൽ ഇവളുടെ കല്യാണം എന്നേ നടക്കണ്ടതാണ്. ഞാൻ ഇതൊക്കെ ചിന്തിച്ച് ആ പതുപതുത്ത സോഫയിൽ ഇരുന്നു ഉറങ്ങിപോയി.



അവളു വന്ന് തട്ടി വിളിച്ചപ്പോഴാണ് പിന്നെ എഴുന്നേൽക്കുന്നത്.



“എന്തു ഉറക്കാടാ മരമാക്രി, എണീക്ക് വാ പോകാം….”



ഞാൻ കണ്ണുതിരുമി സമയം നോക്കി, അയ്യൊ എട്ടെര. ഇനി അതികം സമയം ഇല്ല. ഒൻപതരക്കാണ് മുഹൂർത്തം. കുളിച്ചത് ഏതായാലും നന്നായി.



ആക്ടീവയിൽ കയറാൻ നേരമാണ് ഞാൻ അവളെ ശരിക്ക് നോക്കുന്നത് തന്നെ. എന്തൊരു സുന്ദരി ആയിരിക്കുന്നു ഏച്ചി. സീരിയൽ നടിമാരെ പോലെ ഉണ്ട് ഇപ്പൊക്കാണാൻ. ഞാൻ പക്ഷെ അവളോട് പറഞ്ഞില്ല. അവൾക്ക് അഹങ്കാരം ആവും.



“നല്ല ഭംഗി ഉണ്ടല്ലെ കാണാൻ.”

വണ്ടിയോടി കൊണ്ടിരിക്കെ അവൾ ചോദിച്ചു.



“ഏയ്, കൊഴപ്പല്ല്യ വൃത്തികേട് ഇല്ല. അത്രേ ഉള്ളു.”



“പോടാ കോഴിമൊട്ട മോറാ… ഞാൻ എത്ര നാളായി നിന്നെ കാണുന്നതാ. എനിക്കറിയാ നിൻ്റെ മൊഖം കണ്ടാ എന്താ മനസ്സിൽ വിചാരിക്കണതെന്നു.”



“നിനക്കെന്ത് തോന്നി കണ്ണാടിയിൽ നോക്കിയപ്പോൾ?”



“എനിക്ക് നല്ല ഇഷ്ടായി. അതല്ലെ ഞാൻ ഒറപ്പിച്ചു പറഞ്ഞത് നിനക്കും ഇഷ്ടാവുംന്ന്.”



“അതെന്താ അങ്ങനെ?”



“ എൻ്റേം നിൻ്റേം ടേസ്റ്റ് ഒന്നാ ഞാൻ പറയാറില്ലെ.?”



“അതിനു നീ എപ്പഴാ ന്നെ നക്കി നോക്കിയത്?!! ഇനി ഞാൻ നിന്നെ നക്കി നോക്കാൻ ആണെങ്കിൽ, ൻ്റെ നാക്കി ഗ്ലൗസ്സ് ഇടണം!!, അത്രക്ക് ഉണ്ട് പുട്ടി മുഖത്ത്..”



പറഞ്ഞ് തീരും മുൻപേ പുറത്ത് കടികിട്ടി “ആഹ്……”



ചൂടുള്ള പാലക്കാടൻ കാറ്റിനെയും കീറിമുറിച്ച് സ്കൂട്ടർ വീട്ടിലേക്ക് പോയി കൊണ്ടിരുന്നു.



*******



കണ്ടവരെല്ലാവരും കണ്ണ് പറ്റാതിരിക്കാൻ അവളെ ഉഴിഞ്ഞു തലയിൽ വിരൽഞ്ഞൊടിച്ചു. പാലക്കാടൻ സൗന്ദര്യം എല്ലാം വഴിഞ്ഞൊഴുകുന്ന ഒരു നാടൻ പൊട്ടിപെണ്ണ്. കെട്ടുന്ന ആരായാലും അവളെ നല്ല പോലെ നോക്കിയാൽ മതിയായിരുന്നു. അല്ലെങ്കിലും ഇത്രയും പാവമായ അവളെ ഉപദ്രവിക്കാൻ ആർക്കാണ് മനസ്സ് വരുക, അത്രയ്ക്കും ക്രൂരന്മാർ ആരാണുള്ളത്.



അല്പനേരത്തിനുള്ളിൽ ചെക്കനും വീട്ടുകാരുംവന്നു അവളുടെ സൗന്ദര്യം വെച്ചു നോക്കുമ്പോൾ ഒട്ടും യോജിക്കാത്ത ഒരുപയ്യൻ എങ്കിലും അവൾ ഒരുപാട് സന്തോഷവതിയായിരുന്നു. അവൾക്ക് ഒരുപാട് ആഗ്രഹങ്ങൾ ഒന്നുമില്ല സാധാരണ നാട്ടിൽപുറത്ത്കാരിയുടെ സ്വപ്നങ്ങൾ മാത്രം. അവളൊരു നല്ല സാരിയോ മാലയോ കല്ലുവച്ചൊരു മൂക്കുത്തിയോ ഒരു കമ്മൽ പോലും അണിഞ്ഞ് ഞാൻ കണ്ടിട്ടില്ല.



വിളമ്പലും, മറ്റു കാര്യങ്ങൾ നോക്കലും എല്ലാം ഞാനും കൂട്ടുകാരും തന്നെയായിരുന്നു. അവളുടെ അച്ഛന് ഒട്ടും ത്രാണിയില്ലായിരുന്നു. നൂറുകൂട്ടം സൂക്കേടുകൾ ഉണ്ട്. അവർക്ക് വേറെ ബന്ധുക്കാരോ സുഹൃത്തുക്കളോ ഒന്നും ഉണ്ടായിരുന്നില്ല. ഞാനും അച്ഛനും അമ്മയും മാത്രമായിരുന്നു അവരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കാരും എല്ലാം. എന്ത് കാര്യമുണ്ടെങ്കിലും അവൾ എൻറെ അടുത്തേക്കാണ് ഓടിവരാറ്. ഞാനും അങ്ങനെ തന്നെ. ചെറുപ്പം മുതലുള്ള ശീലമാണ്. കുഞ്ഞിലെ മുതലേ ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. അവളായിരുന്നു എൻറെ എല്ലാം. കുഞ്ഞുകാലം എന്നെ നോക്കിയതും, പൂത്താങ്കീരി കളിച്ചുനടന്നതും, കളിപറഞ്ഞതും, എല്ലാം പറഞ്ഞ്തന്നതും അവൾ തന്നെയായിരുന്നു.



സ്കൂൾ വിട്ടു വന്നാൽ ഞാൻ നേരെ അവളുടെ അടുത്തേക്ക് ഓടും. പറമ്പിൽ അല്പം നീങ്ങി ശീമകൊന്ന വേലിക്കപ്പുറം അവളുടെ വീടാണ്. അവളുടെ വീട് പഴയ ഒരു ക്ഷയിച്ച തറവാടാണ്. അവളും അച്ഛനും മാത്രമേ അവിടെ ബാക്കിയുള്ളൂ. അവർ രണ്ടുപേരും അവിടത്തെ തൊടിയിലെ മരങ്ങൾ ആണെന്നോ ആ വീടിനുള്ളിലെ എന്തെങ്കിലും സാധനങ്ങളാണെന്ന് പോലും നമുക്ക് തോന്നിപ്പോകും.



എനിക്ക് തോന്നിയിട്ടുണ്ട് എന്നെ ലോകത്തുവെച്ചിട്ട് ഏറ്റവും സ്നേഹിക്കുന്നത് അവൾ ആണെന്ന്. എൻറെ എല്ലാ കാര്യങ്ങളും പറയാതെ തന്നെ അവൾക്കറിയാം. അതുകൊണ്ടുതന്നെ അവൾക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നത്, അവളുടെ വിവാഹത്തിന് വേണ്ടി കഷ്ടപ്പെടുന്നത് എനിക്കൊരു ബുദ്ധിമുട്ടായി തോന്നിയില്ല.



കാര്യം ഒരുപാട് സന്തോഷമുള്ള കാര്യമാണ്, എങ്കിലും അവൾ പോകുന്നു എന്ന് പറയുന്നത് എനിക്ക് അല്പം സങ്കടം തോന്നിച്ചു. ഇനി ഞാൻ എന്നും ഒറ്റക്കായിരിക്കും വീട്ടിൽ വന്നാൽ.



അങ്ങനെ എല്ലാ കാര്യങ്ങളും കഴിഞ്ഞ് വൈകുന്നേരം എല്ലാം ഒന്ന് സൈഡാക്കി ഞങ്ങളെല്ലാം വിശ്രമത്തിലായി. സത്യം പറഞ്ഞാൽ എനിക്ക് ചെക്കനെ ഒട്ടും ഇഷ്ടായില്ല, അവൾക്കൊട്ടും ചേരുന്നില്ല എങ്കിലും അവള് ഒരു സന്തോഷവതി ആണെന്നുള്ളതു മാത്രമാണ് എൻറെ ആകെയുള്ള സമാധാനം.



അങ്ങനെ സുന്ദര സന്ധ്യ വരവായി. അതുവരെ ഉണ്ടായിരുന്ന സുഹൃത്തുക്കളെല്ലാം എന്നോട് കുപ്പി പൊട്ടിക്കാൻ അവളുടെ കയ്യിന്ന് കാശ് വാങ്ങാൻ നിർബന്ധിച്ചു തുടങ്ങി. എനിക്കൊരു ചെറിയ മടിയുണ്ടായിരുന്നു അവളോട് ചോദിക്കാൻ. കാരണം അവൾ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അവളുടെ അച്ഛനെ നോക്കുന്നതും, വീട് നോക്കുന്നതും.



ഞാനൊന്നും പറയാതെ വേസ്റ്റ് കത്തിക്കുന്നതിന് വേണ്ടി പിന്നാമ്പുറത്തേക്ക് നടന്നു അവളുടെ റൂമിനടുത്ത് എത്തിയപ്പോൾ മരഅഴികൾക്ക് അപ്പുറത്ത് ഇരുട്ടിൽ അവളുടെ പതിഞ്ഞ ശബ്ദം കേട്ടു. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ, അവൾ ചുരുട്ടിപ്പിടിച്ച് ഒരു കൂട്ടം മുഷിഞ്ഞ നോട്ട്കൾ എനിക്ക് നേരെ ആരും കാണാതെ നീട്ടി.

“ എടാ നീ അവർക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്ക് ഇന്ന് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എല്ലാവരും.”



“ ഒരു കുപ്പിയാണ് ചോദിക്കുന്നത്.”



“ അതിന് എത്രയാ എന്നെനിക്കറിയില്ല ഇതിൽ 1000 രൂപയുണ്ട്. ഇനിയും വേണോ?”



“ വേണ്ട ഇതുമതി. ഞാൻ വാങ്ങിച്ചു കൊടുത്തോളാം”



“ പിന്നെ….”



“ എന്തേ?..”



“നീ കുടിക്കണ്ട ട്ടൊ.”



“ ഞാൻ ഒരു ബിയാറാ കുടിക്കുള്ളോ. അതു കുഴപ്പമില്ലല്ലോ.”



“ ആ….. ഒരെണ്ണം കുടിച്ചാൽ മതി…”



“മ്മ്… അപ്പൊ ശരി രാത്രിതിരിച്ച് വരുമ്പെ കാണാം.”



“ഡാ…. പിന്നെ…..”



“ എന്തെടീ നിന്ന് പരുങ്ങുന്നത് ചെക്കനെ ഇഷ്ടായില്ലേ നിനക്ക്.” ഞാൻ ആ പറഞ്ഞത് മാത്രം എൻറെ മനസ്സിലെ വ്യാകുലത ആയിരുന്നു.”



“പോടാ….. അതൊന്നുമല്ല. അതില്ലെ…”



“പിന്നെന്താ പറയ്യ് നിയ്യ്…”



“എനിക്കില്ലേ…. നീയില്ലെ…..”



“നീ നാണിക്കാതെ കാര്യം പറയ്. എന്തായാലും നമുക്ക് വഴി ഉണ്ടാക്കാം.”



“ എനിക്കൊരു ബിയർ വാങ്ങിച്ചിട്ട് വരോ?” അവള് കുഞ്ഞു കുട്ടികളുടെ പോലെ കണ്ണൊക്കെ വിടർത്തി ചോദിച്ചു. അപ്പോഴും നാണം മിഴികളിൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.



“ ഹഹഹ… എല്ലാം ശരിയാക്കാടി വൈകുന്നേരം വരുമ്പോൾ ഞാൻ കൊണ്ടുവരാം.” ഞാൻ എന്തോ വലിയ ആളുടെപോലെ അവൾക്ക് ഉറപ്പു കൊടുത്ത്. അവിടെ നിന്ന് തിരിഞ്ഞു നടന്നു.



*********



രാത്രി അവൾ തന്ന കാശിന് നല്ല ആഘോഷം നടന്നു. എല്ലാവരും അടിച്ചു ഫിറ്റായിരുന്നു ഞാൻ മാത്രം ഒരു ബിയറിൽ ഒതുങ്ങി. ബോധം നശിച്ചു തുടങ്ങിയപ്പോഴാണ് പട്ടണത്തിൽ ഡോക്ടർ ബിരുദത്തിന് പഠിക്കുന്ന വിനു പോക്കറ്റിൽ നിന്ന് വെളുത്ത ക്രിസ്റ്റൽ പോലെ എന്തോ ഒന്ന് എടുത്തത്.



ബോധം വല്ലാത്ത രീതിയിൽ നശിച്ച അവൻ പക്ഷേ ശ്രദ്ധയോടെ അത് പേപ്പർ വിരിച്ച് അതിനു മുകളിൽ അവൻറെ എടിഎം കാർഡ് വെച്ച് അതിൽ ഒരു കുഞ്ഞു കഷണം ക്രിസ്റ്റൽ വച്ച്, ഉരുണ്ട വൃത്തിയുള്ള വെള്ളാരം കല്ല് വെച്ച് ആ കുഞ്ഞ് വസ്തു പൊടിച്ചു തുടങ്ങി. അതെന്താണെന്ന് മനസ്സിലായില്ലെങ്കിലും കാര്യങ്ങൾ പോകുന്നത് മോശം അവസ്ഥയിലേക്കാണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ പതുക്കെ എഴുന്നേൽക്കാൻ തീരുമാനിച്ചു. പക്ഷേ എപ്പോഴും മദ്യലഹരിയിൽ ഉള്ളവർക്ക് ഒരു മോശം സ്വഭാവം ഉണ്ട്. ഇത്തരം എഴുന്നേറ്റു പോകലുകൾ അവർക്ക് ഒട്ടും രസിക്കില്ല.



ആകെ ബഹളമായി. അവസാനം ഞാൻ അല്പം നേരം കൂടി ഇരിക്കാം എന്ന് സമ്മതിച്ചു. ഒരു രണ്ടുമൂന്ന് കവിൾ കൂടി എൻറെ കുപ്പിയിൽ ബാക്കിയുണ്ടായിരുന്നു.



ഞാൻ ഏച്ചിക്ക് വേണ്ടി വാങ്ങിച്ചിരുന്ന ലൈറ്റ്ബിയർ ആരെങ്കിലും എടുത്ത് കുടിക്കാതെ ഒരു മൂലയ്ക്ക് മാറ്റി വെച്ചിരുന്നു. എഴുന്നേറ്റ സ്ഥിതിക്ക് അത് അവിടെ തന്നെ ഇരിപ്പില്ലേ എന്ന് നോക്കിയതിനുശേഷം വീണ്ടും തിരിച്ചു വന്നിരുന്നു.



പക്ഷേ എന്റെ കണ്ണ് തെറ്റിയ ആ ഒരു സമയത്ത് ഞാൻ എഴുന്നേറ്റ് പോകാൻ നോക്കിയത് ചെറിയൊരു ദേഷ്യം ആയി തോന്നിയ അജീഷും അഫ്സലും ആ സമയത്ത് ഒരു ക്രൂരമായ കാര്യം ചെയ്തിരുന്നു. പൊടിച്ചു കൊണ്ടിരുന്നതിൽ നിന്ന് അല്പം പൊടി വാരി അവർ എൻറെ ബിയർ ബോട്ടിൽ ഇട്ടിരുന്നു. മദ്യലഹരിയിൽ ആയിരുന്ന അവരുടെ മനസ്സിൽ എന്നെ എങ്ങനെയെങ്കിലും ഫിറ്റായി കാണണം എന്ന് മാത്രമായിരുന്നു ആഗ്രഹം.



ഞങ്ങൾ ഇരിക്കുന്ന സ്ഥലം എൻറെ വീടും ആയിട്ട് അധികം ദൂരമില്ല റോഡിൽ നിന്ന് നേരിട്ട് കാണാൻ കഴിയാത്ത ഒരു മുളംകൂടിനു പിന്നിലാണ് ഈ കലാപരിപാടികൾ ആകമാനം നടക്കുന്നത്.



ഇനിയും ഇവിടെയിരുന്നാൽ അത് നന്നായിരിക്കില്ല എന്ന് തോന്നിയത് കൊണ്ട്. ഞാൻ പതുക്കെ ബാക്കിയുള്ള ബിയർ ബോട്ടിലും അവൾക്കു വേണ്ടി വാങ്ങിച്ചു വച്ചിരുന്ന ബോട്ടിലും എടുത്ത്, പതിയെ വീട്ടിലേക്ക് നടന്നു. അവൾ ആദ്യമായി കുടിക്കുമ്പോൾ അവളോട് ചിയേഴ്സ് പറയാതിരിക്കുന്നത് മോശമല്ലേ എന്ന് വച്ചാണ് ബാക്കിയുണ്ടായിരുന്ന ബിയർ അവിടെ വച്ച് കുടിക്കാതെ കയ്യിലെടുത്തു പിടിച്ചത്.



********

പതിയെ ശീമകൊന്ന വേലികടന്നു ഞാൻ അവളുടെ ചിതലരിച്ച മരജനലിൽ തട്ടി വിളിച്ചു. അവൾ ഉറങ്ങാതെ കാത്തിരിപ്പായിരുന്നു. കാരണം തട്ടുകേട്ട് നിമിഷനേരത്തിനോട് ജനല് തുറന്നു വന്നു. അവളെ നോക്കിചിരിച്ച് നിലാവിൽ ബിയർ ബോട്ടിൽ എടുത്ത് ആട്ടികാണിച്ചു കൊടുത്തു. അവളുടെ മുഖത്ത് ആകാംഷയോ, പേടിയോ, സന്തോഷമോ എന്നറിയില്ല. അവൾക്ക് ഇങ്ങനെ വല്ല കുറുമ്പിനൊക്കെ കൂട്ടുനിൽക്കാൻ ഈ ലോകത്ത് ഞാൻ മാത്രെ ഉള്ളു. അവളു നിലാവ് തോൽക്കണ പോലെ ചിരിച്ചു.



വേഗം എഴുന്നേറ്റ് പതിയെ ശബ്ദം ഉണ്ടാക്കാതെ പോയി മുറിയുടെ മരഓടാമ്പൽ മാറ്റിതുറന്ന്. പുറത്തിറങ്ങി അടുക്കള വാതിലും തുറന്നു തന്നു. അവളുടെ മുറി അടുക്കളവാതിലിന്നു തൊട്ടടുത്ത് തന്നെയായിരുന്നു. ഞങ്ങൾ രണ്ടുപേരും ശബ്ദം ഉണ്ടാക്കാതെ മുറിയിൽ കയറി വാതിലടച്ചു. രാത്രി അല്പം വൈകിയാലും കഥകളും പറഞ്ഞു നിലാവും നോക്കി ഞങ്ങൾ അങ്ങനെ ഇരിക്കാറുണ്ട്. ഞങ്ങൾക്കു പണ്ട് മുതലെ ഞങ്ങളുടെ ഒരു ലോകം ഉണ്ടായിരുന്നു. കുമ്മിണി വന്നേ പിന്നെ കൊറെയെക്കെ അവളു തനിച്ചായിക്കാണണം.



ഞാൻ ശ്രദ്ധിച്ച് അധികം ശബ്ദം ഉണ്ടാക്കാതെ ബിയറിന്റെ അടപ്പ് തുറന്ന് അവർക്ക് നേരെ നീട്ടി. അവൾ എന്തോ ഭക്തിപരമായ കാര്യം ചെയ്യാൻ പോകുന്നതുപോലെ അൽപനേരം ധ്യാനത്തിലിരുന്ന് ഒരു മൊത്തുമുത്തി.



“ അവ്വ്… കയ്പ്പ്…” അവൾ നെറ്റി ചുളിച്ചു



“ പിന്നെ ബിയറിന് മധുരം ആണെന്ന് വിചാരിച്ചോ ഏച്ചി.”ഞാൻ അവളെ കളിയാക്കി ചിരിച്ചു.



ആ ഒരു രോഷത്തിൽ, അവൾ പെട്ടെന്ന് തന്നെ രണ്ടു മൂന്നു കുപ്പിൾ ബിയർ കൂടി മടമാടാന്ന് ഇറക്കി. ജീവിതത്തിൽ ഇന്നുവരെ കുടിച്ചിട്ടില്ലാത്ത ആളാണ്. എന്താവുമോ എന്തോ.



“ ശ്ശെ ….. ഇങ്ങനെ ഒറ്റയ്ക്ക് കുടിക്കല്ലേ. ചിയേഴ്സ് പറഞ്ഞിട്ട് വേണ്ട കുടിക്കാൻ. അതല്ലേ അതിൻറെ രീതി.”



“ യ്യോ ഞാൻ മറന്നു….. സിനിമയിലൊക്കെ കണ്ടിട്ടുണ്ട്…. അങ്ങനെ വേണം ചെയ്യാൻന്ന്, വൈകുന്നേരം കൂടി വിചാരിച്ചതാണ്.”



ഞാൻ ചിരിച്ചുകൊണ്ട് എൻറെ കയ്യിൽ ഇരുന്ന ബിയർ ബോട്ടിൽ അവൾക്ക് നേരെ നീട്ടി. അവൾ ചീയേഴ്സ് പറയുന്നതിനുമുമ്പ് എൻറെ കുപ്പി ശ്രദ്ധിച്ചൊന്ന് നോക്കി.



“ഇതെന്താ വേറെ കുപ്പി…”



“ ഇതാണ് സ്ട്രോങ്ങ് ബിയർ. ഏച്ചിക്ക് കുടിച്ചു പരിചയം ഇല്ലാത്തതുകൊണ്ട് ലൈറ്റ് ആണ് വാങ്ങിയത്. അതു അധികം കിക്കൊന്നും കാണില്ല”



“ എന്നെ നീ അങ്ങനെ കൊച്ചാക്കാൻ ഒന്നും നോക്കണ്ട മരത്തലയാ. ഇതു കുടിച്ചു തീർന്നിട്ട് ഞാൻ അതും കുടിക്കും.” അവള് കുടിച്ച ധൈര്യത്തിൽ ഒരു യോദ്ധാവിനെ പോലെ പ്രഖ്യാപിച്ചു. ഞാൻ വെറുതെ ചിരിച്ചു.

പക്ഷേ പറഞ്ഞപോലെ ഞാൻ അത് കുടിക്കാൻ നോക്കിയപ്പോൾ അത് തീർക്കുമെന്ന് വിചാരിച്ച്. അവളെന്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചു വാങ്ങി ഒരു കുപ്പിൾ കുടിച്ചു. അതിൻറെ രുചി കുടുതൽ ചവർപ്പാണ്, അവൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു തിരിച്ചു തന്നു. ഞാൻ ചിരിച്ചുകൊണ്ട് ബാക്കിയുണ്ടായിരുന്നത് മുഴുവനായി വായിലേക്ക് ഒഴിച്ചു. ഒരുപാട് നേരം വെച്ച് ഗ്യാസ് പോയതുകൊണ്ടാണെന്ന് തോന്നുന്നു വല്ലാത്തൊരു ദുസ്വാദ്, ഏതാണ്ട് ക്ലോറിൻ വാട്ടർ ചേർന്നതു പോലെ ഒരുചവർപ്പ്.



സംസാരിച്ചിരിക്കലെ അവള് കുഴഞ്ഞു തുടങ്ങി. പക്ഷേ അത്ഭുതം എന്താന്നുവച്ചാൽ എനിക്കും തലകറങ്ങി തുടങ്ങി. സാധാരണ ബിയർ കുടിക്കുമ്പോൾ ഒരു മൂഡ് അല്ല. വേറൊരു പ്രത്യേകതരം മൂഡ്. പക്ഷെ അത് കയറിവരുമ്പോൾ എനിക്ക് ലഹരിയല്ല തോന്നിയത്. വല്ലാത്തൊരു ആസക്തിയാണ്.



( ലഹരികൾ ശരീരത്തിൽ പലരീതിയിൽ ആണ് പ്രവർത്തിക്കുക. അളവനുസരിച്ചു അവ തലചോറിനെ പലരീതിയിൽ സ്വാധീനിക്കും. അവയിൽ പലതും ഭീകരമായ അവസ്ഥകളിൽ നമ്മെ കൊണ്ടെത്തിക്കും. അളവ്കൾക്കനുസരിച്ച് അതിനെ നിയന്ത്രിക്കാനുള്ള കഴിവും പതിയെ നമ്മുക്ക് നഷ്ടമാവും. ചിലർക്കു ഭ്രമം, ചിലർക്ക് മയക്കം, ചിലർക്ക് നിയന്ത്രിക്കാനാവാതെ വരുന്ന വികാരങ്ങൾ; ദേഷ്യം, സങ്കടം, സന്തോഷം, ദുഃഖം, ഭയം, പക്ഷെ ആ നിലാവിൽ പ്രണയദുരമായ രാത്രിയിൽ കൗമാരസ്വപ്നങ്ങളിൽ, മേഹങ്ങളിൽ, ആ കിടപ്പറയുടെ ചൂടിൽ അവർക്കുണർന്നത് ബ്രഹ്മനുപോലും നിയന്ത്രിക്കാൻ കഴിയാതെപോയ ഒരു വികാരമായിരുന്നു ‘കാമം’.)



കാമം തലക്ക് പിടിച്ചത് പോലെ. ഇന്ദ്രിയം ഉയർന്നു പൊങ്ങി ത്രസിച്ചു നിൽക്കുന്നു. എങ്ങയെങ്കിലും വീട്ടിലെത്തി ഒന്നുവിടണം എന്ന് മനസ്സിൽ ആകെ ആ ഒരു ചിന്തമാത്രം. അപ്പോഴാണ് ഏച്ചി കുഴഞ്ഞ് എൻ്റെ നെഞ്ചിലേക്ക് വീണത്. അവൾ ബോധംനശിച്ച അവസ്ഥയിൽ എന്തൊക്കെയോ പിറുപിറുത്ത് കണ്ണ് അടച്ചുതുറന്ന് എന്നെ നോക്കി. പാതിയടഞ്ഞ കണ്ണുകളിൽ എന്തോ കാമം കത്തിനിൽക്കും പോലെ. മൂക്കിലേക്കു അവളുടെ വിയർപ്പിന്റെ മതിപ്പിക്കുന്ന രുചി തുളച്ച് കയറി. അവളുടെ ഒരോ ഞെരുക്കങ്ങളും, ഗന്ധവും, കുഞ്ഞ് രോമകൂപങ്ങളുടെ അലകൾ പോലും ഞാൻ തൊട്ടറിയും പോലെ.



തലച്ചോറ് ഉണർന്നിരുന്നു. അവളുടെ ധാവണിയുടെ ഷാളെല്ലാം ആക്കെ അഴിഞ്ഞ് വിയർത്ത് അവളാകെ കുഴഞ്ഞ് മറിഞ്ഞിരുന്നു. ഉയർന്ന ആ മാറിടങ്ങൾ ശ്വാസതാളത്തിനനുസരിച്ച് ഉയർന്നു താഴ്ന്നു, അതിൽ മുലക്കണ്ണുകൾ തുടുത്തു കൂർത്ത് ആ നേർത്ത ചുവപ്പ് ബ്ലൗസിന് മുകളിൽ അതിൻ്റെ മുഴയടയാളങ്ങൾ തീർത്തു. ചുഴ്ന്ന പൊക്കിൾചുഴിയിൽ ഒരുതുടം വിയർപ്പ് തളംകെട്ടി നിന്നു. കുമ്മിണിയുടെ പോലെ ആയിരുന്നില്ല അവളുടെ ഒന്നും, കുമ്മിണി ഇവൾക്കു മുൻപിൽ ഒന്നുമായിരുന്നില്ലെന്ന് അറിഞ്ഞുണർന്നു, കൊതിപ്പിക്കുന്ന ഒരു ഒത്ത പെണ്ണിൻ്റെ കയറ്റിറക്കങ്ങൾ ഞാൻ ആദ്യമായി കണ്ടു.



മറയില്ലാത്ത ആ വയറിൽ ഉണർന്ന മൃദു സ്വർണ്ണരോമങ്ങളിൽ അവൾ എന്നെ ഒളിപ്പിക്കാൻ നോക്കി . ഞാനാ തുടുത്ത അണിവയറിൽ, പൊക്കിൾ ചുഴിയിൽ ഊളിയിട്ടിറങ്ങി. വസ്ത്രങ്ങൾ അഴിക്കാൻ സാവകാശം ഉണ്ടായിരുന്നില്ല. എനിക്ക് എന്താണ് ചെയ്യുന്നതെന്ന ബോധവും നശിച്ചു, അവകീറുന്ന ശബ്ദം എനിക്കു തുടങ്ങനുള്ള സൈറനായിരുന്നു.



കൈ വച്ചതെല്ലാം മൃദുലമായ, നനുത്ത ശരീര തുടിപ്പുകളിലായിരുന്നു. അവക്ക് കൊടുക്കണ്ട സൗമ്യത എൻ്റെ കൈക്ക് ഉണ്ടായിരുന്നില്ല. അമർത്തിയുടച്ചും, താഡപ്രഹരിച്ചും, പല്ലിനാൽ പോറിയും ഞാൻ അവയെല്ലാം മതിവരുവോളം ആസ്വദിച്ചു. അവളും അക്രമാസക്തയായിരുന്നു. പുറത്ത് എത്രയോ തവണ ആ കൂർത്ത നഖമുനകൾ വരഞ്ഞ് പോയി. എന്റെ മുഖത്തും നെഞ്ചിലും എത്രയോ വട്ടം അവൾ ആഞ്ഞടിച്ചു.



ഇതൊന്നും ഞങ്ങളുടെ ശരീരങ്ങൾ അറിയുന്നുണ്ടായിരുന്നില്ല. ഇന്ദ്രിയങ്ങളുടെ സുഖം, അവ തമ്മിൽ ഉരഞ്ഞ് മാറുന്ന ഘർഷണം. രതിയുടെ പറുദീസകൾ. ഞാൻ യഥാർത്ഥ പെണ്ണെന്താണെന്ന് അനുഭവിച്ച് അറിയുകയായിരുന്നു. അവളുടെ ആഴങ്ങൾ രതി സാഗരമായിരുന്നു. എത്രയെടുത്തലും അവസാനിക്കാത്ത നിഗൂഢ സാഫല്യങ്ങൾ.



ഒരിക്കലും അവൾ എതിർത്തില്ല. എതിർക്കാനുള്ള സ്വബോധം അവൾക്കും, ഇതെല്ലാം നിർത്താനുള്ള സാമാന്യബോധം എനിക്കും നഷ്ടപ്പെട്ടിരുന്നു. അവളുടെ ശബ്ദങ്ങൾ എവിടെയോ പൊട്ടിയൊഴുകുന്ന ഒരു ഉഷ്ണ ഉറവയുടെ, കൊതിപ്പിക്കുന്ന ദാഹത്തിൻ്റെ വാതിലുകളെനിക്ക് തുറന്ന് തന്നു. ഞങ്ങളുടെ മൂക്കിൽ നിന്നും ഉൽഭവിച്ച ശ്വാസവീചികൾ, അറ്റ്ലാൻറിക്കിലേക്ക് സാഹാറയിൽ നിന്നും വീശുന്ന ഉഷ്ണക്കാറ്റുകൾ ചൂടിൽ എവിടെയോ ചേർന്നലിഞ്ഞ് ഗുപ്തമായ ബെർമൂഡാത്രിമാനങ്ങൾ തീർത്തുടഞ്ഞു. കരകളാൽ മാത്രം വേർത്തിരിക്കപ്പെട്ട രണ്ടു കടലുകൾ ഒന്നായി തീർന്നു.



ഉറക്കത്തിലേക്ക് വഴുതിവീഴും മുൻപ് ഞാൻ കണ്ടത് അവളുടെ അലസ്യത്തിൽ മയങ്ങുന്ന കണ്ണുകളും, ചെറുചിരി പടർന്ന ചുവന്ന ചുണ്ടുകളും, ഉമ്മിനീരിനാൽ കുതിർന്ന് നിലാവിനെ പ്രതിഫലിപ്പിക്കുന്ന വിടർന്ന മുലക്കണ്ണുകളുമായിരുന്നു.



രാത്രി എവിടെയോ ഒരു പാതിരാ കോഴി ഉറക്കെകൂവി. നിലാവിൻ്റെ ചില്ലകളിൽ കാർമേഘങ്ങൾ കൂടുകൂട്ടി. മഴപ്പെയ്യാതെ കാത്തുനിന്നു…..

ഇനിവരും രാത്രികൾക്കായി.



( ബ്രഹ്മാവിന് സ്വന്തം മകളെ പോലെ കാണേണ്ട, അല്ല മകൾ തന്നെയായ സരസ്വതിയോടു ജനിച്ച കാമം. അവളെ ബലത്തിൽ പ്രാപിച്ചതിനാൽ പാപം. നാലുദിശയിലും അവളെ കാണാൻ തലതിരിച്ച് അവയെല്ലാം തലകളായി മാറി. അതിൽ നിന്ന് രക്ഷനേടാൻ ചാടിയ സരസ്വതിയെ കാണാൻ തലക്ക് മുകളിലും ഒരു തലവന്നു ചേർന്നു. ഈ നിഷിദ്ധത്തിന് ഫലമെന്തായിരുന്നു. പുരാതന കാലം തൊട്ടേ ഭാരതത്തിലെവിടെയും ബ്രഹ്മാവിന് ആരാധനാലയങ്ങൾ ഇല്ലായിരുന്നു. അദ്ദേഹത്തിൻ്റെ പ്രവർത്തികളുടെ ഫലം. ലോകത്ത് എല്ലാത്തിനും ഒരു വിലയുണ്ട്. പരിണിത ഫലങ്ങൾ അനുഭവിച്ച് തന്നെ തീരണം….)



*****



രണ്ട് ദിവസങ്ങൾക്ക് ശേഷം ഒരു പുലർക്കാലം, ആകാശം ഇപ്പോഴും ഇരുണ്ടു തന്നെയിരിക്കുന്നു, നേരം പുലർന്നുണർന്നിട്ടില്ല….



ഞാൻ ഉറങ്ങിയിട്ട് രണ്ട് ദിവസമായി, ഉറക്കം ഇപ്പോളെന്നെ തിരിഞ്ഞ് നോക്കുന്നു കൂടിയില്ല. ഇതിനോടകം നൂറുകണക്കിന് പ്രവശ്യം വീണ്ടും വീണ്ടും തെളിഞ്ഞ് വരുന്ന ആ നശിച്ച രാത്രി ഞാൻ വീണ്ടും ഓർത്തെടുത്തു.



ഉണർന്നതല്ല ആരോ നിലത്തിട്ട് ചവിട്ടുകയായിരുന്നു, സ്വബോധം വരുമ്പോൾ അച്ഛനാണ്, വീടിനു പുറത്തും അകത്തുo ആളുകൂടിയിട്ടുണ്ടു. വാതിലു പൊളിച്ച കമ്പിപ്പാര അവിടെ കിടക്കുന്നുണ്ടായിരുന്നു. അച്ഛൻ അടുത്തതായി എന്നെ പെരുമാറാൻ അതിൽ കൈവച്ചപ്പോഴേക്കും അമ്മയതിൽ കടന്നുപിടിച്ചു. ആരൊക്കെയോ കരയുന്നുണ്ട്. ചിലർ ദേഷ്യത്തിലെന്തൊക്കെയോ പറയുന്നുണ്ട്. എനിക്കു ഇന്നലത്തെ കാര്യങ്ങൾ കൃത്യമായിട്ടല്ലെങ്കിലും തലയിൽ മിന്നിമറയുന്നുണ്ട്.

ഞാൻ പെട്ടന്ന് ചുറ്റും എച്ചിയെ തിരഞ്ഞു. അവൾ വാതിലിൻ്റെ ഓരത്ത് ചുവരിനോട് ചേർന്ന് നിന്ന് മുഖം പൊത്തികരയുന്നുണ്ടു. പുതപ്പു വാരിയുടുത്ത് പിടിച്ചിട്ടുണ്ട്. എനിക്ക് എന്ത് പറയണം എന്നില്ലാതായി. എഴുന്നേറ്റു നിന്നപ്പോളാണ് ദേഹത്ത് ഒരു വസ്ത്രം പോലുമില്ലെന്നു മനസ്സിലാവുന്നത്.



എന്തൊക്കെയോ വലിച്ച് ഉടുത്തു നാണം മറച്ചു. എല്ലാവരുടെ മുഖത്തും ദേഷ്യവും, അപമാനഭാരവും, വെറുപ്പും. എനിക്ക് ഇപ്പോൾ ഈ നിമിഷം മരിച്ചിരുന്നെങ്കിൽ നന്നായിരുന്നെന്നു തോന്നിപോയി. വല്ലാത്ത അവസ്ഥ.



അച്ഛൻ എൻ്റെ കഴുത്തിനു പിടിച്ച് പുറത്തേക്ക് തള്ളി. ഞാൻ ആരെയും നോക്കാതെ വീട്ടിലേക്ക് നടന്നു. മച്ചിലെ മുറിയിൽ പോയിരുന്നു.



ഒരുപാടു നേരം വിളിച്ചിട്ട് വാതില് തുറക്കാതെ വന്നപ്പോൾ അവൾക്കെന്തോ ആപത്ത് പറ്റിയെന്ന് വിചാരിച്ചാണ് എല്ലാവരും കൂടിവാതിൽ കുത്തി തുറന്നതെന്ന് പിന്നീട് അറിഞ്ഞു.



അന്ന് ഇവിടെ ഈ മുറിയിൽ ഇരുന്ന് തുടങ്ങിയതാണ്. രണ്ടു ദിവസം പുറത്ത് എന്ത് നടന്നെന്നു പോലുമറിയില്ല. ഇടക്കെപ്പോഴെങ്കിലും കരഞ്ഞ് കലങ്ങിയ കണ്ണുമായി അമ്മ വന്ന് ഭക്ഷണം വല്ലതും കൊണ്ട് വച്ച് പോകും. ചിലപ്പോൾ കഴിക്കുo, ഇല്ലെങ്കിൽ അമ്മ തന്നെ കുറച്ചു കഴിഞ്ഞാൽ എടുത്ത് കൊണ്ടുപോകും. എങ്കിലും ഒരു ശുഭപ്രതീക്ഷ ഉണ്ടായിരുന്നു. ഇത് അധികം പേർ അറിഞ്ഞിരിക്കില്ലെന്നും. എല്ലാവരും പതിയെ മറക്കുമെന്നും.



എല്ലാത്തിലും ഉപരി ചേച്ചിയെ ഒന്നു കാണണം, തെറ്റെൻ്റെയല്ലെങ്കിലും മാപ്പ് പറയണം എന്ന് മനസ്സിൽ ആഴത്തിൽ തോന്നി. അവൾക്കൊപ്പം കരയാനോ, അവളെ ഒന്നു സമാധാനിപ്പിക്കാനോ പോലും ആരും അവിടെ കാണില്ല.



ഒരിക്കൽ അമ്മ വന്ന് പോകുമ്പോൾ “ഏച്ചി?” എന്നു മാത്രം ആകംഷയിൽ ചോദിച്ചു ദഹിപ്പിക്കുന്ന നോട്ടമായിരുന്നു ഉത്തരം. പടിയിറങ്ങും മുൻപ്



“അവളുടെ കല്യാണം മുടങ്ങി, നീ കാരണം…”



എന്ന് മാത്രം എന്നോടല്ലാതെ, സ്വയംപറയും പോലെ തേങ്ങിപറഞ്ഞു കൊണ്ട് അമ്മ പടിയിറങ്ങി പോയി. എന്നെ തിരിഞ്ഞൊന്നു നോക്കിയതുപോലുമില്ല.



ഞാൻ ആകെ തകർന്നുപോയിരുന്നു. ഇന്ന് ഈ പുലരാത്ത വെളുപ്പാൻ കാലത്തും ഞാൻ ചെയ്ത തെറ്റുകൾ എന്റെ ഉറക്കത്തെ എന്നെന്നേക്കും എന്നിൽ നിന്നും പറിച്ചെടുത്തിരുന്നു.



പെട്ടന്ന് താഴെ നിന്നു ആകെ ഓളിയും ബഹളവും അലറികരച്ചിലും കേട്ടു. എനിക്ക് തലയിൽ കൊള്ളിയാൻ മിന്നി….



“ഏച്ചി”



ഞാൻ പടികൾ പൊട്ടിവീഴും പോലെ താഴെ ഓടിയിറങ്ങി. അവളുടെ അടുക്കളവശത്തേക്ക് ഓടി. കുറച്ച്പേർ ഭയന്നു പുറത്ത് നിൽക്കുന്നുണ്ടിയിരുന്നു. ഞാൻ പിടഞ്ഞോടിച്ചെന്ന് താഴത്തെ പടിയിൽ തട്ടിവീണു.



എനിക്ക് മുൻപിൽ നിലംതൊടാതെ രണ്ട് കാലുകൾ വായുവിൽ തൂങ്ങിനിന്നാടി. എന്റെ കണ്ണാല്ലാം തുറിച്ച് വന്നു. തലയിൽ ഇരുട്ട് കയറി…..



“ഹേച്ചി”



എന്റെ നാക്ക് ശ്വാസംവിടുo പോലെ മന്ത്രിച്ചു….



എനിക്കെതിരെ തളർന്ന് ചുമരുംചാരി മരവിച്ച മുഖവുമായി അവളിരിക്കുന്നുണ്ടായിരുന്നു. അവളുടെ നിർവികാരമായ കണ്ണുകൾ മറ്റാരെയും ശ്രദ്ധിക്കാതെ എന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു.



എനിക്ക് ഭ്രാന്തുപിടിക്കും പോലെ തോന്നി. അവൾക്ക് സ്വന്തമെന്നു പറയാൻ ആകെ ഈ ഭൂമിയിലുള്ള അച്ഛനാണ് ആ തൂങ്ങിനിൽക്കുന്നത്, അതും ഞാൻ ഒരാൾ കാരണം.



പരിണിതഫലങ്ങൾ……. അവ വളരെ വലുതാണ്…..



******



ഒരു മാസത്തിന് ശേഷം…..



രജിസ്ട്രാർ ഓഫീസിൽ ഏതൊ ഒരു മരത്തിനു കീഴെ വച്ച് ഏച്ചിയുടെ കഴുത്തിൽ താലിചാർത്തുന്ന നേരം ഇപ്പോൾ ഈ നിമിഷം ഭൂമി കുഴിഞ്ഞു തഴേക്ക് പോയിരുന്നെങ്കിൽ എന്നെനിക്കു തോന്നിപ്പോയി….



അവൾ എന്റെ മുഖത്തേക്ക് നോക്കാതെ തിരിഞ്ഞ് നടന്നു, ഞാൻ അറിയാതെ വിളിച്ചു. വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.



“ഏച്ചി…”



“ ഇനി നീ എന്നെ അങ്ങനെ വിളിക്കരുത്….. തൂങ്ങിമരിക്കാൻ മാത്രം ധൈര്യമില്ലാത്തത് കൊണ്ടാണ് ഞാനിപ്പോഴും ജീവിച്ചിരിക്കുന്നത്.”



അവൾ തിരിഞ്ഞ് നോക്കാതെ തലതാഴ്ത്തിപിടിച്ച് അങ്ങനെ പറയുമ്പോൾ, നിറഞ്ഞ കണ്ണുകളിൽ നിന്ന് ഒരു കണ്ണുനീർതുള്ളി അടർന്ന് ആ കലടികളിൽ വീണുടഞ്ഞിരുന്നു.



*****



തുടരും…..