ഞങ്ങൾ തമ്മിൽ യാതൊരു മറയും ഇല്ലാതായി 1

ഞാനും അസ്മിനയും അന്ന് ഉച്ചയ്ക്ക് തന്നെ മണ്ണാർക്കാട്ടേക്ക് പോയി. ഒറ്റപ്പാലത്താണെങ്കിൽ വല്ല പരിചയക്കാരും കണ്ടാൽ കുഴപ്പമാകും, വേറൊന്നുമല്ല, “ആരാ, എന്താ, ഏതാ, എന്തിനാ എങ്ങോട്ടാ, ” നൂറ് കൂട്ടം ചോദ്യങ്ങളുണ്ടാകും. അതുകൊണ്ടാണ് മണ്ണാർക്കാട്ടേക്ക് വന്നത്. വീട്ടിലേക്കുള്ള സാധനങ്ങളെല്ലാം വാങ്ങി വൈകീട്ടോടുകൂടി നാട്ടിലേക്കെത്തി.
ഗസ്റ്റ് ഹൗസിൽ സാധനങ്ങളെല്ലാം ഇറക്കി വെച്ചു, ഇത്ത വസ്ത്രം മാറാൻ അപ്പുറത്തേക്ക് പോയി, കുറച്ച് കഴിഞ്ഞും ഇത്തയെ കാണാത്തതിനാൽ ഞാൻ അങ്ങോട്ട് ചെന്നു. അവൾ ആരോടൊ ഫോണിൽ സംസാരിച്ചിരിക്കുകയാണ് കണ്ണുകൾ കലങ്ങിയിരുന്നു വല്ലാത്തൊരു സങ്കട ഭാവം അവളുടെ മുഖത്തുണ്ടായിരുന്നു . കുറച്ച് നേരം ഞാൻ മുറ്റത്ത് തന്നെ നിന്നു.പിന്നെ അവരെ ശല്യപ്പെടുത്തണ്ട എന്ന് കരുതി തിരിച്ച് നടന്നു.നേരെ കുളപ്പടവിൽ പോയിരുന്നു.
“കണ്ണാ” അസ്മിന പുറകെ നിന്ന് വിളിച്ചു, ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ നിൽപ്പുണ്ടായിരുന്നു. ഞാനവളുടെ അടുത്തേക്ക് ചെന്നു
“എന്ത് പറ്റി ഇത്ത, നിങ്ങളെന്തിനാ കരയണത് “ഞാനവളുടെ മുഖം പിടിച്ച് ഉയർത്തിക്കൊണ്ട് ചോദിച്ചു.
ഒരു തേങ്ങലോടെ അവളെന്റെ മാറിലേക്ക് വീണു, കുറേ നേരം പൊട്ടികരഞ്ഞു.കരച്ചിൽ തെല്ലൊന്നടങ്ങിയപ്പോൾ ഞാൻ ഇത്തയേയും കൊണ്ട് കുളപ്പടവിൽ ഇരുന്നു
“ഞാൻ പോവാണ് കണ്ണാ, അവരെന്നെ തിരിച്ച് കൊണ്ടു പോവാണ് ”
കാര്യം മനസിലാകാതെ ഞാൻ ഇത്തയുടെ മുഖത്തേക്ക് നോക്കി.
” എന്നെ വിളിച്ചത് ഫൗസിയ താത്തയാ, റാഷിദ വക്കീലിന്റെ ഉമ്മ”. ഇത്ത ഏങ്ങലടിച്ച് കാര്യങ്ങൾ പറഞ്ഞു തുടങ്ങി .റാഷിദയും, ഫസീറയും നാട്ടിലേക്ക് തിരിച്ച് വരികയാണ്. പൊന്നാനിയിലെ സ്വത്തുക്കളെല്ലാം ഫൗസിയ വിറ്റ് മക്കളുടെ പേരിലാക്കി കൊടുത്തു. സൗദിയിലെ ഒരു പണച്ചാക്ക് അറബി കഴിഞ്ഞ മാസം ഫൗസിയയെ കല്യാണം കഴിക്കുകയും ചെയ്തു. റാഷിദയും, ഫസീറയും ഉമ്മയോട് നാട്ടിൽ പോയി നിന്നോളാം എന്ന് പറഞ്ഞു. ഫസീറയുടെ പഠിത്തവും നാട്ടിൽ നിന്നാക്കാനും തീരുമാനിച്ചു.
” വീട്ട് ജോലിക്കും ഫൗസിയ താത്തയുടെ കാര്യങ്ങൾ നോക്കുവാനും എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ടിക്കറ്റും വിസയും അയച്ചിട്ടുണ്ട് എന്നെ കൊണ്ടുപോകാനുള്ള ആൾ രാത്രിയിലേക്കെത്തും “.
“ഇത്തയ്ക്ക് അതിന് പാസ്പോർട്ടൊക്കെയുണ്ടോ?”
“അതൊക്കെ മുൻപ് തന്നെ എടുത്തിട്ടുണ്ടായിരുന്നു കുറച്ച് കാലം ഞാൻ അവിടെ ഫൗസിയ താത്തയുടെ കൂടെ ഉണ്ടായിരുന്നു.”
ഉള്ളിലുള്ള സങ്കടം മറച്ച് വെച്ച് ഇത്തയെ ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു. കാമത്തിനുപരി വല്ലാത്തൊരാത്മബന്ധം ഞങ്ങൾ തമ്മിലുണ്ടായിരുന്നു. കുറേ നേരം ഞങ്ങളങ്ങിനെയിരുന്നു, എന്റെ മാറിൽ നിന്ന് മുഖമുയർത്തി ,എന്റെ ചുണ്ടിൽ ചുണ്ടുകളമർത്തി ഇത്ത വിതുമ്പി. നേരം രാത്രി എട്ട് മണിയായി, ഇത്തയുടെ വീടിന്റെ മുറ്റത്തേക്ക് ഒരു കാർ കയറുന്നത് കണ്ടു, അവൾ കണ്ണുകൾ തുടച്ച് കുളത്തിൽ നിന്ന് മുഖമെല്ലാം കഴുകി വീട്ടിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് ഞാൻ ചെല്ലുമ്പോൾ ഒരാൾ വരാന്തയിലെ കസാരയിൽ ഇരിക്കുന്നുണ്ടായിരുന്നു.

എന്നെ കണ്ടതും അസ്മിന പുറത്തേക്കിറങ്ങി വന്നു. അവൾ പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. വീട് പൂട്ടി താക്കോൽ എന്റെ കയ്യിൽ തന്നു, ഡ്രൈവർ അസ്മിനയുടെ ബാഗുമെടുത്ത് വണ്ടിയുടെ അടുത്തേക്ക് പോയി. ഗേറ്റ് അടക്കേണ്ടതിനാൽ അയാൾ കാറ് ഗേറ്റിനു വെളിയിലേക്ക് കൊണ്ടുപോയി. ഇത്തയെന്റെ മുഖം പിടിച്ചുയർത്തി കണ്ണുകളിൽ ചുംബിച്ച് കൊണ്ട് പറഞ്ഞു. “മറക്കില്ല എന്റെ കണ്ണനെ “കരച്ചിലടക്കാൻ പാടുപ്പെട്ട് ഇത്ത എന്നെ പെട്ടന്ന് വിട്ടകന്ന് കാറിനടുത്തേക്ക് പോയി. അവൾ കാറിൽ കയറി. ഡ്രൈവർ കാറ് മുന്നോട്ടെടുത്തു . വൈകാതെ വണ്ടി എന്റെ ദൃഷ്ടിയിൽ നിന്ന് അപ്രത്യക്ഷമായി.
വീണ്ടും ഞാൻ ഒറ്റപ്പെട്ടിരിക്കുന്നു, ഒരു നെടുവീർപ്പോടെ ഉള്ളിൽ നിന്ന് ഗേറ്റിന് ഓടാമ്പലിട്ട് ഞാൻ വീട്ടിലേക്ക് നടന്നു.ഇത്രയും കാലം അനുഭവപ്പെടാത്ത ഒരു അനാഥത്വം എനിക്ക് തോന്നി. ഇത്തയുടെ വീടിന്റെ താക്കോൽ കൂട്ടംകമ്പികുട്ടന്‍.നെറ്റ് വീട്ടിനകത്ത് വെച്ച് വീട് അടച്ച് പുറത്തിറങ്ങി. ഒന്നുറങ്ങി എഴുന്നേറ്റാൽ ഈ മൂഡൊക്കെ ശരിയാക്കുമെന്ന് തോന്നി. ഞാൻ ഫോണെടുത്ത് സുകുമാരനെ വിളിച്ചു. ഞങ്ങളുടെ കുടിയാന്മാരായിരുന്നു സുകുമാരന്റെ അച്ഛനും മുത്തച്ഛനുമൊക്കെ, അതിലുപരി എന്റെ സുഹുത്തും, സഹോദരനുമൊക്കെയാണ് സുകുമാരൻ.
“എന്താടാ കണ്ണാ പതിവില്ലാതെ ഈ നേരത്ത് ”
” നിന്റെ അടുത്ത് സാധനമുണ്ടോ”?
“പുകയോ, വെള്ളമോ”? സുകുമാരൻ ചോദിച്ചു
“വെള്ളം മതി , നീ സാധനമുമായി പുറത്തിറങ്ങി നിൽക്ക് ഞാൻ ബൈക്കുമെടുത്ത് ഇതാ വരുന്നു.”
“കണ്ണാ നിനക്ക് ബിയർ മാത്രമല്ലെ പതിവ്, ഇത് പറങ്കിയാ”
“കലക്കുണ്ടോ?” ഞാൻ ചോദിച്ചു
“ഇല്ലെടാ ഫ്രഷാ ഇന്നലെ എത്തിയതേയുള്ളൂ” സുകുമാരൻ പറഞ്ഞു.
“എന്തായാലും കുഴപ്പമില്ല ഞാനിതാ പുറപ്പെട്ടു.”
വണ്ടി സ്റ്റാർട്ട് ചെയത് ഞാൻ പുറത്തേക്കിറങ്ങി, തെക്കേ കണ്ടത്തിന്റെ മൂലയിൽ സുകുമാരൻ നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ പൊന്നട്ട ചിറയിലേക്ക് പോയി, രാത്രിയായാൽ അതുവഴി ആൾ സഞ്ചാരം കുറവാണ്. ഞാനും സുകുവും അധികം വെള്ളമില്ലാത്ത ഭാഗത്തേക്ക് പോയി. നിലത്തിരുന്ന് സുകുമാരൻ ഒരു ഗ്ലാസെടുത്ത് പുറത്ത് വെച്ചു.
“നീ കഴിക്കുന്നില്ലേ” ഞാൻ ചോദിച്ചു
“ഇതിനുള്ള ഉത്തരം ഈ സാധനം കുടിച്ച് കഴിഞ്ഞാൽ നിനക്ക് ബോധ്യപ്പെട്ടോളും ” സുകുമാരൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അവൻ കുപ്പി പുറത്തേക്കെടുത്തു കഷ്ടിച്ച് രണ്ട് ഗ്ലാസ് സാധനം കാണും . അവനത് ഗ്ലാസിലേക്ക് പകർന്നു കൊണ്ട് പറഞ്ഞു.
“കണ്ണാ നീയിത് ആദ്യമായല്ലെ കഴിക്കാൻ പറ്റുമോ എന്ന് നോക്ക് ”
അതും പറഞ്ഞ് സുകുമാരൻ ഗ്ലാസ് എന്റെ നേർക്ക് നീട്ടി, ഞാനത് കയ്യിൽ വാങ്ങി കുടിക്കാൻ തുടങ്ങി.
” നിൽക്ക്,നിൽക്ക് ഇതു കുടി വെച്ചോ ” —- രണ്ട് പുഴുങ്ങിയ മുട്ട എനിയ്ക്ക് നൽകിക്കൊണ്ടവൻ പറഞ്ഞു.
ഞാനത് വാങ്ങി സാധനം പതുക്കെ കുടിക്കാൻ തുടങ്ങി, സാധനം ഭയങ്കര തണുപ്പ് പോലെ ഉള്ളിൽ ചെന്നു എന്നാൽ കീഴോട്ട് പോകുന്തോറും കത്താൻ തുടങ്ങി. ഒരു ഗ്ലാസ് പെട്ടന്ന് തന്നെ കാലിയായി. വയറ് കത്താൻ തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന മുട്ടയലൊന്ന് കഴിച്ചു ,മുട്ടയുടെ നടു പിളർത്ത് ഉപ്പും കുരമുളക് പൊടിയും ഇട്ടിരുന്നതിനാൽ കഴിക്കാൻ നല്ല സ്വാദ് തോന്നി.സുകുമാരൻ രണ്ടാമത്തെ ഗ്ലാസും നിറച്ചു.കുപ്പി കാലിയായി.
“നീ പറഞ്ഞത്ര കുഴപ്പമൊന്നും ഇല്ലല്ലോ സുകൂ,, വയറ്റിൽ ചെറിയൊരു കത്തൽ മാത്രം “

അത് രാവിലെ മുതൽ ഫ്രിഡ്ജിലായിരുന്നു അതാ നിനക്ക് അരുചിയൊന്നും തോന്നാത്തത് ” അവൻ ചിരിച്ചു കൊണ്ട് ഗ്ലാസ് നീട്ടി. ഞാനത് വാങ്ങി പെട്ടന്ന് തീർത്ത് അടുത്ത മുട്ടയും തീർത്തു.
ഞാൻ നിലത്ത് തല താഴ്ത്തിയിരുന്നു രണ്ട് മിനിട്ട് കഴിഞ്ഞവൻ വിളിച്ചു.
“കണ്ണാ ” ഞാൻ തലയുയർത്തി നോക്കി ,എന്തോ ഒരു മാറ്റം ,സുഖമുള്ള ഒരു കിക്ക് ,മനസിനാകെ ഒരു സമാധാനം
എനിയ്ക്ക് പതിവിന് വിപരീതമായി നല്ല വിശപ്പ് തുടങ്ങി .
“സുകൂ എനിയ്ക്ക് വല്ലാതെ വിശക്കണെടാ, നമുക്ക് ടൗണിലേക്ക് പോവാം.” ഞാൻ പറഞ്ഞു.
“ശരി ബൈക്കിന്റെ ചാവി എവിടെ “സുകു ചോദിച്ചു
“കുഴപ്പമിലെടാ ഞാൻ ഓടിച്ചോളാം”
“അത് വേണ്ട തൽക്കാലം നീ എന്റെ പിറകിലിരുന്നാൽ മതി” സുകു എന്റെ കയ്യിൽ നിന്ന് ബൈക്കിന്റെ ചാവി വാങ്ങി. ചുറ്റിനും നോക്കുമ്പോൾ ഒരു തരം ഭാരമില്ലാത്ത അവസ്ഥ
ഞങ്ങൾ ബൈക്കിൽ കയറി അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു.നേരെ ടൗണിലേക്ക് പോയി, തണുത്ത കാറ്റ് മുഖത്തടിക്കമ്പോൾ എന്തെന്നില്ലാത്ത ഒരു സുഖം . ഞങ്ങൾ ടൗണിലെത്തി നളന്ദ റെസ്‌റ്റോറന്റിൽ കയറി, നന്നായി ഫുഡ് കഴിച്ചു. ഒരു പാക്കറ്റ് സിഗരറ്റും വാങ്ങി തിരിച്ച് വീട്ടിലേക്ക് വിട്ടു.
എന്നെ വീട്ടിലാക്കി, ബൈക്ക് തറവാട്ടിൽ വെച്ച് സുകു പോയി. ഞാൻ പിന്നാലെ ചെന്ന് പടിപ്പുര അടച്ചു. ഒരു സിഗരറ്റും കത്തിച്ച് കുറച്ച് നേരം സോഫയിലിരുന്നു. സിഗരറ്റ് തീർന്നതും പതിയെ കണ്ണുകൾ അടയുവാൻ തുടങ്ങി.ഞാൻ ഉറങ്ങി.
രാവിലെ 6 മണിക്ക് തന്നെ എഴുന്നേറ്റു, സാധാരണ സാധനം കഴിച്ചാൽ പിറ്റേന്ന് തോന്നുന്ന തലവേദനയും, പരാദീനങ്ങുമൊന്നും തോന്നിയില്ല. ബ്രഷ് ചെയ്ത് നേരെ അടുക്കളയിൽ കയറി. ഒരു ചായയിട്ടു കുടിച്ചു. ഇന്ന് മുതൽ കാര്യങ്ങൾ സ്വയം ചെയ്യാം, ശാരീരികമായും, മാനസികമായും ഞാനതിന്ന് തയ്യാറായി.
പീന്നീടങ്ങോട്ടുള്ള ദിവസങ്ങൾ കൃഷിയും, പണിക്കാരുമായി വളരെ തിരക്ക് പിടിച്ചതായി ഞാനറിയാതെ ജീവിതത്തിന് ഒരു താളം ക്രമപ്പെട്ടു.അതിനിടയ്ക്ക് രാമേട്ടനും ഗോവിന്ദൻ മാമയും പലത്തവണ വന്നു.. ജീവിതം പിന്നേയും പഴയ രീതിയിലാകാൻ തുടങ്ങി .
ഒരു ബുധനാഴ്ച രാവിലെ ഗോവിന്ദൻ മാമ എന്നെ വിളിച്ചു.
” കണ്ണാ അച്ഛന്റെ പേരിലുണ്ടായിരുന്ന അട്ടപ്പാടിയിലുള്ള ആ നൂറ്റിരുപത്തേക്കർ തോട്ടത്തിന്റെ കേസിന്റെ വിധി വന്നിട്ടുണ്ട്. തോട്ടത്തിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പവകാശവും നിന്നെ ഏൽപ്പിച്ച് കൊണ്ടാണ് വിധി വന്നിരിക്കണത്, നീ വേഗം റെഡിയായി ഇങ്ങോട്ട് വാ ആധാരം നിന്റെ പേരിലേക്കാക്കണം. ഇന്ന് തന്നെ മണ്ണാർക്കാട്ടേക്ക് പോണം”
“ഗോവിന്ദൻ മാമേ ഒരു അഞ്ച് മിനുട്ട്, ഞാൻ ഇതാ എത്തി ”
ഞാൻ ഗോവിന്ദൻ മാമയുടെ വീട്ടിലെത്തി മൂപ്പരേയും കൂട്ടി മണ്ണാർക്കാട്ടേക്ക് തിരിച്ചും. പതിനൊന്ന് മണിയോടെ കോടതി ഉത്തരവ് വാങ്ങി പച്ചക്കറി മാർക്കറ്റിനടുത്തുള്ള സബ് രജിസ്ട്രാർ ഓഫീസിലെത്തി.അന്ന് തന്നെ ഗോവിന്ദൻ മാമ തയാറാക്കിക്കൊണ്ടുവന്ന ആധാരം എന്റെ പേരിലാക്കി രജിസ്റ്റർ ചെയ്തു.
വൈകീട്ട് 5 മണിയോടെ ഞങ്ങൾ ഒറ്റപ്പാലത്തേക്ക് തിരിച്ചു.

“കണ്ണാ നീ ഒരു കാര്യ ചെയ്യണം നമ്മുടെ സുകുമാരനെ പറമ്പിന്റേയും പാടത്തിന്റെയും മേൽനോട്ടക്കാര്യങ്ങൾ ഏൽപ്പിക്കണം. അവനെന്തായാലും നാടൻ പണിയുമായി നടക്കുകയല്ലേ, അവനും ഒരു വരുമാനമാവട്ടെ. പറ്റിയാൽ നാളെത്തന്നെ നിന്റെ പേരിൽ ജില്ലാ ബാങ്കിലുള്ള ഫിക്സഡ് ഡെപ്പോസിറ്റികളെല്ലാം 5 വർഷത്തേക്ക് പുതുക്കിയിടണം. മാർച്ച് മാസത്തിനകം നിന്റെ ടാക്സ് റിട്ടേൺ ഫയൽ ചെയ്യണം. ഞാൻ ഓഡിറ്ററെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ”
“എന്നിട്ട് എത്രയും പെട്ടന്ന് അട്ടപ്പാടിയിലുള്ള തോട്ടത്തിൽ പണി തുടങ്ങണം. ആദ്യം അതിര് ഇട്ട് വേലി കെട്ടി തിരിക്കണം. നിന്റെ വല്യച്ഛൻ മരിച്ചത് കൊണ്ട് മക്കളാരും ഇനി പ്രശ്നത്തിന് വരുമെന്ന് തോനുന്നില്ല.”
രണ്ട് ദിവസത്തിനുള്ള പണിയായി. ഏഴ് മണിയോടെ ഒറ്റപ്പാലമെത്തി.സുകുമാരൻ അവിടെ നിൽപ്പുണ്ടായിരുന്നു. ഗോവിന് മാമ അവനോട് കാര്യങ്ങളെല്ലാം പറഞ്ഞു. സുകുമാരൻ അന്ന് മുതൽ ചിറയ്കലെ പുതിയ കാര്യസ്ഥനായി.
പിറ്റേന്ന് അവനേയും കൂട്ടി കടമ്പൂരിലെ റബ്ബർ എസ്റ്റേറ്റിൽ പോയി, അവിടുത്തെ മാനേജർക്കും ‘പണിക്കാർക്കും പരിചയപ്പെടുത്തി.സുകുമാരനെ വീട്ടിലാക്കി ജില്ലാ ബാങ്കിലേക്ക് പോയി. അവിടുത്തെ ഇടപാടുകൾ തീർന്നപ്പോഴേക്കും വൈകുന്നേരമായി. ബാങ്ക് മാനേജർ ജയേട്ടനോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ മൂപ്പർ പറഞ്ഞു
” കണ്ണാ നിക്ഷേപ സമാഹരണമാണ് കാര്യമായിത്തന്നെ സഹായിക്കണം.”
“അതിനെന്താ ജയേട്ടാ എന്റെ വിഹിതം എത്രയാണെന്ന് പറഞ്ഞാൽ മതി ഞാൻ എത്തിക്കാം, എന്നാൽ ഞാനിറങ്ങട്ടെ ,കാണാം.”
രാത്രി സുകുമാരൻ വന്നു. ഞങ്ങൾ കുറേ നേരം വർത്തമാനം പറഞ്ഞിരുന്നു. അതിനിടയ്ക്ക് അവൻ ഒരു കാര്യം ഓർമ്മിപ്പിച്ചു
“കണ്ണാ കഴിഞ്ഞ ദിവസങ്ങളിൽ ഈസ്റ്റ് ഒറ്റപ്പാലത്തും ,പിലാത്തറയിലും വീടുകളിൽ മോഷണശ്രമം നടന്നിട്ടുണ്ട്. നീ ഇവിടെ ഒറ്റയ്ക്കല്ലേ. നമുക്ക് നാളെ കോയമ്പത്തൂരിലൊന്ന് പോകാം. ട്രൈയിനിംങ് കിട്ടിയ നാല് നായക്കളെ വാങ്ങാം.നീയെന്ത് പറയുന്നു.”
സുകുമാരൻ പറഞ്ഞതിൽ കാര്യമില്ലാതില്ല, ഗോവിന്ദൻ മാമയോട് ചോദിച്ചപ്പോൾ മൂപ്പരും അനുകൂല അഭിപ്രായമാണ് പറഞ്ഞത്.
പിറ്റേന്ന് സുകുമാരനേയും കൂട്ടി കോയമ്പത്തൂരിലേക്ക് വിട്ടു. അവിടെ കൊച്ചിക്കാരനായ ഒരു റിട്ടേർഡ് കേണൽ ജോസഫ് സ്റ്റാൻലി നടത്തുന്ന ഡോഗ് ട്രൈനിംഗ് സെന്ററിലേക്ക് ചെന്നു. ഗാർഡ് ഡോഗ് ഇനത്തിൽപ്പെട സെന്റ് ബെർണ്ണാഡിന്റെ 8 മാസം പ്രായമായ നാല് നായകളെ വാങ്ങി. ടൈഗർ, ഷെല്ലി ,ബ്രൂണോ, സിംഹ. രണ്ട് ദിവസം അവിടെ നിന്ന് അവയെ ഇണക്കിയെടുത്തു.
അവരേയും കൂട്ടി പിറ്റേന്ന് നാട്ടിലേക്ക് തിരിച്ചു.അതിനിടെ ഗോവിന്ദൻ മാമ ഏർപ്പാടാക്കിയ ആൾക്കാർ വന്ന് വീടിന്റെ അതിരുകളിൽ സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിരുന്നു.
അങ്ങനെ നാട്ടിലെ കാര്യങ്ങൾ ഏതാണ്ട് സെറ്റാക്കി. നേരെ അട്ടപ്പാടിയിലേക്ക് തിരിച്ചു. പാലൂരിൽ ഭവാനി പുഴയുടെ തീരത്തായിരുന്നു തോട്ടം, നിറയെ കാപ്പിയും,ഏലവും കുരുമുളകും കൂടാതെ കൈതച്ചക്കയും, പേരയ്ക്കയും, കൊക്കോയും, നെല്ലിയും, ജാതിയും’ ചാമ്പയുമടക്കം പലത്തരം ഫലവൃക്ഷങ്ങളും അവിടെ ഉണ്ടായിരുന്നു. ഇരുപത്തേക്കറോളം സ്ഥലം അതിൽ ഒഴിഞ്ഞ് കിടപ്പുണ്ട്. തോട്ടത്തിൽ അച്ഛനുണ്ടായിരുന്ന സമയത്ത് പണിതിട്ട ഒരു ഫാം ഹൗസുണ്ട്. ആരും ഉപയോഗിക്കാതെ അത് ജിർണ്ണാവസ്ഥയിലായിരുന്നു.

തോട്ടത്തിന് അടുത്തു തന്നെയാണ് ആദിവാസി ഊരുകളുണ്ടായിരുന്നത്. അച്ഛനുണ്ടായിരുന്ന കാലത്ത് ആ ഊരിലെ ഒട്ടുമിക്ക ആളുകൾക്കും തോട്ടത്തിൽ പണിയുണ്ടായിരുന്നു എന്നാൽ അച്ഛന്റെ മരണശേഷം വല്ല്യച്ഛൻ ഭരണം കയ്യേറുകയും, അവിടെ പണിയ്ക്ക് വന്നിരുന്ന എല്ലാവരേയും പറഞ്ഞയക്കുകയും ചെയ്തു. പിന്നീട് ഗോവിന്ദൻ മാമയാണ് കേസ് നടത്തി സ്ഥലം തിരിച്ച് പിടിച്ചത്.
ഞാൻ ഊരുകളിൽ പോയി മൂപ്പന്മാരെ കണ്ടു.അവരോട് കാര്യങ്ങളെല്ലാം സംസാരിച്ചു. തോട്ടത്തിൽ നിന്ന് പറഞ്ഞ് വിട്ടപ്പോൾ ഊരിലെ പുരുഷന്മാർ പലരും ജോലി തേടി ടൗണിലേക്കിറങ്ങി. ചിലർ കാട്ടിൽ തന്നെ തേനും, കിഴങ്ങുകളും ശേഖരിച്ച് ജീവിച്ചു പോന്നു. ഇനി തൊട്ട് അവർക്ക് പണി ഉണ്ടാകുമെന്നും ,നാളെ മുതൽ തന്നെ ജോലിയിൽ പ്രവേശിക്കുവാനും ഞാൻ അവരോട് പറഞ്ഞു.
വില്ലേജ് ഓഫീസറേയും താലൂക്ക് സർവ്വേയരേയും പോയി കണ്ടു. അവരെ കൂട്ടി തോട്ടത്തിലെത്തി. സ്ഥലത്തിന്റെ അതിരുകൾ അളന്ന് തിട്ടപ്പെടുത്തി കല്ലുകൾ ഇട്ടു. ഒരാഴ്ചക്കകം വേലിക്കെട്ടുന്ന പണി തീർത്തു.പുറത്ത് നിന്ന് പണിക്കാരാരേയും ആരേയും വിളിച്ചില്ല. ഊരിലെ ആണുങ്ങളും, പെണ്ണുങ്ങളും അടങ്ങുന്ന അൻപതോളം പേർ പണിക്ക് വന്നും. നാട്ടിൽ നൽകുന്ന കൂലി തന്നെ അവർക്ക് നൽകി. ആൺ ,പെൺ ഭേദമില്ലാതെ ഒരൊറ്റ കൂലി. ഫാം ഹൗസിന്റെ പണി അവിടുത്തെ ട്രൈബൽ വെൽഫെയർ സൊസൈറ്റിയെ ഏൽപ്പിച്ചു. അതു കൊണ്ടു തന്നെ പണി പുറത്തേക്ക് പോയില്ല. രണ്ടാഴ്ചക്കൊണ്ട് സംഭവം ഉഷാറായി. തോട്ടമെല്ലാം വൃത്തിയായി.
ഒരു ഞായറാഴ്ച വൈകുന്നേരം അഹാർഡ്സിലെ അംഗങ്ങളേയും ,ട്രൈബൽ വെൽഫെയർ സൊസൈറ്റിയുടേയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ അവിടുത്തെ ഊരുകളെ ഒരു ഗ്രൂപ്പാക്കി ഗ്രാമസഭ ചേർന്നു. തോട്ടത്തിൽ ഉപയോഗിക്കാതെ കിടക്കുന്ന 20 ഏക്കർ ഭൂമി ഇവർക്ക് കൃഷി ചെയ്യുവാൻ നൽകാമെന്ന് ധാരണയായി. ഇരുപതേക്കറിലെ പത്തേക്കറിൽ ഭക്ഷ്യവിളകളും, ബാക്കി പത്തേക്കറിൽ ഇഞ്ചി, മഞ്ഞൾ, ഏലം, വാഴ തുടങ്ങിയ ഹ്രസ്വകാല നാണ്യവിളകളും കൃഷി ചെയ്യാമെന്നും തീരുമാനിച്ചു. കൃഷിക്ക് വേണ്ടുന്ന വിത്തിനങ്ങൾ കൃഷി വകുപ്പ് സൗജന്യമായി നൽകാൻ തയ്യാറായി. ഇടനിലക്കാരില്ലാതെ തന്നെ നേരിട്ട് കച്ചവടം നടത്തുവാൻ പാലൂരിൽ പൂട്ടിക്കിടന്നിരുന്ന സർക്കാർ ഗോഡൗണും വിൽപ്പന കേന്ദ്രവും തിരഞ്ഞെടുത്തു. കൂടാതെ എന്റെ തോട്ടത്തിൽ നിന്നും ലഭിക്കുന്ന വാർഷിക ആദായത്തിന്റെ നാലിൽ ഒരു ഭാഗം പണിക്കാർക്ക് നൽകാമെന്നും ഉറപ്പ് നൽകി.
നായക്കളെ കെട്ടിയിടുന്ന പതിവില്ലായിരുന്നു. അവ യഥേഷ്ടം വീട്ടിലും പറമ്പിലുമായി കറങ്ങി നടന്നു. ഇടയ്ക്ക് സുകുമാരൻ വരും. പാവം അവനിപ്പോൾ എല്ലാ സമയവുംകമ്പികുട്ടന്‍.നെറ്റ് തിരക്കാണ്. ഒരു മുതലാളി എന്ന നിലയിൽ ഞാൻ ആരോടും പെരുമാറിയിരുന്നില്ല, അതിനാൽ തന്നെ പാടത്ത് പണിയുള്ള ദിവസങ്ങളിൽ ഞാൻ കൈക്കോട്ടുമെടുത്ത് പണിക്കാർക്കൊപ്പമിറങ്ങി പണിയെടുത്തു, അവരിൽ ഒരാളായി.അത് കൊണ്ടുതന്നെ അവർക്കെല്ലാവർക്കും എന്നോട് അതിരറ്റ സ്നേഹവും, ബഹുമാനവും ഉണ്ടായിരുന്നു.
ചിട്ടയായ ജീവിതവും കഠിനാധ്വാനവും എന്നെ പുതിയൊരു മനുഷ്യനാക്കി. നെഞ്ചിലേയും, തോളിലേയും, കൈകാല്ലകളിലേയും മസിലുകൾ കൊഴുത്തുരുണ്ടു.ആറടി ഉയരവും അതിനൊത്തവണ്ണവും. നെഞ്ചിലും മുതുകിലും രോമങ്ങൾ തിങ്ങി വളർന്നു. ശരിക്കും ഞാനൊരു കാളക്കൂറ്റനായി തീർന്നു. ജീവിതം അങ്ങനെ തിരക്ക് പിടിച്ച് മുന്നോട്ട് പോയി. ഇത്തപോയിട്ട് ഇന്നേക്ക് നാല് മാസമായി, അവർ പോകുമ്പോൾ തന്ന വീടിന്റെ താക്കോൽ കൂട്ടം അന്ന് വച്ചിടത്ത് തന്നെയിരിപ്പുണ്ട്.

അന്ന് ശനിയാഴ്ചയായിരുന്നു. വൈകുന്നേരം ചെറുതായി ചാറ്റൽ മഴ പെയ്യുന്നുണ്ട്. ആയിടയ്ക്കാണ് കുളമൊന്ന് ശരിയാക്കിയത്ത് സൈഡുകളെല്ലാം ഒന്നുകൂടി ഉയർത്തി വെള്ളം വറ്റിച്ച് ടൈൽസ് ഇട്ടു. കുളത്തിലെ പൊത്തും, പോടുമെല്ലാം അടച്ചു. കുളത്തിന്റെ എല്ലാ ഭാഗത്തേക്കും ലൈറ്റുകളും ഫിറ്റ് ചെയ്തു. കുളക്കടവിലെ താഴത്തെ പടവ് ഏതാണ്ട് നാലടി വീതിയുണ്ടായിരുന്നു. അന്ന് ഉച്ചയ്ക്ക് ശേഷം തിരക്ക് പൊതുവെ കുറവായിരുന്നതിനാൽ പുറത്തേക്ക് പോയില്ല. കുളപ്പടവിൽ ഒരു ഷീറ്റ് വിരിച്ച് ചെറിയ ഷോർട്ട്സും ധരിച്ച് ചാറ്റൽ മഴ ആസ്വദിച്ച് ഞാൻ ആകാശവും നോക്കി കിടന്നു.തൊട്ടടുത്ത് ഒരു ബക്കാഡിയുടെ കോഫി ഫ്ലേവറും ഉണ്ടായിരുന്നു. ഒരു ഗ്ലാസ് ഞാൻ തീർത്തിട്ടുണ്ട്. അങ്ങിനെ കിടന്ന് ഞാൻ ചെറുതായൊന്നു മയങ്ങി.
നായ്ക്കളുടെ നിർത്താതെയുള്ള കുരയാണ് എന്നെ ഉണർത്തിയത്. ഞാൻ ചെന്ന് നോക്കിയപ്പോൾ വീട്ട് മുറ്റത്തെ മൂവാണ്ടൻ മാവിന്റെ ചുറ്റും നിന്ന് ടൈഗറും ഷെല്ലിയും മുകളിലേക്ക് നോക്കി കുരക്കുകയായിരുന്നു, ഒപ്പം രണ്ട് സ്ത്രീകളുടെ പേടിയോടെയുള്ള നിലവിളിയും . ഞാനടുത്ത് ചെന്ന് മുകളിലേക്ക് നോക്കി. മുകളിൽ രണ്ട് സുന്ദരിപെണ്ണുങ്ങൾ പേടിച്ച് ഇരിപ്പുണ്ടായിരുന്നു.
ഞാൻ നായക്കളോട് മാറി നിൽക്കാൻ പറഞ്ഞു. അവർ അപ്പുറത്തേക്ക് പോയി. മരത്തിൽ ഇരുന്നവരോട് താഴോട്ടിറങ്ങി വരാൻ പറഞ്ഞു. എന്നാൽ കയറിയത് പോലെ എൂപ്പമല്ലായിരുന്നു ഇറങ്ങിവരാൻ.ഒരു വിധം അവർ താഴെയിറങ്ങി.
“ആരാ, എവിടുന്നാ, എന്തിനാ ഇവിടേക്ക് വന്നത് ” ?
” ഹേ മിസ്റ്റർ നിങ്ങൾക്ക് ബോധമില്ലേ ,ഇങ്ങനെയാണോ ഇവറ്റകളെ വളർത്തേണ്ടത്, അവറ്റകൾ എങ്ങാനും ഞങ്ങളെ കടിച്ചിരുന്നെങ്കിൽ ” , കൂട്ടത്തിൽ ജീൻസും ടോപ്പുമിട്ട കുട്ടി എന്നോട് കൈ ചൂണ്ടി തട്ടിക്കയറി.
എന്റെ നേരെ ഉച്ച ഉയർത്തി കൈ ചൂണ്ടി സംസാരിക്കുന്നത് കണ്ടിട്ടാവണം ടൈഗറും ഷെല്ലിയും കുരച്ചുക്കൊണ്ട് അവർക്ക് നേരെ പാഞ്ഞടുത്തു. അവർ പേടിച്ചലറിക്കൊണ്ട് എന്റെ പിന്നിൽ വന്നൊളിച്ചു.
” അവരെ ഒന്ന് പറഞ്ഞ് വിട് പ്ലീസ്”
” ഞാൻ ബോധമില്ലാത്തവനല്ലേ, ഞാൻ പറഞ്ഞാൽ അവർ കേൾക്കില്ല, ബോധമുള്ള ചേച്ചിമാർ അവരെ പറഞ്ഞ് മനസിലാക്ക്”. ഞാൻ പതിയെ തിരിഞ്ഞ് നടന്നു.
“പ്ലീസ്…. പ്ലീസ്….. പ്ലീസ് ഒന്ന് പറഞ്ഞ് നിർത്ത് ഇനി ആവർത്തിക്കില്ല പ്രോമിസ്” ചെറിയവൾ എന്റെ കയ്യിൽ പിടിച്ചു
ഞാനവർക്ക് സിഗ്നൽ നൽകി പറഞ്ഞ് വിട്ടു.
“ഞങ്ങൾ അപ്പുറത്തെ വീട്ടിലെ താമസക്കാരാ, ഇന്ന് വൈകീട്ടാണ് എത്തിയത് .ഗേറ്റ് തുറന്ന് ഉള്ളിൽ കയറി നോക്കുമ്പോൾ വീട് പൂട്ടിയിരിക്കുന്നു. നേരെ ഇവിടെ വന്ന് നോക്കുമ്പോൾ ഇങ്ങോട്ടുള്ള ഗേറ്റും അടച്ചിരിക്കുന്നു. ഗേറ്റ് ചാടിക്കടന്ന് ഇവിടെ എത്തിയതേയുള്ളൂ, അപ്പോഴേക്കും അവന്മാർ ഞങ്ങൾക്കുനേരെ ഓടി വന്നു, ഞങ്ങൾ പേടിച്ച് ഈ മരത്തിലും കയറി ‘.
“നിങ്ങളുടെ പേര് ? “
“ഞാൻ റാഷിദ ഇത് എന്റെ അനിയത്തി ഫസീറ ” നിങ്ങളുടെ പേര് കണ്ണൻ എന്നല്ലേ? റാഷിദ ചോദിച്ചു
“അതെ ,അസ്മിനതാത്ത പോകുമ്പോൾ വീടിന്റെചാവി എന്നെ ഏൽപ്പിച്ചിരുന്നു, ഇപ്പോൾ കൊണ്ടു വരാം ” ഞാൻ വീട്ടിനകത്തേക്ക് കയറുവാൻ തുടങ്ങി.
” നിൽക്ക് ഞങ്ങളുമുണ്ട് ഇവിടെ ഒറ്റയ്ക്ക് നിർത്തല്ലേ ” ഫസീറ വേഗം എന്നോടൊപ്പം വന്നു പിന്നാലെ റാഷിദയും. ഞാനവരേയും കൊണ്ട് അകത്ത് കയറി, ഇരിക്കുവാൻ പറഞ്ഞു. കിച്ചണിൽ കയറി രണ്ട് ചായ ഉണ്ടാക്കി. ചായയുമായി ഞാൻ ഉമ്മറത്തേക്ക് ചെല്ലുമ്പോൾ മിണ്ടാനാകാതെ പേടിച്ച് റാഷിദയും ഫസീറയും സോഫയുടെ ഒരു മൂലയിൽ പതുങ്ങിയിരിക്കുന്നു. എന്റെ നാല് ഗാർഡ് ഡോഗുകളും അവരെ വന്ന് മണത്ത് നോക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും ചേച്ചിയും, അനിയത്തിയും ദയനീയമായി നോക്കി.
“പേടിക്കണ്ട നിങ്ങളെ പരിചയപ്പെടുന്നതാ” , ഞാൻ ചായ നൽകിക്കൊണ്ട് പറഞ്ഞു.?.
“ഒരു പ്രാവശ്യം നിങ്ങളുടെ മണം കിട്ടി കഴിഞ്ഞാൽ ഇവർ പിന്നെ നിങ്ങളെ കണ്ടാൽ കുരയ്ക്കില്ല – ”
നായ്ക്കൾ പുറത്തേക്ക് പോയി അവരുടെ വീടിന്റെ താക്കോൽ കൂട്ടം ഞാൻ റാഷിദയ്ക്ക് നൽകി.
“കണ്ണൻ എന്തു ചെയ്യുന്നു ” റാഷിദ ചോദിച്ചു.
” ഇവിടെ കുറച്ച് കൃഷിയും കാര്യങ്ങളുമായി കഴിഞ്ഞുകൂടുന്നു”.
“നിങ്ങൾ ഒറ്റയ്ക്കാണോ വന്നത് വേറെ ആരും കൂടെ വന്നില്ലേ.?”
ഇല്ല, ഞങ്ങൾക്കും അങ്ങനെ പറയാൻ ബന്ധുക്കളാരുമില്ല, ഞങ്ങളുടെ പേരന്റ്സിന്റേത് പ്രണയ വിവാഹമായിരുന്നു. ഒരു ഹിന്ദുവിനെ കല്യാണം കഴിച്ചതുകൊണ്ട് ഉമ്മയുടെ വീട്ടുകാരും, ഒരു മുസ്ലീമിനെ വിവാഹം കഴിച്ചതുകൊണ്ട് അച്ഛന്റെ വീട്ടുകാരും അവരെ പുറത്താക്കി. അച്ഛന്റെ സുഹൃത്തുക്കളാണ് അവരെ ഗൾഫിലേക്ക് കൊണ്ടു പോയതും ജോലി ശരിയാക്കി നൽകിയതും ” റാഷിദ പറഞ്ഞു നിർത്തി.
“ഞങ്ങൾ ജനിച്ചതും വളർന്നതുമെല്ലാം ഗൾഫിലായിരുന്നു. നാട്ടിലേക്ക് ഇതാദ്യമായാണ് വരുന്നത്. രണ്ട് വർഷം മുൻപ് ഗൾഫിൽ വെച്ചുണ്ടായ ഒരാക്സിഡന്റിൽ അച്ഛൻ മരിച്ചു. 6 മാസം മുമ്പാണ് അച്ഛന്റെ സ്പോൺസർ അറബി ഉമ്മയെ വിവാഹം കഴിച്ചത്, അതോടെ ഞങ്ങൾ ഇങ്ങോട്ട് പോന്നു.” ഇത് പറയുമ്പോൾ ഇരുവരുടേയും മുഖത്ത് സങ്കടം നിഴലിച്ചിരുന്നു.
“നാല് മാസമായി നിങ്ങളുടെ വീട് ക്ലീൻ ചെയ്തിട്ട്, ഇന്നെന്തായാലും നമുക്കിവിടെ കൂടാം, നാളെ പണിക്കാരെ വിളിച്ച്, അവിടം ഒന്ന് വൃത്തിയാക്കിയതിനു ശേഷം താമസം തുടങ്ങിയാൽ മതി.” ഞാൻ പറഞ്ഞു.
“താങ്ക്യൂ കണ്ണേട്ടാ, ഞങ്ങൾ വന്നത് ബുദ്ധിമുട്ടായി അല്ലേ ” ഫസീറ ചോദിച്ചു
ഞാൻ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്യു. ഞാനവരോടൊപ്പം ചെന്ന് വണ്ടിയിലുണ്ടായിരുന്ന സാധനങ്ങൾ വീട്ടിൽ ഇറക്കി വെച്ചു. മാറ്റിയിടാനുള്ള വസ്ത്രങ്ങളുമെടുത്ത് അവർ എനിക്കൊപ്പം വന്നു. ഞാനവർക്കുള്ള മുറി കാണിച്ചു കൊടുത്തു. ഞാൻ നേരെ അടുക്കളയിൽ കയറി രാത്രിക്കുള്ള ഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. കുളിക്കഴിഞ്ഞ് അവരുമെത്തി.ഞങ്ങൾ ഒരുമിച്ച് ജോലികൾ ചെയ്തു. 8 മണിയോടെ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു. പാത്രങ്ങളെല്ലാം കഴുകി വെച്ച് ഹാളിൽ പോയിരുന്നു. കുറേ കാര്യങ്ങൾ സംസാരിച്ചു.
ഇരുമതങ്ങളുടേയും യാതൊരു വിധ ആചാരങ്ങളും പഠിക്കാതെയാണ് അവർ വളർന്നത്, അതുക്കൊണ്ട് തന്നെ സാധാരണ മുസ്ലീം കുട്ടികൾ ധരിക്കുന്ന, പർദ്ദയോ, തട്ടമോ അവർ ധരിച്ചിരുന്നില്ല. ഇരട്ടകളാണ് റാഷിദയും, ഫസീറയും.എന്നാൽ രൂപസാദൃശ്യം തീരെയില്ല. റാഷിദയ്ക്കും ഫസീറയ്ക്കും എന്നേക്കാൾ 2 വയസ് കുറവാണ്. ഫസീറ അവളേക്കാളും 2 മിനിട്ടിന് ഇളയതായതിനാൽ തന്നെ ഇത്താ എന്നാണ് റാഷിദയെ വിളിക്കുന്നത്. ഡിഗ്രി കഴിഞ്ഞ് റാഷിദ അവിടെ വക്കീൽ പഠനത്തിന് ചേർന്നു.എന്നാൽ അച്ഛന്റെ മരണം കാരണം കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല.

അവർ ഹാളിലിരുന്ന് ടി.വി കാണുകയായിരുന്നു. ഞാൻ വാതിലടച്ച്, ഉച്ചയ്ക്ക് കഴിച്ചതിന്റെ ബാക്കി സാധനം ഫ്രിഡ്ജിൽ നിന്നുമെടുത്ത്, റീഡിംങ്ങ് റൂമിലേക്ക് പോയി. അന്നത്തെ കണക്കുകളും മറ്റും നോക്കിയതിനുശേഷം ഒരു പെഗ്ഗ് ഒഴിച്ച് ,ഐസ് ക്യൂബുകളുമിട്ട് പതിയെ കഴിക്കാൻ തുടങ്ങി.
“ഞങ്ങൾക്ക് തരാതെ ഒറ്റയ്ക്ക് കഴിക്കുകയാണല്ലേ “,
ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ എളിയിൽ കൈ കുത്തി ഫസീറയും, റാഷിദയും നിൽക്കുന്നു.
“അതിന് നിങ്ങൾ ഇതൊക്കെ കഴിക്യോ?” ,ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു.
” അച്ഛൻ കഴിച്ചിരുന്നു, അതിൽ നിന്ന് ഇടയ്ക്ക് കട്ട് കുടിച്ച് ഞങ്ങളും പഠിച്ചു. ” ഫസീറ പറഞ്ഞു
ഞാൻ അടുക്കളയിൽ പോയി രണ്ട് ഗ്ലാസുകൾ എടുത്തുക്കൊണ്ടു വന്നു, അവർക്കും ഒഴിച്ചു കൊടുത്തു. ഞങ്ങൾ ചിയേഴ്സ് പറഞ്ഞ് പതുക്കെ കഴിച്ച് തുടങ്ങി. വൈകാതെ ആ കുപ്പി കാലിയായി. പതിവിലധികം കഴിച്ചത് ക്കൊണ്ട്.ഞാൻ അവിടുത്തെ ദിവാനിൽ തന്നെ കിടന്നു. എപ്പോഴോ ഉറങ്ങി.
ഒന്നുറങ്ങി കണ്ണ് തുറന്നു നോക്കുമ്പോൾ ആരൊക്കെയോ എന്നെ കെട്ടിപ്പിടിച്ച് കിടക്കുന്നത് പോലെ തോന്നി. ചേച്ചിയും, അനിയത്തിയും എനിക്ക് ഇരുവശവും കിടക്കുന്നു, എന്നെ കെട്ടിപ്പിടിച്ചു കൊണ്ട്. ഞാനും പതിയെ ഉറങ്ങി.
രാവിലെ ഞാൻ കണ്ണ് തുറന്ന് നോക്കുമ്പോൾ ഫസീറ എന്റെയടുത്ത് തന്നെയുണ്ട്, അവളെന്റെ ശരീരത്തിന്റെ പകുതിയോളം കയ്യേറിയിരുന്നു. ഞാൻ പതുക്കെ എഴുന്നേൽക്കാൻ നോക്കി.
“നിക്ക് കുറച്ച് നേരം കഴിഞ്ഞിട്ടെണീക്കാം ” എന്ന് ചിണുങ്ങിക്കൊണ്ട് ഫസീറ എന്നെ ഒന്നു കൂടി വരിഞ്ഞുമുറുകി.
“ഗുഡ് മോണിംങ്ങ് ” ഞാൻ നോക്കുമ്പോൾ കയ്യിൽ 3 ചായ കപ്പുകളുമായി റാഷിദ നിൽക്കുന്നു.
“ഗുഡ് മോണിംങ്ങ് നേരത്തെ എഴുന്നേറ്റോ “? ഞാൻ ചോദിച്ചു. “ഒരു അര മണിക്കൂറായി കാണും” റാഷിദ പറഞ്ഞു.
“ഇവൾ ഇതുവരേയും എഴുന്നേറ്റില്ലേ , ഫസീറ എണീക്ക് ,ഈ ചായ കുടിക്ക്” റാഷിദ അവളെ കുലുക്കി വിളിച്ചു.
“ഒരു അഞ്ചു മിനിട്ടുകൂടി ഇത്താത്ത, ഫസീറ ചിണുങ്ങി.
റാഷിദ അവളെ കുലുക്കിയുണർത്തി. ഫസീറ എഴുന്നേറ്റു, അവളെന്റെ മാറിൽ ചാരിയിരുന്ന് ചായ വാങ്ങി കുടിക്കാൻ തുടങ്ങി. ഞാൻ ഫോണെടുത്ത് പണിക്കാരെ വിളിച്ച് സെറ്റാക്കി. ഒൻപത് മണിയോടെ പണിക്കാരെത്തി പണി തുടങ്ങി. ഒരു മണിയോടെ പണിയെല്ലാം തീർത്ത് അവർ പോയി.അവർക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ടായിരുന്നതിനാൽ അവരോടൊപ്പം ടൗണിൽ പോയി, കുറേ ഡ്രസ്സുകളും, വീട്ട് സാധനങ്ങളുമൊക്കെയായി ധാരാളം സാധനങ്ങളുണ്ടായിരുന്നു.
സമയം ഒരു പാടായി, അന്നത്തെ ഭക്ഷണം പുറത്തു നിന്നാക്കി. ഒൻപത് മണിയോടെ വീട്ടിലെത്തി. സാധനങ്ങളെല്ലാം അവരുടെ വീട്ടിൽ വെച്ചു. ഗുഡ് നൈറ്റ് പറഞ്ഞ് ഞാൻ തിരിച്ചു പോന്നു.
ദിവസങ്ങൾ കടന്നു പോയി ഫസീറയും, റാഷിദയും ഞാനുമായി വല്ലാതെ അടുത്തു. അവർക്ക് ഞാനല്ലാതെ വേറെ കൂട്ടുണ്ടായിരുന്നില്ല. ഞങ്ങൾ തമ്മിൽ അക്ഷരാർത്ഥത്തിൽ യാതൊരു മറയും ഇല്ലാതായി. അതിനിടയ്ക്ക് ഇരുവരും ഡിസ്റ്റൻസ് ആയി പി.ജി. ചെയ്യാൻ തുടങ്ങി.അവർക്ക് വേണ്ടുന്ന പണം മാസാ മാസം ഗൾഫിൽ നിന്നും വരുമായിരുന്നു. അതിനു പുറമെ അവരുടെ സ്വത്തുക്കളിൽ നിന്നുള്ള വരുമാനവും Continue



24940cookie-checkഞങ്ങൾ തമ്മിൽ യാതൊരു മറയും ഇല്ലാതായി 1