കിളിക്കൂട് Part 3

വാതിലിൽ മുട്ടുന്നത് കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്, പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു നോക്കുമ്പോൾ എൻറെ മുറിയിൽ കട്ടിലിലാണ് ഞാൻ കിടക്കുന്നത്. അപ്പോൾ ഇന്നലെ രാത്രിയിൽ സംഭവിച്ചതൊക്കെ സ്വപ്നമായിരുന്നൊ? ഞാൻ വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ കിളി പുറത്തേക്ക് പോകുന്നത് കണ്ടു. പുറത്തിറങ്ങി നോക്കിയപ്പോൾ ഒരു ചാറ്റൽമഴ പോലും പെയ്തിട്ടില്ല. അപ്പോൾ എനിക്ക് മനസ്സിലായി ഞാൻ സ്വപ്ന ലോകത്തായിരുന്നു.

ദൈവമേ ഇന്നത്തെ കാര്യവും കട്ടപ്പൊക, എന്തു നല്ല സ്വപ്നമായിരുന്നു. അത് യാഥാർത്ഥ്യം ആയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി അമ്മുമ്മ ഹോസ്പിറ്റലിൽ നിന്നും ഇതുവരെ എത്തിയിട്ടില്ല സമയം 8.30 ഫ്രഷ് ആകാൻ പോയി. തിരിച്ചുവന്ന് സിറ്റൗട്ടിൽ ഇരിപ്പായി കുറച്ചുനേരം കഴിഞ്ഞപ്പോൾ അകത്തുനിന്ന് ഇതാ ചായ എന്നുള്ള കിളിയുടെ വിളി കേട്ടു അകത്ത് ചെല്ലുമ്പോൾ ടേബിളിൽ എൻറെ ചായയും പലഹാരവും ഇരിപ്പുണ്ട് അവിടെ ആളെ കണ്ടില്ല.

ഇത് കണ്ടപ്പോഴാണ് ഓർക്കുന്നത് എന്തിനാണ് ആ വാതിലിൽ തട്ടി വിളിച്ചത് ഞാൻ നല്ല സ്വപ്നം കണ്ടു കിടക്കുകയായിരുന്നു. അമ്മൂമ്മ വന്നിട്ട് ഇല്ലാത്തതിനാൽ ഞാൻ അവിടെയൊക്കെ ഒന്ന് പരതി പരതി നടന്നു സൗകര്യത്തിനു കിട്ടുകയാണെങ്കിൽ മാപ്പുപറഞ്ഞ് കേണ് വഴക്കു മാറ്റണം എന്നു വിചാരിച്ചു, സൗകര്യം കിട്ടിയില്ല എന്ന് മാത്രമല്ല എൻറെ അടുത്തേക്ക് പോലും വന്നില്ല. ഞാൻ അങ്ങനെ ഗേറ്റിനടുത്ത് പോയി നിൽക്കുമ്പോൾ കുഞ്ഞച്ചൻ ഹോസ്പിറ്റലിലേക്ക് പോകുന്നത് കണ്ടു.

അപ്പോൾ സമാധാനമായി അമ്മൂമ്മ വരാൻ ഇനിയും സമയമെടുക്കും ആളെ അവിടെയെങ്ങും കാണാത്തതിനാൽ ഞാൻ ഗേറ്റ് തുറന്ന് സൈക്കിളുമെടുത്ത് പുറത്തേക്ക് പോന്നു കുറച്ചു ദൂരം പോയതിനുശേഷം ഞാൻ പതിയെ വന്ന്

സൈക്കിൾ പുറത്ത് മതിലിൽ ചാരി വെച്ച് ഗേറ്റിന് അകത്തുകടന്നു പതുങ്ങി അടുക്കള വശം ചെല്ലുമ്പോൾ ഞാൻ പുറത്തു പോയി എന്ന് വിചാരിച്ച് അടുക്കളയിൽ എന്തോ തകൃതിയായ പണിയിലായിരുന്നു.

ഞാൻ പതിയെ അടുക്കളയിലൂടെ അകത്തേക്ക് കടന്നു അടുക്കള വാതിൽ കുറ്റിയിട്ടു പെട്ടെന്ന് തിരിഞ്ഞോടാൻ ശ്രമിച്ചപ്പോൾ ഞാൻ കൈയിൽ കയറിപ്പിടിച്ചു കൈയെ മോചിപ്പിക്കാൻ ഒരുപാട് ശ്രമം നടത്തി ഫലം കാണാതെ വന്നപ്പോൾ ഒച്ച ഉണ്ടാക്കാനുള്ള ശ്രമത്തിലായി ഉടൻ ഞാൻ വട്ടം കയറിപ്പിടിച്ച വായപൊത്തി അടുപ്പിൻ അടുത്തേക്ക് കള്ളി കൊണ്ടും ഞാൻ സ്റ്റൗ ഓഫ് ചെയ്തു. എന്നിട്ടും മുറിയിലേക്ക് തള്ളി കൊണ്ടുപോയി അപ്പോഴും കൈകളിൽ കിടന്നു കുതറുകയും കരയാനും ശ്രമിക്കുന്നുണ്ടായിരുന്നു.

അവരുടെ മുറിയിൽ കൊണ്ടുപോയി പുറകിൽ നിന്നും വട്ടം പിടിച്ചിരുന്നു അതിനാൽ കട്ടിലിൽ ഞാൻ മടിയിൽ ആണ് ഇരുത്തിയത് വളരെ സോഫ്റ്റായ കുണ്ടി എൻറെ മടിയിൽ അമർന്നപ്പോൾ കുട്ടൻ പതിയെ ഉണരാൻ തുടങ്ങി.

എൻറെ മടിയിൽ നിന്നും എഴുന്നേൽക്കാനും എൻറെ കൈകളിൽ നിന്നും മോചിതയാകാനും ശ്രമിക്കുന്നുണ്ട് ആയിരുന്നു.

മൽപ്പിടുത്തത്തിനിടയിൽ ഞങ്ങൾ കട്ടിലിലേക്ക് മറിഞ്ഞു അപ്പോഴും ഒച്ച ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു കട്ടിലിൽ കിടന്നുള്ള ബഹളത്തിനിടയിൽ എൻറെ ലുങ്കി അഴിഞ്ഞു പോയി അരക്ക് താഴെ ഇപ്പോൾ ഷഡ്ഡി മാത്രമേ ഞാൻ ധരിച്ചിട്ടുള്ളൂ ഈ ബഹളത്തിനിടയിൽ ബ്ലൗസിൻ്റെ മുകളിലത്തെ മൂന്ന് ഹുക്കുകൾ വിടർന്നു ബ്രാ കമ്പ്ലീറ്റ് കാണാവുന്ന വിധത്തിൽ ആയി, ബലം പിടുത്തത്തിൻറെ ഭാഗമായി വെളുത്ത ബ്രായിൽ നിന്നും മുലകൾ ഏകദേശം പുറത്തേക്ക് ചാടി നിൽക്കുകയായിരുന്നു ഇത് കണ്ട് തോടുകൂടി എൻറെ ജവാൻ പൂർവ്വാധികം ശക്തിയോടെ ഷഡ്ഡിയിൽ നിന്നും പുറത്തേക്കു ചാടാൻ വെമ്പൽകൊണ്ടു,

കെട്ടി മറിയലിനൊടുവിൽ ഞാൻ മുകളിൽ ആയി ഞങ്ങൾ നല്ലവണ്ണം വിയർത്തു കുളിച്ചിരുന്നു. ഒടുവിൽ മുകളിൽ കയറി രണ്ടു സൈഡിലും മുട്ടുകാൽ കുത്തി ഇരുന്ന് കൈകൾ രണ്ടും കട്ടിലിൽ കിടന്ന് ഷീറ്റ് ഉപയോഗിച്ച് കട്ടിലിൻ്റെ തലക്കൽ കെട്ടി, ഇപ്പോഴാണ് ശ്രദ്ധിച്ചത് ഞാൻ ഇരിക്കുന്നത് ഷഡ്ഢി പുറത്ത് പകുതിയിൽ കൂടുതൽ പുറത്തേക്ക് ചാടി നിൽക്കുന്ന മുലയിലും ബ്രായിലും കൂടിയാണ്. എൻറെ ജവാൻ ആണെങ്കിൽ പുറത്തേക്ക് ചാടാനുള്ള വെമ്പലിലാണ്.

ഞാൻ മുഖത്തേക്ക് നോക്കുമ്പോൾ കണ്ണിൽ നിന്നും ധാരധാരയായി ഒഴുകുകയാണ്:- “എന്താണ് കഴിഞ്ഞ ദിവസം ചെയ്തത് മതിയാവാത്തതിനാൽ വീണ്ടും എന്നെ ഉപദ്രവിക്കാൻ പോവുകയാണൊ, മതിയായില്ലെങ്കിൽ ഇതാ …… ഏതായാലും ഞാൻ നശിച്ചു ഇനി എന്ത് വേണമെങ്കിലും ചെയ്തോളു ” എന്ന് പറഞ്ഞ് പൊട്ടിപൊട്ടിക്കരഞ്ഞു. ഞാൻ ലോഗി തപ്പിയെടുത്തു ഉടുത്തു.

കട്ടിലിനരികിയിൽ ഇരുന്നു :- ” എനിക്ക് മോളെ ഉപദ്രവിക്കണമെന്ന് ഒരു ആഗ്രഹവുമില്ല, അന്നേരം ഒരു ദുർബല നിമിഷത്തിൽ പറ്റിപ്പോയ തെറ്റിന് മാപ്പ് ചോദിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ എനിക്ക് മുഖം തരാനോ എൻറെ അടുത്തേക്ക് വരാനോ ഞാൻ പറയുന്നത് ശ്രദ്ധിക്കാനോ ശ്രമിച്ചില്ല. ഞാനിപ്പോൾ ചെയ്തതു തന്നെ തെറ്റാണ്. എൻറെ അവിവേകത്തിന് മാപ്പ് തരണം ഞാൻ ഒരിക്കലും ഇനി ഉപദ്രവിക്കുകയില്ല, ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും. എനിക്ക് എന്തുമാത്രം വിഷമം ഉണ്ടായി എന്നറിയാമോ മോളുടെ ഈ പ്രവർത്തികൾ മൂലം.

എന്നോട് ദേഷ്യം ഉണ്ടെങ്കിൽ മോൾക്ക് എന്നെ അടിക്കാം ഞാൻ കാലുപിടിച്ചു വേണമെങ്കിൽ മാപ്പ് പറയാം. ഞാനൊരിക്കലും മോളെ ശല്യപ്പെടുത്തുകയില്ല, ഇതൊന്നു പറയാനാണ് ഞാൻ ശ്രമിച്ചത് പക്ഷേ നടക്കാത്തതിനാൽ ആണ് ഇങ്ങനെ ഒരു പ്രവർത്തി ചെയ്യേണ്ടി വന്നത് ” ഞാൻ കെട്ടുകൾ അഴിച്ചു വിട്ടപ്പോൾ എഴുന്നേറ്റു ബ്റാ ഒക്കെ ശരിയാക്കി ബ്ലൗസിൻ്റെ ഹുക്കുകൾ പൂട്ടി “എന്നെ അടിക്കണമെങ്കിൽ അടിച്ചോളൂ, ഇങ്ങനെ ഒരു ശത്രുവിനെ പോലെ പെരുമാറരുത് എനിക്ക് സഹിക്കില്ല ഞാൻ മോളെ ഒരുപാട് ഇഷ്ടപ്പെടുന്നു.

അപ്പോൾ സംഭവിച്ചത് എനിക്കു പറ്റിയ തെറ്റാണ് എന്നോട് ക്ഷമിക്കണം, ഞാൻ വേണമെങ്കിൽ കാലു പിടിക്കാം എന്നോട് ക്ഷമിച്ചു എന്ന് പറയണം” ഇത് പറഞ്ഞു ഞാൻ കാലു പിടിക്കാൻ തുനിഞ്ഞപ്പോൾ പെട്ടെന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. ഞാൻ ഇളിഭ്യനായി അവിടെ ഇരുന്നു. ഈ പറഞ്ഞതൊന്നും വിശ്വസിച്ചിട്ടില്ല എന്ന് എനിക്ക് തോന്നി. പുറത്തേക്കിറങ്ങി സൈക്കിളെടുത്ത് കൊണ്ടുവന്ന് വെച്ചു എൻറെ മുറിയിൽ കയറി വാതിലടച്ചു കിടന്നു. ഓർത്തിട്ട് വിഷമം സഹിക്കാൻ കഴിയുന്നില്ല മനസ്സ് വല്ലാതെ വിങ്ങി പൊട്ടുന്നു.

ആ നേരത്തെ എൻറെ പ്രവർത്തിയെ വല്ലാതെ വെറുത്തു. ചെയ്യാൻ പാടില്ലാത്ത അതി നികൃഷ്ടമായ പ്രവർത്തിയാണ് എൻറെ കയ്യിൽ നിന്നും വന്നത് ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്ത പൊറുക്കാൻ പറ്റാത്ത പ്രവർത്തി. എൻറെ മനസ്സ് പല വഴിയിലൂടെ സഞ്ചരിച്ചു ആത്മഹത്യയെക്കുറിച്ച് പോലും ഞാൻ ചിന്തിച്ചു.

ഇനി എന്ത് എന്ന ചിന്ത എന്നെ വല്ലാതെ ദുഃഖത്തിലാഴ്ത്തി, എനിക്ക് അവളോട് അടക്കാനാവാത്ത പ്രണയമാണ്. എൻറെ മനസ്സ് തുറന്നു കാണിച്ചിട്ടും അവൾക്ക് എന്തേ മനസ്സിലാകാത്തത്, .മന.സ്സിലായിട്ടും മനസ്സിലാകാത്ത പോലെ

നടിക്കുകയാണൊ എന്തോ എന്തായാലും പറയാനുള്ളത് മുഴുവൻ ഞാൻ തുറന്നു പറഞ്ഞു കഴിഞ്ഞു മനസ്സിലാകും എങ്കിൽ മനസ്സിലാക്കട്ടെ.

അമ്മൂമ്മ ഇതുവരെ എത്തിയിട്ടില്ല. ഇനി അവരുടെ കൂടെ വരുകയുള്ളൂ എന്നു തോന്നുന്നു. സൈക്കിളിൽ മീൻ വിളിച്ച് ഒരാൾ വരുന്നത് കണ്ടപ്പോൾ കിളി എന്നോട് വന്നു പറഞ്ഞു “കറിക്ക് എന്തെങ്കിലും മേടിക്കണം എന്ന് വല്യമ്മ പറഞ്ഞിട്ടുണ്ട് ” അതും പറഞ്ഞ് അതേ വേഗത്തിൽ തിരിച്ചു പോയി. ഞാൻ സൈക്കിൾ കാരൻറെ അടുത്തേക്ക് പോയി മീൻ വാങ്ങി കൊടുത്തു. എനിക്ക് മുഖം തരികയോ ശ്രദ്ധിക്കുകയോ ചെയ്തില്ല.

ഞാൻ ഒരു നെടുവീർപ്പിട്ട് തിരിച്ചുനടന്നു. ഞാനങ്ങനെ വീടിന് മുമ്പിൽ മുറ്റത്ത് നടക്കുമ്പോൾ അതാ വരുന്നു കിളിയുടെ നേരെ മൂത്ത ആങ്ങള. കിളിയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലല്ലോ, അവർ അഞ്ച് മക്കളാണ് നാല് ആണും ഒരു പെണ്ണും. നാലാമത്തേതാണ് കിളി അതിൽ താഴെ ഒരു ആങ്ങള കൂടിയുണ്ട്. ചെളിയുടെ നേരെ മൂത്ത ആങ്ങള എൻറെ കൂട്ടുകാരൻ കൂടിയാണ്, എന്നേലും രണ്ടു വയസ്സിനു മൂത്ത ആണെങ്കിലും ഞങ്ങൾ തമ്മിൽ എടാ പോടാ വിളിയാണ്. പേര് പ്രകാശൻ.

സൈക്കിളിലാണ് മൂപ്പരുടെ വരവ് സൈക്കിൾ കൊണ്ടുവന്ന് സ്റ്റാൻഡിൽ വച്ച് – ” ചേച്ചിയുടെ അടുത്ത് ആശുപത്രിയിൽ കറിയും ചോറും കൊടുത്തിട്ടാണ് ഞാൻ വരുന്നത് ഇന്ന് ഡിസ്ചാർജ് ആവും അവളെയും കണ്ടു ഒന്നു പോകാമെന്ന് കരുതി അവൾ എന്തിയേ ” എൻറെ മനസ്സ് പൈലോ പൈലോ ആയെങ്കിലും അടുക്കളയിൽ ഉണ്ട് എന്ന് പറഞ്ഞു. അവൻ എൻറെ സൈക്കിൾ ഒക്കെ ഒന്ന് പരിശോധിച്ച് “കൊള്ളാമല്ലോ ഡാ നിൻറെ സൈക്കിൾ റൈസിംഗ് ഒക്കെ പോകുന്ന ടൈപ്പ് ആണല്ലോ,

ഞാൻ വീട്ടിൽ നിന്നും ആശുപത്രിയിൽ ചോറ് കൊണ്ടുവന്നു കൊടുക്കുന്നതു കൊണ്ട് നീ രക്ഷപ്പെട്ടു” ഇതും പറഞ്ഞ് ഞങ്ങൾ രണ്ടുപേരും അകത്തേക്ക് കയറി അവൻ അടുക്കളയിലേക്കും ഞാനെൻറെ റൂമിലേക്കും. ഞാൻ എൻറെ റൂമിലേക്ക് പോയത് എന്നെ കണ്ടാൽ കുരിശു കണ്ട ചെകുത്താനെ പോലെയാണ് അതുകൊണ്ട് എൻറെ സാന്നിധ്യം വേണ്ട എന്ന് തീരുമാനിച്ചു. എന്നാലും എൻറെ മനസ്സ് പൈലോ പൈലോ ആയിരുന്നു തലേദിവസത്തെ കാര്യം വല്ലതും പറഞ്ഞു കൊടുക്കുമോ എന്നുള്ള പേടി.

അവിടെ വർത്തമാനം കേൾക്കുമ്പോൾ ഞാൻ ചെവി കൂർപ്പിച്ച് ഇരിക്കുകയായിരുന്നു എനിക്ക് നല്ല പേടിയുണ്ടായിരുന്നു. ഞാൻ മാപ്പു പറഞ്ഞിട്ടും ഇതുവരെ പ്രതികരിച്ചിട്ടില്ല എന്താണ് മനസ്സിൽ എന്ന് ഒരു രൂപവും ഇല്ല ചേട്ടനോട് പറഞ്ഞു കൊടുത്താൽ എന്താകും ഭവിഷത്ത് എന്ന് ചിന്തിച്ചിട്ട് കയ്യും കാലും വിറക്കാൻ തുടങ്ങി, വല്ലാത്ത പരവശം വെള്ളം കുടിക്കണോ ബാത്റൂമിൽ പോകണോ എന്താണ് എന്നുള്ള ഫീലിംഗ്സ് എനിക്കു മനസ്സിലായില്ല.

കുറച്ചുനേരം കഴിഞ്ഞ് എൻറെ റൂമിലേക്ക് വന്നു ” എടാ അജയ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് ഒന്ന് പുറത്തേക്കു വരൂ” എന്നുപറഞ്ഞ് തോടുകൂടി ഞാൻ ശരിക്കും ഭയപ്പെട്ടു വിറച്ചു മറച്ചാണ് ഞാൻ പുറത്തേക്ക് അവനോടൊപ്പം പോയത് എന്താണാവോ അവന് എന്നോട് ചോദിക്കാനും പറയാനും ഉള്ളത് എന്നുള്ള ഭയം എന്നെ കൂടുതൽ വെപ്രാളം പെടുത്തി. അവൻ എന്നെയും കൊണ്ട് ഗേറ്റും കടന്ന് പുറത്തേക്ക് റോഡിലേക്കിറങ്ങി നടന്നു നടന്നു ചെമ്മീൻ കെട്ടിൻ്റെ ഭാഗത്തെത്തി. ഞങ്ങളുടെ വീട്ടിൽ നിന്നും പടിഞ്ഞാറോട്ടു നടന്നാൽ ചെമ്മീൻ കെട്ടിൻ്റെ ഭാഗമാണ്.

ഈ സമയം കെട്ടിന് സീസൺ എല്ലാം കഴിഞ്ഞു കൃഷിയുടെ തുടക്കത്തിൻ്റെ സമയമാണ്. പൊക്കാളി നെൽകൃഷിയാണ്. നെല്ല് എല്ലാം വിതച്ച് വളർന്ന് ഏകദേശം അര മീറ്റർ ഉയർന്ന് നെൽച്ചെടികൾ മന്ദമാരുതൻ്റെ തലോടലേറ്റ് ഉലയുന്ന സമയമായിരുന്നു. നടന്നോ ചെമ്മീൻ കെട്ടിനെ വേണ്ടി കെട്ടിയിട്ടുള്ള മാടത്തിന് അരികിലെത്തി. അപ്പോൾ എനിക്ക് മനസ്സിലായി അവൻ ആക്കാര്യം ചോദിക്കാൻ വേണ്ടി ആളില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുവന്നതാണ്. ഇവിടെ വെച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടായാലും ആരും അറിയില്ലല്ലോ.

ഞാനും സമാധാന പെട്ടു കാരണം എന്തെങ്കിലും പ്രശ്നമുണ്ടായാലും ആരും അറിയുകയില്ല. ഏകദേശം ഉച്ചയോടെ അടുത്ത് സമയമായിരുന്നതിനാൽ അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. മാടത്തിൻ അരികിൽ ചിറയിൽ ഉള്ള തെങ്ങു കയറിയിട്ടുണ്ടായിരുന്നതിനാൽ അവിടെ ഓലകളുണ്ടായിരുന്നു, അതിലൊന്നിൽ ഞങ്ങൾ രണ്ടുപേരും ഇരുന്നു. ഇതുവരെയുള്ള മൗനം എന്നെ അലോസരപ്പെടുത്തി കൊണ്ടിരുന്നു.

നടക്കുന്ന വഴിയും അവൻ ഒന്നും സംസാരിച്ചിരുന്നില്ല. ഉള്ളിൽ ഭയം ഉണ്ടായിരുന്നതിനാൽ ഞാനും ഒന്നും ചോദിച്ചില്ല. മൗനം ഭഞ്ജിച്ചു കൊണ്ട് അവൻ ” നിന്നെ അവിടെക്ക് ഒന്നും കാണുന്നില്ലല്ലോ, അല്ലെങ്കിൽ ഇടയ്ക്കിടക്ക് വീട്ടിലേക്ക് വരുന്നത് ആണല്ലോ അതുപോട്ടെ ഞാൻ ചോദിക്കാൻ വന്നത് വേറൊരു കാര്യമാ, നീ കഴിഞ്ഞ രാത്രി എന്താണ് ചെയ്തത്? കിളി എന്നോട് എല്ലാം പറഞ്ഞു ” ഇത് കേട്ടതോടുകൂടി എന്താ സർവ്വനാഡിയും തളർന്നു ഞാൻ മറ്റേതോ ലോകത്തായി അവൾ എല്ലാം പറഞ്ഞു കൊടുത്തിരിക്കുന്നു.

ഇനി എന്തു പറയാൻ ചെയ്തത് എല്ലാം തെറ്റാണ്, തെറ്റ് ഏറ്റു പറഞ്ഞിട്ടും കാര്യമില്ല അത്രയ്ക്കും അധാർമ്മികമായ പ്രവർത്തിയാണ് എൻറെ കയ്യിൽ നിന്നും വന്നുചേർന്നിട്ടുള്ളത്. എന്നാലും ഞാൻ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല ഞാൻ ഇന്നുകൂടി കരഞ്ഞു മാപ്പുപറഞ്ഞ് അപേക്ഷിച്ചതാണ്, എന്നിട്ടും മനസ്സലിവ് തോന്നിയില്ല എന്നല്ലേ ഇതിൽ നിന്നും മനസ്സിലാകുന്നത്. എൻറെ തൊണ്ടയിലെ വെള്ളം വറ്റിവരണ്ടു, ചിറയിൽ നല്ല തണുത്ത കാറ്റ് ഉണ്ടായിട്ടും വിയർത്തു കുളിച്ചു. മറുപടിക്ക് വേണ്ടി ഞാൻ വലഞ്ഞു.

എന്തുപറയും ഏതായാലും ഏറ്റു പറയാം എന്ന പ്രതീക്ഷയിൽ ” പ്രകാശ ഞാൻ ” എന്ന് പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അവൻ ” എടാ വല്യമ്മ അവിടെ ഇല്ലാതിരുന്ന സമയത്ത് രാത്രിയിൽ നീ” ഇതു മുഴുവൻ പറക്കുന്നതിന് മുമ്പ് ഞാൻ അവൻറെ കൈകളിൽ പിടിച്ച് പൊട്ടിക്കരയാനുള്ള ഭാവത്തിലേക്ക് എത്തുന്നതിനുമുമ്പ് ” രാത്രി ഒമ്പത് മണി വരെ അവളെ ഒറ്റയ്ക്ക് ആക്കി എവിടെപ്പോയിരുന്നു. അവൾ ഒരുപാട് പേടിച്ച് ആണ് ഇരുന്നത് എന്ന് പറഞ്ഞു” ഇത് കേട്ടതോടുകൂടി എൻറെ ശ്വാസം നേരെ വീണു.

” അവൾ നിന്നോട് ഒന്നും ചോദിക്കരുത് എന്ന് പറഞ്ഞിട്ടാണ് ഞാൻ ഇങ്ങോട്ടു കൂട്ടി കൊണ്ടുപോന്നത്, അവൾ പറഞ്ഞു അത് ഒരിക്കലും നിന്നോട് ചോദിക്കരുത് എന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ പതിയെ നിന്നെ അവിടെ നിന്നും മാറ്റിയത് ” വീണ്ടും തീവെട്ടി. എന്താണാവോ അടുത്ത രഹസ്യം എന്തു കോടാലി ആണ് ആവോ പറഞ്ഞിട്ടുള്ളത്. ഇപ്പോൾ ഒരു പെരുമഴ പെയ്തു തോർന്നതേയുള്ളൂ അടുത്ത പേമാരി എന്താണാവോ വീണ്ടും എൻറെ ഹൃദയം പടപടാ ഇടിക്കാൻ തുടങ്ങി. ” നിനക്ക് ഒരു ലൈൻ ഉണ്ടെന്നൊക്കെ പറയുന്നത് കേട്ടല്ലോ ആരാടാ അത്.

അവളോട് ചോദിച്ചിട്ട് അവൾ അതിനു മറുപടി തന്നില്ല, നമ്മൾ തമ്മിൽ സുഹൃത്തുക്കൾ ആയതു കൊണ്ടായിരിക്കാം അവൾ എന്നോട് വിവരം പറഞ്ഞത്. നിൻറെ അടുത്ത് ചോദിക്കരുത് എന്ന് പറഞ്ഞെങ്കിലും ഞാൻ പറയുമെന്ന് അവൾക്കറിയാം, ഒന്നുകൂടി പറഞ്ഞു നീ നോക്കുന്ന പെൺകുട്ടിക്ക് നിന്നെ ഇഷ്ടമല്ല എന്നു കൂടി അവൾ പറഞ്ഞു, ആരാടാ ആ പെൺകുട്ടി അവളോട് പറഞ്ഞില്ല നീ എൻറെ കൂട്ടുകാരൻ അല്ലേ നിനക്ക് എന്നോട് പറഞ്ഞുകൂടെ

ആരാണ് ആ പെൺകുട്ടി ” ഇപ്പോഴാണ് പൂർണ്ണതയിൽ എത്തിയത്. എല്ലാം എന്നിൽ എത്തിക്കുവാൻ കണ്ട വഴി കൊള്ളാം.”

എടാ ഇനി ഞാൻ പേര് പറഞ്ഞിട്ട് കാര്യമില്ല അവൾക്ക് എന്നെ ഇഷ്ടമല്ല എന്നുള്ള കാര്യം കിളിയിലൂടെ ഞാനറിഞ്ഞു, ഇനി ആ പേര് പറയുന്നതിൽ അർത്ഥമില്ല,പോട്ടെ. വരൂ ഊണു കഴിക്കാൻ സമയമായി ” എന്ന് പറഞ്ഞ് ഞാൻ ഓലയിൽ നിന്നും എഴുന്നേറ്റു ഒപ്പം അവനും തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ അവൻ പല തമാശകളും പറഞ്ഞ് പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു, എനിക്ക് അതൊന്നും ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. എൻറെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.

എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുന്നത് പോലെ തോന്നി. കിളി നഷ്ടപ്പെടുമെന്ന അവസ്ഥ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. വീടെത്തുമ്പോൾ അമ്മുമ്മ അവിടെയുണ്ടായിരുന്നു. “നിങ്ങൾ എവിടെ പോയിരുന്നു മക്കളെ?” അവൻ പറഞ്ഞു: – ” ഞങ്ങൾ എങ്ങും പോയില്ല കുറച്ചു നടക്കാൻ പോയി ” അമ്മൂമ്മ ” ഈ നട്ടുച്ച നേരത്തൊ? വാ ചോറ് തിന്നാം ” അവനും അമ്മൂമ്മയും അകത്തേക്ക് കയറിപ്പോയി ഞാൻ സിറ്റൗട്ടിൽ കസേരയിലിരുന്നു. ഇനി എന്ത്? അമ്മൂമ്മ സ്ഥലത്തുള്ള അതിനാൽ ഇനി ഒറ്റയ്ക്ക് കണ്ട് സംസാരിക്കലും നടക്കില്ല. എൻറെ വിശപ്പും ദാഹവും എല്ലാം നഷ്ടപ്പെട്ടു.

അങ്ങനെയിരിക്കെ കുറച്ചുകഴിഞ്ഞ് കിളി വന്നു പറഞ്ഞു ” ദേ വല്യമ്മയും ചേട്ടനും ഊണുകഴിക്കാൻ ഇരുന്നു, വിളിക്കുന്നു” അതും പറഞ്ഞ് തിരിച്ചുപോയി. ഞാൻ അവിടെ നിന്നും എഴുന്നേറ്റു ടേബിളിന് അടുത്തേക്ക് ചെന്നു അവിടെ എനിക്കുള്ള ഭക്ഷണം എടുത്തു വച്ചിട്ടുണ്ട് അവർ മൂന്നുപേരും ഭക്ഷണം കഴിക്കുന്നു. ഞാൻ കസേരയിൽ ഇരുന്നു ഒരു പിടി ചോറ് വാരി കയ്യിലെടുത്തു വായിൽ വെച്ചു പക്ഷേ എനിക്ക് ഇറക്കാൻ കഴിഞ്ഞില്ല ഒരുകണക്കിന് വായിൽ വച്ച് ഭക്ഷണം ഇറക്കി പിന്നീട് വെള്ളവും കുടിച്ച് എഴുന്നേറ്റ് പോകുംവഴി അമ്മുമ്മ ” എന്താടാ ചെക്കാ നിനക്ക് വിശപ്പില്ലെ?” അതിനു മറുപടി പറയാതെ ഞാൻ സിറ്റൗട്ടിലേക്ക് നടന്ന് കസേരയിൽ പോയിരുന്നു.

അവർ ഭക്ഷണം കഴിച്ചു എഴുന്നേറ്റു, പ്രകാശൻ അമ്മൂമ്മയോട് യാത്രയും പറഞ്ഞ് പുറത്തേക്ക് വന്നു. സിറ്റൗട്ടിൽ വന്ന് എന്നോട് ” എടാ ‘രാവണപ്രഭു’ സിനിമ കാണാൻ വരുന്നോ, ദേവാസുരം സിനിമയുടെ രണ്ടാം ഭാഗം നല്ല കിടിലൻ സിനിമയാണെന്ന് പറയുന്നത് കേട്ടു. വട ഞാൻ നിനക്ക് ടിക്കറ്റ് എടുത്തു തരാം

നല്ല തിരക്കുണ്ട്,ഇപ്പോൾ പോയാലെ ടിക്കറ്റ് കിട്ടു” ഞാൻ പറഞ്ഞു: – ” എനിക്ക് നല്ല തലവേദന എടുക്കുന്നുണ്ട് പനിയുടെ ലക്ഷണം ആണെന്ന് തോന്നുന്നു, സിനിമ കൂടി കണ്ടാൽ അത് കൂടും. അതുകൊണ്ട് ഞാനില്ല” പ്രകാശൻ സൈക്കിളുമെടുത്ത് വളരെവേഗം പോയി.

അമ്മൂമ്മ സിറ്റൗട്ടിലേക്ക് വന്നു :- ” ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല, ഭയങ്കര കൊതുക് ആയിരുന്നു. ഞാനൊന്നു കിടക്കട്ടെ ” ഇതും പറഞ്ഞ് തിരിച്ചുപോയി റൂമിലേക്ക് കയറി വാതിൽ നടക്കുന്ന ശബ്ദം കേട്ടു. വാഷിംഗ് മെഷീൻ വർക്ക് ചെയ്യുന്ന ശബ്ദം അപ്പുറം കേൾക്കുന്നുണ്ട് അപ്പോൾ കക്ഷി തുണികൾ മാഷ് ചെയ്യുന്ന പണിയിലാണ്. എല്ലാം കൈമോശം വന്നു പോയി ഇനി പറഞ്ഞിട്ട് കാര്യമില്ല. കക്ഷിക്ക് എന്നോട് ഇഷ്ടം ഇല്ല എന്നുള്ള കാര്യം വേറൊരാൾ മുഖാന്തരം അറിയിച്ചു കഴിഞ്ഞു.

ആകെ ഭ്രാന്ത് എടുക്കുന്നതു പോലെ ആയി. അവിടെ ഇരുന്നു ഓരോന്നാലോചിച്ച് ഞാൻ ഉറക്കം തൂങ്ങാൻ തുടങ്ങിയപ്പോൾ റൂമിലേക്ക് കയറി കിടന്നുവെങ്കിലും ആ വന്ന ഉറക്കം പാടേ പോയി. തുണിയെടുത്ത് കുടയുന്ന ശബ്ദം ഒക്കെ കേൾക്കുന്നുണ്ട്. കിടന്നിട്ട് സമാധാനം കിട്ടാതിരുന്നത് കൊണ്ട് എഴുന്നേറ്റ് പുറത്തേക്കിറങ്ങി, അമ്മാവനെ കുറേ സ്ഥലം ഉള്ളതുകൊണ്ട് അടുത്തെങ്ങും വീടുകൾ ഉണ്ടായിരുന്നില്ല, അതുകൊണ്ട് കോമ്പൗണ്ടിൽ നിന്ന് സംസാരിച്ചാൽ ആരും അങ്ങനെ കേൾക്കില്ല പ്രത്യേകിച്ച് പുറകിൽ.

അതുകൊണ്ട് വീടിനു പുറകിൽ ചെന്നപ്പോൾ തുണി വിരിക്കുകയാണ് കിളി, എന്നെ കണ്ടതും മുഖം കടന്നൽ കുത്തിയ പോലെ കേറ്റി പിടിച്ച് വിരിക്കാനുള്ള ബാക്കി തുണി ബക്കറ്റിൽ ഇട്ട് പോകാനൊരുങ്ങിയപ്പോൾ ഞാൻ പറഞ്ഞു ” ശല്യപ്പെടുത്താൻ വന്നതല്ല, എനിക്കൊന്ന് കാണണമെന്ന് തോന്നി അതുകൊണ്ടു വന്നതാണ്. ഞാൻ പൊയ്ക്കോളാം” എന്നു പറഞ്ഞ് ഞാൻ മുൻവശത്തേക്ക് പോയി. എന്ത് ചെയ്യും എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. എനിക്ക് കിളി യോടുള്ള സ്നേഹം മറക്കാൻ കഴിയുന്നില്ല. അത് ആലോചിക്കുമ്പോൾ തന്നെ പറയാൻ പറ്റാത്ത വിധത്തിലുള്ള വിഷമമാണ്.

കിളി ഒരുതരത്തിലും എന്നോട് അടുക്കുന്നില്ല, ഒന്നിനും ഒരു ഉന്മേഷം ഇല്ല ആകെ വിഷാദമയം പകൽ ഒച്ച് ഇഴയുന്നത് പോലെ നീങ്ങി രാത്രിയായി കിടന്നിട്ട് നിദ്രാദേവി ഏഴയലത്തു കൂടി പോലും പോകുന്നില്ല. എന്തു പറഞ്ഞാണ് ഇനി ഞാൻ എൻറെ സ്നേഹം മനസ്സിലാക്കേണ്ടത്. എനിക്ക് ഇവിടെ നിൽക്കാനുള്ള ഒരു മാനസികാവസ്ഥ നഷ്ടപ്പെട്ടിരിക്കുന്നു. എല്ലാവരും ഉണരുന്നതിന് മുമ്പ് ഇവിടെനിന്ന് എങ്ങോട്ടെങ്കിലും പോകണം. ഞാൻ എഴുന്നേറ്റു കട്ടിലിനടിയിൽ ഇരുന്നിരുന്ന ചെറിയൊരു ബാഗെടുത്ത് ഞാൻ എൻറെ ഡ്രസ്സുകൾ എല്ലാം അതിൽ അടുക്കിവെച്ചു എന്നിട്ട് കട്ടിലിൽ കയറി കിടന്നു.

തുടരും…. .. .