മായക്കാഴ്ച – ഞങ്ങളുടെ ഓഫീസില്‍ എല്ലാവരും രേഷ്മയ്ക്ക് പിറന്നാള്‍ ആശംസ നേരാന്‍ മത്സരിക്കുകയായിരുന്നു
പ്രോഗ്രാം മാനേജര്‍ മുതല്‍ പ്യൂണ്‍വരെ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു രേഷ്മ
ഞങ്ങളുടെ ചാനലിന്റെ “അവിശ്വസനീയം” എന്ന പ്രോഗ്രാമിന്റെ ചുമതല, അതിന്റെ സ്ക്രിപ്റ്റ് എഴുത്ത് സംവിധാനം എന്നിവയായിരുന്നു അവളുടെ പ്രധാന ജോലികള്‍.
എല്ലാ ആഴ്ചയിലും വ്യത്യസ്തമായ പ്രമേയങ്ങള്‍ കണ്ടെത്താനും അതിനോടനുബന്ധിച്ചുള്ള ഗവേഷണങ്ങള്‍ നടത്താനും അവള്‍ക്കുള്ള ആ കഴിവിനെ ഞാന്‍ രഹസ്യമായി പ്രശംസിച്ചിട്ടുണ്ട്.
അവളുടെ പ്രോഗ്രാമിന്റെ ക്യാമറമാന്‍ എന്ന നിലക്ക് എന്നും എനിക്ക് അവളോടൊത്തു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് സ്വകാര്യമായ ഒരു അഹങ്കാരമായി
കൊണ്ട്നടക്കാറുണ്ടായിരുന്നു ഞാന്‍.
“ഹാപ്പി ബര്‍ത്ത്‌ഡേ രേഷ്മ…”
തിരക്കുകള്‍ ഒഴിഞ്ഞു അവള്‍ കാബിനിലേക്ക് വന്നപ്പോള്‍ ഞാന്‍ ആശംസിച്ചു.
” താങ്ക് യു…” അവൾ മധുര സ്വരത്തില്‍ പ്രതിവചിച്ചുകൊണ്ട് തനിക്ക് ലഭിച്ച പൂച്ചെണ്ടുകള്‍ മേശക്ക് മുകളില്‍ വെച്ചു.
” ഇത് എത്രാമത്തെ പിറന്നാളാടോ ?”
“ഇരുപത്തി നാലാമത്തെ …സ്വീറ്റ് ട്വന്റി ഫോര്‍ …..” രേഷ്മ ചിരിച്ചു.
” എന്തൊക്കെയാണ് പ്ലാന്‍ ?
” മൂന്ന് ദിവസമായി ഒരു പ്രൊജക്ടിനു പിന്നാലെയാ… നിന്ന് തിരിയാന്‍ പറ്റുന്നില്ല ….എന്തിനു ഒന്ന് മൂത്രം ഒഴിക്കാന്‍ പോലും സമയം കിട്ടുന്നില്ല.
ഞാന്‍ പറഞ്ഞില്ലേ.. അന്നത്തെ ആ കടല പൊതിയില്‍ വായിച്ച “കൊത്തം കുളങ്ങര” ഇല്ലത്തിന്റെ വിചിത്ര ആചാരത്തെക്കുറിച്ച്…..ഒരു എത്തും പിടിയുമില്ലാത്ത ഏതു പുസ്തകത്തിന്റെ ഏടാണ് എന്ന്പോലും അറിയാത്ത ആ ലേഖനത്തിന് പുറകെയായിരുന്നു ഞാന്‍. കിട്ടിയ ഊഹാപോഹങ്ങള്‍ വെച്ചു ചെറിയൊരു സ്ക്രിപ്റ്റ് ചെയ്തു വെച്ചിട്ടുണ്ട്. സൊ…കൊത്തം കുളങ്ങര ഇല്ലം തേടിയാണ് ഇന്ന് നമ്മുടെ യാത്ര… ബി റെഡി… അതിനു മുന്‍പ് എനിക്ക് കിട്ടിയ കടലപ്പൊതി കടലാസ് താനൊന്ന് വായിച്ചുനോക്ക്….ഞാന്‍ ഒന്ന് മൂത്രം ഒഴിച്ചിട്ടു വരാം…”
രേഷ്മ ഒരു പഴയ കടലാസ് എനിക്ക് നേരെ നീട്ടി.
ഒരാഴ്ച മുന്‍പാണ് രേഷ്മ കടല പൊതിഞ്ഞ ആ കടലാസിനെപ്പറ്റി എന്നോട് പറയുന്നത്. ഒരു സായഹ്നത്തില്‍ ബീച്ചില്‍ വിശ്രമിക്കുമ്പോള്‍ കൊറിച്ചു കൊണ്ടിരുന്ന കടലയുടെ പൊതിയില്‍ കണ്ട ഒരു വിവരണത്തെക്കുറിച്ച്. ചരിത്രമെന്നോ ഭൂമിശാസ്ത്രമെന്നോ അറിയാത്ത ഒരു തുണ്ട് കടലാസിലെ വിചിത്രവിവരണം രേഷ്മയുടെ ജിജ്ഞാസ ഉണർത്തിയതും ആ കടലാസിന്റെ ബാക്കികിട്ടാന്‍ ആ കടല വിറ്റ പയ്യനെ തിരഞ്ഞു പരാജയപ്പെട്ടതും എല്ലാം അവൾ എന്നോട് പറഞ്ഞിരുന്നു. പക്ഷെ അതിന്റെ ഉള്ളടക്കം മാത്രം പറഞ്ഞിരുന്നില്ല. എതപ്പോഴും അവൾ അങ്ങനെയാണ്.ആവശ്യമുള്ള സമയത്ത് മാത്രമേ കാര്യങ്ങള്‍ പറയൂ..
എന്ത് വിചിത്ര വിവരണം ആണ് ആ കടലാസില്‍ എന്ന് എനിക്കും ജിജ്ഞാസ തോന്നി. ഞാന്‍ ആ പഴയ കടലാസ്സിലൂടെ കണ്ണോടിച്ചു..
കൊത്തംകുളങ്ങര ഇല്ലം ഒരു കാലത്ത് വടക്ക്കിഴക്ക് പാണ്ടിയംനാട് വരെയും തെക്ക്പടിഞ്ഞാറ് കുന്തലം നാട് വരെയും പ്രതാപപ്പെട്ടുകിടന്നിരുന്നു. അവിടെ വാണിരുന്ന തമ്പുരാക്കന്മാരുടെ ആജ്ഞാനുവര്‍ത്തിയായിരുന്നത്രേ കിഴക്കുദിച്ചു പടിഞ്ഞാറസ്തമിക്കുന്ന കതിരവന്‍ പോലും.
ഒന്നാം അധ്യായത്തിൽ സംസ്കൃത പഠനം രണ്ടാമത്തേതില്‍ തിരണ്ടുകല്യാണം, വേളി, മൂന്നാമത്തേതില്‍ പ്രസവം എന്നിങ്ങനെ അവിടത്തെ സ്ത്രീ ജനങ്ങളുടെ എല്ലാ വളര്‍ച്ചയും മുറ തെറ്റാതെ ക്രമപ്രകാരം വാമദേവന്‍ തിരുമേനിയുടെ മകള്‍ ഭദ്രയുടെ കാലം വരേയ്ക്കും നടന്നു പോന്നിരുന്നതിന്റെ വിവരണമാണതിൽ.
ഭദ്ര പഠിത്തത്തില്‍ കേമി ആയിരുന്നത് കൊണ്ട് ഒന്നാം ഘട്ടം ക്രമപ്രകാരം പൂര്‍ത്തിയാക്കി. തിരളല്‍ ആയിരുന്നു ആ ക്രമം മുടക്കിയത്. പതിനെട്ടു വയസ്സിന്റെ നിറവിലാണ് ഭദ്ര തിരണ്ടത്. കാലം തെറ്റിവന്ന തിരണ്ടുകല്യാണം വാമദേവന്‍ തിരുമേനിയില്‍ തെല്ല് സംഭ്രമം ജനിപ്പിച്ചിരുന്നെങ്കിലും എല്ലാ കണക്കും എല്ലാ സമയത്തും ശരിയാകണമെന്നില്ല എന്ന ചിന്താ ഗതിയില്‍ അദ്ദേഹം ആശ്വാസം കണ്ടെത്തി.
പക്ഷെ ഇരുപതു പിന്നിട്ടിട്ടും ഭദ്രക്ക് വേളിയൊന്നും തരമാകാതിരുന്നത് തിരുമേനിയെ ശരിക്കും തളര്‍ത്തി. തന്റെ മകള്‍ക്ക് വേളി ആവാത്തത് എന്തെന്ന് പാണ്ടിയം നാട്ടില്‍ നിന്ന് ക്ഷണിച്ചു വരുത്തിയ നാരായണ പിഷാരടിയുടെ നേതൃത്ത്വത്തില്‍ ഉള്ള അഞ്ചംഗ ജ്യോത്സ്യസംഘം തിരിച്ചും മറിച്ചും ഗണിച്ചു നോക്കിയപ്പോള്‍ വെളിവായത് ചില വിചിത്രമായ വസ്തുതകള്‍ ആയിരുന്നത്രേ.
ഭദ്ര നീരാടുന്ന സമയത്ത് അവളുടെ നഗ്ന നിതംബത്തില്‍ പതിഞ്ഞ ചില നീച ജനങ്ങളുടെ കണ്ണേറുകളുടെ ദോഷ ഫലമാണത്രേ ഈ വേളീ വിഘ്നം.
തന്റെ മകളുടെ നഗ്ന നിതംബം ചില കീഴ് ജാതിക്കാര്‍ കാണാനിടയായത് തന്റെ കൂടെ അശ്രദ്ധ മൂലമല്ലേ എന്ന് വാമദേവന്‍ ചിന്തിച്ചു. അല്ലെങ്കിൽ മകളെ ഇല്ലത്തെ കുളപ്പുരയില്‍ കുളിപ്പിക്കാമായിരുന്നു. ഇനി പറഞ്ഞിട്ടെന്തുഫലം …ഇതിനുള്ള ദോഷ പരിഹാരം എന്തെന്നായി അദേഹത്തിന്റെ അടുത്ത അന്വേഷണം. അതിനായി നാരായണ പിഷാരടി വീണ്ടും കവടി നിരത്തി ഒരു പരിഹാരമാര്‍ഗം കണ്ടെത്തി. വളരെ ചിലവേറിയതും ഇത് വരെ ആ നാട് കാണാത്തതുമായ “നിതംബപൂജ” എന്ന ചടങ്ങ് ആയിരുന്നു ആ പരിഹാര മാര്‍ഗം.
ഭദ്രക്ക് ഇരുപത്തി ഒന്ന് തികയുന്നതിനു ഒരാഴ്ച മുന്‍പ് വേണം ആ ചടങ്ങ് ആരംഭിക്കാന്‍. സൂര്യന്‍ ഉദിക്കുന്നതിനു മുന്‍പ് ഭദ്ര എഴുന്നേറ്റു കുളിക്കണം .അത് കാണാന്‍ ഓരോ ദിവസവും ഓരോ കീഴ് ജാതിക്കാര്‍.. ഒന്നാം ദിനം പാണന്‍, രണ്ടാം ദിനം പറയന്‍, മൂന്നാം ദിനം കണങ്ങാന്,നാലാം ദിനം മണ്ണാന്‍, അഞ്ചാം ദിനം കൊശവന്‍ ,ആറാം ദിനം പറങ്ങോടന്‍ ഏഴാംദിനം അതായത് പിറന്നാള്‍ ദിനത്തില്‍ ചാത്തന്‍.
അവർ ഭദ്രയുടെ സ്നാനം നോക്കിനിന്ന് ഭദ്രയുടെ നിതംബത്തെ വാഴ്ത്തി പാടണം. പിന്നെ കുളികഴിഞ്ഞു വരുന്ന ഭദ്രയോട് അന്ന് രാത്രി അവളുടെ നിതംബപൂജ നടത്താനുള്ള അനുവാദം ഒരുപറ നെല്ല് കൊടുത്ത്കൊണ്ട് ചോദിച്ചുവാങ്ങി രാത്രിയില്‍ ഭദ്ര വരുന്നത് വരെ കുളപ്പുരയില്‍ നില്‍ക്കണം.
അതെ സമയത്ത് കോൽപ്പുരയില്‍ കാലത്ത് മുതലേ പൂജക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും .കീഴ് ജാതിക്കാര്‍ക്ക് ഇല്ലത്തിന്റെ കോൽപ്പുര വരെ മാത്രമേ പ്രവേശനമുള്ളൂ. അതിനാല്‍ കോല്‍പ്പുര തന്നെ ആയിരുന്നു പൂജക്കുള്ള സ്ഥലം. കോല്‍പ്പുര പനമ്പട്ടകൊണ്ട് ആര്‍ക്കും കാണാന്‍ പറ്റാത്ത വിധത്തില്‍ മൂടി ഭദ്രക്ക് തന്റെ നിതംബം തള്ളിച്ചു ഇരിക്കാന്‍ പാകത്തില്‍ ഒരു സിംഹാസനം ഒരുക്കുന്നു. കീഴെ സേവകന് മുട്ട്കുത്തി നില്കാനുള്ള പനമ്പട്ടകൊണ്ടുണ്ടാക്കിയ ഒരു ചവിട്ടിയും. ഏഴുപടി കെട്ടി അതിനു മുകളില്‍ ആണ് ഭദ്രയുടെ സിംഹാസനം.
ആ ഏഴു പടികളിലായും രണ്ടു വശത്തും നിതംബപൂജ കഴിയുന്നത് വരെ വിളക്ക് എരിയുന്നുണ്ടാവും. സേവകന് കൈയെത്താവുന്ന ദൂരത്തു പൂജക്ക് ആവശ്യമായ സാധനങ്ങള്‍ : കളഭം, കുങ്കുമം, ചന്ദനം, പാല്‍ തുടങ്ങി പതിനെട്ടു വിധത്തിലുള്ള സാധനങ്ങള്‍ ഉണ്ടാകും. പൂജ കഴിഞ്ഞാല്‍ അതെല്ലാം പിന്നീട് സേവകന് ഉള്ളതാണ്. അത് പോരാതെ ആയിരം പൊന്‍ നാണയങ്ങള്‍ വെച്ച ഒരു വെള്ളി പാത്രവും.
പകല്‍ മുഴുവന്‍ വീട്ടില്‍ വന്നു പോകുന്നവര്‍ക്കൊക്കെ സദ്യയും വരുന്ന ബ്രാഹ്മണര്‍ക്ക് ദക്ഷിണയും എല്ലാം ഉണ്ടാകും. പക്ഷെ കിഴക്ക് ഇരുട്ടി തുടങ്ങുമ്പോള്‍ സന്ധ്യാ സ്നാനത്തിനായി ഭദ്ര പോകുമ്പോഴാണ് യഥാര്‍ത്ഥ ചടങ്ങ് ആരംഭിക്കുക.
പൂര്‍ണ നഗ്നയായി ഭദ്ര കുളിക്കുമ്പോള്‍ കുളപ്പുരയില്‍ കാലത്ത് മുതലേ ഉണ്ണാ വ്രതനായി നില്‍ക്കുന്ന നഗ്നന്‍ ആയ കീഴ് ജാതിക്കാരന്‍ കാലത്തെപ്പോലെ ഭദ്രയുടെ നിതംബത്തെ അപദാനിച്ചു പാടുന്നു. കുളികഴിഞ്ഞു വരുന്ന ഭദ്ര കുള പ്പുരയുടെ മുകളില്‍ വന്നുനില്‍ക്കുന്ന സ്ഥലത്ത് മൂത്രവിസര്‍ജനം നടത്തുന്നു.
സേവകന്‍ ആ മൂത്രത്തിലേക്ക് നോക്കി തന്റെ പ്രതിബിംബം കാണുമ്പോള്‍ ഭദ്ര അവനെ അവന്റെ ജാതിപ്പേര് വിളിച്ചു കോല്‍പ്പുരയിലേക്ക് കാല്‍ കൈകള്‍ കുത്തി മുട്ടില്‍ നടക്കാന്‍ ആവശ്യപ്പെടുന്നു. പിന്നെ തന്റെ കൈയില്‍ വെച്ചിരിക്കുന്ന ചൂരല്‍ കൊണ്ട് അവന്റെ പൃഷ്ഠത്തില്‍ ആഞ്ഞടിച്ചുകൊണ്ട് അവനെ പിന്തുടരുന്നു. കുളപ്പുരയില്‍ നിന്ന് കോല്‍ പുരയിലേക്ക് ഏതാണ്ട് നൂറ് അടിയുണ്ട്. അത്കൊണ്ട് കോല്‍പ്പുരയില്‍ എത്തുമ്പോഴേക്കും സേവകന്റെ പൃഷ്ഠത്തില്‍ നൂറു അടി കൃത്യമായി വീണിരിക്കും.
കോല്‍പ്പുരയില്‍ എത്തി താണ് വണങ്ങി നില്‍ക്കുന്ന സേവകനെ താണ്ടി ഭദ്ര സിംഹാസനത്തില്‍ തന്റെ നിതംബവും തള്ളിച്ചു സേവകന് പൂജിക്കാനാകുന്ന വിധത്തില്‍ ഇരിക്കുന്നു. ഏഴു പടിയിലെയും വിളക്കുകള്‍ കൊളുത്തിയതിന് ശേഷം സേവകന്‍ അവിടെയുള്ള പതിനെട്ടു പൂജാദ്രവ്യങ്ങള്‍കൊണ്ട് നിതംബപൂജ ആരംഭിക്കും. പൂജാ ദ്രവ്യങ്ങള്‍ നിതംബത്തില്‍ ഒഴുകുന്നതോടെ നീച ജനങളുടെ കണ്ണേറ്റു ഓരോന്നായി ഒഴുകി പോകുന്നു എന്നായിരുന്നു വിശ്വാസം.
അവസാനം ഭദ്രയുടെ മലദ്വാരത്തിലൂടെ ഒഴുകുന്ന ചന്ദനം സേവകന്‍ നക്കി തുടക്കുന്നതോടെ നിതംബം ദൃഷ്ടി വിമുക്തമാക്കപ്പെടുന്നു. പിന്നെ നിതംബത്തിനു കര്‍പ്പൂരം ചുറ്റി ഉഴിഞ്ഞു പൂജാദ്രവ്യങ്ങളും വെള്ളിപ്പാത്രവും എടുത്തു സേവകന്‍ പോകുന്നതോടെ അന്നത്തെ നിതംബപൂജ അവസാനിക്കുന്നു.
അങ്ങിനെ ആറു പൂജകളും സമംഗളമായി കലാശിച്ചു. വാമദേവന്‍ തിരുമേനിയും സര്‍വോപരി ഭദ്രയും തന്റെ ദൃഷ്ടിദോഷം തീരുന്നതറിഞ്ഞു സന്തോഷിച്ചു. ഏഴാം ദിവസം പൂജയുടെ അവസാന ദിവസം ആയത്കൊണ്ട് മാത്രമല്ല ഭദ്രയുടെ ഇരുപത്തിഒന്നാം പിറന്നാള്‍ ആയത്കൊണ്ട് കൂടി ഇല്ലത്തില്‍ വല്ലാത്ത തിരക്കായിരുന്നു.
ആ സന്തോഷം രാത്രിയോടുകൂടി അവസാനിച്ചു. കോല്‍പുരയിലേക്ക് കടക്കുന്ന ചാത്തന്റെ പൃഷ്ഠത്തില്‍ നൂറാമത്തെ അടി വീണതോടെ ചാത്തന്‍ കുഴഞ്ഞുവീണു മരിക്കുകയും അത് കണ്ട ഭദ്ര ഒരു ഞെട്ടലോടെ ഹൃദയം പൊട്ടി മരിക്കുകയുമായിരുന്നു…
“എങ്ങനെ ഉണ്ടായിരുന്നു കെ പീ. interesting ആണോ …എന്ന് ചോദിച്ചു കൊണ്ട് രേഷ്മ മുറിയിലേക്ക് പ്രവേശിച്ചു.
“ബാക്കി ഭാഗം അറിയാന്‍ ഒരു ജിജ്ഞാസ.. ശേഷം കൊത്തംകുളങ്ങര ഇല്ലത്തിനു എന്ത് സംഭവിച്ചിരിക്കും ..”
ഞാന്‍ എന്റെ സംശയം ഉറക്കെ ചോദിച്ചു….
“ഞാനും അതിനു പിറകെ ആയിരുന്നു ഇത്രയും ദിവസം..എന്തായാലും നമ്മുടെ അടുത്ത എപ്പിസോഡ് ഇതിനെക്കുറിച്ചായിരിക്കും എന്ന് ഞാന്‍ ഉറപ്പിച്ചു.
പാണ്ടിയം കുന്തലം നാടിനിടക്കൊരു പ്രദേശം… ഈ ക്ലുവില്‍ വെച്ച് നമുക്ക് ആരംഭിക്കാം. എന്തെങ്കിലും ലഭിക്കാതിരിക്കില്ല. സൊ.. വി കാന്‍ സ്റ്റാര്‍ട്ട് നൗ ഇറ്റ് സെല്‍ഫ്…….”.
രേഷ്മ ഉത്സാഹത്തോടെ തന്റെ ബാഗ് എടുത്തു തയ്യാറായി. ക്യാമറ അടങ്ങുന്ന പെട്ടിയുമായി ഞാനും.
നഗരത്തില്‍നിന്ന് ബസ്സില്‍ ഏകദേശം രണ്ടര മണിക്കൂറോളം വേണ്ടിയിരുന്നു പാണ്ടിയം കുന്തലം സമാഗമ സ്ഥലത്ത് എത്തിച്ചേരാന്‍.
സമാഗമ സ്ഥാനം ഒരു പുഴ വക്കായിരുന്നു. നട്ടുച്ച സമയത്ത് പുഴയോരത്തെ മണല്‍പരപ്പു പൊള്ളി കിടക്കുന്നുണ്ടായിരുന്നു.
പുഴയില്‍ ഞങ്ങളുടെ ആഗമനം അറിഞ്ഞെന്നപോലെ ഒരു തോണിയും അതില്‍ വൃദ്ധനായ ഒരു തോണിക്കാരനും ഇരിക്കുന്നുണ്ടായിരുന്നു.
“വരൂ മക്കളെ…നിങ്ങളെ കാത്തിരിക്കുകയായിരുന്നു ഞാന്‍.. നിങ്ങള്‍ കൊത്തംകുളങ്ങര തേടി ഒരു നാള്‍ വരുമെന്ന് എനിക്കറിയാമായിരുന്നു. ദോ… അക്കരെയാണ് നിങ്ങള്‍ തേടിനടന്ന സ്ഥലം…”
കിഴവന്‍ അകലേക്ക് വിരല്‍ ചൂണ്ടി.
കണ്ണെത്താവുന്ന അകലത്തില്‍ പച്ച നിറം തീണ്ടിക്കിടക്കുന്ന ഒരു സ്ഥലം. ഇക്കരെ മരുഭൂമിപോലെ… അക്കരെ തൊടിയും തൂനയും നിറഞ്ഞു നില്‍ക്കുന്ന ഹരിത പ്രദേശം.
ഒരു മായിക ലോകത്ത് അകപ്പെട്ടത് പോലെ ആശ്ചര്യത്തോടെ ഞങ്ങള്‍ കിഴവനെ നോക്കി. ഈ വൃദ്ധന്‍ എങ്ങനെ ഞങ്ങളുടെ വരവ് അറിഞ്ഞു എന്ന് ഞങ്ങള്‍ മനസ്സില്‍ ആശങ്കപ്പെട്ടു.
പക്ഷെ ആശങ്കകള്‍ക്കും മീതെ ആയിരുന്നു അക്കരെ എത്തിച്ചേരാനുള്ള ഞങ്ങളുടെ തിടുക്കം.
ഞാനാണ് ആദ്യം തോണിയില്‍ കയറിയത്. പിന്നെ രേഷ്മയെ കൈ പിടിച്ചു കയറ്റി. എനിക്കെതിരെയുള്ള വള്ളപ്പടിയിൽ രേഷ്മ ഇരുന്നു.
കാലിനു മുകളില്‍ കാല്‍ കയറ്റി വെക്കാന്‍ രേഷ്മ ശ്രമിച്ചപ്പോള്‍ അവളുടെ കറുത്ത മിഡി തുടക്കുമീതെ ഉയര്‍ന്നിട്ട് പച്ചനിറത്തിലുള്ള ലോലമായ അടിവസ്ത്രം ദൃശ്യമായത് ഞാന്‍ ശ്രദ്ധിച്ചുവെങ്കിലും അത് കാണാത്ത ഭാവത്തില്‍ ഇരിക്കാന്‍ ഞാന്‍ ശ്രമിച്ചു.
തുടകള്‍, അടിവസ്ത്രം. മുലയിടുക്ക് ,പൊക്കിള്‍, ഇറുകിയ നിതംബം.. ഇങ്ങനെ ഓരോ യാത്രയിലും കണ്ണിനു ആനന്ദം നല്‍ക്കുന്ന കാഴ്ചകള്‍ അറിഞ്ഞോ അറിയാതെയോ രേഷ്മ എനിക്ക് നല്‍കുമായിരുന്നു.
എനിക്ക്, രേഷ്മയോടോത്തുള്ള യാത്രകളിലുള്ള പതിവ് നേരംപോക്കുകളാണ് ഇതെല്ലം
‘മക്കളെ …അക്കരെ എത്തുമ്പോള്‍ സൂക്ഷിക്കണം… അവിടത്തെ മണ്ണിനു പോലും നിങ്ങളെ മാറ്റിമറിക്കാന്‍ കഴിയും….”
തോണി തുഴയുന്ന വൃദ്ധന്റെ സ്വരം എന്നെ പകല്‍ സ്വപ്നത്തില്‍ നിന്ന് ഉണര്‍ത്തി.
വൃദ്ധന്‍ തന്റെ പല്ലില്ലാത്ത മോണ
കാട്ടി ചിരിച്ചു. ചിരിക്കുമ്പോള്‍ പുകയിലയുടെ ഗന്ധം അന്തരീക്ഷത്തില്‍ ഒഴുകി.
എന്താ അമ്മാവന്റെ പേര് ? രേഷ്മ ചോദിച്ചു.
കൊച്ചു രാമന്‍…
വൃദ്ധന്‍ കൊച്ചുകുട്ടികള്‍ സ്കൂള്‍ ടീച്ചറോട് പറയുന്നത് പോലെ പറഞ്ഞു.
ഈ മണല്‍ തരികള്‍ക്ക്, പുഴയിലെ വെള്ളത്തിനുമെല്ലാം കൊച്ചുരാമനെ നന്നായി അറിയും.. മുപ്പതു കൊല്ലമായി ഞാന്‍ ഈ പണി തുടങ്ങിയിട്ട്…..
വൃദ്ധന്‍ തന്റെ സര്‍വീസ് സ്റ്റോറി തുറക്കുകയാണെന്ന് എനിക്ക് തോന്നി.
“ഈ ഭദ്രയെ പറ്റിയുള്ള കഥയില്‍ എന്തെങ്കിലും സത്യമുണ്ടോ അമ്മാവാ…? രേഷ്മ ക്യാമറ ഓണ്‍ ചെയ്യാന്‍ എന്നോട് ആംഗ്യം കാണിച്ചു കൊണ്ട് വൃദ്ധനോട് ചോദിച്ചു.
“ഭദ്ര….ഒരു പാവം കുട്ടി….എന്റെ ചെറുപ്രായത്തില്‍ കേട്ട മുത്തശ്ശിക്കഥയിലെ നായിക…
എന്തിനാ ഞാന്‍ കൂടുതല്‍ പറയണത്.. പോയി കാണുക.
വൃദ്ധന്‍ ചിരിച്ചു.
വൃദ്ധന്‍ പറഞ്ഞതിന്റെ അര്‍ഥം ഞങ്ങള്‍ക്ക് മനസ്സിലായില്ല.
എങ്കിലും അയാളോടൊപ്പം ഞങ്ങളും ചിരിച്ചു.
“ബുദ്ധിമുട്ടണ്ട ….ക്യാമറ വൃദ്ധന്റെ മുഖത്തേക്ക് ഫോക്കസ് ചെയ്യുമ്പോള്‍ അയാള്‍ എന്നോട് പറഞ്ഞു… എന്റെ മുഖം അതില്‍ വരില്ല…..കൊച്ചുരാമന്‍ ഒരു യന്ത്രത്തിലും വരില്ല..”
എനിക്കെന്തോ എല്ലാം വിചിത്രമായി തോന്നി. രേഷ്മയ്ക്കും തോന്നിയിരിക്കണം. ഞങ്ങള്‍ മൂന്ന് പേരും പിന്നീട് ഒന്നും പരസ്പരം മിണ്ടിയില്ല.