ജിത്തുവിന്‍റെ അഞ്ജലി

ജിത്തുവിന്‍റെ അഞ്ജലി
Jithuvinte Anjali Malayalam Novel Author : ഫൈസല്‍ കണ്ണോരിയില്‍
www.kadhakal.com
“എടാ… നീ എണ്ണീറ്റിലെ ഇതു വരെ?”

അമ്മയുടെ ചോദ്യം കോട്ടു ഞാന്‍ പതുക്കെ ഒരു കണ്ണ്‌ തുറന്ന് വാച്ചിലെക്ക നോക്കി.

സമയം പുലര്‍ച്ചെ 4.30…. കണ്ണ് തുറയുന്നു പൊലുമില്ല.

“ഇന്ന് അഞ്ജലി വരുന്നതല്ല. നീ വേഗം എയര്‍പോര്‍ട്ടിലെക്ക് ചെല്ലാന്‍നോക്ക്‌”

ഓഹ്!!!! ഇന്നാണ് അമ്മാവന്‍റെ മകള്‍ അഞ്ജലി സ്ര്ടട്സില്‍ നിന്നും വരുന്നത്. രണ്ട് വര്‍ഷമയി അവിടെ എം.എസ്-നു പഠിക്കുന്നു…
.
അമ്മാവന്‍ ദുബായില്‍ ആണ്. അഞ്ജലി പഠിച്ചതും വളര്‍ന്നതും ദുബായില്‍ തന്നെ. അതിന്‍റെതായ ഒരു ഹുങ്ക് അവള്‍ക്കുണ്ട്‌. അത് കൊണ്ടു തന്നെ പണ്ടേ ഞാനുമായി അത്ര രസത്തിലല്ല.

ഡ്രൈവര്‍ ശിവന്‍ ആണെങ്കില്‍ ആ സമയം നോക്കി ഇന്ന് ലീവിലും, ഞാന്‍ തന്നെ പോണം ആ കൊന്തിയെ ഇങ്ങോട്ട് പെറുക്കിക്കൊണ്ട് വരാന്‍‌.

ശിവനെ മനസ്സാ ശപിച്ചു കൊണ്ടു ഞാന്‍ എഴുന്നേറ്റു.

വിട്ടില്‍നിന്നും രണ്ട് മണിക്കൂര്‍ ഉണ്ട് എയര്‍പോര്‍ട്ടിലെക്ക്.

കുളിയും തെവാരവും ഒക്കെ കഴിഞ്ഞ് റെഡി ആയി ഞാന്‍ കാര്‍ എടുത്തിറങ്ങി.

7 മണിക്കാണ് ഫ്ലൈറ്റ്. 7 മണിയോടെ ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തി. ഫ്ലൈറ്റ് വന്ന ഉടനെ അവള്‍ ഇറങ്ങി വരില്ലല്ലൊ. ഒരു ചായ കുടിച്ചു കളയാം എന്നു വിചാരിച്ച് ഞാന്‍ എയര്‍പോര്‍ട്ടിന്‍റെ അടുത്തു കണ്ട ഒരു ഹോട്ടലില്‍ വണ്ടി നിര്‍ത്തി.

കാപ്പിയൊക്കെ കുടിച്ച്‌ ഞാന്‍ വണ്ടി നേരെ എയര്‍പോര്‍ട്ടിലെക്ക് വിട്ടു. വണ്ടി പാര്‍ക്ക് ചെയ്ത് ഞാന്‍ അറൈവല്‍ ഗെയ്റ്റിലെക്ക് നടന്നു. ഫ്ലൈറ്റ് വന്നതായി അവിടെ സ്ക്രീനില്‍ എഴുതിക്കണ്ടു
ആളുകള്‍ ബാഗേജ് ഓക്കെ എടുത്തു ഇറങ്ങി വരുന്നതെയുള്ളു .

വരുന്ന ഓരോരുത്തരും നോക്കി ഞാന്‍ അവിടെ നിന്നു കുറച്ചു കഴിഞ്ഞപ്പേള്‍ അഞ്ജലി ഇറങ്ങി വന്നു..
ഇറുകിപ്പിടിക്കുന്ന ഒരു നീല ജീന്‍സും ഇറക്കാം കുറഞ്ഞ വെള്ള റ്റീഷര്‍ട്ടും റെയ്ബാന്‍ ഗ്ലാസും തോളറ്റം മുറിച്ച മുടിയും ഓക്കെ ആയി ഒരു പച്ചപ്പരിഷ്ക്കാരി…

“ദേണ്ടെ ഒരു കലക്കന്‍‌ ചരക്കു വരുന്നെടാ… എന്‍റെമ്മെ…” 2-3 പിള്ളേരുടെ ഒരു ഗ്രൂപ്പിന്‍റെ ആത്മഗതം.

ഞാന്‍ പതുക്ക ഗെയിറ്റിന്റെ അവിടെക്ക് നടന്ന് അവളെ കൈ കാണിച്ചു വിളിച്ചു. എന്നെ കണ്ടപ്പോ തന്നെ അവളുടെ മുഖം കറുക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഒരു ചെറിയ ഇഷ്ടക്കേടുണ്ടെങ്കിലും ആ മുഖത്തെരു ചെറിയ അല്‍ഭുതമോ കൌതുകമോ പുഞ്ചിരിയോ ഇല്ല. ഞാന്‍ നേരെ പോയി ട്രോളി അവളുടെ കയ്യില്‍ നിന്നും എടുത്ത് കാറിനടുത്തെക്ക് നടന്നു.

“ഹൊ… അവന്‍റെ ഓക്കെ ഒരു ടൈമേ…” പിള്ളേരുടെ ആത്മഗതം.

ട്രോളി കൊണ്ടു കാറിന്‍റെ അടുത്തു ചെന്നു സാധനങ്ങള്‍ ഓരോന്നു ഞാന്‍ ഡിക്കിയിലെക്ക് വെച്ചു.

അവള്‍ കൊച്ചമ്മ പോലെ നേരെ കാറിന്‍റെ പിന്നില്‍ കയറി ഇരുന്നു.

“ഞാനെന്താ ഇവളുടെ ഡ്രൈവറൊ… ഇവള്‍ക്ക് ഒന്നു മിണ്ടിയിലൊന്താ വായില്‍നിന്നും മുത്ത് പൊഴിയുമോ? അഹങ്കാരത്തിന്‍റെ ഭാണ്ഡാരം തന്നെ..” ഞാന്‍ മനസ്സില്‍ പറഞ്ഞു.

“പോകുന്ന വഴിക്ക് കാപ്പി വല്ലതും കഴിക്കണോ” കാര്‍ എയര്‍പോര്‍ട്ട് വിട്ടപ്പോള്‍ ഞാന്‍ ചോദിച്ചു

“നോ നീഡ്‌..” അഞ്ജലി മൊഴിഞ്ഞു

“ഓ.. അവളൊരു മദാമ്മ.. ഇംഗ്ലീഷ് മാത്രമേ വായില്‍ വരൂ…” എന്ന് പറയണം എന്നുണ്ടായിരുന്നു,
പറഞ്ഞില്ല…

വീട്ടില്‍ എത്തുന്നത് വരെ പിന്നെ ഞങ്ങള്‍ ഒന്നും മിണ്ടിയില്ല….

വീട്ടില്‍ എത്തിയപ്പോള്‍ അച്ഛനും അമ്മയും നില്‍ക്കുന്നുണ്ടായിരുന്നു. കുശലങ്ങള്‍ ഒക്കെ പറഞ്ഞു അകത്തേക്ക് പോകുമ്പോള്‍ അമ്മ വിളിച്ചു പറഞ്ഞു…

“ ജിത്തു… അവളുടെ പെട്ടിയൊക്കെ മുകളിലെ മുറിയിലേക്ക് വച്ചോളൂ”

അമ്മയോട് ദേഷ്യം വന്നെങ്കിലും അച്ഛന്‍ ഉണ്ടായിരുന്നത് കൊണ്ട് ഒന്നും പറയാതെ പെട്ടിയെടുത്തു മുകളില്‍ കൊണ്ടുപോയി വച്ചു.
പെട്ടിയൊക്കെ മുകളില്‍ വച്ചു ഞാന്‍ താഴേക്ക് വരുബോള്‍ അമ്മയും അഞ്ജലിയും സംസാരിച്ചുകൊണ്ട് മുളകിലേക്ക് വരുന്നു.

“അമ്മേ ഞാന്‍ സുനിലിന്‍റെ വീടു വരെ പോയിട്ടു വരാം”

“നീ ഊണു കഴിക്കാന്‍ എത്തില്ലേ..?”

“ചിലപ്പോള്‍ വൈകും.. എത്രയും വേഗം വരാന്‍ നോക്കാം”

“ങ്ങാ.. ‍‌ അഞ്ചു ഉള്ളതല്ലേ.. ഞങ്ങള്‍ നേരത്തെ കഴിക്കും”

“ആ ശരി”

ഞാന്‍ ബൈക്കുമെടുത്ത്‌ നേരെ സുനിലിന്‍റെ വീട്ടിലേക്ക് വിട്ടു.
രാവിലെ മുതല്‍ ഒരു പുക ഉള്ളില്‍ ചെല്ലാത്തതിന്‍റെ വിഷമം.

വയലിന്‍റെ അറ്റത്താണ് സുനിലിന്‍റെ വീട്.. വീടിന്‍റെ പിന്നിലുള്ള തോട്ടത്തില്‍ നല്ല തണല്‍ ആണ്. തോട്ടത്തിന്‍റെ അറ്റത്തെ മതിലില്‍ ഇരുന്നാല്‍ പഞ്ചായത്ത് കുളവും കുളിക്കടവും ഒക്കെ കാണാം. മതിലിന്‍റെ അരികില്‍ ഉള്ള ഒരു കൊച്ചു ഷെഡ് ആണ് ഞങ്ങളുടെ താവളം. പുകവലിയും അവിടെ ചെത്തുന്ന ഫ്രഷ്‌ കള്ളും പിന്നെ കടവില്‍ കുളിക്കാന്‍ വരുന്ന പെണ്ണുങ്ങളും… അത് ഞങ്ങളുടെ സ്ഥിരം കേന്ദ്രം ആകാന്‍ വേറെന്ത് വേണം. ഞാനും സുനിലും പിന്നെ ചെത്തുകാരന്‍ രവി അവിടെ കൂടാത്ത ദിവസങ്ങള്‍ കുറവാണ്.

ബൈക്ക് തോട്ടത്തിന്‍റെ പുറത്ത് വെച്ച് ഞാന്‍ നേരെ താവളത്തിലേക്ക് വിട്ടു.

“എവിടെ ആയിരുന്നു ഇതുവരെ.. കള്ള് പുളിച്ചു കാണും..” കള്ളു കുടം നീട്ടിക്കൊണ്ടു സുനില്‍ പറഞ്ഞു.

“ഒരു മദാമ്മയെ എയര്‍പോര്‍ട്ടില്‍ ചെന്നു ആനയിപ്പിക്കാന്‍ പോയതാ. നീ ആ വലിയിങ്ങെടുത്തേ”

“രമേച്ചി നിന്നെ നോക്കി ഇവിടെ ചുറ്റിപ്പറ്റി നില്‍പ്പുണ്ടായിരുന്നു.. 10 മിനിറ്റ് മുന്‍പേ പോയല്ലോ
ഉള്ളൂ.”

“ച്ഛെ.. രാവിലത്തെ പഞ്ചാരയും പോയല്ലോ…”

കുളിക്കടവിലെ എന്‍റെ സ്ഥിരം കുറ്റിയാണ് രമേച്ചി….
സുനിലും രവിയും ഇല്ലാത്ത സമയങ്ങളില്‍ രമേച്ചിയുടെ നോട്ടത്തിലും ഭാവത്തിലും അത് പ്രകടമായിരുന്നു..

“ഹലോ… ഇവിടെ ഉണ്ടോ ആശാനെ…” സിഗരറ്റ് തന്നു കൊണ്ട് സുനില്‍ ചോദിച്ചു

“രാവിലെ വന്ന ചരക്കിന്‍റെ കാര്യം ആലോചിക്കുകയാവും… ഇതിലൂടെ കാറില്‍ പാഞ്ഞു പോകുന്നത് കണ്ടു കുറച്ചു നേരത്തെ” രവിയുടെ
ചോദ്യം

“ഏയ് അതാ അ കൊതയാ… അഞ്ജലി. അമ്മാവന്‍റെ മകള്‍‍‍. ഞാന്‍ നമ്മുടെ രമേച്ചിയുടെ കാര്യം ആലോചിക്കുകയായിരുന്നു” സിഗരറ്റ് കത്തിച്ചു
കൊണ്ട് ഞാന്‍ പറഞ്ഞു.

“ങാ.. ആ നടക്കട്ടെ നടക്കട്ടെ… നീ അവളെ കൊത്തുന്നത് ഒന്ന് കണ്ടാ.. മതി. പക്ഷേ ഈ കണക്കിനു പോയാല്‍ നിന്‍റെ മുന്‍പ് ഞാന്‍ അവളെ കൊത്തും”

“അങ്ങനെ ചാടിക്കയറി കൊത്താന്‍ പറ്റുമോ എന്‍റെ രവി.. എല്ലാ ഒന്ന് ഒത്തു വരണ്ടേ..”

“ങാ. നീ ഇങ്ങനെ നബൂതിരി മര്‍മ്മം നോക്കുന്ന പോലെ ഇരുന്നാല്‍ അവളെ വേറെ അബിള്ളേര്‍ കൊണ്ട് പോവും” സുനില്‍ പറഞ്ഞു.

“ഇതിലും കുടുതല്‍ അവള്‍ എങ്ങനെ സൂചന നല്‍കാനോ.. നീ ഒരു… അല്ലെങ്കിലും എറിയാന്‍ അറിയാവുന്നവന്‍റെ കയ്യില്‍ വടി കിട്ടില്ലല്ലോ…” രവി

രവി പറയുന്നതിലും കാര്യം ഉണ്ട്… എന്നെ
നോക്കിയുള്ള ആ നാണിച്ച ചിരിയും നഖം കടിക്കലും ഒരു സൂചനയല്ല… ഓര്‍ക്കുന്തോറും എനിക്ക് രമേച്ചിയെ കാണണം എന്ന ആഗ്രഹം കൂടികുടി വന്നു… എന്ത് വന്നാലും ഇന്ന് രാത്രി ഒരു കൈ നോക്കുക തന്നെ എന്ന് ഞാന്‍ ഉറപ്പിച്ചു. വിവരം രമേച്ചിയോടു എങ്ങനെ പറയും… ദാസപ്പന്‍റെ ചായ കടയിലേക്ക് രമേച്ചി പാല്‍ കൊടുക്കാന്‍ പോകുന്നത് ഞാന്‍ ഒര്‍ത്തു.. കറവക്കാരന്‍ രാമന്‍ രമേച്ചിയുടെ വിട്ടില്ലേ കറവ കഴിഞ്ഞു ഈ വഴിയാണ് വീട്ടിലേക്കു തിരിച്ചു പോകുന്നത് അയാളെ കാണുമ്പോള്‍ ഇറങ്ങിയാല്‍ രമേച്ചി ചായക്കടയില്‍ വച്ചു കാണം.

സുനിലും രവിയും ആയി കത്തിയടിച്ച് ഞാന്‍ അവിടെ കാത്തിരുന്നു. മുഴുവന്‍ സമയവും രാമന്‍ പോകുന്നതും നോക്കി ഇരിക്കുകയാണ്‌ എന്ന് പറയണ്ടല്ലോ. അതാ വരുന്നു രാമന്‍….. ‌

ഞാന്‍ സുനിലിനോട് പറഞ്ഞു… “എടാ… നമുക്ക് ദാസപ്പന്‍റെ കടയില്‍ വല്ലതും കഴിച്ചിട്ട് വരാം. വിശക്കുന്നു”

സുനില്‍ സമ്മതിക്കാന്‍ നിന്നില്ല.. എഴുന്നേറ്റ് വണ്ടിയുടെ നേരെ നടന്നു.

“വണ്ടി എടുക്കണോ.. നടന്നാല്‍ പോരെ… 10 മിനിട്ട് അല്ലേ ഉള്ളൂ” സുനില്‍ പറഞ്ഞു.

ഓ.. നടക്കാന്‍ ഒന്നും വയ്യ.. വണ്ടിയില്‍ പോവാം..” ഞാന്‍ പറഞ്ഞു

“ങാ… ഞങ്ങള്‍ പുറകേ വരുന്നു നീ വിട്ടോ’

ബൈക്ക്‌ ചായ കടയുടെ അരികില്‍ തണലത്ത് നിര്‍ത്തിയിട്ട് ഞാന്‍ അകത്തോട്ട് കയറി.

“ങ്ങാഹാ.. ഇതാരാ ജിത്തുവോ… ങാ.. സുനിലും ഉണ്ടല്ലോ… ഈ വഴിയൊക്കെ നിങ്ങള്‍ മറന്നു കാണും എന്ന ഞാന്‍ വിച്ചാരിച്ചേ…” ദാസപ്പന്‍ കുശലം ചോദിച്ചു…

“അതെന്താ ദാസട്ടോ അങ്ങനങ്ങ് മറക്കാന്‍ പറ്റുമോ..? പിന്നെ ഇപ്പോ കോളേജ് മുടക്കല്ലേ…” ഞാന്‍ പറഞ്ഞു നിര്‍ത്ത

“എന്തൊക്കെയുണ്ട് ദാസട്ടോ വിശേഷങ്ങള്‍.. കടയൊക്കെ എങ്ങനെ പോണു..?” എന്ന് ചോദിച്ച് സുനിലും അകത്തെത്തി.

ഇരുന്നതിനു ശേഷം ഞാന്‍ സുനിലിനോട് രവിയെവിടെ എന്ന് ചേദിച്ചു.
അവനിവിടെ പറ്റു കുറെ കൊടുക്കാനുണ്ട്… മുങ്ങി
നടക്കുവാ.” സുനില്‍ അടക്കം പറഞ്ഞു.

സംസാരിച്ചു കെണ്ടിരിക്കോ രമേച്ചി പാലുമായി എത്തി. പാല്‍ പാത്രവുമായി ദാസപ്പന്‍ അകത്തേക്കു പോയി. രമേച്ചി ഇങ്ങോട്ട് നോക്കാനായി ഞാന്‍ കാത്തിരുന്നു. രക്ഷയില്ല.

പത്രവുമായി ദാസപ്പന്‍ തിരിച്ചു വന്നു. കടലാസില്‍ എന്തോ കുറച്ചു കൊടുത്തു കൊണ്ട് രമേച്ചിയോട് പറഞ്ഞു “ഇന്നു കാശിരിപ്പില്ല.. നാളെ രണ്ടു കുട്ടി
തരാം”

തലയാട്ടി രമേച്ചി ഇറങ്ങാന്‍ തുടങ്ങി.

“ഏടാ.. ഞാന്‍ വണ്ടിയുടെ താക്കോല്‍ അതില്‍ തന്നെ മറന്നു വെച്ചെന്നോ തോന്നുന്നേ” പോകെറ്റ് തപ്പി കൊണ്ട് ഞാന്‍ പറഞ്ഞു “ഇപ്പോ വരാം..”

“എടാ എന്താണ് വേണ്ടത് എന്നു പറഞ്ഞിട്ട് പോ..” സുനില്‍ പിന്നില്‍ നിന്നും വളിച്ചു പറഞ്ഞു

“ദേ വരുന്നെടാ”

ഞാന്‍ ഓടി രമേച്ചിയുടെ അടുത്ത് എത്തി പതുക്കെ വളിച്ചു.. “രമേച്ചി”

രമേച്ചി മുഖം തിരിച്ചു ഒന്ന് നോക്കി

“ഞാന്‍ ഇന്നു രമേച്ചിയുടെ വീട്ടിലെ തെഴുത്തതിനു പുറകില്‍ കാത്തു നില്‍ക്കും… ഒരു മണിക്ക് വരില്ലേ” രമേച്ചിയോട്‌ മാന്തിച്ചു

ഒരു ചെറുപുഞ്ചിരിയില്‍ ഉത്തര മെതുക്കി രമേച്ചി തിരിഞ്ഞു നടന്നു

തിരിച്ചു ചായകടയിലെക്ക് തിരിച്ചു പോയി ദാസപ്പനോട് ഒരു കപ്പയും മിന്‍ കറിയും പറഞ്ഞ് ഇരിക്കുബോള്‍ സുനില്‍ ചോദിച്ചു

“ബൈക്ക് ലോക്ക് ചെയ്തോ”

ഞാന്‍ ഉവ്വെന്നു തലയാട്ടി

“ഈ താക്കോലു കൊണ്ട് തന്നെയാണെല്ലോ ലോക്ക് ചെയ്തത്…?” എന്‍റെ ബൈക്കിന്‍റെ താക്കോല്‍ കാണിച്ചു കൊണ്ട് അവന്‍ ചോദിച്ചു…

ചഛെ… വിണ്ടും കയ്യോടെ പിടിക്കപ്പെട്ടിരിക്കുന്നു…

“മ്മ്ം… മനസ്സിലായി നടക്കട്ടെ നടക്കട്ടെ എപ്പോഴാണ് സംഭവം…?

“ഇന്ന് രാത്രി”

FacebookTwitterWhatsAppFacebook MessengerShare
“നാളെ സംഭവങ്ങള്‍ വളി പൂളി വിടാതെ പറഞ്ഞു കേള്‍പ്പിക്കണം…”

“ഓക്കേ”

ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാന്‍ സുനിലിനോട് പറഞ്ഞ് നേരെ വീട്ടിലേക്ക് വിട്ടു.. വണ്ടി ഷെഡില്‍ വെച്ച് നേരെ എന്‍റെ മുറിയിലേക്ക് പോയി.. രാത്രി അവനുള്ള കാത്തിരിപ്പായിരുന്നു….

“ഹായ് ഡീയര്‍‍‍… ബിഗ്‌ ഗായ്” വാതില്‍ക്കല്‍ അഞ്ജലി മദാമ്മ

“വാട്ട്സപ്പ് ഡൃൂഡ് ഹൌ ഈസ്‌ ഗോയിങ്” മദാമ്മ മൊഴിഞ്ഞു

“ഓ ഇയ്യാള്‍ ഒരു അമേരിക്കക്കാരി.. ഇപ്പോ ഇംഗ്ലീഷ് മാത്രമേ അറിയുള്ളൂ ആയിരിക്കും”

“അങ്ങനെ അല്ല… ഞാന്‍ മലയാളം പറയുബോള്‍ ‘മലയാളം കൊരച്ച്‌ അരിയുന്നു’ എന്ന് പറഞ്ഞ് നിങ്ങള്‍ ഓക്കെ കളിയാക്കില്ല”

കുറച്ച് ഇംഗ്ലീഷ് ചായ്വുണ്ടൊങ്കിലും മോശമല്ലാത്ത മലയാളം ആണ് അഞ്ജലിയുടെ. നാട്ടില്‍ പ്രചാരത്തിലുള്ള ചില പ്രയോഗങ്ങളും മറ്റുമൊന്നും മനസ്സിലാവില്ല എന്ന് മാത്രം. അത് കൊണ്ട് ഇടക്ക് ആവള്‍ക്കിട്ട് വച്ചാലും പിടികിട്ടില്ല.

“ങാ.. ഇങ്ങനെ ഇംഗ്ലീഷില്‍ മലയാളം പറഞ്ഞല്‍ പിന്നെ കളിയാക്കാതെങ്ങനെയാ..”

ഇതെന്ത് പറ്റി… സാധാരണ അത്യാവശ്യം മാത്രം എന്നോട് മിണ്ടുന്ന അഞ്ജലി ഇന്നു മിണ്ടുന്നു

“നിനക്കിപ്പൊ നല്ല മീശയൊക്കെ വെച്ചല്ലേ…”

ഒത്തിരി അഭിമാനത്തോടെ ഞാന്‍ വിരലുകള്‍ മീശയുടെ മുകളിലുടെ ഒന്നു ഓടിച്ചു. അഞ്ജലി കഴിഞ്ഞ തവണ അമ്മാവന്‍റെ കൂടെ വന്നപ്പോള്‍ എനിക്ക് മീശ പൊടിക്കുന്നതോ ഉള്ളൂ
മീശയുടെ അറ്റം മുകളിലേക്ക് പിരിച്ചു കൊണ്ട് പറഞ്ഞു

“അപ്പെ നിനക്കെന്‍റെ മീശ പിടിച്ചെന്ന് പറ..”

നാണത്തിന്‍റെ ചുവയുള്ള ഒരു ചിരി അഞ്ജലിയുടെ മുഖത്ത് തെളിഞ്ഞു.. കവിളില്‍ നുണ കുഴികളും.

“നീ എന്നൊ.. ഞാന്‍ നിന്നെക്കാള്‍ രണ്ട് വയസ്സ് മൂത്തതല്ലെടാ..” കപട ദേഷ്യത്തോടെ കണ്ണുരുട്ടി അവള്‍ പറഞ്ഞു.

“ങാ.. രണ്ടു വയസ്സിന്‍റെ മൂപ്പൊക്കെ കയില്‍ വെച്ചേണ്ടിരുന്നാല്‍ മതി”

“നിന്‍റെ പഠിത്തം ഓക്കെ എങ്ങനെ പോകുന്നു..? സെക്കന്‍റ് ഇയര്‍ മുതല്‍ ശരിക്കു പഠിക്കണം സബ്ജക്റ്റ് തുടങ്ങുകയല്ലേ… ഏതാ നിന്‍റെ ബ്രാഞ്ച്..?”

അകത്തേക്കു കയറി എന്‍റെ സ്റ്റഡി ടേബിളിനു താഴെ നിന്നും കസേര വലിച്ചിട്ടിരുന്നു കൊണ്ട് അവള്‍ ചേദിച്ചു.

“അങ്ങനെ പറഞ്ഞു കൊടുക്ക് മോളേ… കോളേജില്‍ എത്തിയതില്‍ പിന്നെ പരീക്ഷ അടുക്കുമ്പോള്‍ അല്ലാതെ പുസ്തകം കൈ കൊണ്ട് തൊടില്ല..” മുറിയുടെ വാതില്‍ക്കല്‍ നിന്നും അമ്മ

“ഞാന്‍ വേണ്ട സമയത്ത് പഠിക്കുന്നുണ്ട്‌. കോളേജില്‍ ഇത്ര്യൊക്കെയാണ് എല്ലാവരും പഠിക്കുന്നത്” ഞാന്‍ പറഞ്ഞു

“അല്ലേലും ആണുങ്ങള്‍ എല്ലാം ലേസിയാ.. എക്സാം വരുബോള്‍ ആണ് ബുക്സ് കയില്‍ എടുക്കുന്നെ” അഞ്ജലിയുടെ വക പാര

“ങാ.. ഞങ്ങള്‍ക്ക് ബുക്ക്‌ വിഴുങ്ങി അപ്പാടെ ശര്‍ദ്ദിക്കുന്ന ഏര്‍പ്പാടില്ല..” ഞാനും വിട്ടുകൊടുത്തില്ല

“ഓ..യാ.. അതു കൊണ്ടല്ലേ നോട്ട്സിനു വേണ്ടി എക്സാം ടൈമില്‍ ഗേള്‍സിന്‍റെ പുറകെ നടക്കുന്നത്”

എനിക്കുത്തരം മുട്ടി

“നീ വാ മെളേ ഇവനെ ഒന്നും ഉപദേശിച്ചിട്ട് യാതൊരു കാര്യവും ഇല്ല. വാ നമുക്ക് അടുകളയിലെക്ക് പോകാം. ചോറും കറിയും ഉണ്ടാക്കുന്നതിനിടക്ക് വിശേഷങ്ങള്‍ പറയാമല്ലോ.”
അഞ്ജലിയെ വിളിച്ചു അമ്മ ഇറങ്ങി പോകുന്ന വഴിക്ക് എന്നെ നോക്കി പറഞ്ഞു “നീ ഇവളെ എന്തെങ്കിലും ഒക്കെ പഠിക്കടാ”

എനിക്ക് വിഷമം തോന്നി… അഞ്ജലിയുടെ മുന്നില്‍ വച്ചു തന്നെ അമ്മക്ക് എന്നെ കുറിച്ചു കുറ്റം പറയാന്‍ തോന്നിയുള്ളൂ.. എപ്പോഴും അവളുമായി താരതമ്യം ചെയ്ത് എന്നെ ഇടിച്ചു താഴ്ത്തി പറയും. അവിളിങ്ങനെ ചെയ്തു… അങ്ങനെ ചെയ്തു… നിനക്കും അങ്ങനെ ആയാല്‍ എന്താ… എന്നൊക്കെ…

അതൊക്കെ മറന്ന് ഇന്നു രാത്രി രമേച്ചിയെ കാണാന്‍ പോകുന്നതിനെ പറ്റി ഓര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്‍റെ ആദ്യത്തെ രതി ഇന്നു രാത്രി ആയിരിക്കുമോ.. ഓര്‍ക്കും തോറും എന്‍റെ അടിവയറ്റില്‍ നിന്നും ഒരു ചെറിയ വിറയല്‍ മുകളിക്ക്‌ കയറി. ഇന്ന് രമേച്ചി ഇറങ്ങി വരുമോ..? ഇറങ്ങി വന്നില്ലെങ്കില്‍!!! ഇനി രമേച്ചി വീട്ടുകാരോട് പ്രശ്നമുണ്ടക്കുമോ…? അങ്ങനെ ആണെങ്കില്‍ പിന്നെ തുങ്ങിയാല്‍ മതി……

രാത്രി 1മണിയോടടുക്കുന്നു.. ഞാന്‍ രമേച്ചിയുടെ വീടിനു പിന്നിലെ തൊഴുത്തില്‍ കാത്തു നില്‍ക്കുകയാണ്‌. ചാണകവും പശുക്കളുടെ മൂത്രവും നാറിയിട്ട്‌ അവിടെ നില്‍ക്കാന്‍ വയ്യാ…
അക്ഷമനായി ഇടക്കിടെ ഞാന്‍ രമേച്ചിയുടെ വീടിന്‍റെ പിന്‍വാതില്‍ക്കല്‍ നോക്കിക്കൊണ്ടിരുന്നു..

അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രമേച്ചി ഇറങ്ങി വന്നു.. ശബ്ദമുണ്ടാക്കാതെ വാതില്‍ ചാരി രമേച്ചി പതുക്കെ നടന്ന് തൊഴുത്തിനടുത്തെത്തി പതുക്കെ വിളിച്ചു..

“ജിത്തു”
ഒറ്റവലിക്ക് രമേച്ചിയെ അകത്തെക്ക് വലിച്ച് കെട്ടിപിടിച്ച് ആ ചുണ്ടുകളില്‍ ഒരു ഉമ്മ കൊടുത്തു ഞാന്‍ ഉത്തരമേകി. രമേച്ചിയുടെ കൈകള്‍ എന്‍റെ കഴുത്തിനു പിന്നിലുടെ കൊര്‍ത്തു.

“എന്‍റെ ജിത്തു… ഈ ഒരു ദിവസം ഞാന്‍ എത്ര കാലമായി സ്വപ്നം കാണുന്നു.. എന്താണ് എന്നെ എന്‍റെ ഇഷ്ടത്തിന്‍റെ ആഴം മനസ്സിലാക്കാന്‍ ഇത്രയും വൈകിയത്..”

ശക്തിയോടെ ആ ചുണ്ടുകളില്‍ ഒരു മുത്തം ഞാന്‍ കെടുത്തു… നിമിഷങ്ങളോളം നീണ്ട ഗാഢമായ ഒരു ചുബനം……

അതില്‍ നിന്നും മോചിതയാവനോന്നണം അവര്‍ എന്നെ തള്ളി… അപ്ര്യതക്ഷമായതില്‍‌ ഞാന്‍ നിലത്തു വിണു…

തല താഴെ ഇടിച്ച വേദനയില്‍ ഞാന്‍ പിടഞ്ഞെഴുന്നേറ്റു…. രമേച്ചി എവിടെ? രമേച്ചിയുടെ സ്ഥാനത്ത് ഒരു തലയിണ… ഞാനിപ്പോഴും എന്‍റെ മുറിയില്‍ തന്നെ ആണെല്ലോ….

“ഏന്താ ജിത്തു എന്താ മറിഞ്ഞു വീണ ശബ്ദം…” താഴെ നിന്നും അമ്മയുടെ ചോദ്യം

“ഒന്നുമില്ലമ്മേ… തലയിണ താഴെ വിണതാ…” ഞാന്‍ വിളിച്ചു പറഞ്ഞു

ആരോ മുകളിലേക്ക് കയറി വരുന്ന ശബ്ദം… ഞാന്‍ വേഗം എഴുന്നേറ്റ് ലുങ്കി തപ്പി…

നാശം അത് എവിടെ പോയി… ദോ കട്ടിലിനടിയില്‍… ങാ കിട്ടി….

എഴുന്നേറ്റു വേഗം ലുങ്കി ചുറ്റി തലയിണ എടുക്കുബോള്‍ വാതില്‍ക്കല്‍ ഒരു നിഴലാട്ടം.
അഞ്ജലിയാണ് ആദ്യം എത്തിയത്…

പിന്നാലെ വരുന്ന അമ്മ ചോദിച്ചു “തലയിണ വീണാല്‍ ഇത്രയും ശബ്ദമോ..”

ഞാന്‍ ഒരു ഇളിച്ച ചിരിച്ചു കൊണ്ട് പറഞ്ഞു “തലയിണയുടെ കൂടെ ഞാനും ഉണ്ടായിരുന്നു”

അഞ്ജലി ചിരിയുടെ മുത്തുകള്‍ പൊഴിച്ചു… പളുങ്ക് പാത്രം വീണുടഞ്ഞപ്പോലെത്തെ ചിരി…

“നിനക്ക് ഒന്നും പറ്റിയില്ലല്ലോ..” അമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു..

“വാ മോളേ” അഞ്ജലിയെ വിളിച്ചു അമ്മ താഴേക്ക്‌ പോയി

അഞ്ജലി ഒരു നിമിഷം വാതില്‍ക്കല്‍ നിന്നു… എന്നിട്ട് എന്നെ നോക്കി തലയാട്ടി…

“നിന്‍റെ കള്ളി ഞാന്‍ പിടിച്ചു മോനേ” എന്ന മട്ടില്‍ എന്നിട്ട് തിരിഞ്ഞു നടന്നും.

നാശം അവള്‍ വല്ലതും കണ്ടുകാണുമോ? വാതിലാണെങ്കില്‍ അടച്ചിട്ട് ഉണ്ടായിരുന്നില്ല.. ഏണിപ്പടില്‍ നിന്നാല്‍ എന്‍റെ മുറിയിലേക്ക് കുറെശ്ശെ കാണാം… കോറി വരുബോള്‍ അവളെങ്ങാനും വല്ലതും കണ്ടുകണുമോ..? ച്ഛെ നാണക്കേടയല്ലോ….

ഞാന്‍ വാതില്‍ ചാരി മുറിയെന്ന് മൊത്തത്തില്‍ നോക്കി. കിടക്ക ആലങ്കൊലാമായി കിടക്കുന്നു.
കിടക്ക ഒന്ന് കൂടഞ്ഞ്‌ ശരിയാക്കി ഞാന്‍ കുളിക്കാന്‍ കയറി. ഒരു കുളിയും പാസാക്കി താഴെയെത്തി.

ടി.വി മുറിയില്‍ എത്തിയപ്പോള്‍ അഞ്ജലിയും അമ്മയും അവിടെ നേരത്തെ സ്ഥാനം പിടിച്ചിരുന്നു… ഇന്ദുലേഖ എന്നൊരു മെഗാ(ദ്രോഹം) സിരിയല്‍ കാണുകയാണ്. വേറെ ഒന്നും ചെയാന്‍ ഇല്ലാത്തത് കൊണ്ട് ഒരു കസേര വലിച്ചിട്ട് അവിടെ ഇരുന്നു. ആ വധവും കുറേ പരസ്യങ്ങളും കണ്ട് മതിയായപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്ന പേപ്പര്‍ വായിച്ചു തുടങ്ങി…

സീരിയല്‍ കഴിഞ്ഞ് ഊണുകഴിക്കാന്‍ അമ്മ വിളിച്ചു. ഊണ്‍ മേശയില്‍ അഞ്ജലിയുടെ നേരെ ആണ് എനിക്ക് വിളബിയിരുന്നത്.. ഞാന്‍ പിന്നെ കഴിച്ചോളും എന്ന് അമ്മയോട് പറഞ്ഞെഴിയാന്‍ നോക്കി. അവള്‍ വല്ലതും കണ്ടു കാണുമോ എന്നൊരു സംശയം കൊണ്ട് നോരെ നോക്കാന്‍ ഉള്ള മടിയും പിന്നെ രാത്രി നടക്കാന്‍ പോകുന്ന
സംഭവങ്ങളെ കുറിച്ചുള്ള അങ്കലാപ്പും….

“നിന്‍റെ കൂടെ കഴിക്കാന്‍ ഇരിക്കവാ അവള്‍, കുറച്ചു ദിവസം അല്ലേ അവളിവിടെ ഉള്ളു മോനെ” ഒപ്പം ഇരിക്കാന്‍ അമ്മ നിര്‍ബന്ധിച്ചു

നിവര്‍ത്തിയില്ലാതെ ഞാന്‍ ഇരുന്നു… ഊണു കഴിച്ചെന്നു വരുത്തി എഴുന്നേറ്റു.

“ഇത്രയും വേഗം എഴുന്നേറ്റോ… നീ ഒന്നും കഴിച്ചാലല്ലോ ജിത്തു..”

അമ്മ പരാതി പറയുന്നത് കേള്‍ക്കാത്ത പോലെ ഞാന്‍ മുകളിലേക്ക് കയറി നേരെ ബാല്‍ക്കണിയിലേക്ക് നടന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ അഞ്ജലി ബാല്‍ക്കണിയിലേക്ക് വന്നു

“ഞാന്‍ ഉള്ളത് കൊണ്ടാണോ കഴിക്കാഞ്ഞ” അഞ്ജലി പരിഭവിച്ചു കൊണ്ട് ചോദിച്ചു

“ഏയ് അങ്ങനെ ഒന്നും ഇല്ല”

“കഴിഞ്ഞ പ്രാവിശൃം വഴക്കിട്ടത് നീ ഇനിയും മറന്നിട്ടില്ലെന്നു തോന്നുന്നു. അത് മനസ്സില്‍ വെച്ചോണ്ടിരിക്കുവാണൊ..”

“ഏയ് അതല്ല.. എനിക്ക് ശരിക്കും വിശക്കുന്നില്ല… ഞാന്‍ അമ്മയോട് പറഞ്ഞിരുന്നു”

“മ്മ്” അവള്‍ക്ക് അത് അത്ര വിശ്വാസം വന്നില്ലെന്ന് എനിക്ക് തോന്നി

“നീ കിടക്കുന്നില്ല” ഞാന്‍ ചോദിച്ചു

“ങാ ഞാന്‍ കിടക്കാന്‍ പോവാ.. ഗുഡ്നൈറ്റ്‌”

തിരിച്ചു പോകുന്ന അഞ്ജലിയോട് ഞാനും ഗുഡ്നൈറ്റ്‌ പറഞ്ഞു.

എന്‍റെ തലയില്‍ വിണ്ടും ഇന്നത്തെ രാത്രി എന്ത് എന്ന വിചാരങ്ങള്‍ ആയി. വയറില്‍ ഒരു ആളല്‍.. സുനിലിനെ ഒന്ന് വിളിച്ചാലോ? അല്ലെങ്കില്‍ വേണ്ട.. മുറിയില്‍ പോയി കിടന്നാലോ… വേണ്ട ഏങ്ങാനും ഉറങ്ങി പോയാലോ.. ടി.വി തന്നെ തല്‍ക്കാലം ശരണം. ടി.വി. മുറിയില്‍ എത്തിയപ്പോള്‍ ഭാഗ്യത്തിന് ആരും ഇല്ല.. 12 മണിവരെ പല ചാനലുകള്‍ മാറ്റി എന്തെക്കെയോ കണ്ടുകൊണ്ടിരുന്നു.. 12 മണിക്ക് മുറിയിലെത്തി ലൈറ്റ് അണച്ച് കിടക്കയില്‍ ഇരുന്നു.. പോകണോ വേണ്ടയെ എന്ന് കുറച്ചു നേരം ഇരുത്തി ചിന്തിച്ചു… മനസ്സില്‍ മിന്നിമറഞ്ഞ രമേച്ചി ഓര്‍ത്തപ്പോള്‍ വികാരം വിവേകത്തെ കീഴടക്കി.

ശബ്ദ മുണ്ടാക്കാതെ ഞാന്‍ പതുക്കെ മുറിക്ക് പുറത്തിറങ്ങി വാതില്‍ ചാരി കാതോര്‍ത്തു. ശബ്ദം ഒന്നും ഇല്ലെന്നു ഉറപ്പുവരുത്തി ഞാന്‍ പതുക്കെ ബാല്‍ക്കണി വഴി താഴെക്കിറങ്ങി നിഴലുകളുടെ മറ പിടിച്ച് രമേച്ചിയുടെ വീട്ടിലേക്ക് നടന്നു. രമേച്ചിയുടെ വീടിന്‍റെ അടുതത്തിയപ്പോള്‍ ഞാന്‍ അവിടെ നിന്നും ചുറ്റും നോക്കി.. ആരും ആ ചുറ്റുവട്ടത്തെന്നും ഇല്ലെന്ന് ഉറപ്പാക്കി രമേച്ചിയുടെ വീടിന്‍റെ പിന്നിലേക്ക് നടന്നു. തെഴുത്തതിന്‍റെ നാറ്റാത്തതിന്‍റെ കാര്യം ഓര്‍ത്ത് ഞാന്‍ തെഴുത്തിന്‍ പിന്നിലുള്ള വൈകോല്‍ ഷെഡില്‍ കയറി വീടിന്‍റെ അടുക്കള വാതിലും നില്‍പ്പായി.

പെട്ടെന്ന് രണ്ട് കൈകള്‍ പിന്നില്‍ നിന്നും എന്‍റെ കണ്ണുകള്‍ പൊത്തി… ഞാന്‍ ഒന്ന് ഞെട്ടി.

“പേടിചോ എന്‍റെ ജിത്തു” രമേച്ചിയുടെ ചുടു നിശ്വാസം എന്‍റെ കഴുത്തില്‍ പതിച്ചപഴാണ് എന്‍റെ ശ്വാസം നേരെ വിണത്.

“എനിക്കറിയാമായിരുന്നു.. ഒരിക്കല്‍ എന്നെ തേടി ജിത്തു വരുമെന്ന്” എന്ന് പറഞ്ഞ് രമേച്ചി എന്‍റെ കവിളില്‍ ചുംബിച്ചു.

“എനിക്ക് എത്ര ഇഷ്ടം ആണ് ഈ ജിത്തുവിനെ എന്ന് അറിയമോ..?” എന്ന് ചോദിച്ചു കൊണ്ട് അവര്‍ എന്‍റെ മാറിലേക്ക് വീണു….

*************************************************************

“വീട്ടിലേക്കു പോകണ്ട” എന്‍റെ മൂടികളിലുടെ വിരലോടിച്ചു കൊണ്ട് രമേച്ചി ചോദിച്ചു.

“വേണ്ട… എനിക്കിങ്ങനെ രമേച്ചിയുടെ കൈകളില്‍
ഈ മാറില്‍ മുഖമുരുമ്മി ഇരുന്നാല്‍ മതി” രമേച്ചി മുറുകെ കെട്ടിപ്പിടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

എന്‍റെ താടിയില്‍ പിടിച്ചു ഉയര്‍ത്തി എന്‍റെ മുഖത്തേക്ക് രമേച്ചി സാകൂതം നോക്കി…പിന്നെ എന്‍റെ നെറ്റിയില്‍ മൃദുവായി ചുംബിച്ചു..

“ഇനി എപ്പോഴാണ് ഞാന്‍ രമേച്ചിയെ കാണുക…?” എന്നെ വിട്ട് എഴുനേല്‍ക്കുന്ന രമേച്ചിയെ നോക്കി ഞാന്‍ ചോദിച്ചു.

ഉത്തരം പറയാതെ രമേച്ചി ഒരു കുസൃതി ചിരിയോടെ എന്‍റെ കവിളില്‍ ഒന്നു നുള്ളി
മുറിയുടെ വാതില്‍ക്കല്‍ പോയി ചുറ്റും നോക്കി, ആരും ഇല്ലെന്ന് ഉറപ്പു വരുത്തി. ഞാന്‍ തിരിഞ്ഞ് രമേച്ചിയോട് വിണ്ടും ചോദിച്ചു..

““ഇനി എപ്പോഴാണ് ഞാന്‍ രമേച്ചിയെ കാണുക…?”

എന്നെ പതുക്കെ തള്ളി പുറത്തിറങ്ങിക്കൊണ്ടു പറഞ്ഞു

“വേഗം പോക്കുള്ളു… നേരം പുലരുന്നു..”

മനസ്സില്ലാമനസ്സോടെ ഞാന്‍ വീട്ടിലേക്കു നടന്നു… മതിലിനു മുകളില്‍ നിന്നും ബാല്‍ക്കണിയിലേക്ക് കയറി ഞാന്‍ പതുക്കെ അകത്തേക്കെത്തി ആരും ഉണര്‍ന്നിട്ടില്ല… ഞാന്‍‌ പതുക്കെ ശബ്ദമുണ്ടാക്കാതെ കട്ടിലില്‍ കയറി പുതച്ചു മുടി കിട്ടുന്നു.. പലതും ആലോചിച്ചു ഞാന്‍ എപ്പോഴോ ഉറക്കത്തിലേക്കു വഴുതി.

“ജിത്തു നീ എഴുന്നേറ്റില്ല ഇതു വരെ.. മണി 11ആകുന്നു” അമ്മയുടെ വിളി കേട്ടാണ്ഞാന്‍ ഉണര്‍ന്നത്.

“മ്മ്ം..” മൂളിക്കൊണ്ട് ഞാന്‍ തിരിഞ്ഞു കിടന്നു

“അങ്ങനെ നീ തിരിഞ്ഞു കിടന്നുറങ്ങണ്ട എഴുന്നേല്‍ക്കടാ.. ഇത്രയധികം ഉറങ്ങിയാല്‍ കേടാ”
അമ്മ എന്നെ എഴുന്നെല്‍പ്പിച്ചോ അടങ്ങു എന്നു മനസ്സില്‍ ആയപ്പോള്‍ ഞാന്‍ പതുക്കെ കണ്ണുതുറന്നു കണ്ണ് മഞ്ഞളിക്കുന്ന വെളിച്ചം.. ഞാന്‍ വിണ്ടും പുതപ്പിനിടയിലോക്ക് വലിയുന്നത് കണ്ട അമ്മ പുതപ്പ് വലിച്ചു.

“ശ്ശൃൊ… ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല…. ഈ അമ്മ” ഞാന്‍ പരാതി പറഞ്ഞു എഴുന്നേറ്റു നേരെ കുളിമുറിയിലേക്ക് നടന്നു. അത് കുറ്റിയിട്ടിരിക്കുന്നു

‘ആരാ അമ്മേ കുളുമുറിയില്‍’”

“അഞ്ജലി ആയിരിക്കും”

“പിന്നെ ഞാന്‍ എങ്ങനെയാ പല്ലുതേക്കുന്നത്. അവള്‍ പുറത്ത് ഇറങ്ങുന്നത് വരെ ഞാന്‍ ഉറങ്ങട്ടെ..’

വീണ്ടും ഒരു ഉറക്കത്തിനുള്ള വഴി തെളിഞ്ഞല്ലൊ എന്ന് സന്തോഷിച്ചു ഞാന്‍ പറഞ്ഞു

“താഴെ ഉണ്ടല്ലോ കുളിമുറി… അങ്ങോട്ട്‌ പോടാ..”
മുറിയിലേക്ക് നടന്ന എന്നെ അമ്മ ഓടിച്ചു

ഞാന്‍ അവിടെ തന്നെ തപ്പിത്തടഞ്ഞ് നല്‍കുമ്പോള്‍ അഞ്ജലി ഇറങ്ങി വന്നു. ഞാന്‍ അവിടെ ഉണ്ടായിരിക്കും എന്ന് അവള്‍ പ്രതീക്ഷിച്ചിരുന്നില്ല. അവളുടെ ആ വരവ് കണ്ട് എന്‍റെ കണ്ണു തള്ളി പോയി. എന്നെ കണ്ടതും അവളും ഒന്ന് ഞെട്ടി. എന്‍റെ നേട്ടം കണ്ടിട്ടാവണം അഞ്ജലി ടവ്വലെടുത്ത്‌ മാറിന്‍റെ കുറുകിയിട്ടു മറച്ചു. ഞാന്‍ ആകെ ചൂളിപ്പോയി. ആ നോട്ടം മാറ്റി ഞാന്‍ നോരെ കുളിമുറിയിലെക്ക് കയറി.

വാതിലടച്ച്‌ ഞാന്‍ മുഖം കഴുകി ബ്രഷില്‍ പോസ്റ്റ് എടുക്കുമ്പോള്‍ വാതില്‍ ഒരു മുട്ട്.

“ആരാ” ഞാനുറക്കെ ചോദിച്ചു

“ഇറ്റ്സ് മീ.. വാതില്‍ ഒന്ന് തുറക്കുമോ?” പുറത്ത് അഞ്ജലിയുടെ സ്വരം.

“എന്തിനാ ഇപ്പൊ തുറക്കാന്‍ പറ്റില്ല” ഞാന്‍ പറഞ്ഞു
“ഒരു സാധനം എടുക്കാനാ”

“എന്ത് സാധനം ആണെന്ന് പറ”

“വൈ ഡോണ്ട് യൂ ഓപ്പണ്‍ ദി ഡോര്‍” മദാമ്മ ഇംഗ്ലീഷ് തുടങ്ങി.

“ഞാന്‍ കക്കൂസില്‍ പോയി കൊണ്ട് ഇരിക്കുവാ അത്കൊണ്ട്”

“ച്ഛി… യു ഷെയിംലെസ്സ് തിങ്ങ്.. ഞാന്‍ പിന്നെ എടുത്തോളാം”

ബ്രഷ് വായില്‍ വെച്ച് കൊണ്ട് ഞാന്‍ ചുറ്റും നോക്കി. എന്താണ് അവള്‍ മറന്നത്‌
ഒറ്റനോട്ടത്തില്‍ ഒന്നും കണ്ടില്ല. ടോയിലറ്റ് സീറ്റില്‍ ഇരുന്നപ്പോഴാണ് ഞാന്‍ അത് കണ്ടത്. വാഷ്ബെയ്സിനു താഴെ ഇരിക്കുന്ന ചവിറ്റുകൊട്ടയില്‍ മൂടിക്കിടയിലുടെ തള്ളിനില്‍ക്കുന്ന ഒരു വെള്ള പൊതി. ഇതെന്താണാവൊ? ഞാന്‍ എഴുന്നേറ്റ് മൂടി തുറന്ന് അത് എടുത്തു നോക്കി…

അയ്യേ… മെന്‍സസ്സ് ആകുമ്പോള്‍ പെണ്ണുങ്ങള്‍ ഉപയോഗിക്കുന്ന പാഡ്. അതിലപ്പിടി ചോര.. ഒരു വെണ്ടക്കു മണവും. താഴെ വീണ പാഡ് ഒരറ്റത്ത് പിടിച്ചു ഞാന്‍ അത് തിരിച്ചു ചവിറ്റുകൊട്ടയില്‍ ഇട്ട് കൈ കഴുകി.

കുളി ഒക്കെ കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങി മുറിയിലേക്ക് പോയതും അഞ്ജലി ഓടി കുളിമുറിയില്‍ കയറുന്നത് കണ്ടു.
മുടിയൊക്കെ ചികി കുട്ടപ്പനായി ഞാന്‍ താഴേക്ക് ഇറങ്ങുമ്പോള്‍ അഞ്ജലി അവളുടെ മുറിയുടെ വാതില്‍ പ്രതൃക്ഷപ്പെട്ടു. ഒരു ചോദ്യവും എത്തി

“നീ അടുത്തായിരുന്നോ..?”

“എന്ത്” ഞാന്‍ അജ്ഞത നടിച്ചു

“ഞാന്‍ ആ ചവിറ്റുകൊട്ടയില്‍ ഇട്ടത്” അഞ്ജലി വിക്കി വിക്കി പറഞ്ഞു

“ഞാനെന്താ ചവറു പെറുക്കിയോ നീ കൊട്ടയില്‍ ഇട്ടതൊക്കേ പെറുക്കാന്‍? നീ എന്താ അതില്‍ ഇട്ടത്… കുളിമുറിയാക്കെ നാറ്റാമായിരുന്നു.” ഞാന്‍ ഒരു നമ്പര്‍ ഇട്ടു

“അത്… നീ അറിയണ്ടേ” അഞ്ജലി തിരിഞ്ഞു നടന്നു. അവള്‍ ചമ്മിയെന്നുറപ്പ്.

“അമ്മ വിശക്കുന്നു” താഴെയെത്തി പേപ്പര്‍ എടുത്തുകൊണ്ട് ഞാന്‍ വിളിച്ചു പറഞ്ഞു..

“ഊണു കഴിക്കാറായി അപ്പോഴാണ്‌ ഒരുത്തന്‍ പ്രാതല്‍ കഴിക്കാന്‍ എത്തുന്നത്” എന്ന് പറഞ്ഞു കൊണ്ട് അമ്മ ഭക്ഷണം എടുത്തുവെച്ചു.

ഭക്ഷണം കഴിച്ച് പേപ്പറെക്ക വായിച്ച് കഴിഞ്ഞ് ഞാന്‍ ടി.വിയില്‍ കണ്ണും നട്ട് ഇരുന്നു. ഞായറാഴ്ച സിനിമ…. അധികം സഹിക്കാന്‍ എനിക്കായില്ല. ഞാന്‍ എഴുന്നേറ്റ് ബാല്‍ക്കണിയിലേക്ക് പോയി. സുനിലിന്‍റെ വീട്ടിലേക്കു വിട്ടാലോ എന്ന് ചിന്തിച്ചു. അവിടെ ചെന്നാല്‍ ഇന്നലത്തെ വിശേഷങ്ങള്‍ വിളമ്പണ്ടി വരും എന്നൊര്‍ത്ത് വേണ്ടെന്ന് വച്ചു. സമയം പോകാന്‍ ഒരു വഴിയും ഇല്ലാതെ നില്‍ക്കുമ്പോള്‍ ആണ് താഴെ നിന്ന് ആരോ കയറി വരുന്ന ശബ്ദം കേട്ടത്. നോക്കുമ്പോള്‍ അഞ്ജലി എന്തേ പൊതിയുമായി മുറിയിലേക്ക് കയറുന്നത് കണ്ടു. എന്നിലെ ചെകുത്താന്‍ ഉണര്‍ന്നു. ബാല്‍ക്കണിയുടെ വശത്ത് കൂടെ പാരപെറ്റിലോക്ക് ഇറങ്ങി. മുറിയുടെ വെന്‍റിലേറ്ററില്‍ കൈ എത്തിച്ച് വലിഞ്ഞു കയറി ഭിത്തിയില്‍ തള്ളി നില്‍ക്കുന്ന വാര്‍പ്പില്‍ കാലൂന്നി എത്തിച്ചു നോക്കി. അഞ്ജലി വാതിലടച്ച്‌ എനിക്ക് പുറം തിരിഞ്ഞ് നിന്ന് പൊതിയഴിക്കുന്നു. പെട്ടെന്ന് ആണ് കൈ വഴുതിയത്‌. നടുവും തല്ലി നേരെ പാരപെറ്റിലോക്ക് വിണു. അകത്ത് കാല്‍ പെരുമാറ്റം… ഞാന്‍ മതിലിനടുത്തേക്കു വലിഞ്ഞു. വാതിലിന്‍റെ ശബ്ദം കേട്ട് ഞാന്‍ വേഗം ബാല്‍ക്കണിയിലേക്ക് ഓടി മുന്‍വശത്ത് നിന്നു…..

മുന്‍ ഭാഗം വയിക്കാത്തവര്ക്കായി ലിങ്ക് കമന്റ്സ് ബോക്സില്‍ ചേര്‍ക്കുന്നു…….

“നീ എന്താ ഇവിടെ ചെയ്യുന്നത്” വാതില്‍ക്കല്‍ അഞ്ജലിയുടെ വിറക്കുന്ന സ്വരം. നാണക്കേടും ദേഷ്യവും ചേര്‍ന്ന് മുഖം ചുവന്നിരിക്കുന്നു.

“ഞാനൊന്നും ചെയ്യുന്നില്ലല്ലോ” ഞാന്‍ പറഞ്ഞു.

“നീ മുറിയില്‍ എത്തിനോക്കിയില്ലേ?. യു ഡര്‍ട്ടി സ്വൈന്‍” അഞ്ജലി ചീറി

“ഞാന്‍ അമ്മായിയോട് പറഞ്ഞു കൊടുക്കുന്നുണ്ട്” ചവിട്ടി മെതിച്ചു അവള്‍ നടന്നകന്നു.
വാതീല്‍ ഉറക്കെ അടക്കുന്ന ശബ്ദം കോട്ടു

ച്ഛെ… ഒന്നും വേണ്ടായിരുന്നു… അവള്‍ അമ്മയോട് ഏങ്ങാനും പറഞ്ഞാല്‍.. ഇതെക്കെ അച്ഛനും അമ്മാവനും അറിഞ്ഞാല്‍… പിന്നെ എന്നെ ജീവനോടെ വെച്ചേക്കില്ല.. ഓരോ സമയത്ത് തോന്നുന്ന ദൂര്‍ബൂദ്ധികള്‍.. ഇനി ഇവിടെ നിന്നാല്‍
ശരിയാവില്ല..

അമ്മയോട് പറഞ്ഞ് ഞാന്‍ സുനിലിന്‍റെ വീട്ടിലേക്കു ഇറങ്ങി.

സുനിലിന്‍റെ വീട് അടുക്കും തോറും എനിക്ക് അവിടെ പോകുന്നതിനെ പറ്റി ആശങ്കയായി.. ഇന്നലത്തെ കഥ അവനോടു പറയണ്ടി വരും. ഞാന്‍ വണ്ടി നോരെ ദാസപ്പന്‍റെ ചായ കടയിലേക്ക് വീട്ടു.

“ങ.. എന്താ ജിത്തു.. കൂട്ടുകാരന്‍ ഇല്ലേ” ദാസപ്പന്‍ ചോദിച്ചു

“സുനിലിനെ ഇന്നു കണ്ടില്ല ദാസ്സേട്ടാ… കടുപ്പത്തില്‍ ഒരു ചായ.. സ്പെഷ്യല്‍” ഞാന്‍ പറഞ്ഞു

“കടി വല്ലതും വോണോ” ചായ കൊണ്ട്‌ വച്ചു കൊണ്ട് ദാസ്സപ്പന്‍ ചോദിച്ചു

“രണ്ട് പരിപ്പുവടയും പഴംപൊരിയും പോരട്ടെ ദാസ്സേട്ടാ” വാതില്‍ക്കല്‍ സുനില്‍

“ങാ.. ഞാന്‍ ചോദിച്ചത് ഉള്ളൂ ചാങ്ങാതിയെവിടെ എന്ന്” ദാസ്സപ്പന്‍ സുനിലിനോടായി പറഞ്ഞു

“നീ വരുന്നതും ഈ വഴി പൊരുന്നതും ഞാന്‍ വീട്ടില്‍ നിന്നും കണ്ടു. ഇവിടെക്കായിരിക്കും എന്ന് ഊഹിച്ചു” അടുത്തു വന്നിരുന്ന് സുനില്‍ പറഞ്ഞു.

ഞാന്‍ ഒന്ന് മൂളി ചായ വലിച്ചു കുടിച്ചു

ദാസ്സപ്പന്‍ കടി വെച്ചു പോയതിനു ശേഷം ശബ്ദം താഴ്ത്തി അവന്‍ ചോദിച്ചു

“എന്താ മുഖത്തിനൊരു വാട്ടം? അവള്‍ ഇന്നലെ ഇറങ്ങി വന്നില്ല?”

“ഏയ്.. അതല്ല വീട്ടില്‍ ഒരു പ്രശ്നം”

“എന്ത് പറ്റി.? നീ വിണ്ടും അഞ്ജലിയും ആയിട്ട് ഉണ്ടക്കിയോ..?”

“മ്മം” ഞാന്‍ മുളി

“എടാ ഈ ഉടക്കൊക്കെ കളഞ്ഞ് അവളോട്‌ കൂട്ടുക്കുടെടാ… നിന്‍റെ അമ്മവന്‍റെ മോളായത് കൊണ്ട് പുകഴ്ത്തുകയല്ല… എന്താ ഉരുപ്പടി… എന്നെ അന്ന് പരിചയപ്പെടുത്താടാ”

ഞാന്‍ മുഖത്തൊരു ചിരി വരുത്തി വീണ്ടും തലകുനിച്ച് ഇരുന്നു

“ഇത് എന്തോ കാര്യം ആയിട്ടുള്ള ഉടക്കാണല്ലോ.. എന്താടാ കാര്യം.. എന്തായാലും പോട്ടെ… വാ നമുക്കു താളത്തിലേക്ക് പോകാം. നല്ലൊരു സൊയമ്പന്‍ സാധനം ഒട്ടിച്ചിട്ടുണ്ട്”

ചായയും കടിയും ഒക്കെ കഴിച്ച് തീര്‍ത്ത് ഞങ്ങള്‍ താളത്തിലേക്ക് എത്തി. അവിടെ എത്തി ഞാന്‍ ഒരു സിഗരറ്റ് കത്തിക്കുമ്പോള്‍ ആണ് സുനില്‍ സാധനവുമായി എത്തി. “ഗ്ലെന്‍ഫിടിച്ച്” എന്ന ഫോറിന്‍ വിസ്കിയുടെ തലതൊട്ടപ്പന്‍

“ഇതെവിടന്ന് ഒപ്പിച്ചു നീ? അടിപെളി..” കുപ്പി കയില്‍ എടുത്തു കൊണ്ട് ഞാന്‍ ചോദിച്ചു

“നമ്മുടെ ഒരു കസിന്‍ ദുബായില്‍ നിന്നും വന്നപ്പോള്‍ കൊണ്ട് വന്നാതാ. രവിയോട് കുറച്ച് കരിക്ക് ചെത്താന്‍ പറഞ്ഞിട്ടുണ്ട്”

നിമിഷങ്ങളില്‍ രവി കരിക്കു മായി രവി എത്തി
മുന്ന് കരിക്കുകള്‍ ചെത്തി അതിലെ പകുത്തി വെള്ളം കള്ളുക്കുടത്തില്‍ പകര്‍ന്ന് കുപ്പി പൊട്ടിച്ച് കരിക്കിലേക്ക് ഒഴിച്ചു. കരിക്ക് പൊക്കി ചിയേഴ്സ് പറഞ്ഞ് എല്ലാവരും ഒരു കവിള്‍ ഇറക്കി.

“വിസ്കി ഇത്തിരി കൂടിപ്പോയില്ലേ എന്നാ” സുനില്‍ പറഞ്ഞു

“ഏയ്.. കുറഞ്ഞു പോയോന്നോ..” രവി തന്‍റെ അഭിപ്രായം പറഞ്ഞു

“ങ്ങാ.. ദിവസവും പട്ടയടിക്കുന്ന നിനക്കൊക്കെ അങ്ങനെയേ തോന്നു”

ഇടക്കൊരു പുകയും കത്തിച്ച് പതുക്കെ ഞങ്ങള്‍ ആ കരിക്ക് കാലിയാക്കി. അടുത്ത റൌണ്ട് ഒഴിച്ചു തുടങ്ങിയപ്പോഴേക്കു ഞാന്‍ പതുക്കെ ഒഴുക്കാന്‍ തുടങ്ങി.

“ഞാന്‍ പൊട്ടെ… എനിക്കൊഴിക്കണ്ട” കുപ്പി അങ്ങനെ തന്നെ എടുത്ത് ഒരു കവിള്‍ കുടിച്ചുകൊണ്ട് രവി പറഞ്ഞു

“എടാ കൂമ്പ് കരിഞ്ഞുപോകും നീ ഇങ്ങനെ കുടിച്ചാല്‍” സുനില്‍ ശാസിച്ചു

“നിനക്കെഴിക്കട്ടെ…” എന്‍റെ ഉത്തരത്തിനു കാത്തുനില്‍ക്കാതെ സുനില്‍ ഒഴിച്ചു

രാണ്ടാം റൌണ്ട് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്‍റെ കയില്‍ നിന്നും സിഗരറ്റ് എടുത്തുകൊണ്ട് സുനില്‍ ചോദിച്ചു.

“എന്താടാ നീ ഇങ്ങനെ അണ്ടി പോയ അണ്ണാനെ പോലെ ഇരിക്കുന്നേ.. ചിയര്‍ അപ്പ് മാന്‍”

“അണ്ടിയും പോയി മാനവും പോയി മോനെ” തലക്ക് പിടിച്ച വിസ്ക്കിയുടേ സ്വതന്ത്രത്തില്‍ ഞാന്‍ പറഞ്ഞു

“ഇന്ന് രാവിലെ കുത്തികഴപ്പ് മൂത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ… ആ മറുതെടെ മുറിയില്‍ ഞാന്‍ ഒന്ന് എത്തി നോക്കി”

“എടാ കള്ളാ… അവളൊട് ഒടക്കാണെന്നല്ലെ നീ പറഞ്ഞെ…. എന്നിട്ട്”

“ങാ.. ഒരു ബലഹീന നിമിഷത്തില്‍ അങ്ങനെ പറ്റിപോയി… സിന്‍ പിടിച്ചപ്പോള്‍ കൈ തെന്നി താഴെ. അവള്‍ കൈയോടെ പിടിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ” ഞാന്‍ സ്ഥിതിഗതികള്‍ വിവരിച്ചു.

“മ്മ്ം” സംഗതി സീരിയസ്സ് ആണെല്ലോ” സുനില്‍ വിലയിരുത്തി

“അമ്മയോട് പറയുമെന്ന ഭീഷണി. എങ്ങാനും പറഞ്ഞാല്‍… പിന്നെ തങ്ങുകയോ വഴിയുള്ളൂ. അവള്‍ ആയതുകൊണ്ടാ പേടി. ചിലപ്പും വിളിച്ചു പറയും”

“ഏയ്… അങ്ങനെ വരാന്‍ വഴിയില്ല… അവളത്ര തന്‍റേടി ആയിരുന്നങ്കില്‍ നിന്‍റെ ചെകിട്ടത്തൊന്നു ചൂടൊടെ പൊട്ടിച്ചേനെ. നീ വരുന്നവരെ മുറിക്ക് പുറത്തിറങ്ങിയിട്ടില്ല എന്നല്ലേ പറഞ്ഞത്… അപ്പോ പറയാന്‍ സാധ്യത ഇല്ല” സുനിലിന്‍റെ അഭിപ്രായം

ശരിയാണെന്ന് എനിക്കും തോന്നി, ഒരുപക്ഷേ അവള്‍ പറയില്ലായിരിക്കും, എന്തായാലും രാത്രിക്ക് മുന്‍പ് വീട്ടിലേക്കു പോക്കേണ്ടെന്ന് തിരുമാനിച്ചു. മൂന്നാമത്തെ റൌണ്ട് ഒഴിച്ചതും തീര്‍ന്നതും ഞാന്‍ അറിഞ്ഞ ഇല്ല… പിമ്പിരി അയി ഞാന്‍ ഉറങ്ങിയതുപ്പോലും അറിഞ്ഞില്ല.

“വാ.. വലതും കഴിച്ചിട്ടു വരാം… വിശക്കുന്നു..” എന്നെ തട്ടി എഴുന്നേല്‍പ്പിച്ചു കൊണ്ട് സുനില്‍ പറഞ്ഞു.

നേരം സന്ധ്യയായി… ഇരുട്ടു മുടിതുടങ്ങിരുന്നു. തലക്കിപ്പോഴും ഒരു മന്ദിപ്പ്.

ഞാന്‍ എഴുന്നേറ്റ് സുനിലിന്‍റെ പിന്നാലെ നടന്നു… എന്‍റെ കാലുകള്‍ ശരിക്കും നിലത്തുറക്കുന്നില്ല. ദാസ്സപ്പന്‍റെ ചായകടയില്‍ പോയി പൊറട്ടയും ചിക്കന്‍ കറിയും കഴിച്ച് രണ്ട് ഗ്ലാസ്‌ നാരങ്ങാവെള്ളം കൂടി കുടിച്ചപ്പോഴാണ് ഇത്തിരി ആശ്വാസം ആയത്. പിന്നെ വിണ്ടും വീട്ടിലെ അവന്‍റെ മുറിയില്‍ എത്തി.
ഗ്ലാസ്‌കള്‍ എടുത്ത് ഒരു സ്മോള്‍ ഒഴിച്ചു നീട്ടി കൊണ്ട് സുനില്‍ പറഞ്ഞു.

“ഇതും കൂടി കെറ്റിക്കോ.. എല്ലാം നീറ്റയിക്കൊള്ളും”

രാത്രി വൈകുന്നത് വരെ ഓരോ സ്മോളുകള്‍ അകത്ത് പോയിക്കൊണ്ടിരിക്കുന്നു

“എടാ.. ഞാന്‍ വീട്ടിലേക്കു പോണു” സുനിലിനോട് പറഞ്ഞ് ഞാന്‍ എഴുന്നേറ്റു.

“ഈ നിലയില്‍ നീ ഇന്നു പൊക്കണ്ട. ഇന്നിവിടെ കിടന്നോ”

“ഏയ്.. എനിക്ക് കുഴപ്പം ഒന്നും ഇല്ല വീട്ടില്‍ പോകണം”

ഞാന്‍ തപ്പി തപ്പി പടികള്‍ ഇറങ്ങി ബൈക്കിനരികില്‍ എത്തി. സ്റ്റാര്‍ട്ടാക്കാന്‍ തന്നെ കുറച്ചു പാടുപെട്ടു. കൈയും കാലും ഒന്നും വഴങ്ങുന്നില്ല… ബൈക്ക് എടുത്ത് ഞാന്‍ പതുക്കെ വീട്ടിലേക്ക് ഓടിച്ചു… കുറച്ചു തണുത്ത കാറ്റ് അടിച്ചപ്പോള്‍ ഇത്തിരി ആശ്വാസം തോന്നി തുടങ്ങി
വീട്ടില്‍ അഞ്ജലി ഉണ്ടാക്കിയെക്കാവുന്ന ഭൂകമ്പങ്ങളെ കുറിച്ചായിരുന്നു അപ്പോഴും ചിന്ത. വഴിയെ ഒരു പാണ്ടി ലോറിക്കാരന്‍റെ തെറി കേട്ടെന്നല്ലാതെ മറ്റ് കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ വീട്ടിലേക്കൊത്തിപ്പൊട്ടു. ബൈക്ക് ഷെഡില്‍ വച്ച് എന്‍റെ കയ്യിലുള്ള താക്കോല്‍‍ കൊണ്ട് കതക് തുറന്ന് അകത്ത് കയറി. ഞാന്‍ പ്രതീക്ഷിച്ച പോലൊന്നും ആരും കാത്തിരിപ്പില്ല… ഉറക്കമായെന്നു തോന്നുന്നു ഞാന്‍ അധികം ശബ്ദം ഉണ്ടാക്കാതെ മുറിയിലേക്ക് നടന്നു. മുറിയിലെ ഇരുട്ടില്‍ ഞാന്‍ കുറച്ചു നേരം ഞാന്‍ ഇരുന്ന് ചിന്തിച്ചു… അഞ്ജലി എന്തെങ്കിലും പറഞ്ഞു കാണുമോ എന്ന ചിന്ത എന്നെ വല്ലാതെ അലട്ടി. അവസാനം ഒരു തീരുമാനം എടുത്തിട്ട് ഞാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി. തലയില്‍ ചോരക്ക് പകരം വിസ്കി ഓടുമ്പോള്‍ വിവേകമെവിടെ.. ഞാന്‍ അഞ്ജലിയുടെ മുറി ലക്ഷ്യമാക്കി നീങ്ങി.

അഞ്ജലിയുടെ മുറിയുടെ മുന്നില്‍ എത്തി ഞാന്‍ ഒരു നിമിഷം കാതോര്‍ത്തു…. നിശബ്ദതയും വിസ്കിയും തന്നെ ധൈര്യത്തില്‍ ഞാന്‍ അവളുടെ മുറിയുടെ വാതില്‍ മെല്ലെ തള്ളി. കുറ്റിയിട്ടിട്ടില്ല…

വാതില്‍ പാളികള്‍ക്ക്‌ ഇടയിലൂടെ ഞാന്‍ ഒന്നെത്തി നോക്കി… വെന്‍റിലേറ്ററില്‍ നിന്നും വരുന്ന നില വെളിച്ചം മുറിയില്‍ ഒരു ഇളം പ്രകാശം വിതറി. ഞാന്‍ ഒച്ചയുണ്ടാക്കാതെ മുറിയില്‍ കയറി വാതില്‍ ചേര്‍ത്തടച്ചു. കട്ടിലിനടുത്തോക്ക് നീങ്ങി. മുറിയില്‍ നടുന്നതെന്നും അറിയാതെ സുഖനിദ്രയിലാണ്

അഞ്ജലി… മുടി പാതി മുഖത്തെ മറച്ചിരിക്കുന്നു…. താളത്തില്‍ ഉയര്‍ന്ന് പൊങ്ങുന്ന മാറിടം… തുടകള്‍ക്കു മേലെ കയറി കിടക്കുന്ന നൈറ്റി…. കടഞ്ഞെടുത്ത പോലുള്ള കാലുകള്‍ നിലവെളിച്ചത്തില്‍ തിളങ്ങുന്നു. എന്‍റെ സിരകളില്‍ ചൂടുപിടിച്ചു തുടങ്ങി…. ഞാന്‍ ആ തുടകളില്‍ നോക്കി കൊണ്ട് കട്ടിലിനടുത്ത് നിലത്ത് മുട്ടുകുത്തി ഇരുന്നു… തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ എന്‍റെ കൈകള്‍ അവളുടെ കാലുകളെ തഴുകി. എന്‍റെ വിരലുകള്‍ അഞ്ജലിയുടെ കാലുകളില്‍ അമര്‍ന്നതും

“ആരാ അത്….” അഞ്ജലിയുടെ വിറയാര്‍ന്ന സ്വരം

ഒറ്റച്ചാട്ടത്തിന് ഞാന്‍ അവളുടെ മേല്‍ കയറി. അവളുടെ കഴുത്തില്‍ കുത്തി പിടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു

“മിണ്ടരുത്… കൊന്നുകളയും ഞാന്‍‍. നീ എന്നെ പറ്റി പാരതി പറയും അല്ലേ… അമ്മയോട് വല്ലതും പറഞ്ഞാല്‍.. നിന്നെയും കൊണ്ടേ ഞാന്‍ പോകൂ”

തിരച്ചൊരാക്രമണം ഞാന്‍ പ്രതീക്ഷിച്ചില്ല… അവളുടെ ആഞ്ഞുള്ള തള്ളലില്‍ ഞാന്‍ കട്ടില്‍ നിന്നും തെറിച്ചു… വിഴുന്നതിനോടെപ്പം തല എവിടെയോ ചെന്നിടിച്ചു… എന്‍റെ കണ്ണുകളില്‍ ഇരുട്ടു കയറി.

“ജിത്തു.. എഴുനേല്‍ക്ക് കോളേജില്‍ പോകണ്ടേ?

അമ്മ ദൂരെ എവിടെ നിന്നേ വിളിക്കുന്നത് പോലെ
തലക്ക് ഒരു പത്ത് കിലോ കൂടിയപോലെ… വിസ്കിയുടെ കെട്ട് വിട്ടിട്ടില്ല… ഇന്നലെ അഞ്ജലിയുടെ മുറിയില്‍ പോയത് സ്വപ്നം ആയിരുന്നോ..? ഞാന്‍ തലയുടെ പിന്നില്‍ തൊട്ട് നോക്കി. നല്ല വേദന.. അപ്പോള്‍ സ്വപ്നം ആയിരുന്നില്ല… ഇന്നലത്തെ ദിവസം മൊത്തം ഒരു കറുത്തനാള്‍ ആയിരുന്നു. ഇനി എന്തൊക്കെ സംഭവിക്കാനിരിക്കുന്നത് ആവ‌ോ….

ഇതൊക്കെ അച്ഛനും അമ്മയും അറിഞ്ഞാല്‍ വീടിനു പുറത്താക്കിയത് തന്നെ. അവര്‍ അറിഞ്ഞു കാണുമോ. അഞ്ജലിയുടെ മുറിയുടെ നേരെ ഞാന്‍ ഒന്നു പാളിനോക്കി… ഇതുവരെ തുറന്ന മട്ട് കാണുന്നില്ല.. അവളുടെ മുറിയില്‍ നിന്നും എന്‍റെ മുറിയിലേക്ക് എങ്ങനെ എത്തി എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.. ഇനി അത് സ്വപ്നം ആയിരുന്നോ? ഉറക്കത്തില്‍ ഏങ്ങാനും തല ഇടിച്ചതാണോ? ആരോട് ചോദിക്കാന്‍… കുളിമുറിയില്‍ എത്തി ഞാന്‍ നേരെ ഷവറിനു കീഴെ പോയി നിന്നു. തണുത്ത വെള്ളം തലയില്‍ വീണപ്പോള്‍ ആശ്വാസം തോന്നി.

വൈകി എത്തിയത് കൊണ്ട് ആദ്യത്തെ ക്ലാസ്സില്‍ കയറാതെ ഞാന്‍ കാന്‍റീനില്‍ എത്തി. സുനില്‍ നേരത്തെ ഇരിപ്പു പിടിച്ചിട്ടുണ്ട്. ഒരു ഐസ്ക്രീം കഴിച്ചു കൊണ്ട് ഇരിക്കുന്നു. കൊട്ട് വിടാനും വാളുവെച്ചതിന്‍റെ ക്ഷീണം മാറാനും ഒക്കെ ഉത്തമമാണ് ഐസ്ക്രീം എന്ന് അവര്‍ പറയാറുണ്ട്‌. ഒരു ചായയും വാങ്ങി ഞാനും അവന്‍റെ കൂടെ കൂടി.

“നീ ഇന്നലെ വീട്ടില്‍ എത്തിയോ മോനെ ദിനേശ..”

“ങാ.. ഒരു പാണ്ടിയുടെ തെറി കേട്ടെന്നല്ലാതെ മറ്റു കുഴപ്പങ്ങള്‍ ഒന്നും ഇല്ലാതെ എത്തിപ്പെട്ടു”

“നീ പോയതില്‍ പിന്നെ വാളൊട് വാള്‍ ആയിരുന്നു മോനെ… ഇപ്പോഴും നല്ല തലവേദന” നെറ്റിയില്‍ കൈ വച്ചു കൊണ്ട് സുനില്‍ പറഞ്ഞു

“എന്‍റെയും തല പെരുക്കുന്നു. അതിന്‍റെ കൂടെ തല എവിടെയോ ഇടിച്ചെന്ന് തോന്നുന്നു. ഞാന്‍ നിന്‍റെ വീട്ടില്‍ വെച്ച് ഏങ്ങാനും വീണിരുന്നോ?” തലയുടെ പിന്നില്‍ കൈ ഓടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു

“ഏയ്.. എവിടെ നോക്കട്ടെ.. ഇത് എവിടെയോ കാര്യമായി മുട്ടിയതാണല്ലോ… മുറിഞ്ഞിട്ടുണ്ട്‌. എവിടെ മറിഞ്ഞു വീണതാടാ” മുറിവ് പരിശോധിച്ച് കൊണ്ട് സുനില്‍ പറഞ്ഞു.

എവിടെ വീണതാണാവോ.. അടുത്ത ഹവര്‍ ആരുടെ ആണ്..”

“അടുത്തത് കരടിയുടെ ക്ലാസ്സ്‌ ആണ്. എനിക്ക്
അതില്‍ ഇപ്പോഴേ അറ്റന്‍ഡന്‍സ് കുറവാ ഇനിയും കേറാതിരുന്നാല്‍ അയാളെന്‍റെ ചീട്ട് കിറും. വാ..”
ഞങ്ങള്‍ ക്ലാസിലേക്കു നടന്നു.

പോകുന്ന വഴി കോളേജില്‍ പതിവില്ലാത്ത ഒരു തിരക്ക് … കുറെ വയസ്സന്‍മാരും ആന്‍റിമാരും പിള്ളേരും ഓക്കെ നില്‍പ്പുണ്ട്

“എടാ.. ഇന്നാണ് കൌണ്‍സിങ്ങ് തുടങ്ങുന്നത്. നമ്മുടെ ആദ്യ റാഗിങ്ങിന്‍റെ ഇരകള്‍ ആരാണ് എന്ന് ഇന്ന് തീരുമാനിക്കുന്നു” ഒരു കള്ളച്ചിരിയോടെ സുനില്‍ പറഞ്ഞു

“മുലകുടി മാറാത്ത കുറെ എണ്ണം ഉണ്ടല്ലോടാ… വാ കരടിയുടെ ക്ലാസ് കഴിഞ്ഞിട്ട് നോക്കാം” ഞങ്ങള്‍ വേഗം ക്ലാസിലേക്ക് നടന്നു.

ക്ലാസ് കഴിഞ്ഞ് ഞങ്ങള്‍ പുതിയ ഇരകളെ കാണാന്‍ ഇറങ്ങി. ഇതില്‍ എത്ര പേര്‍ ചേരും എന്ന് യാതൊരു പിടിത്തവും ഇല്ല.. വന്ന എല്ലാത്തിനെയും മൊത്തം കാണുക എത്ര ചരക്കുകള്‍ വന്നു. ആരെ ഒക്കെ റാഗിങ്ങിനു നോട്ടമിടാം എന്നൊക്കെ ഉള്ള കണക്കെടുപ്പ്. ഇന്നലെ എന്ന കുറുത്ത അധ്യായം മറന്ന് ഞാന്‍ ചേക്കേറാന്‍ കൂടി തോടി പുതിയ പറവകളെ കാണാന്‍ പോയി. അവിടെ എല്ലാ തരക്കാരും ഉണ്ട്.. ഗ്രാമീണതയുടെ നിഷ്കളങ്കത ഇപ്പോഴും കളയാതെ സുക്ഷിക്കുന്ന നാടന്‍ പെണ്‍കുട്ടി മുതല്‍ അമേരിക്കയിലാണോ എന്ന് തൊന്നിപ്പിക്കുന്ന അള്‍ട്രാ മോഡേണ്‍ ആയ നാടന്‍ മദാമ്മ വരെ… പുസ്തകപ്പുഴു എന്ന് മുഖത്ത് എഴുതിവെച്ചവര്‍‍ മുതല്‍ ചുണക്കുട്ടന്മാര്‍ വരെ… അവരുടെ ജീവിതത്തിന്‍റെ വഴിതിരുവില്‍ നില്‍ക്കുന്നു. ഒരു വര്‍ഷം മുന്‍പ് ഒരല്‍പ്പം പോടിയൊട ഞാനും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. പഴയകാലം അയവിറക്കി പുതിയ പിള്ളേരെ നോക്കി അങ്ങനെ നടക്കുമ്പോള്‍ ആണ് ആ മുഖം ഞാന്‍ കണ്ടത്. രാത്രിയില്‍ ഉദിച്ച പൂര്‍ണ ചന്ദ്രനെ പോലെ… വിടര്‍ന്ന സൂര്യകാന്തി പോലെ നിഷ്കളങ്കത വിളയാടുന്ന ആ മുഖം.. വര്‍ഷങ്ങളായി എന്‍റെ ഉപബോധ മനസ്സില്‍ ഉണ്ടായിരുന്ന സ്വപ്നങ്ങളില്‍ മാത്രം കണ്ട്. നേരിട്ട് കാണാന്‍ കൊതിച്ച അതോ മുഖം

“എന്ത് ആലോചിച്ചു നില്‍ക്കുവാടാ അവിടെ വേഗം വാടാ” സുനലിന്‍റെ ശബ്ദം എന്നെ ഉണര്‍ത്തി.

“ദാ.. അവിടെ..” എന്ന് പറഞ്ഞ് ഞാന്‍ അങ്ങോട്ട് കൈ ചൂണ്ടി

എവിടെ പോയി… ഞാന്‍ ചുറ്റും നോക്കി. ഇല്ല… എങ്ങും കാണാന്‍ ഇല്ല എന്നെ ഒരു മാത്രയില്‍ മോഹിപ്പിച്ച് എങ്ങോ കടന്നു കളഞ്ഞിരിക്കുന്നു.

“എന്താടാ…?” സുനില്‍ ചോദിച്ചു

“ഒന്നുമില്ല.. പരിചയം ഉള്ള ആരെയോ കണ്ട പോലെ” അള്‍ക്കൂട്ടത്തിലോക്ക് വീണ്ടും പ്രതീക്ഷയോടെ നോക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു.

“വാ പോകാം… അടുത്ത ഹവര്‍ തുടങ്ങാറായി”

അന്നു മുഴുവന്‍ എന്‍റെ മനസ്സില്‍ ആ മുഖം ആയിരുന്നു… ഉച്ചക്ക് ഞാന്‍ കോളേജ് മുഴുവന്‍ മറ്റൊരു തിരച്ചില്‍ നടത്തി. പക്ഷേ ഫലം ഉണ്ടായിരുന്നില്ല.

ക്ലാസുകള്‍ കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍… ഇന്നലത്തെ സംഭവങ്ങളുടെ ഭവിഷ്യത്തുകള്‍ ഓര്‍ത്ത് എന്‍റെ മനസ്സില്‍ ഒരു ഭയം വളരാന്‍ തുടങ്ങി. ഞാന്‍ നേരെ ലൈബ്രറിയില്‍ പോയി പുസ്തകങ്ങള്‍ മറിച്ചു നോക്കിക്കൊണ്ടിരുന്നു… ഇരുട്ടായപ്പോള്‍ ഒരു ഭൂകമ്പം പ്രതീക്ഷിച്ച് ഞാന്‍ മെല്ലെ വീട്ടിലേക്ക് ഇറങ്ങി… കോളേജില്‍ നിന്നും വീട്ടിലേക്കു വഴി മുഴുവന്‍ എന്‍റെ മനസ്സിലെ ചിന്തകള്‍ കുടികൊണ്ട് വന്നു. വണ്ടി ഷെഡില്‍ വെച്ച് ഞാന്‍ വീട്ടിലേക്കു കയറുമ്പോള്‍ ഞാന്‍ വിറക്കുന്നുണ്ടായിരുന്നു… അച്ഛന്‍റെ ബെല്‍റ്റിന്‍റെ ചൂട് പണ്ട് അറിഞ്ഞ നിമിഷങ്ങള്‍ മനസ്സില്‍ ഓടിയെത്തി.

വീട്ടില്‍ കയറുമ്പോള്‍ ഒരു സ്മശാനമൂകത ആണ് വരവേറ്റത്. ഡ്രോയിങ്ങ് റൂമില്‍ പേപ്പര്‍ വായിച്ചുകൊണ്ട് അച്ഛന്‍ ഇരിക്കുന്ന. അടുക്കളയില്‍ നിന്നും പാത്രങ്ങള്‍ കഴുകുന്നത് കേള്‍ക്കാം.

“രാധേ.. ദേ എത്തി നിന്‍റെ പൊന്നോമന പുത്രന്‍” അച്ഛന്‍റെ കടുത്ത ശബ്ദം എന്‍റെ വിറകുട്ടി… കോളേജില്‍ പഠിക്കുന്നു എന്ന് പറഞ്ഞിട്ട് എന്താ… ഇപ്പോഴും അച്ഛന്‍ ഒന്ന് കടുപ്പിച്ച് നോക്കിയാല്‍ എന്‍റെ മുട്ട് ഇടിക്കും.

“എവിടെ ആയിരുന്നെടാ ഇന്നലെ രാത്രി? നേരത്തും കാലത്തും വീട്ടില്‍ വരണം എന്ന് ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ..?” അച്ഛന്‍റെ ചോദ്യത്തിനു മുന്നില്‍ തലകുനിച്ച് നിന്നതേയുള്ളു. ‍

“ചോദിച്ചത് കേട്ടില്ലേ എവിടെ പോയി കിടക്കുകയായിരുന്നു ഇന്നലെ എന്ന്” തലയില്‍ ആദ്യത്തെ കിഴക്കു വീണു.

“നിങ്ങള്‍ ഇങ്ങനെ സ്റ്റേഷനില്‍ ചോദിക്കുന്ന പോലെ അവനോട് ചോദിച്ചാല്‍ അവന്‍ എങ്ങനെ പറയാനാ..” അമ്മ എന്നെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു.

“ഞാന്‍‍… നോട്ട് എഴുതാന്‍.. സുനിലിന്‍റെ വീട്ടില്‍…” ഞാന്‍ വിക്കി

“നിനക്ക് മര്യാദയ്ക്കു നോട്ട്സ് എഴുതിയാല്‍ എന്താ. അതിന് ക്ലാസ്സില്‍ കയറിയാല്‍ അല്ലേ” അടുത്ത കിഴുക്ക്‌ വീണു.

“ആ കുരുത്തംകെട്ടവന്‍റെ കൂട്ടിക്കെട്ടും” കിഴുക്കളുടെ എണ്ണവും ശക്തിയും കൂടി വന്നു. ഒരു കിഴുക്ക്‌ തലക്ക് പിന്നിലാണ് കിട്ടിയത്.. പ്രാണന്‍ പോകുന്ന വേദന ഞാന്‍ കടിച്ചമര്‍ത്തി

“മതിയെന്നേ അവന്‍റെ തല നിങ്ങള്‍ കിഴുക്കി പൊട്ടിക്കും” അമ്മ ഇടക്ക് കയറി എന്നെ ഉന്തി തള്ളി മുകളിലേക്ക് വീട്ടു.

മുറിയില്‍ കയറി ഞാന്‍ കതകടച്ച് ലൈറ്റ് അണച്ച് കിടന്നു. വേദനയേക്കാള്‍ എറെ ആശ്വാസം ആയിരുന്നു മനസ്സില്‍… അഞ്ജലി ഒന്നു പറഞ്ഞിട്ടില്ല എന്ന ആശ്വാസം. പക്ഷെ അമ്മ ഊണുകഴിക്കാന്‍ വിളിച്ചപ്പോള്‍ ഞാന്‍ പരിഭവിച്ചു കിടന്നു. അമ്മ പതിവുപോലെ വന്ന് എന്‍റെ അടുത്ത് വന്നിരുന്ന് അനുനയിപ്പിച്ചു. പക്ഷെ കഴിക്കില്ലെന്ന് ദുര്‍വാശി പിടിച്ചു… കാരണം അഞ്ജലിയുടെ മുന്നില്‍ പോയി ചാടാതിരിക്കുകയായിരുന്നു ലക്ഷ്യം… താഴെ ചെന്നു അച്ഛനോട് വഴക്ക് കൂടുന്നത് കേട്ടു.

“അത്ര വാശിയാണെങ്കില്‍ അവന്‍ കഴിക്കണ്ടെടി. ഒരു ദിവസം പട്ടിണി കിടന്നത് കൊണ്ട് ചത്തെന്നും പൊകത്തില്ല” അച്ഛന്‍ വാഗ്വാദം നിര്‍ത്തി കൊണ്ട് പറയുന്നത് കോട്ടു. അഞ്ജലിയുടെ മുറിയില്‍ നിന്നും അനക്കം ഒന്നു ഇല്ല..

ഞാന്‍ അശ്വാസത്തോടെ കിടന്നുറങ്ങി.

പിറ്റേന്ന് പതിവ് പോലെ കോളേജിലേക്ക് പോയി. ക്ലാസ്സ് കഴിഞ്ഞ് ഞാന്‍ വീട്ടിലേക്കു വീട്ടു. മുകളീല്‍ എന്‍റെ മുറിയില്‍ പോയി ലുങ്കിയും ഉടുത്ത് കൈകാല്‍ കഴുകി ഞാന്‍ ബാല്‍ക്കണിയിലേക്ക് നടന്നു. ബാല്‍ക്കണിയില്‍ എത്തിയപ്പോള്‍ അഞ്ജലി അവിടെ നില്‍പ്പുണ്ടായിരുന്നു… നില്‍ക്കണോ വേണ്ടയോ എന്നു ഞാന്‍ ഒരു നിമിഷം സംശയിച്ചു.

“യു ബാക്ക് ഫ്രം കോളേജ്” അഞ്ജലിയുടെ ചോദ്യത്തിന് ഒരു മുളലില്‍ ഉത്തരം നല്‍കി.

“നീ എന്തിനാ അന്ന് രാത്രി എന്‍റെ മുറിയില്‍ കയറി വന്നത്” ബാല്‍ക്കണിയുടെ വാതിലിലോട്ട്‌ ഒന്ന് സൂക്ഷിച്ചു നോക്കി കൊണ്ട് അഞ്ജലി ചോദിച്ചു.

“അത്.. ഞാന്‍… നീ അമ്മയോട് പറയും എന്ന് പറഞ്ഞ്” അപ്രതീക്ഷിതമായി വന്ന ആ ചോദ്യത്തിന് മുന്നില്‍ ഞാന്‍ പകച്ചു പോയി.

“അത് നീ എന്‍റെ മുറിയില്‍ എത്തി നോക്കിയിട്ടില്ല. അതും ഞാന്‍ പാഡ് മാറ്റുമ്പോള്‍. വ്യത്തിക്കെട്ടവന്‍” അഞ്ജലിയുടെ മുഖം ചുളിഞ്ഞു

“അതിന് നീ പാഡ് മാറ്റാന്‍ കയറിയതാണെന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ” ഇത്തിരി ധൈര്യം സംഭരിച്ച് ഞാന്‍ പറഞ്ഞു…

“ആരാ മുറിയില്‍ കയറിയത് എന്ന് നോക്കിയതാ..”ഞാന്‍ വെറുതെ മുട്ടു ന്യായം പറഞ്ഞു

“മ്മ്ം” എന്നെ ഒരു സംശയത്തോടെ അഞ്ജലി മൂളി

“അതു ശരി… പാഡ് മാറ്റുമ്പോള്‍ നോക്കിയതാണോ പ്രശ്നം… അല്ലാത്തപ്പോള്‍ നോക്കിയാല്‍ പ്രശ്നം ഒന്നുല്ലോ…”

“എന്തായാലും ഗേള്‍സിന്‍റെ മുറിയില്‍ അങ്ങനെ എത്തിനോക്കാന്‍ പാടുണ്ടോ” എന്‍റെ മനസ്സ് വായിച്ചെന്ന പോലെ അവള്‍ പറഞ്ഞു.

സംസാരം പോകുന്ന ദിശ എനിക്ക് കുടുതല്‍ ധൈര്യം തന്നു

“അങ്ങനെ എന്തെങ്കിലും പെണ്ണല്ലല്ലോ… നീ എന്‍റെ മുറപ്പെണ്ണല്ലേ” അവളെ ഒന്ന് ചൂടാക്കാന്‍ തന്നെ തിരുമാനിച്ചു

“അയ്യോ… മുറപ്പെണ്ണ്‌.. ഐ ഹേറ്റ് ദിസ്‌ കോണ്‍സെപ്റ്റ്” അഞ്ജലി ചിറി

“പക്ഷേ ഇവിടെ ഇപ്പോഴും അതൊക്കെ ആണു നാട്ടുനടപ്പ്” എരിവു കയറ്റാനായി ഞാന്‍ പറഞ്ഞു

“ഡ്രങ്കാര്‍ട് ആയ മുറച്ചെറുക്കനെ എനിക്ക് വേണ്ട”

“ഞാന്‍ കുടിക്കും എന്ന് ആരാ പറഞ്ഞേ”

“അന്ന് വന്നപ്പോള്‍ യൂ ആര്‍ ഔട്ട്. വീണിട്ട് പിന്നെ ഒരു അനക്കവുമില്ല… ബ്രീത്ത്‌ ചെയ്യുന്നുണ്ടോ എന്ന് നോക്കിയപ്പോള്‍ എന്തൊരു സ്മെല്ല്.. ഹൊ, നിന്നെ വലിച്ചു റൂമില്‍ എത്തിക്കാന്‍ കുറച്ചു ബുദ്ധിമുട്ടി” മൂക്ക് ചുളിച്ചു കൊണ്ട് അഞ്ജലി പറഞ്ഞു

“അതിന് നിന്‍റെ അമേരിക്കക്കാരൊക്കെ കുടിയന്‍മാരല്ലേ. കുടിച്ചാല്‍ നീയും ഔട്ടാകും” ഞാനൊന്ന് കുത്തിയിളക്കി

“മ്മ്ം… ഒഫ്കോഴ്സ് നോട്ട്.. ഞാനിതുവരെ ഔട്ട് ആയിട്ടില്ല” അവളുടെ വായില്‍ നിന്നും അറിയാതെ വന്നു

“ങാഹാ… അപ്പോ നിയും വീശുമല്ലെ. കൊള്ളാല്ലോ മോളേ…” അവളുടെ കള്ളി കയ്യോടെ പിടിച്ച സ്ന്തോഷത്തില്‍ ഞാന്‍ പറഞ്ഞു.

“അങ്കിള്‍നും ആന്‍റിക്കും അറിയുമോ”

“ങാ.. ദേ നോ ഇറ്റ്‌” അഞ്ജലി വിക്കി

“എന്നാല്‍ അവരു വരുമ്പോള്‍ ചോദിക്കാം” ഞാന്‍ ചെറിയൊരു ഭീഷണി ഇട്ട്കൊടുത്തു.
അഞ്ജലിയുടെ മുഖം ചുവന്നു

“ശരി എന്നാല്‍ നമുക്ക് കോംപ്രമൈസ്‌ ആവാം. എന്തേ” കിട്ടിയ കച്ചിതുരുമ്പില്‍ കയറി പിടിച്ച് ഞാന്‍ പറഞ്ഞു.

മുഖം കുനിച്ചു അഞ്ജലി അകത്തേക്ക് നടന്നു.
അപ്പോള്‍ തല്‍ക്കാലം രക്ഷപ്പെട്ടു. എന്നാലും കുറച്ചു കൂടി ബലമുള്ള എന്തെങ്കിലും കാരണം തപ്പി കണ്ടു പിടിക്കണം… അമേരിക്കയില്‍ ഇവള്‍ക്ക് വല്ല കാമുകന്‍മാരെ ഉണ്ടെന്ന തുമ്പോ തൂരിമ്പോ… അവരുടെ കത്ത്, ഫോട്ടോ അങ്ങനെ എന്തെങ്കിലും കിട്ടിയാല്‍ കാര്യങ്ങള്‍ പിന്നെ വരുതിയില്‍ ആയേനെ. അത് പക്ഷേ ഇപ്പോള്‍ തപ്പാന്‍ പറ്റില്ല. രണ്ടു ദിവസം കഴിഞ്ഞ് ഇവള്‍ ചെറിയുമ്മയുടെ വീട്ടില്‍ പോകും. അപ്പോള്‍ പരിപാടി ഒപ്പിക്കാം. പക്ഷേ ഇനി മുതല്‍ എത്തിനോട്ടം പറ്റില്ല. കുറച്ച് കാലത്തെങ്കിലും.

രാത്രി ഭക്ഷണം കഴിച്ച് കിടക്കാന്‍ പോകുന്നതിന് മുന്‍പ് ബാത്ത്‌റൂമില്‍ പോയപ്പോള്‍ ഒരു ദുര്‍ബുദ്ധി തോന്നിയത്. കഴിഞ്ഞ തവണ അങ്കിള്‍ കൊണ്ടുവന്ന ഒരു ഡിജിറ്റല്‍ കാംകോഡര്‍ താഴെ പൊടിപിടിച്ച് ഇരിപ്പുണ്ട്. അത് അമ്മയുടെ കയ്യില്‍ നിന്നും ഒപ്പിക്കാന്‍ പറ്റിയാല്‍…
ഞാന്‍ താഴെ എത്തി, അമ്മ അപ്പോഴും അടുക്കളയില്‍ തന്നെ

“അമ്മ.. ആ കാംകോഡര്‍ എവിടെയാ വച്ചിരിക്കുന്നത്..? ഞാന്‍ അടുക്കള വാതില്‍ നിന്നും ചോദിച്ചു

“അത് ആ മുറിയിലെ അലമാരിയില്‍‍ കാണും. എന്തിനാ?” അമ്മ ചോദിച്ചു.

“അടുത്ത അഴ്ച കോളേജില്‍ നിന്നും മുന്നാറില്‍ പോകുന്ന കാര്യം ഞാന്‍ പറഞ്ഞിരുന്നില്ല.. അവിടെ പോകുമ്പോള്‍ കൊണ്ടു പോകാന്‍ ആണ്. പോകുന്നതിന് മുന്‍പ് അത് എങ്ങനെയാണ് എന്ന് ഒന്ന് നോക്കി മനസ്സിലാക്കാനാ” ഞാന്‍ കാരണം ബോധിപ്പിച്ചു.

“ഈ രാത്രിയില്‍ തന്നെ വോണോ നാളെ രാവിലെ എടുത്തു തന്നാല്‍ പോരെ” പാത്രങ്ങള്‍ കഴുകി കൈ തുടച്ച്‌ കൊണ്ട് അമ്മ ചോദിച്ചു.

“ഒന്നെടുത്തു താ അമ്മ” ഞാന്‍ കെഞ്ചി

“ശ്ശൊ… അച്ഛനും മോനും എന്തെങ്കിലും ചോദിച്ചാല്‍ അപ്പൊ തന്നെ കയ്യില്‍ കിട്ടണം, വാ”

അമ്മയുടെ പിന്നാലെ ഞാനും മുറിയിലേക്ക് നടന്നു. കാംകോഡര്‍ കയ്യിലാക്കി തിരിച്ച് എന്‍റെ മുറിയില്‍ എത്തി. സോണിയുടെ പുതിയ മോഡല്‍ ആണ്. കയ്യില്‍ ഒതുങ്ങുന്നത്ര ചെറുത്. അതിന്‍റെ കുടെ ഉള്ള പുസ്തകം നോക്കിയും ചില പരിക്ഷണങ്ങള്‍ നടത്തിയും ഞാന്‍ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി. പരിക്ഷണങ്ങള്‍ കഴിഞപ്പോള്‍ അതിന്‍റെ ബാറ്ററിയുടെ കഥ തീരാറായി. അത് ചാര്‍ജിനിട്ട് ഞാന്‍ കിടന്നു…

പിറ്റേന്ന് രാവിലെ നേരത്തെ കുളിയും മറ്റും കഴിഞ്ഞ് നേരെ കോളേജിലേക്ക് വീട്ടു.

കൌണ്‍സില്‍ അവസാന ദിവസം ആയതിനാല്‍ കുറച്ച് ആള്‍ക്കാരെ ഉണ്ടായിരുന്നുള്ള. കത്തി ക്ലാസ്സുകള്‍ ഒരോന്നായി അരങ്ങേറി. ഇതിലും ഭേദം കരടിയുടെ ക്ലാസ്സില്‍ ഇരിക്കുന്നത് ഒന്നും ഇല്ലമെങ്കിലും കരടിക്ക് വിവരം ഉണ്ട്… പിള്ളേര്‍ക്കും അതുപോലെ വിവരം വയ്പ്പിച്ചോ അടങ്ങു എന്ന ഒരു വാശി ഉണ്ടെന്ന് കുഴപ്പം മാത്രമേ ഉള്ളൂ. അതിനായി സ്കൂളിലെ പോലെ ദിവസവും ചോദ്യം ചോദിക്കല്‍ എന്ന പരിപാടി ആണ് തുടങ്ങുക. ഉത്തരം കൊടുക്കാത്ത ക്ലാസ്സിലെ പകുതിയില്‍ അധികം വരുന്ന പിള്ളേരെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി പതിവ് ഉപദേശവും കഴിഞ്ഞാണ് ക്ലാസ്സ്‌ തുടങ്ങുക… അഞ്ജലിയെ വരുതിയിലാക്കാന്‍ ഉള്ള വഴിയും ആലോചിച്ച് ക്ലാസ്സില്‍ ഇരുന്നു…

ഉച്ചയ്ക്ക് ശേഷം മൂന്നാറില്‍ പോകുന്നതിനെ പറ്റിയുള്ള ചര്‍ച്ചയായിരുന്നു.. ക്ലാസ്സില്‍ എല്ലാവരും വരുന്നുണ്ട്. ശ്രേയ വരുന്നുണ്ടോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ക്ലാസ്സിലെ എന്നല്ല കോളജിലെ മൊത്തം ഹൃദയസ്പന്ദനം ആണ് ശ്രേയ. കാണാന്‍ അത്ര സുന്ദരിയൊന്നും അല്ലെങ്കിലും മൊത്തത്തില്‍ ഒരാനച്ചന്തം ഉണ്ടെന്ന് പറയാം. ശ്രേയയുടെ പുറകില്‍‍‍ പലരും നടക്കുന്നുണ്ടങ്കിലും ശ്രേയക്ക് ഒരാളോട് മാത്രമേ താല്‍പര്യം ഉള്ളത്…. സുനിലിനോട്… അവനാണെങ്കില്‍ ഒടുക്കത്തെ വെയ്റ്റിടലും. ശ്രേയയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് അവസാനം അവന്‍ വരാം എന്ന് സമ്മതിച്ചു മൂന്നാറിലെ പരിപാടിയുടെ മുഖ്യ സംഘാടകന്‍ സുരേഷാണ് അവിടെ തോട്ടവും ഫാക്ടറിയും കാണുന്നതും ഡോര്‍മിറ്ററിയും മറ്റു ശരിയാക്കിയത് അവനാണ്‌… അവന്‍റെ അച്ഛന്‍ അവിടെ റ്റാറ്റാ ട്ടീ എരിയ മാനേജര്‍ ആണ്. എല്ലാവര്‍ക്കും ചോര്‍ന്ന് ഒറ്റ ഡോര്‍മിറ്ററിയാണ് എന്നുള്ളതാണ് ഇപ്പോള്‍ പുകയുന്ന പ്രശ്നം.. പെണ്ണുങ്ങളുമായുള്ള സല്ലപിക്കാനുള്ള അവസരങ്ങള്‍ക്ക്‌ വേണ്ടിയാണ് ഒറ്റ ഡോര്‍മിറ്ററി എന്ന ആശയം നടപ്പിലാക്കിയത്‌. പെണ്‍കുട്ടികള്‍ ആരും വരില്ല എന്നു ഭീഷണി പെടുത്തിയപ്പോള്‍ പിന്നെ വേറെ ഉണ്ടോ എന്നു നോക്കാം എന്ന വാഗ്ദാനത്തിലാണ് കഴിഞ്ഞ ചര്‍ച്ച പിരിഞ്ഞത്. ഇത്തവണ വേറെ കിട്ടിയെങ്കിലും അത് ചെറുതാണെന്നും അതിനാല്‍ ഒന്നില്ലങ്കില്‍ രണ്ടു കൂട്ടത്തിലും കുറച്ചു പേര്‍ താഴെയുള്ള ഡോര്‍മിറ്ററി കിടക്കണ്ടിവരും എന്ന് സുരേഷ് പറഞ്ഞു. കൂട്ടിയും കിഴിച്ചും നോക്കിയപ്പോള്‍ മൊത്തം 8 പേര്‍… 5 ആണുങ്ങളും 3 പെണ്ണുങ്ങളും കോമണ്‍ ഡോര്‍മിറ്ററി ഉപയോഗിക്കണ്ടിവരും… ആ അഞ്ചു പേര്‍ അവന്‍ ആണുങ്ങള്‍ എല്ലാവരും റെഡി… പെണ്ണുങ്ങള്‍ക്ക് അപ്പോഴും സംശയം… ക്ലാസ്സിലെ ആദ്യത്തെ ട്രിപ്പ്‌ ആയത് കൊണ്ട് അതില്‍ നിന്നും ഒഴിവാക്കാനും ആര്‍ക്കും മനസ്സ് വരുന്നില്ല… അവസാനം തീരുമാനം പെണ്‍കുട്ടികള്‍ക്ക് വീട്ടു. ഒന്നില്ലെങ്കില്‍ ആദ്യത്തെ വലിയ ഡോര്‍മിറ്ററി എടുക്കുക. എട്ടു പേര്‍ തിരഞ്ഞ് പഠിച്ച് അവര്‍ തന്നെ പറയുക.

ഞാന്‍ ഒന്ന് കണക്കു കൂട്ടിനോക്കി… ക്ലാസ്സില്‍ രണ്ട് ഇണക്കുരുവികള്‍ ഉണ്ട്. അവര്‍ നാലു പേരും മിക്കവാറും ഈ കൂട്ടത്തില്‍‍ കാണും.. പിന്നെ ശ്രേയ സുനിലിനെ ഒറ്റിക്ക് കിട്ടാന്‍ വേണ്ടി അവനെയും കൂട്ടിയെന്നും വരും. അങ്ങനെ ആറ് പേര്‍ ഒത്തു. പിന്നെ ഓര്‍ഗനൈസര്‍ എന്ന നിലക്ക് സുരേഷും പിന്നെ തിരഞ്ഞെടുക്കപ്പെടുന്ന ഒരുവനും. അതാരായിരിക്കും…..

എന്തായാലും പെണ്ണുങ്ങള്‍ അപ്പോള്‍ സസ്പെന്‍സ് പൊട്ടിച്ചില്ല… പിറ്റേന്ന് പറയാം എന്ന് പറഞ്ഞ് ഞങ്ങള്‍ കളിപ്പിച്ചു…

ക്ലാസ് കഴിഞ്ഞ് ഞാനും സുനിലും വണ്ടി എടുത്തു നില്‍ക്കുമ്പോള്‍…

“സുനില്‍ ഒരു മിനിറ്റ്” ശ്രേയ നടന്നു വരുന്നു… കൂടെ അവളുടെ സ്ഥിരം വാല്‍ ആയ സ്വപ്നയും ഉണ്ട്. സ്വപ്ന ബാംഗ്ലൂരില്‍ വളര്‍ന്ന മലയാളി. എങ്ങനെയോ ഈ കോളേജില്‍ വന്നു പെട്ടു.

“സുനിലിനോട് ഒരു കാര്യം ചോദിക്കാന്‍ ഉണ്ട്. വരില്ലേ… മൂന്നാറിലേക്ക്” ബൈക്കിനടുത്ത്‌ എത്തി ഹന്‍ഡിലില്‍ കൈ വച്ച് കൊണ്ട് ശ്രേയ ചോദിച്ചു.

“ങാ… ഇവന്‍റെ നിര്‍ബന്ധം കാരണം പോകാമെന്ന് വച്ചു” സുനില്‍ അത് എന്‍റെ തലക്ക് കെട്ടി വച്ചു.

“കോമണ്‍ ഡോര്‍മിറ്ററിയില്‍ സുനില്‍ ഉണ്ടെങ്കില്‍‍… ഞാനും എഗ്രി ചെയ്തിട്ടുണ്ട്” പറയുമ്പോള്‍ ശ്രേയയുടെ കവിളുകള്‍ ഒന്ന് തുടുത്തു

“മ്മ്ം” സുനില്‍ എങ്ങും തൊടാതെ ഒന്ന് മുളി

“പിന്നെ ജിത്തു.. എന്‍റെ കൂടെ സ്വപ്നയും ഉണ്ടാവും സുനിലിന്‍റെ നിനക്കു കൂടി കോമണ്‍ ഡോര്‍മിറ്ററിയില്‍ ജോയിന്‍ ചെയ്തു കൂടെ” ശ്രേയ എന്നെ നോക്കി കെണ്ടു പറഞ്ഞു.

“സ്വപ്നയും എന്‍റെ കൂടെ വരണം എന്നു പറയുന്നു അതുകൊണ്ടാണ്” ഈ പറഞ്ഞത് സ്പനയുടെ മുഖത്ത്‌ നോക്കി അയിരുന്നു… സ്വപ്ന അതെ എന്ന ആര്‍ത്തതില്‍ തലയാട്ടി”

സുനില്‍ എന്നെ നോക്കി ചോദിച്ചു‍ “എന്തു പറയുന്നു ജിത്തു.. നീ സ്വപ്നയുടെ കൂടെ കൂടുന്നോ”

അത് ശരി എനിക്ക് ഇട്ട് പാര… പരമ ചെറ്റ

“നീ ശ്രേയയുടെ കൂടെ ജോയിന്‍ ചെയുന്നുണ്ടെങ്കില്‍ നിങ്ങളുടെ കൂടെ ഞാനും കൂടാം” ഞാന്‍ പന്ത് തിരിച്ച് സുനിലിന്‍റെ കോര്‍ട്ടിലേക്ക് ഇട്ടു

“മ്മ്ം.. ഓക്കേ” മനസ്സില്ലാമനസ്സോടെ എന്ന പോലെ സുനില്‍ സമ്മതിച്ചു

“വേരോ ആരോക്കെയാണ് നമ്മുടെ കൂടെ” ഞാന്‍ സ്വപനയോട് ചോദിച്ചു

“വീനിത് ആന്‍ഡ്‌ മിനി… വേറെ ആരും തിരുമാനം ആയില്ല” സ്വപ്ന പറഞ്ഞു

“ഞങ്ങളെ ഒന്ന് ഹോസ്റ്റലില്‍ ഡ്രോപ്പ് ചെയ്യ്. പ്ലീസ്സ്..” സുനിലിന്‍റെ താടിയില്‍ നുള്ളി കൊണ്ട് ശ്രേയ പറഞ്ഞു.

ഉത്തരത്തിനു കാത്തുനില്‍ക്കാതെ അവള്‍ സുനിലിന്‍റെ വണ്ടിയുടെ പുറകില്‍ കയറി. സ്വപ്ന വന്ന് എന്‍റെ വണ്ടിയുടെ പുറകില്‍ കയറി. ഈയിടെ ഇത് അവളുടെ സ്ഥിരം ആണ് സുനിലിന്‍റെ പുറകില്‍‍‍ ഇരുന്നുള്ള ഈ പോക്ക്. അവന്‍റെ കൂടെ ഉള്ളത് കൊണ്ട് സ്വപ്ന എന്‍റെ തലയിലും ആയിരിക്കും.
പോകുന്ന വഴി ഓരോ ഐസ്ക്രീം കൂടി ഞങ്ങളെ കൊണ്ട് വാങ്ങിപ്പിച്ച് അവര്‍ ഹോസ്റ്റലില്‍ ഇറങ്ങി
സുനിലിന്‍റെ വീട്ടിലേക്കു തിരിയുന്ന വഴിയില്‍ വണ്ടി നിര്‍ത്തി ബൈ പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. ഞാന്‍ നേരെ വണ്ടി വീട്ടിലേക്ക് വീട്ടു

വെള്ളിയാഴ്ച മൂന്നാര്‍ പോകുന്നത് പ്രമാണിച്ച് ഉച്ച വരയെ ക്ലാസ്സ് ഉണ്ടായിരുന്നുള്ള. തിരിച്ച് വന്നപ്പോഴേക്കും അഞ്ജലി ചെറിയുമ്മയുടെ വീട്ടിലേക്കു പോയിരുന്നു. ചെറിയമ്മക്ക് രണ്ട് മക്കള്‍ ആണ്. മൂത്തത് മകള്‍ ആണ് – അനു. പ്ലസ്‌ടുവിനു പഠിക്കുന്നു. ഇളയത് അര്‍ജുന്‍ എട്ടില്‍ പഠിക്കുന്നു. രണ്ടിന്‍റെയും റോള്‍മോഡല്‍ അഞ്ജലിയാണ് അവള്‍ വന്നാല്‍ പിന്നെ വാലു പോലെ രണ്ടും ഉണ്ടാവും. ഇത്തവണ എന്‍ട്രന്‍സ്‌ കോച്ചിംഗ് എന്നു വൊക്കേഷന്‍ വീട്ടില്‍ തന്നെ കുത്തിയിരിപ്പ് ആയിരുന്നു അനു. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ തൊട്ട് കോച്ചിംഗ് പോയി തുടങ്ങിയതാണ് ഇനിയും ഉണ്ട് ഒരു വര്‍ഷം. മോള്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ മേടിച്ച അടങ്ങു എന്ന് ചെറിയമ്മക്ക് ഭയങ്കര വാശി. എന്തായാലും അവര്‍ ഇങ്ങോട്ട് വാരാത്തത് കൊണ്ട് അഞ്ജലി അങ്ങോട്ട്‌ ഒരു ആഴ്ച നില്‍ക്കാന്‍ ചെറിയുമ്മ പറഞ്ഞതാണ്. അത് എന്തായാലും സൌകര്യം ആയി അവളുടെ മുറിയും പെട്ടിയും ഒന്ന് വിശദമായി തപ്പാനുള്ള സമയം ഉണ്ട്.

പോകാനുള്ള ഡ്രസ്സ്‌ എല്ലാം ബാഗിലാക്കി. രാത്രിയാണ് പുറപ്പെടുന്നത്‌. പോകുന്ന വഴി ടൌണില്‍ നിന്നും സെക്കന്‍റെ ഷോ കണ്ട് മൂന്നാറിലേക്ക് പോകുന്നു. അവിടെ എത്തുമ്പോള്‍ നേരം പുലരും അന്ന് അവിടെ തങ്ങി ഞായറാഴ്ച രാത്രി തിരിക്കാന്‍ ആണ് പ്ലാന്‍. വേണ്ട സാധനങ്ങള്‍ എല്ലാം എടുത്തു വെച്ചു എന്ന് ഉറപ്പു വരുത്തിയ ശേഷം ഞാന്‍ ബാല്‍ക്കണിയിലേക്ക് നടന്നു.
അഞ്ജലിയുടെ മുറിയുടെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടപ്പോള്‍ ഒരു കൌതുകം.. വെറുതെ ഒന്ന് കയറി നോക്കാം എന്ന് തീരുമാനിച്ച് ചുറ്റും നോക്കി പതുക്കെ ഉള്ളിലേക്ക് നടന്നു. മുറിയില്‍ കയറി വാതില്‍ ചാരിയ ശേഷം മുറി മൊത്തം ഒന്ന് കണ്ണോടിച്ചു നോക്കി. മുറിയില്‍ ആക്കെ ഒരു ഫോറിന്‍ സുഗന്ധം. നേരെ കട്ടിലിന്‍റെ അടുത്തേക്ക് നടന്നു. കിടക്കയും മറ്റു വിരിച്ച്‌ ഇട്ടിട്ടുണ്ട്. ഞാന്‍ കട്ടിലിന്‍റെ താഴെ ഇരുന്നു. നിലവെളിച്ചത്തില്‍ കണ്ട അഞ്ജലിയുടെ രൂപം എന്‍റെ മനസ്സില്‍ തെളിഞ്ഞു… ഒരു നിമിഷം അവള്‍ ആ കട്ടിലില്‍ കിടക്കുന്നത് പോലെ തോന്നി. ഞാന്‍ കട്ടിലിന്‍റെ താഴെ ഉള്ള അഞ്ജലിയുടെ പെട്ടികള്‍ പുറത്തേക്ക് വലിച്ചു. ആദ്യത്തെ പെട്ടി പൂട്ടിയിരുന്നില്ല.. അതില്‍ മിക്കതും അവളുടെ വസ്ത്രങ്ങളും ഗിഫ്റ്റുകളും ആയിരുന്നു… ഞാന്‍ അത് ഓരോന്നായി എടുത്തു മുഴുവനായും പരിശോധിച്ചു. പ്രതീക്ഷിച്ച പോലെ ഒരു തുമ്പു കിട്ടിയില്ല…. അടുത്ത പെട്ടി എടുത്തു തുറക്കാന്‍ നോക്കി എങ്കിലും അത് പൂട്ടിയിരുന്നു. നമ്പര്‍ലോക്ക് ആണ്… കുറച്ചു പരീക്ഷണങ്ങള്‍‍ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല.. അത് ഞാന്‍ തിരിച്ച് വെച്ച് ബാക്കി ഉണ്ടായിരുന്നു ബാഗ്‌ ഞാന്‍ പുറത്തെടുത്തു. അത് മുഴുവന്‍ കലിയാക്കി തപ്പിയെങ്കിലും ഒരു സൂചന പോലും കിട്ടിയില്ല…. നിരാശനായി ഞാന്‍ അവളുടെ ഓരോ ഡ്രസ്സ്‌ എടുത്ത് തിരിച്ചു വച്ച് തുടങ്ങി.

അവളുടെ വസ്ത്രങ്ങളില്‍ തിരിച്ചു എടുത്തു വെക്കുമ്പോള്‍ ആണ്.. അതില്‍ ആ രാത്രി ഇട്ടിരുന്ന ആ നെറ്റി എന്‍റെ ശ്രദ്ധയില്‍ പെട്ടത്.. വിണ്ടും എന്‍റെ മനസ്സില്‍ തെളിഞ്ഞത് നിലവില്‍ തിളങ്ങുന്ന ആ കാലുകളും അ ചുണ്ടുകളും അയിരുന്നു. ആ നെറ്റിയില്‍ ഒന്ന് തലോടി.. ഒരു നിമിഷത്തോക്ക് അവള്‍ അ നൈറ്റിയില്‍ എന്‍റെ മുന്‍പില്‍ നിന്നു എന്നെ നോക്കി ചിരിക്കുന്നു…

അഞ്ജലിയോട് എനിക്ക് എന്ത് പ്രണയമോ….? ഈ കുശുമ്പുകള്‍ക്കും അടിപിടികള്‍ക്കും ഇടയില്‍ അവളെങ്ങനെ എന്‍റെ മനസ്സില്‍ ഈ വിധം കയറി പറ്റി? ഇതു മനസ്സില്‍ തട്ടിയ ഒരു ഇഷ്ടമാണോ? അതോ കിട്ടക്കണിയോട് തോന്നുന്ന വെറും ആഗ്രഹമോ…? അറിയില്ല… പക്ഷേ ഒന്നുണ്ട് ഇത്തരം ചിന്തകള്‍ എന്‍റെ മനസ്സില്‍ തോന്നുന്നത് ആദ്യമായിട്ടാണ്…. പിന്നെ എനിക്ക് ആ മുറിയില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. എല്ലാം പഴയതുപോലെ എന്ന് ഉറപ്പു വരുത്തി ഞാന്‍ എന്‍റെ മുറിയിലേക്ക് നടന്നു. മുറി കുറ്റിയിട്ട് ഞാന്‍ കിട്ടുന്നു മനസ്സില്‍ മുഴുവന്‍ അവളുടെ ആ ചിരി മാത്രം. അറു മണിയോട് കുടിയാണ് ഞാന്‍ എഴുന്നേറ്റത്. ഒരു കുളിയും പാസാക്കി ഞാന്‍ യാത്രക്കൊരുങ്ങി.
റെഡിയായി അമ്മയോട് പറഞ്ഞ് ബാഗുമായി സുനിലിന്‍റെ വീട്ടിലേക്കു പോയി. എന്‍റെ വണ്ടി അവിടെ വെച്ച് അവന്‍റെ വണ്ടിയില്‍ രണ്ട് പേര്‍ക്കും കൂടി പോകാമായിരുന്നു പ്ലാന്‍. സുനിലിന്‍റെ അകന്ന ബന്ധുവിന്‍റെ വീട്ടില്‍ വണ്ടി വെച്ച് അവിടെ നിന്ന് കോളേജിലേക്ക് നടന്നു എന്നാണ് തിരുമാനിച്ചത്.

മൂന്നാറിലെ ട്രിപ്പിനു കഴിഞ്ഞു തിരിച്ചു വന്നതിനു ശേഷം ഒരാഴ്ച പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ കടന്നു പോയി. ക്ലാസ്സിലും ഞങ്ങളുടെ താവളത്തിലും ഞാനും സമയം ചെലവിട്ടു. ചെറിയുമ്മയുടെ വീട്ടില്‍ നിന്നും അഞ്ജലി തിരിച്ചെത്തിയിരുന്നില്ല. ഒന്ന് രണ്ട് വട്ടം രമേച്ചിയെ കണ്ടെങ്കിലും സംസാരിക്കാനോ അടുത്ത ഇടപഴകാനോ ഒന്നും കഴിഞ്ഞിരുന്നില്ല…

അരൊക്കെയോ സംസാരിക്കുന്ന ശബ്ദവും കോലാഹലങ്ങളും കോട്ടാണ് ഞാന്‍ ഉണര്‍ന്നത്. താഴെ അരക്കെയോ വന്നിട്ടുണ്ട്. ഞാന്‍ താഴെത്തെ സംസാരം ശ്രദ്ധിച്ച… അഞ്ജലിയുടെ ശബ്ദം ഇടക്ക് കോട്ടു.. കൂടെ ഉയരുന്ന ശബ്ദം പരിചിതമണല്ലോ.. മ്മം.. അനുവിന്‍റെയാണ്‌. ഇവളെന്താ ഇങ്ങോട്ട്… ഇന്ന് എന്‍ട്രന്‍സ് കോച്ചിംഗിന് പോയിലെ ആവോ? ചെറിയുമ്മയുടെ ശബ്ദം കേള്‍ക്കാന്നില്ല. ഞാന്‍ എഴുന്നേറ്റു കുളിമുറിയിലേക്കു നടക്കുമ്പോള്‍ ഒരു പട അതാ മുകളിലോട്ട് വരുന്നു. അഞ്ജലിയും അനുവും പിന്നാലെ അര്‍ജുനും.

“ഹലോ ജിത്തുവേട്ടാ… ഹൌ ആര്‍ യു” അനുവാണ് ചോദിച്ചത്

“പരമസുഖം തന്നെ അനു.. എങ്ങനെ പോകുന്നു നിന്‍റെ എന്‍ട്രന്‍സ് കോച്ചിംഗ് ഓക്കെ” ഞാന്‍ അവളോട്‌ ചോദിച്ചു.

“ഹോ… ശനിയും ഞായറും അവിടെ പോയി മടുത്തു. ഈ ജിത്തുവേട്ടന്‍ ആക്കെ ഒരു മാസമേ പോയോള്ളു… എനിക്കു അങ്ങനെ പോയാല്‍ മതിയായിരുന്നു” മിനി നിന്നും ചിണുങ്ങി

“മ്മ്ം… നിന്‍റെ പഠിത്തം ഓക്കെ എങ്ങനെ പോകുന്നടാ…” ഇനി അവനെ ഗൌനിച്ചില്ലെന്നു വേണ്ട.

“ഞാന്‍ നല്ലോണം പഠിക്കുന്നുണ്ട്… ഞാനിപ്പോള്‍ ക്ലാസ് ഫസ്റ്റ്…” അര്‍ജുന്‍ പറഞ്ഞു.

“അതെ അതെ… ആദ്യത്തെ എട്ട് റാങ്കുകാരെ കൂട്ടിയില്ലെങ്കില്‍ നി ഫസ്ററാ…” അനു അവനെ കളിയാക്കി “ചുമ്മാ പുളുവടിക്കാ ജിത്തുവേട്ടാ…”

“വാടി.. നിനക്കൊരു കാര്യം തരാം… വാട…” അഞ്ജലി അവരെ മുറിയിലേക്ക് കുട്ടികെണ്ടുപോയി
ഞാന്‍ നേരെ ബാത്രൂമില്‍ പോയി…. ബ്രഷ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അഞ്ജലിയുടെ ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു…

“ഇത് അച്ചുവിന്… ഇത് അനുവിന്”

“ഹായ് ഹാരിപോട്ടര്‍ ഗെയിം.. താങ്ക്യൂ ചേച്ചി” അച്ചുവിന്‍റെ ശബ്ദം

“ഇത് നിന്‍റെ എക്സ് ബോക്സില്‍ ലോഡ് ചെയ്യാം” അഞ്ജലി പറഞ്ഞു..

“നിനക്ക് അത് ഇഷ്ടപ്പെട്ടോടി” അഞ്ജലി മിനുവിനോട് ചോദിച്ചു

പെട്ടി അകത്തെക്ക് തള്ളി വെക്കുന്ന ശബ്ദം കോട്ടു…

“എടാ.. താഴെ പോടാ.. ഞാന്‍ ഡ്രസ്സ്‌ മാറട്ടെ” അഞജലി അച്ചുവിനോട് പറഞ്ഞു

റൂമിന്‍റെ വാതില്‍ അടയുന്ന ശബ്ദം കോട്ടു…

“ജീന്‍സും ടീഷര്‍ട്ടും ഓക്കെ എനിക്കു ഇഷ്ടമാ ചേച്ചി… പക്ഷേ അച്ഛനും അമ്മയും സമ്മതിക്കില്ല”

“എടീ കോളജില്‍ പോകുമ്പോള്‍ ഇതൊക്കെ ഇടണം.. എന്നാലേ നാലു പേര്‍ നോക്കു”

“അയ്യോ… ച്ഛി… ആണ്‍കുട്ടികള്‍ നോക്കാനാണോ നമ്മള്‍ കോളേജില്‍ പോകുന്നത്”

“നാലു പേര്‍ നോക്കുന്നത് ഒരു സുഖമല്ലേടി മോളേ… നീ പുണ്യാളത്തി ഒന്നു ചമയണ്ട.. ജിത്തുവിനെ കണ്ടപ്പോള്‍ നിന്‍റെ ഒരു കൊഞ്ചല്‍… ഞാന്‍ ശ്രദ്ധിച്ചില്ലെന്നാണോ നീ വിചാരിച്ചോ… കള്ളി…..എന്താടി നീയും അവനും തമ്മില്‍… എന്നോട് പറയെടി”

“ഒന്ന് പോ ചേച്ചി… ഞങ്ങള്‍ തമ്മില്‍ ഒന്നു ഇല്ല…
പിന്നെ ജിത്തുവേട്ടനെ എനിക്ക്…”അനു വിക്കി

“ജിത്തുവിനെ നിനക്ക്… മ്മ്ം” അഞ്ജലി അവളെ പ്രോത്സാഹിപ്പിച്ചു.

“ഏട്ടനെ എനിക്കിഷ്ടാ..”

അനുവിന് എന്നെ ഇഷ്ടമാണെന്ന്… മനസ്സില്‍ ഒരു ലഡു പെട്ടി.

“ങാഹാ.. നീ കൊള്ളമല്ലോടി മീണ്ടാപ്പൂച്ചേ.. എന്നിട്ട്‌ നീ ഇത് അവനോട് പറഞ്ഞോ” അഞ്ജലി തുടര്‍ന്നു

“അയ്യോ.. ഞാന്‍ എങ്ങനെയാ ഇത്”

“മ്മ്ം.. അവന്‍ ആള്‍ കുഴപ്പം ഒന്നും ഇല്ല… ഇത്തിരി എത്തിനോട്ടവും വായ്നോട്ടവും ഉണ്ടെന്നെ ഉള്ള… എന്നാലും അത് വേണ്ട മോളെ”

നാശം… ഇവള്‍ എന്തിനാ എനിക്കിട്ട് പാര പണിയുന്നത്… എത്തി നോക്കിയതിന്‍റെ മാറ്റോ വിരോധം തിര്‍ക്കുകയാണോ..?

“അതെന്താ ചേച്ചി… ചേച്ചിക്ക് ഏട്ടനോട് ദേഷ്യമാണോ…”

“ഏയ്… അങ്ങനെ ഒന്നു ഇല്ല അനു.. എനിക്കും അവനെ ഇഷ്ടമൊക്കെയാ… പക്ഷേ റിലേഷനില്‍ ഉള്ളതല്ല മോളേ… അടുത്ത റിലേഷനില്‍ ഉള്ളവര്‍ തമ്മില്‍ കല്യാണം കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാവുന്നതില്‍ കോമ്പ്ലിക്കേഷന്‍ ഉണ്ടാവും” അഞ്ജലി അനുവിനെ ഉപേദശിച്ചു.

“മ്മം.. ഞാന്‍ ഒന്ന് കുളിക്കട്ടെ” അഞ്ജലി പറഞ്ഞു

അത് കേട്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് മുഖം കഴുകി എന്‍റെ മുറിയിലേക്ക് പോയി.

“അനു നീ എവിടെയാ… അമ്പലത്തില്‍ പോണ്ടാ…” മുറിയുടെ പുറത്ത് ചെറിയുമ്മയുടെ ശബ്ദം

“ഞാന്‍ ചേച്ചിയുടെ മുറിയില്‍ ഉണ്ട് അമ്മ” അനു വിളികേട്ടു.

.ഞാന്‍ എഴുന്നേറ്റു പുറത്തിറങ്ങി

“ഓ.. ജിത്തുവോ..? നീ എന്തെടുക്കുകയായിരുന്നു. താഴെ കണ്ടില്ലല്ലോ എന്ന് ഞാന്‍ ചേച്ചിയോട് ചോദിച്ചതെ ഉള്ളൂ” എന്നെ കണ്ട് ചെറിയുമ്മ പറഞ്ഞു.

ഞാന്‍ മറുപടി ഒരു ചിരിയില്‍ ഒതുക്കി

“ഞങ്ങള്‍ ഇവിടെ കാവിലേക്കിറങ്ങിയതാ.. നീ കുളിച്ചാലല്ലോ അല്ല… നീ വരുന്നുണ്ടോ അഞ്ജു” ചെറിയുമ്മ എന്നില്‍ തുടങ്ങി അഞ്ജലിയില്‍ ചോദ്യം അവസാനിപ്പിച്ചു‍

“ഇല്ല ചെറിയുമ്മ… ഞാന്‍ കുളിച്ചിട്ടില്ല” അഞ്ജലി പറഞ്ഞു

“വാ അനു പോക്കാം.. ഇപ്പോ തിരിച്ചുപോയാല്‍ ഉച്ചക്കുള്ള ക്ലാസ്സില്‍ പോകാം” ചെറിയമ്മയുടെ ധൃതിയുടെ കാരണം അപ്പോഴാണ്‌ പിടികിട്ടിയാത്. അതു കേട്ടതോടെ അനുവിന്‍റെ മുഖം വടി

“ഇന്നവള്‍ ഇവിടെ നില്‍ക്കട്ടെ ചെറിയുമ്മ.. നാളെ എന്തായാലും ക്ലാസ് ഇല്ലല്ലോ” അഞ്ജലി ചെറിയമ്മയെ സോപ്പിട്ടു…

“പ്ലിസ്.. ചെറിയമ്മേ… ഒരു ദിവസം… രണ്ട് മൂന്നാഴ്ച കഴിഞ്ഞാല്‍ ഞാന്‍ പോകില്ല.. മാത്രമല്ല അവള്‍ക്ക് എന്‍ട്രന്‍സിനെ പറ്റി ഞാനും ജിത്തുവും കൂടി പറഞ്ഞു കൊടുക്കുകയും ചെയ്യാം” ചെറിയമ്മയുടെ മടി കണ്ട് അഞ്ജലി അവസാനത്തെ അടവ് പ്രയോഗിച്ചു.

അപാര കുരുട്ടുബുദ്ധി തന്നെ… പക്ഷേ അര്‍ജുന്‍ കൂടി നില്‍ക്കണം എന്നു പറഞ്ഞാല്‍ ആണ് കുടുങ്ങുക… ഞാന്‍ വിചാരിച്ചതേ ഉള്ളൂ. അവന്‍ ചേദിച്ചു…

“നീ ഇന്നലെ ഹോം വര്‍ക്ക് ചെയ്തില്ലല്ലോ… ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ ചെയ്യാന്‍… നീ ഇവിടെ നിന്നാല്‍ പറ്റില്ല” ചെറിയമ്മ പറഞ്ഞു.

അര്‍ജുന്‍ യാചിക്കുന്ന കണ്ണുകളുമായി അഞ്ജലിയെ നോക്കി… അവള്‍ നിസ്സഹായത നടിച്ചു….

”വാ… അമ്പലത്തില്‍ പോകാം” ചെറിയുമ്മ നടന്നു.
അഞ്ജലി മുറിയിലേക്ക് പോയി ടവല്‍ എടുത്ത് കുളിമുറിയില്‍ പോയി. ഞാന്‍ താഴേക്കും. താഴെ പോയപ്പോള്‍ അമ്മ ഒരുങ്ങി ഇരിപ്പുണ്ട്

“ജിത്തു… ഞാനും സുഭദ്രയുടെ കൂടെ കാവില്‍ ഒന്നു പോയിട്ട് വരാം. ഭക്ഷണം എടുത്ത് വച്ചിട്ടുണ്ട്. ചേറ് ഞാന്‍ വയിറ്റിട്ട് വെച്ചിട്ടുണ്ട്. അത് ഒരു പത്തു മിനിറ്റ് കഴിഞ്ഞ് ഓഫ് ചെയ്യണം. പിന്നെ കറി തിളക്കുന്നുണ്ട് അതു ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു ചെയ്യണം. മറക്കരുത് കേട്ടോ” അമ്മ ധൃതിയില്‍ എല്ലാം എന്നെ എല്‍പ്പിച്ചു. ഞാന്‍ എല്ലാത്തിനും തലയാട്ടി

ചായ ഉണ്ടാക്കുന്നതിനിടക്ക് രണ്ടു ഓഫ് ആക്കി. ചായയും എടുത്ത് പോയി പേപ്പര്‍ വായിച്ചു കൊണ്ടിരിക്കുന്നു…

“എനിക്ക് ചായ ഉണ്ടാക്കിയില്ല” അഞ്ജലിയുടെ ശബ്ദം

“വേണേല്‍ ഉണ്ടാക്കി കുടിച്ചോ” ഞാന്‍ പറഞ്ഞു

“നിനക്കെന്നോട് ഒരു സ്നേഹവുമില്ലല്ലെടാ..” അഞ്ജലി ചിണുങ്ങി കൊണ്ട് അടുക്കളയില്‍ പോയി

എന്താണ് ഇവള്‍ക്ക് ഒരു ചിണുങ്ങലും പരിഭവം പറച്ചിലും ഒക്കെ… ഒരാഴ്ച ചെറിയമ്മയുടെ വീട്ടില്‍ നിന്നപ്പോള്‍ അനുവിന്‍റെ സ്വഭാവം ഇവള്‍ക്ക് പകര്‍ന്നോ..

“ഇവിടെ ചായ ഉണ്ടല്ലോ… നീ ഉണ്ടാക്കിയതാ…?” അടുക്കളയില്‍ നിന്നും വരുന്ന വഴി അഞ്ജലി ചോദിച്ചു

“ഏയ്… ഇവിടെ ചായ മഴ പെയ്തിരുന്നു… അപ്പൊ ഞാന്‍ പാത്രത്തില്‍ പിടിച്ചതാ..” പത്രത്തില്‍ നിന്നും കണ്ണ് എടുക്കാതെ ഞാന്‍ പറഞ്ഞു. അഞ്ജലി ചിരിയുടെ മണിമുത്തുകള്‍ പൊഴിച്ചു.

“യൂ ആര്‍ ഫണ്ണി ഡാ…” എന്‍റെ കവിളില്‍ നുള്ളി അവള്‍ പറഞ്ഞു. അവിടെ ഉള്ള ഇംഗ്ലീഷ് പത്രം എടുത്ത് എന്‍റെ നേരെ മുന്നില്‍ ഇരുന്നു വായന തുടങ്ങി.

പത്രം വായിച്ചു കഴിഞ്ഞു കുളിക്കാനായി മുകളിലേക്ക് പോയി…

കാവില്‍ ഒക്കെ പോയി അമ്മയും ചെറിയമ്മയും മറ്റും തിരിച്ചെത്തി. ഊണൊക്കെ കഴിഞ്ഞ് സ്ത്രീജനങ്ങള്‍ എല്ലാവരും കൂടി സൊറ പറച്ചിലും കുശുമ്പു പറച്ചിലും ആയി താഴെ കൂടി. അര്‍ജുനും അവരുടെ ഇടയില്‍ കറങ്ങി… പുറത്ത് എങ്ങും പോവാന്‍ തോന്നിയില്ല.. അത്കൊണ്ട് ഞാന്‍ എന്‍റെ മുറിയില്‍ പോയി ഇത്തിരി പഠിക്കാം എന്നു വച്ചു.. ബുക്ക് തുറന്നിട്ട് കാലം കുറച്ചായി… പിന്നെ നോട്ട്സ് എല്ലാം പേപ്പറില്‍ ആയതുകൊണ്ട് അതെല്ലാം ഫയല്‍ ചെയ്തുവെക്കണം.. എല്ലാം കഴിഞ്ഞ് ഒന്ന് മയങ്ങിയാലല്ലോ എന്ന് ആലോചിക്കുമ്പോള്‍ ആണ് താഴെ നിന്ന് ചെറിയമ്മയുടെ വിളി…

“ജിത്തു… സുഭദ്രാമ്മ പോണു കേട്ടോ”

ഞാന്‍ താഴെക്കിറങ്ങി…. താഴെ ചെന്നപ്പോള്‍ അനു അവിടെ പമ്മി നില്‍പ്പുണ്ട്.

“ഒരു ദിവസമല്ലേ സുഭദ്ര… എല്ലാ ദിവസവും കുട്ടികളെ ഇങ്ങനെ എന്‍ട്രന്‍സ്‌ എന്നു പറഞ്ഞ് ഇരുത്തരുത്” അമ്മ പറഞ്ഞു…

“ചേച്ചിക്ക് അങ്ങനെ പറയാം… ജിത്തു എന്‍ട്രന്‍സ്‌ എഴുതി എടുത്തില്ല. ഇപ്പൊ മെഡിസിനാക്കെ സീറ്റ് കിട്ടാന്‍ പാടാണ്. ഇപ്പോഴേ പഠിച്ചില്ലെങ്കില്‍‍…” ചെറിയമ്മ അവരുടെ ഭാഗം ന്യായീകരിച്ചു.

“ഒരു ദിവസം നില്‍ക്കട്ടെടി അവളിവിടെ… ഇത്തവണ അവള്‍ ഇവിടെ നിന്നേതേ ഇല്ലല്ലോ”

അവസാനം ചെറിയമ്മ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. അര്‍ജുനെയും നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ചെറിയമ്മ സമ്മതിച്ചില്ല.. അവസാനം പിറ്റേന്ന് തന്നെ തിരിച്ചു കൊണ്ട് വിടാമെന്ന വൃവസഥയില്‍ അനുവിനെ അവിടെ നിര്‍ത്തി അര്‍ജുനെ കൊണ്ട് ചെറിയമ്മ പോയി. ഞായറാഴ്ച ഡ്രൈവര്‍ ഉണ്ടാവില്ല. അപ്പോള്‍ പിന്നെ കൊണ്ട് വിടാന്‍ ഞാന്‍ തന്നെ… ചെറിയമ്മ യാത്രയാക്കി മുകളില്‍ പോയി ഒന്ന്‌ മയങ്ങി. എഴുന്നേറ്റ് നേരെ അടുക്കളയില്‍ പോയി അനുവിന്‍റെയും അഞ്ജലിയുടെയും അമ്മയുടെയും സംസരാത്തില്‍ പങ്കു ചോര്‍ന്നു.. കൂടെ അമ്മ വറക്കുന്ന പഴംപൊരി ചൂടോടെ തട്ടാനും തുടങ്ങി. വറത്തെടുക്കുന്ന പഴംപൊരി എല്ലാം നേരെ എന്‍റെ വയറ്റിലേക്ക് പോകുന്നത് കണ്ട അമ്മ എന്നെ അവിടെ നിന്നും ഓടിച്ചു…

രാത്രി ഊണു കഴിഞ്ഞ് നേരത്തെ കിടക്കനെന്നും പറഞ്ഞ് മുറിയിലേക്ക് പോയി. ലൈറ്റ് ഓഫ്‌ ചെയ്തു. അധികം കഴിയും മുന്‍പേ ആരോ മുകളിലേക്ക് കയറി വരുന്നത് പോലെ

“ഉറങ്ങിയോടീ നിന്‍റെ കാമുകന്‍..?”അഞ്ജലി പതിഞ്ഞ സ്വരത്തില്‍ അനുവിനോടു ചോദിക്കുന്നത് രാത്രിയുടെ നിശബ്ദതയില്‍ ഞാന്‍ കേട്ടു.

പിറ്റേന്ന് രാവിലെ രവി നല്ല ചെത്തു കള്ള് കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞു സുനില്‍ വിളിച്ചു. ഞാന്‍ നേരെ താവളത്തിലേക്ക് പോയി കള്ളു കുടിച്ച്‌ സുനിലിന്‍റെ വീട്ടില്‍ പോയി കിടന്നു. വൈകുന്നേരം അനുവിനെ കൊണ്ട് വിടണം എന്ന് പറഞ്ഞു ഉച്ചിക്ക് വീട്ടിലേക്ക് പോന്നു.

വൈകുന്നേരം കാറെടുത്ത് വന്നപ്പോള്‍ അനു മുന്നില്‍ തന്നെ വന്നു കയറി. കാര്‍ എടുത്തു പോന്ന് കുറച്ചു കഴിഞ്ഞിട്ടും. അനു പതിവിനു വിപരിതമായി മിണ്ടാതെയിരുന്നു.. ഇന്നലെ അഞ്ജലി പറഞ്ഞത് കാരണം ആണോ.

“എന്താ അനു ഒന്നു മിണ്ടാത്തത്.. ഏതാണിത്ര ഭയങ്കര അലോചന” അനുവിനെ തട്ടിയുണര്‍ത്തി കൊണ്ട് ഞാന്‍ ചോദിച്ചു.

“ഏയ… ഒന്നുമില്ല… ഞാന്‍.. എന്‍ട്രന്‍സിന്‍റെ കാര്യം അലോചിക്കുകയായിരുന്നു” അനു പതിവില്ലാതെ വിക്കി

“അതിനെ പറ്റി എന്‍റെ അനുമോള്‍ എന്തിനാ വിഷമിക്കുന്നത്. ഇനിയും ഒരു വര്‍ഷമില്ലേ അതിനൊക്കെ… എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടങ്കില്‍ ചോദിച്ചാല്‍ പോരെ” ഞാന്‍ സമാധാനിപ്പിച്ചു. അനു ഒന്ന് മൂളി.

“പക്ഷേ അനു അതല്ലല്ലോ ആലോചിച്ചിരുന്നത്… അനുമോള്‍ക്ക് എന്നോട് പറഞ്ഞുടെ…”

“ഏയ്… അങ്ങനെ ഒന്നും ഇല്ല… വെറുതെ ഓരോന്ന്…”

അനുവിന് ഇഷ്ടപ്പെട്ട ബേക്കറി എത്തിയപ്പോള്‍ ഞാന്‍ വണ്ടി പതുക്കെയാക്കി. അതിലെ പോകുമ്പോള്‍ എല്ലാം ഒരു വാനില ഐസ്ക്രീമും അവിടത്തെ പൈനാപ്പിള്‍ കേക്കും അവള്‍ ഒഴിവാക്കാറില്ല. എന്നത് അറിഞ്ഞുകൊണ്ട് തന്നെ ചോദിച്ചു

“നിര്‍ത്തണോ ഇവിടെ… അതോ..”

“അയ്യോ… പൂര്‍ണിമാ ബേക്കറി എത്തിയത് അറിഞ്ഞതെ ഇല്ല… അപ്പോ ജിത്തുട്ടന് ഓര്‍മയുണ്ടല്ലേ… നല്ല ജിത്തുട്ടന്‍”

“മ്മ്ം… ഐസ്ക്രീം ഒക്കെ വാങ്ങി തരാം… പക്ഷേ പകരം എനിക്ക് എന്ത് തരും”

“അയ്യോ… ഞാനെന്താ ജിത്തുട്ടന് തരുക”

“നീ ഒന്ന് ചിരിച്ചാല്‍ മതി… ആ നുണ കുഴിയും കാണിച്ച്”

അനുവിന്‍റെ ആ കവിളുകളില്‍ നുണകുഴി തെളിഞ്ഞു.. ഒപ്പം ആ കവിളുകള്‍ ഒന്ന് തുടുത്തു…

“ഹൊ.. സമാധാനമായി.. എന്‍റെ അനു… നിന്‍റെ ഈ ചിരി കാണാന്‍ എന്തു ചന്തമാണെന്നൊ…” ഞാന്‍ അനുവിന്‍റെ കവിളില്‍ ഒന്ന് നുള്ളി.

അവളെ ഒന്ന് പൊക്കാനായി പറഞ്ഞതാണെങ്കിലും കാര്യം ശരിതന്നെ… കവിളുകളില്‍ നുണകുഴി തെളിയുന്ന ആ ചിരി അരെയും മയക്കും. അര്‍ത്ഥം വച്ച് ഞാന്‍ മൂളിപ്പാട്ടും പാടി

“എന്തിനി മൌനം… എന്തിനി നാണം”

ഐസ്ക്രീമും കേക്കും ഞാന്‍ കാറില്‍ തിരിച്ചെത്തി… ഐസ്ക്രീം കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ അനു ചോദിച്ചു

“ജിത്തുവേട്ടാ… ഈ ബന്ധത്തില്‍ ഉള്ളവര്‍ കല്യാണം കഴിക്കുന്നത്‌ നല്ലതല്ല എന്നു പറയുന്നത് ശരിയാണോ?”

“ങാ.. വളരെ അടുത്ത ബന്ധത്തില്‍ ഉള്ളവര്‍ കല്യാണം കഴിക്കുന്നത്‌ നല്ലതല്ല എന്നാണ് ഇപ്പോള്‍ പറയുന്നത്” ഞാന്‍ അത് പറഞ്ഞപ്പോള്‍ അനുവിന്‍റെ മുഖം ഒന്ന് വാടി

“പക്ഷേ നമ്മുടെ നാട്ടില്‍ അങ്ങനെ പണ്ട് മുതലേ ഉള്ളതല്ലേ… മുറപെണ്ണും മുറച്ചെറുക്കനും ഒക്കെ അവര്‍ക്ക് കുഴപ്പം ഒന്നും സംഭവിച്ചാലല്ലോ” ഞാന്‍ സമാധാനിപ്പിച്ചു

അനു എന്തോ ആലോചനയില്‍ മുഴുകി

“അല്ല… നമ്മുടെ ബന്ധത്തില്‍ ഉള്ള ആരെയാ നിനക്ക് കല്യാണം കഴിക്കേണ്ടത്‌” കുനിഞ്ഞ് അവളുടെ മുഖത്ത് നോക്കി കൊണ്ട് ചോദിച്ചു

“ശ്ശൊ… ഈ ജിത്തുവേട്ടന്‍..” മിനുവിന്‍റെ കവിളുകള്‍ വിണ്ടും തുടുത്തു… അവള്‍ മുഖം തിരിച്ചു പുറത്തേക്ക് നോക്കി… അപ്പോഴും ആ നുണകുഴികള്‍ മാഞ്ഞിരുന്നില്ല..

“ദോ… നാണം അപ്പോ ആരോ ഉണ്ട്… കള്ളി… സത്യം പറ” അവളുടെ താടിയില്‍ പിടിച്ചു മുഖം തിരിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു.

“പോ… അവിടുന്ന്..” അനു ഐസ്ക്രീം കപ്പ്‌ താഴെ ഇട്ട് കൈകള്‍ കൊണ്ട് മുഖം പൊത്തി.

“മ്മ്ം… ഞാന്‍ കണ്ടുപിടിച്ചോളാം…”

അപ്പോ പെണ്ണിനിപ്പോഴും എന്നോട് ഇഷ്ടം ഉണ്ട്… കൊള്ളാം… അത്രയും സമാധാനമായി… പക്ഷേ തൊട്ടാവാടിയാണ്… സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ഞാന്‍ വണ്ടി എടുത്തു.

തറവാട്ടില്‍ എത്തിയപ്പോള്‍ ചെറിയമ്മ ഒരു സല്‍ക്കാരം ഒരുക്കിയിരുന്നു… അന്നവിടെ നില്‍ക്കാന്‍ പറഞ്ഞെങ്കിലും. നാളെ ലാബ് ഉണ്ടെന്നു പറഞ്ഞ് ഞാന്‍ മുങ്ങി.

തിങ്കളാഴ്ച വന്നെത്തി… പുതിയ പറവകള്‍ കോളേജിലേക്ക് ചോക്കേറുന്ന ദിനം. പുതുതായി വനത്തില്‍ എത്തിയ മാന്‍ കൂട്ടത്തെ പോലെ അവര്‍ പേടിയോടെ ചുറ്റും നോക്കി… സിംഹങ്ങളും കടുവകളും അവരെ നൊട്ടമിട്ടിരുന്നു എന്ന് അറിഞ്ഞ പോലെ. സുനിലിന്‍റെ അകന്ന ബന്ധു ആരോ ചേരുന്നുണ്ട്… അവരെ കാണണം എന്ന് പറഞ്ഞ് അവന്‍ എന്നെയും കൊണ്ട് രജിസ്ട്രേഷന്‍ നടക്കുന്ന ഓഫീസിന്‍റെ അടുത്തേക്ക് നടന്നു… അവിടെ എത്തിയപ്പോള്‍ അവിടെ ഒരു അള്‍കുട്ടം തന്നെ ഉണ്ടായിരുന്നു… അതില്‍ നിന്നും സുനിലിന്‍റെ ബന്ധുവിനെ ഞങ്ങള്‍ തിരഞ്ഞ് കണ്ടു പിടിച്ചു. സുനില്‍ എന്നെ അവര്‍ക്ക് പരിചയപ്പെടുത്തി… ഓരോ കാര്യങ്ങള്‍ പറഞ്ഞ് സംസാരം റാഗിങ്ങിലത്തി. ഇവിടെ ഒരു പ്രശ്നവും ഇല്ലെന്നും യാതൊരു വിധത്തിലും പേടിക്കേണ്ട എന്ന് എല്ലാം എറ്റ പോലെ പറഞ്ഞപ്പോള്‍ ചിരിയടാക്കാന്‍ ഞാന്‍ ഇത്തിരി പാടുപെട്ടു… ഇവനെന്താലാം കാണാനും അനുഭവിക്കാനും കിടക്കുന്നു… അച്ഛന്‍റെ വാലില്‍ തുങ്ങി നടക്കുന്ന ഒരു മണുക്കൂസ്… ഇവനെയൊക്കെ നേരെയാക്കി എടുക്കാന്‍ റാഗിങ്ങ് അല്ലാതെ പിന്നെ എന്താണ് വഴി… ഒരു വര്‍ഷം കഴിയുമ്പോള്‍ സ്മാര്‍ട്ട് കൂട്ടപ്പന്‍മാരായി നടക്കുമ്പോള്‍ ഇപ്പോഴത്തെ അഭിപ്രായം ഒക്കെ മാറിക്കോളും.
അവന്‍റെ ഊഴം വന്നപ്പോള്‍ അവരുടെ കൂടെ സുനിലും രജിസ്റ്റര്‍ ഓഫീസിലേക്കു പോയി.. ഞാന്‍ ചുറ്റുമുള്ള ആള്‍ക്കൂട്ടത്തില്‍ ഒന്ന് കണ്ണോടിച്ചു… മുങ്ങിയാലോ എന്ന് ആലോചിച്ചപ്പോഴാണ് ആ മുഖം വിണ്ടും കണ്ടത്… സ്വപ്നങ്ങളിലൂടെ എന്‍റെ ഹൃദയം കവര്‍ന്ന ആ മുഖം…. അന്ന് കൌണ്‍സിലിങ്ങ് സമയത്ത് ഒരു മാത്രയില്‍ എന്നെ മോഹിപ്പിച്ചു കടന്നു കളഞ്ഞ ആ മുഖം… സ്വപ്നത്തില്‍ കണ്ട അതേ നിലോല്‍പല്ല മിഴികള്‍‍… വിടര്‍ന്ന സൂര്യകാന്തി പോലെ തിളങ്ങുന്ന മുഖത്ത് നാട്ടിന്‍പുറത്തിന്‍റെ നിഷ്കളങ്കത… സ്വപ്നത്തില്‍ എന്നോണം ആ മുഖം ഒഴുകി മറഞ്ഞു. ഫിനാന്‍സ് സെക്ഷനിലേക്കാണ് പോയത്… ഞാന്‍ അങ്ങോട്ട്‌ നടന്നു. പുറത്തു നിന്നും എത്തി നോക്കി… അച്ഛനാണെന്നു തോന്നുന്നു…. വെള്ള മുണ്ടും ഷര്‍ട്ടും ഒരു തനി നാടന്‍ മനുഷ്യന്‍ കൂടെ ഉണ്ട്. അവര്‍ അകത്തിരുന്ന് എന്തോ പൂരിപ്പിക്കുന്നു… ഞാന്‍ എന്തിവലിച്ച് നോക്കിക്കൊണ്ടിരുന്നു.

“ഡാ…” സുനില്‍ തട്ടിയപ്പോഴാണ്‌ ആണ് എനിക്ക് പരിസര ബോധം ഉണ്ടായത്.

“ഏതു നോട്ടമാടാ ഇത്” സുനില്‍ പതുക്കെ ചോദിച്ചു.

“ഇനി ഇവിടെ ഫീസ് അടച്ചാല്‍ മതി എന്നാല്‍ ഞങ്ങള്‍ ക്ലാസ്സിലേക്ക് പോട്ടെ” സുനില്‍ അവന്‍റെ ബന്ധുവിനോട് പറഞ്ഞു. ഞങ്ങള്‍ ക്ലാസിലേക്ക് നടന്നു.

പോകുന്ന വഴിക്കുംക ഥക ള്‍കോ0എന്‍റെ മനസ്സില്‍ ആ മുഖം തന്നെയായിരുന്നു… അകത്തു പോയി ഒന്ന് പേര് എത്തി നോക്കാമായിരുന്നു എന്ന് തോന്നി.. അവളെ എത്രയും വേഗം പരിചയപ്പെടാന്‍ അതിയായ ആഗ്രഹം… യുഗങ്ങളായി കാത്തിരുന്ന നിമിഷം വന്നെത്തിയ പോലെ.

“എന്താടേയ് ഒരു ആലോചന” സുനില്‍ തിരക്കി.

“ഒന്നുമില്ല…” ഞാന്‍ ഒന്നു പറയാതെ ഒഴിഞ്ഞു.

ക്ലാസില്‍ കയറിയെങ്കിലും എന്‍റെ മനസ്സ് അവിടെ ഒന്നും അല്ലായിരുന്നു.. സ്വപ്നങ്ങളില്‍ നിന്ന് രാജകുമാരി ഇറങ്ങി വരുന്നത് കഥകളിലും സിനിമകളിലും മറ്റും കണ്ടിട്ടുണ്ട്. ഞാന്‍ സ്വപ്നം കാണുകയാണോ… എന്‍റെ സ്വപ്നങ്ങളിലെ രാജകുമാരി… അവള്‍ എന്നിക്കുള്ളവള്‍ തന്നെയോ? ഉച്ചക്ക് വിണ്ടും പോയി തിരഞ്ഞെങ്കിലും പ്രതീക്ഷിച്ച പോലെ അവര്‍ തിരിച്ചു പോയിരുന്നു… തിങ്കളാഴ്ചയാണ് ക്ലാസുകള്‍ തുടങ്ങുന്നത്.. ആദ്യത്തെ രണ്ട് മൂന്ന് ദിവസം ഓറിയന്‍റെഷന്‍ ആണ്… പിന്നെയാണ് അധ്യയനം തുടങ്ങുക. ഇനി അടുത്ത ആഴ്ചയേ അവളെ കാണാന്‍ സധ്യത ഉള്ളൂ എന്ന് നിരാശയോടെ ഞാന്‍ ഓര്‍ത്തു.

യാതൊരു സംഭവങ്ങളും ഇല്ലാതെ ആ ആഴ്ച നീങ്ങി. വെള്ളിയാഴ്ച ഞാനും സുനിലും കൂടി ഉച്ച്ക്ക് ദാസപ്പന്‍റെ കടയിലേക്കു വിട്ടു. കാന്‍റീനിലെ ഉച്ചയൂണ്‍ മടുക്കുമ്പോള്‍ ഇടക്കുള്ള പതിവാണ്. ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞ് കൈ കഴുകാന്‍

പുറത്തിറങ്ങിയപ്പോള്‍ ആണ് രമേച്ചി പാലുമായി വരുന്നു. എന്നെ കണ്ടപ്പോള്‍ രമേച്ചി പിണക്കത്തില്‍ എന്ന പോലെ മുഖം തിരിച്ചു നടന്നു… തിരികെ വരാനായി ഞാന്‍ കാത്തുനിന്നെങ്കിലും രമേച്ചി ഇറങ്ങിയതിന്‍റെ പിന്നാലെ സുനിലും ഇറങ്ങി വരുന്നത് കണ്ട് ഞാന്‍ അകത്തോട്ട് കയറി. പറ്റ് പുസ്തകത്തില്‍ അന്നത്തേത് കൂടി കുട്ടി എഴുതി ഞാന്‍ ഇറങ്ങി.. രമേച്ചി ഇത്തിരി ദൂരെ എത്തി കഴിഞ്ഞിരുന്നു..

കോളജില്‍ പോകുന്ന വഴി സുനില്‍ വീട്ടിലേക്ക് പോയി… അവന്‍ ഉച്ചയ്ക്ക് ശേഷം ക്ലാസ്സില്‍ കയറുന്നില്ലത്ര… വൈകുന്നേരം ശ്രേയയെ കുട്ടി എങ്ങോട്ടോ പോകാന്‍ പരിപാടി ഉണ്ടെന്ന് അവന്‍റെ സംസാരത്തില്‍ നിന്നും മനസ്സില്‍ ആയി. എനിക്ക് ഉച്ചയ്ക്കു ശേഷം ലാബായിരുന്നു.. ഒഴിവാക്കാന്‍ പറ്റത്തതുക്കൊണ്ട് ഞാന്‍ നേരെ കോളേജിലേക്ക് പോയി.

ശനിയാഴ്ച രാവിലെ ഭക്ഷണം എല്ലാം കഴിഞ്ഞ് ഞാന്‍ സുനിലിന്‍റെ വീട്ടിലേക്ക് പോയി. ഞങ്ങള്‍ ബ്രാഞ്ച് മാറിയതിനു ശേഷം താവളത്തിലേക്ക് പോക്ക് കുറഞ്ഞിരുന്നു. എന്നാലും ശീലങ്ങള്‍ പ്രത്യേകിച്ച് ദുശീലങ്ങള്‍ മാറില്ലല്ലോ… ഇടക്കിടെ ഞാന്‍ ഓരോ കാരണങ്ങള്‍ കണ്ടത്തി അങ്ങോട്ട്‌ പോയിക്കൊണ്ടിരുന്നു. ഞാന്‍ അവിടെ ചെന്നപ്പോള്‍ കരിക്ക് വെട്ടി വച്ചിരിക്കുന്നു. അപ്പോള്‍ ഇന്ന് എന്തോ സൊയമ്പന്‍ സാധനം ഒപ്പിച്ചിട്ടുണ്ട്.

“ങാഹാ… എത്തിയോ… നീ ഇന്ന് വരുമോ എന്ന് സംശയിച്ചു” സുനില്‍ താവളത്തില്‍ ഇരുന്ന് ഒരു പുകവിട്ടു കൊണ്ട് പറഞ്ഞു.

“ഇന്നെന്താടാ സ്പെഷ്യല്‍.. കരിക്ക് ഓക്കെ ചെത്തിവെച്ചിട്ടുണ്ടല്ലോ?” ഞാന്‍ ചോദിച്ചു

“അതൊക്കെ ഉണ്ട് പറയാം… രവി… ജിത്തുവിന് രണ്ട് കരിക്കൂടെ” സുനില്‍ വിളിച്ചു പറഞ്ഞു

“ദോ… അത് ഞാന്‍ അവന്‍ വരുന്നത് കണ്ടപ്പോഴേ വെട്ടി” രവി കരിക്കുകളുമായി എത്തി.

“ങാ.. ഇന്നത്തെ സംഭവം കിടിലന്‍ ആണ്. അറ്റംവെട്ടി, മൂലംവെട്ടി എന്നൊക്കെ കേട്ടിട്ടുണ്ടോ” സുനില്‍ പറഞ്ഞു

പാക്കറ്റില്‍‍ കിട്ടുന്ന വാറ്റ്… എവിടെ സാധനം കാണട്ടെ..” കാണാന്‍ എനിക്ക് ഉത്സാഹമായി.

ചാരയനിരോധനം നടക്കുന്നുണ്ടങ്കിലും. വേണ്ട അളുകള്‍ക്ക്‌ നല്ല വാറ്റ് കിട്ടുന്നതില്‍ ഇപ്പോഴും യാതെരു കുറവും ഇല്ല. ഇതുവരെ കെട്ടിട്ടേ ഉള്ളൂ ഇതിനെ പറ്റി. നിരോധനത്തിന് മുന്‍പ് കുടിക്കാനുള്ള ഒരു സന്ദര്‍ഭം കിട്ടിയതും ഇല്ല.

“അളിയാ… എവിടെന്ന് ഒപ്പിച്ചതാ..? ഇത് കുടിച്ചാല്‍ കണ്ണിന്‍റെ കരളിന്‍റെ ഫീസ് വല്ലതും ഊരുമോ…” ഞാന്‍ ന്യായമായ ഒരു സംശയം ചോദിച്ചു.

“അതൊന്നും പേടിക്കണ്ടെന്‍റെ ജിത്തു.. ഇത് ഞാന്‍ തന്നെ നോരിട്ട് പോയി എടുത്തതാ…” രവിപറഞ്ഞു.

“അതേടാ… അതല്ല ഞാന്‍ ഇത്ര വിശ്വാസത്തില്‍ കുടിക്കണേ” സുനിലും പിന്താങ്ങി.

“എന്നാല്‍ എടുത്ത് ഒഴിക്ക് മോനേ” ഞാനും കൂടി
വ്യാജന്‍റെ ഒപ്പം വിഷമദ്യം ഒഴുകുന്ന കാലം. സംശയം തോന്നിയത് തികച്ചും ന്യായം. ഇതൊക്കെ കണ്ണും മറ്റും അടിച്ചു പോകതിരുന്നാല്‍ മതിയായിരുന്നു… ഭഗവതി.. കത്തോളണേ…
“ഉവ്വൂവ്വ.. ഈ പരിപാടിക്കൊന്നും എന്നെ കൂട്ടുപിടിക്കേണ്ട സ്വന്തം റിസ്കില്‍ ചെയ്താല്‍ മതി എന്ന് ഉത്തരവും കിട്ടി. മനസ്സില്‍ തോന്നിയതാണോ അതേ ശരിക്കും പറഞ്ഞതാണോ…

എന്തായാലും ഒരു കൈ നോക്കുക തന്നെ

മൂന്ന് പാക്കറ്റ് വെട്ടി ഓരോ കരിക്കില്‍ ഒഴിച്ച്. ഓവരെന്ന് എനിക്കും സുനിലിനും തന്നു.‌ ഞാന്‍ അത് വാങ്ങി നേരെ മൂക്കിനടുത്തോക്ക് കൊണ്ടു പോയി.

“മണം നോക്കരുത്… മണം ചേര്‍ത്തു വില്‍ക്കാന്‍ ഇത് ഫോറിനൊന്നു അല്ല… നാടനാ… ചിലപ്പോള്‍ അതിന്‍റെ മണം നിങ്ങള്‍ക്ക് പിടിക്കത്തില്ല.. മൂക്കടച്ച് പിടിച്ച് ഒരു കോറ്റങ്ങോട്ട് കോറ്റ്” എന്‍റെ മനസ്സ് വായിച്ച പോലെ രവി പറഞ്ഞു

ഞാന്‍ സുനിലിന്‍റെ മുഖത്ത് നോക്കി. പുതിയ അറിവു കിട്ടിയ പോലെ അവന്‍ തലകുലുക്കി… ചിയേഴ്സ് പറഞ്ഞ് ശ്വാസം പിടിച്ച് എല്ലാവരും ഒരുമിച്ച് കരിക്ക് മുഖത്തോടടുപ്പിച്ചു. ഞാന്‍ ഒരു കവിള്‍ എടുത്ത് കുടിച്ചിറക്കി… തൊണ്ട മുതല്‍ താഴോട്ട് പോകുന്ന വഴി മുഴുവന്‍ അത് എരിഞ്ഞിറങ്ങി.. എരിച്ചില്‍ സഹിക്കാതെ ഞാന്‍ ഒന്ന് ചുമച്ചു… ഒപ്പം സുനിലും അവനും ഇത്രയും പ്രതീക്ഷിച്ചില്ല എന്നു വ്യക്തം.

“രവി… നീ നിന്‍റെ അളവില്‍ ആണോ ഞങ്ങള്‍ക്കും ഒഴിച്ചത്.” ചുമച്ച് തൊണ്ട തടവിക്കൊണ്ട് സുനില്‍ ചോദിച്ചു.

“ഇറങ്ങുനിടം മുഴുവന്‍ എരിയുന്നു” ഞാന്‍ കൂട്ടിച്ചേര്‍ത്തു

“അതൊക്കെ ആദ്യം അങ്ങനെ തോന്നുമെന്നേ… ഒന്നും ഒരു പ്രശനവുമില്ല” രവി അശ്വസിപ്പിച്ചു.

തൊണ്ടയും കുടലും എരിച്ച് കൊണ്ട് വിണ്ടും പട്ട ചേര്‍ത്ത കരിക്കിന്‍ വെള്ളം ഞാന്‍ ഒരിറക്ക് ഇറക്കി… പതുക്കെ പതുക്കെ എരിച്ചില്‍ മാറി… പട്ട അടിക്കുന്നുണ്ടെങ്കില്‍ അത് കരിക്കിന്‍റെ കൂടെ തന്നെ… സൊയമ്പന്‍… നാടന്‍ ആയതുകൊണ്ടോ… സാധനം ഒന്നാം നമ്പര്‍ ആയതുകൊണ്ടോ… പെട്ടെന്ന് തലക്ക് പിടിച്ചു തുടങ്ങി. ഞാന്‍ കൂടി പതുക്കെയാക്കി.

സുനിലും രവിയും ഒന്നാമത്തെ തീര്‍ത്ത് രണ്ടാമത്തെ കരിക്ക് ചെത്തിയപ്പോഴും എന്‍റെതില്‍ പകുതിയോളം ബാക്കി ഉണ്ടായിരുന്നു. ഞാനത് പതുക്കെ കുടിച്ച്‌ തീര്‍ത്തപ്പോഴേക്കും സുനില്‍ രണ്ടാമത്തെയും തീര്‍ത്തിരുന്നു. ചാരി ഇരിക്കുന്നത് കണ്ടാല്‍ അറിയാം അവന്‍ ശരിക്കും ഫിറ്റായെന്ന്… അധികം കഴിയുന്നതിനു മുന്‍പേ അവന്‍ ഒരു വശത്തേക്ക്‌ ചെരിയുന്നത് കണ്ടു…. തല തിരിക്കുന്നതിനു മുന്‍പേ വാളുവെക്കാന്‍ തുടങ്ങി… ഞാന്‍ എഴുന്നേറ്റു അവന്‍റെ തല തിരിച്ച് പുറത്ത് തടവി കൊടുത്തു.. ഷര്‍ട്ടിലും മറ്റും വാള്‍ വെച്ചിട്ടുണ്ട്… വാള്‍ വെച്ച് വെച്ച് കുടല്‍ വരെ പുറത്തു വരുമോ എന്ന് ഞാന്‍ പേടിച്ചു. അതിന്‍റെ മണവും മറ്റും അടിച്ചപ്പോള്‍ എനിക്കും വാള്‍ വെക്കാന്‍ തോന്നി… എന്‍റെ മുഖം കണ്ട് രവി അവനെ എറ്റെടുത്തു. ശുദ്ധ വായു കിട്ടാനായി ഞാന്‍ കുറച്ച് അങ്ങോട്ട്‌ മാറി നടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ രവി സുനിലിനെയും താങ്ങിപ്പിടിച്ച്‌ വീട്ടിലേക്ക് നടക്കുന്നത് കണ്ടു. ഞാനും പിറകെ പോയി. വീട്ടിനകത്ത് കയറി സുനിലിനെ ബാത്രൂമിലെ ഷവറിനു താഴെ നിര്‍ത്തി രവി പോയി… ഞാന്‍ അടുക്കളയില്‍ പോയി കുറച്ച് പെരുഞ്ചീരകം എടുത്ത് ചവച്ചു… വാള്‍ വെക്കുമോ എന്നുള്ള സംശയവും തിരും ചാരായത്തിന്‍റെ മണവും കുറയും. കുളിമുറിയില്‍ നിന്നും സുനില്‍ പുറത്തെത്തി. അവന്‍ വേച്ച് വേച്ച് മുകളിലേക്ക് നടന്നു. അവനെ മുറിയില്‍ എത്തിച്ച് അവനോട് പറഞ്ഞ് ഞാന്‍ ഇറങ്ങി.

വീട്ടില്‍ എത്തിയപ്പോള്‍ അമ്മ അടുക്കളയില്‍ ആയിരുന്നു… ശബ്ദ മുണ്ടാക്കാതെ ഞാന്‍ മുകളിലേക്ക് കയറി. മുകളില്‍ എത്തുന്നതിന് മുന്‍പേ അമ്മ എന്നെ കണ്ടു.

“നീ ഊണ്‍ കഴിക്കുന്നില്ലേ..” അമ്മ ചോദിച്ചു.

“ഞാന്‍ ദാസ്സപ്പന്‍റെ കടയില്‍ നിന്നും കഴിച്ചു” ഞാന്‍ മുകളില്‍ എത്തിയ ധൈര്യത്തോടെ പറഞ്ഞു. തിരിഞ്ഞു നോക്കുമ്പോള്‍ അഞ്ജലി തൊട്ടുമുന്നില്‍… ഞാന്‍ സംസാരിച്ചപ്പോള്‍ ചാരായത്തിന്‍റെ മണം അവള്‍ക്ക് കിട്ടിക്കാണണം. അവള്‍ മുക്ക് ചുളിച്ചു.

“നിനക്ക് ഇവിടെ കഴിച്ചുടെ.. എപ്പോ നോക്കിയാലും ഒരു ദാസ്സപ്പന്‍റെ കടയിലാണ് കഴിപ്പ്” അമ്മ പറഞ്ഞു

“നല്ല വണ്ണം അടിച്ച ലക്ഷണം ഉണ്ട് അമ്മായി, എന്താ ഒരു സ്മെല്ല്” മുക്ക് ചുളിച്ചു കൊണ്ട് അഞ്ജലി പറഞ്ഞു.

എന്‍റെ വയറൊന്നു കാളി… ഇവള്‍ സംഗതി പുറത്താക്കുമോ..? ഞാനവളുടെ കണ്ണിലേക്കു
നോക്കി.

“എന്ത് മണമാ മോളേ” അമ്മയുടെ ചോദ്യം

“അത്… ചിക്കന്‍ കറിയുടേതാ… അമ്മ” ഞാന്‍ പെട്ടെന്ന് കയറി പറഞ്ഞു. ഞാന്‍ അഞ്ജലിയെ കണ്ണുരുട്ടി നോക്കി.

“ചിക്കനൊന്നും അല്ല.. ഇത് വേറെ എന്തോ അണ്” അഞ്ജലി പറഞ്ഞു.
കണ്ണുരുട്ടി പേടിപ്പിക്കാന്‍ നോക്കണ്ട എന്ന് അവള്‍ ആംഗ്യത്തിലൂടെ പറഞ്ഞു.

“എന്തായാലും കൊള്ളാം. ഇനി ശനിയും ഞായറും നീ ഇവിടെ നിന്നും കഴിച്ചാല്‍ മതി” അമ്മ തര്‍ക്കം തീര്‍ത്ത് അടുക്കളയില്‍ കയറി പോയി.

എന്‍റെ ശ്വാസം അപ്പോഴാണ്‌ നേരെ വീണത്. അഞ്ജലിയെ കടന്ന് ഞാന്‍ എന്‍റെ മുറിയിലേക്ക് നടന്നു

“സാറെന്ന് നിന്നേ” അഞ്ജലി പുറകില്‍ നിന്നും വിളിച്ചു

ഞാന്‍ മുറിയിലേക്ക് കടന്ന് തിരിഞ്ഞു നോക്കി… വേണമെങ്കില്‍ അവിടെ വന്ന് പറയാമെന്ന പോലെ അവള്‍ക്ക് നേരെ ഒരു നോട്ടം എറിഞ്ഞ് ഞാന്‍ കിടക്കയിലേക്കിരുന്നു.

“വെള്ളമടിക്കില്ല എന്നാണല്ലോ ഇന്നാളൊരു ദിവസം അവകാശപ്പെട്ടത്, എന്നിട്ട് എന്താ മണക്കുന്നത്” അഞ്ജലി എന്നെ നോക്കി പറഞ്ഞു.

ഇവളെ ഒന്ന് അടക്കിയില്ലെങ്കില്‍ ചിലപ്പോള്‍ എന്തെങ്കിലും ഒക്കെ വിളിച്ചു പറയും.‍ ‍പെട്ടെന്നാണ് ഒരു ഐഡിയ മനസ്സില്‍ തോന്നിയത്…

“എത്തി നോട്ടവും കള്ളുകുടിയനാണ് മോന് എന്ന് അമ്മായി അറിഞ്ഞാല്‍” അവള്‍ ഒരു ഭിഷണിയില്‍ നിര്‍ത്തി.

“അതിന് അതെന്നും അമ്മ അറിയില്ലല്ലോ” ഞാന്‍ വളരെ കൂളായി പറഞ്ഞു.

“അതെന്താണിത്ര ഉറപ്പ് അതറിയില്ല എന്ന്” അവള്‍ കണ്ണുരുട്ടി

“അതിന് ആരാ പറയാന്‍ പോകുന്നത്..? നീയോ..?” ഞാന്‍ ചോദിച്ചു

“ഞാന്‍ പറഞ്ഞാലെന്താ.. നീ എന്നെ തിന്നുമോ” അവള്‍ അല്‍പം ചൂടായി

“ഏയ്… പിടിച്ചു തിന്നത്തെന്നുമില്ല… പക്ഷെ നിന്നെയും കൊണ്ടേ ഞാന്‍ പോകൂ” ഞാന്‍ പറഞ്ഞു.

“എന്‍റെ മുറിയില്‍ എത്തിനോക്കിയതും. കള്ളുകുടിച്ച് വന്ന് എന്നെ കയറി പിടിച്ചതും നീയാ… അല്ലാതെ ഞാന്‍ എന്ത് ചെയ്തിട്ട” അഞ്ജലിയുടെ ശ്വാസഗതി ഉയര്‍ന്നു.

“കയറി പിടിച്ച കാര്യം വിട്… ആ വിധത്തില്‍ നിന്നെ ആര് കണ്ടാലും കയറി പിടിച്ചു പോകും. എന്തായിരുന്നു ആ കിടപ്പ്.. ഓര്‍ക്കുമ്പോള്‍ തന്നെ കുളിരു കോരുന്നു. അത് നിനക്ക് ഇഷ്ടമായില്ല എന്നു പറയരുത്. ഞാന്‍ ഒന്ന് തൊട്ടപ്പോഴേക്കും എന്തായിരുന്നു ഞെരക്കവും മൂളലും ഓക്കെ…” ഞാന്‍ പറഞ്ഞു..

അഞ്ജലിയുടെ മുഖത്ത് ദേഷ്യം ഇരച്ചുകയറുന്നത് ഞാന്‍ കണ്ടു.

ഞാന്‍ മോശ തുറന്ന് അതില്‍ നിന്നും കാംകോഡര്‍ കൈയില്‍ എടുത്തു കൊണ്ട് ഞാന്‍ പറഞ്ഞു “ങാ… അതുപോട്ടെ… ഇത് കണ്ടോ നീ. നിന്‍റെ അച്ഛന്‍ കഴിഞ്ഞ തവണ വന്നപ്പോള്‍ തന്നിട്ട് പോയതാ.. ഇത് ഉപയോഗം വന്നത് ഇപ്പോഴാ…. വിഡിയോ ഓക്കെ എന്താ ക്ലിയര്‍.. കാണുന്നോ”

“നീ… യൂ ചിറ്റ്. നീ എന്നെ” എന്നെ തച്ചു കൊല്ലാനുള്ള ദേഷ്യത്തില്‍ അഞ്ജലി മുന്നോട്ടാഞ്ഞു

“ങാ… വേണ്ട വേണ്ട… സാഹസങ്ങള്‍ ഒന്നും വേണ്ട’ ഞാന്‍ കൈ ഉയര്‍ത്തി അവളെ വിലക്കി.

“ഇത്… നീ.. എന്ത് ചെയ്യുമെന്ന…?” അഞ്ജലി വിക്കി

“ഇതിന്‍റെ കോപ്പികള്‍ ഇവിടത്തെ കാസറ്റ് കടകളില്‍ എത്തിയാല്‍… അവിടെ നിന്ന ഗള്‍ഫില്‍ എത്തിയാല്‍.. നിന്നെ പരിചയമുള്ളവരും ഫ്രണ്ടസും ക്ലാസ്മേറ്റ്സില്‍ അരെങ്കിലും കണ്ടാല്‍” ഞാന്‍ പറഞ്ഞു നിര്‍ത്തി.

ഞാന്‍ അഞ്ജലിയുടെ അടുത്തേക്ക് നടന്നു.

“ശ്ശൊ… എന്തൊരു ചതി… അല്ലേ. ഇപ്പോള്‍ ഞാന്‍ പറഞ്ഞാല്‍ അഞ്ചു എന്ത് വേണേലും അനുസരിക്കും… അല്ലേ” അഞ്ജലിയുടെ മുഖം വിരല്‍തുമ്പ് കൊണ്ടുയര്‍ത്തി. അവള്‍ കണ്ണുകള്‍

എന്‍റെ മുഖത്ത് നിന്നും മാറ്റി.

അവളെ ഞാന്‍ ചുരുട്ടിക്കൂട്ടി പെട്ടിയില്‍ വെച്ച് അടച്ചിരിക്കുന്നു. അഞ്ജലി മുഖം തിരിച്ച് മുറിയിലേക്ക് നടന്നു. ഒരു യുദ്ധം ജയിച്ച പ്രതീതി. എന്‍റെ കയ്യില്‍ നിന്നും വഴുതിക്കൊണ്ടിരുന്ന അഞ്ജലി എന്ന വീറുള്ള ഈ പെണ്‍കുതിര ഇപ്പോള്‍ എന്‍റെ വരുതിയില്‍. എന്‍റെ മുഖത്ത് ഒരു നൂറ് വാട്ടിന്‍റെ ബള്‍ബ് കത്തിയ പോലെ ഒരു പുഞ്ചിരി വിടര്‍ന്നു

രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ അഞ്ജലിയെ കണ്ടില്ല. അമ്മ അവളെ വിളിച്ചപ്പോള്‍ അവള്‍ തലവേദനയാണ് എന്നു പറഞ്ഞ് ഒഴിഞ്ഞു എന്തെങ്കിലും കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചപ്പോള്‍ പാല്‍ കുടിക്കാം എന്ന് പറഞ്ഞ്‌ അവള്‍ താഴേക്ക് വന്നു. എന്നെ നേരെ നോക്കാനാവാത്ത പോലെ അവള്‍ നേരെ അടുകളയിലേക്ക് കയറി. അമ്മ അവള്‍ക്ക് പാല്‍ തിളപ്പിച്ചു കൊടുത്തു.

“പാവം… നല്ല തലവേദന ഉണ്ടെന്നു തോന്നുന്നു… ഗുളിക ഒന്നും വേണ്ട എന്ന് പറയുന്നു..” അടുക്കളവാതില്‍ നിന്ന് എന്നെ നോക്കി കൊണ്ട് അമ്മ പറഞ്ഞു

ഞാന്‍ മനസ്സില്‍ ചിന്തിച്ചു… ഈ അസുഖത്തിന്‍റെ കാരണം എനിക്കല്ലേ അറിയൂ…

“അവള്‍ ചിലപ്പോള്‍ ഗുളിക കഴിച്ചു കാണും അമ്മ” ഞാന്‍ കാരണം കണ്ടു പിടിച്ചു

“ങാ… നാളെ രാവിലെ ഞാന്‍ കാവിലോക്ക് പോകും.. വ്യാഴാഴ്ച ഉല്‍സവമല്ലേ. അതുകൊണ്ട് രാവിലെ ഉപ്പ്‌മാവ്‌ ഉണ്ടാക്കി വെക്കാം. എടുത്ത് കഴിക്കണട്ടോ അഞ്ചു… നാളെ രാവിലെ ആകുമ്പോഴേക്കും തലവേദന ഓക്കെ പോകും. ഇല്ലെങ്കില്‍ ജിത്തുവിന്‍റെ കൂടെ നമ്മുടെ ആ മൂസ്സതിനെ ഒന്ന് പോയി കണ്ടോളൂ. നല്ല വൈദ്യനാ..” അമ്മ എന്നോടും അഞ്ജലിയുടും ആയി പറഞ്ഞു.

അവളുടെ ഇപ്പോഴത്തെ തലവേദന ഞാന്‍ ആണ്. ആ എന്‍റെ കൂടെ വൈദ്യനെ കാണാന്‍ പോകുന്നത്… കള്ളന്‍റെ കയ്യില്‍ താക്കോല്‍‍ ഏല്‍പ്പിച്ചത് പോലെ ആയി.

“ഏയ്… ഇത് ഒന്ന് ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്കും പോകും അമ്മായി ഇടക്ക് വരാറുണ്ട്” അഞ്ജലി അമ്മയോടായി പറഞ്ഞു.

“മ്മ്ം… മാറിയാല്‍ നല്ലത്… എന്നാലും ഇടക്കിടെ വരുന്ന തലവേദന സൂക്ഷിക്കണം
മോളേ…ഇപ്പോഴത്തെ കാലത്തെ ഓരോ അസുഖങ്ങള്‍… ഇതിനൊക്കെ ആയൂര്‍വേദമാണ് നല്ലത്..” അമ്മ പറഞ്ഞു നിര്‍ത്തി

“മ്മ്ം.. എന്നാല്‍ ഞാന്‍ പോയി കിടക്കട്ടെ അമ്മായി”
അഞ്ജലി അവിടെ നിന്നും തടിതപ്പി.

ഊണു കഴിഞ്ഞ് കുറച്ചു നേരം ടി.വി യുടെ ചാനലുകള്‍ മാറി മാറി നോക്കി. മനസ്സില്‍ ഒരു ചെറിയ കുറ്റബോധം. അഞ്ജലിയോട് പറഞ്ഞത് അല്‍പ്പം കൂടി പോയി. ഇല്ലെങ്കില്‍ ചിലപ്പോള്‍ അവള്‍ എല്ലാം വിളിച്ചു പറഞ്ഞേനെ.. എന്തായാലും അവള്‍ പോകുന്നവരെ ഇനി എന്നോട് അവള്‍ മിണ്ടുമെന്ന് തോന്നുന്നില്ല. അവള്‍ പോകുന്ന വരെ ഇങ്ങനെ പോട്ടെ. പോകുമ്പോള്‍ സത്യം പറഞ്ഞ്‌ പിണക്കം മാറ്റം. അല്ലെങ്കില്‍ അവള്‍ വിടും ഭീഷണി തുടങ്ങും.

ഞാന്‍ എഴുന്നേറ്റ് പോയി കിടന്നു….

രാവിലെ ഒരു സ്വപ്നത്തിന്‍റെ ആലസ്യത്തില്‍ ആണ് ഞാന്‍ ഞെട്ടി എഴുന്നേറ്റത്… ആരോ എന്‍റെ കൈകള്‍ ഒക്കെ കൂട്ടി കെട്ടി എന്തോ ചെയ്യാന്‍ പോകുന്ന പോലെ ഒരു സ്വപ്നം. എന്ത് കൊണ്ടോ എനിക്ക് കുതറാന്‍ പറ്റുന്നില്ല… എന്‍റെ ബലമെല്ലാം ക്ഷയിച്ച പോലെ… എഴുന്നേറ്റ് നോക്കിയപ്പോള്‍ എന്‍റെ കൈ ആരോ ശരിക്കും കെട്ടിയിട്ടുണ്ട്. കണ്ണു തുറന്ന് നോക്കിയപ്പോള്‍ അഞ്ജലി എന്‍റെ കാലുകള്‍ കൂട്ടി കെട്ടുന്നു. ഞാന്‍ ഒന്ന് ഞെട്ടി… ഞാന്‍ സ്വപ്നത്തിലാണോ അതോ ഇത് ശരിക്കും നടക്കുന്നതാണോ… ഞാന്‍ കിടന്നിടത്ത് നിന്നും ഇളക്കി കൈ അനക്കാന്‍ ശ്രമിച്ചു… കൈ അനക്കാന്‍ പറ്റുന്നില്ല… കട്ടിലില്‍ ചേര്‍ത്ത് കെട്ടിയിരിക്കുകയാണ്. ഒരു കാലും കെട്ടി കഴിഞ്ഞു… മറു കാലും കെട്ടാന്‍ പോവുകയാണ്.

“നീ എന്താ ഈ ചെയ്യണേ… നിനക്ക് വട്ടായോ” എന്‍റെ ചോദ്യത്തിന് അഞ്ജലി ഒന്ന് ചിരിച്ചതെ ഉള്ളു… യക്ഷി ചിരിക്കുന്നത് പോലെ തോന്നി.

എന്‍റെ ഉള്ള് ഒന്ന് കാളി. ഇന്നലെ ചെയ്തതെല്ലാം കടുത്തുപോയോ…? ഇവള്‍ എന്തെങ്കിലും കടും കൈ ചെയ്തു കളയുമോ…

സ്വതന്ത്രമായ കാല്‍ എടുത്ത് ഞാന്‍ അവള്‍ക്കിട്ടൊന്ന് ചവിട്ടാന്‍ ആഞ്ഞു. അത് പ്രതീക്ഷിച്ചത് പോലെ അവള്‍ ഒഴിഞ്ഞുമാറി. എന്നിട്ട് കട്ടിലില്‍ ചാടി കയറി ആ കാലിനു മേല്‍ ഇരുന്നു… എനിക്ക് ഇപ്പോള്‍ കാല് അനക്കാന്‍ വയ്യ… അഞ്ജലി ആ കാലും കട്ടിലില്‍ കെട്ടിയിട്ടു. എന്‍റെ എല്ലാ കൈകാലുകളും ബന്ധനത്തില്‍ ആയി… ഉറക്കെ വിളിച്ചു കൂവിയാല്ലോ എന്ന് ഞാന്‍ ആലോചിച്ചു. പക്ഷേ അമ്മ കാവിലേക്കു പോയിക്കാണും. പിന്നെ ഇവിടെ കിടന്ന് ബഹളം ഉണ്ടാക്കിയാലും കേള്‍ക്കുന്ന ദൂരത്തില്‍‍ ആരും ഇല്ല. ഞാന്‍ അഞ്ജലിയെ നോക്കി അവളുടെ മുഖത്ത് ഒരു വില്ലന്‍ ചിരി… മുടിയൊക്കെ വിരിച്ചിട്ട് ഒരു യക്ഷിയെ പോലെ തോന്നിച്ചു…. രാവിലെയും യക്ഷികള്‍ ഇറങ്ങി തുടങ്ങിയോ ഭഗവതി…
അഞ്ജലി മുറിയില്‍ നിന്നും ഇറങ്ങി പോയി.. കയ്യിലേയും കാലിലേയും കെട്ടുകള്‍ അഴിക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തി. പ്ലാസ്റ്റിക് ചരടോ മറ്റോ കൊണ്ടാണ് കെട്ടിയിരിക്കുന്നത്… കയറല്ല… മറ്റ് എന്തോ ആണ്… കെട്ടിയിരിക്കുകയല്ല… കുടുക്കിയിരിക്കയാണ്… ഞാന്‍ അത് വലിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചു. കയ്യും കാലും വേദനിച്ചതല്ലാതൊ മറ്റൊന്നും ഉണ്ടായില്ല.. അഞ്ജലി പെട്ടെന്ന് കടന്ന് വന്ന് കെട്ട് പൊട്ടിക്കാന്‍ നോക്കുന്ന എന്നോട് അവള്‍ പറഞ്ഞു

“അത് പൊട്ടിക്കാന്‍ നോക്കുകയാണോ..? അതത്ര എളുപ്പമല്ല ജിത്തുക്കുട്ടാ… ദാ നേക്കിക്കോ.. ഇതെയ് യു എസ്സില്‍ പോലീസുകാര്‍ പ്രതികളെ കെട്ടാന്‍ ഉപയോഗിക്കുന്ന റെസ്ട്രൈനര്‍ ‍ആണ്” ഒരെണ്ണം കയ്യില്‍ എടുത്ത് കാണിച്ചു കൊണ്ട് അവള്‍ തുടര്‍ന്നു

“ദേ.. ഈ വള്ളിയുടെ അറ്റത്ത്‌ ഒരു കുടുക്ക് പോലെ കണ്ടോ. ഈ വള്ളി അതിലൂടെ വലിച്ച് എടുത്ത് ഇങ്ങനെ മുറുക്കിയാല്‍ പിന്നെ അത് തിരിച്ച് വലിച്ചെടുക്കാന്‍ പറ്റില്ല”

ഞാന്‍ നോക്കി… ആ വള്ളിയുടെ ഒരു ഭാഗത്ത് കുറെ കെട്ടുകള്‍ ഇട്ടിരിക്കുന്നു. മറ്റേ അറ്റത്ത്‌ കുടുക്കിനകത്തും ഉണ്ട് രണ്ട് കെട്ടുകള്‍. അകത്തോട്ട് വലിക്കുമ്പോള്‍ നേരെ പോരും… പക്ഷേ പിന്നോട്ട് വലിച്ചാല്‍ കെട്ടുകള്‍ തമ്മില്‍ കോര്‍ത്ത്‌ ഉണ്ടക്കി നില്‍ക്കും.

“ഒരു ഉറപ്പിനായി ഞാന്‍ ഇതുപോലെ രണ്ട് എണ്ണം ഇട്ടാണ്‌ നിന്നെ കെട്ടിയിരിക്കുന്നത്. വലിച്ചു നോക്കിയാല്‍ കൈ മുറിയും എന്നല്ലാതെ വേറെ ഒന്നും സംഭവിക്കില്ല എന്‍റെ ജിത്തുക്കുട്ടാ…” ചെയ്ത ജോലിയില്‍ അഭിമാനം കൊള്ളുന്ന പോലെ അവള്‍ പറഞ്ഞു.

“എന്താ നിന്‍റെ ഉദ്ദേശം…”
അത് കേള്‍ക്കാത്തമട്ടില്‍ പുറത്തേക്കു പോയ അവള്‍ തിരിച്ചു വന്നത് ഒരു കത്തിയും അയിട്ടായിരുന്നു

ആ കത്തി ഉയര്‍ത്തി പിടിച്ചു കൊണ്ട് അവള്‍ പറഞ്ഞു “നിന്നെ കൊല്ലാന്‍ ആണ് എന്‍റെ ഉദ്ദേശം” എന്ന് പറഞ്ഞവള്‍ ചിരിച്ചു..

“നിനക്ക് എന്താ ഭ്രാന്തു പിടിച്ചോ”

“ആ പിടിച്ചു… ഇന്നലെ നീ തന്നെ അല്ലേ എന്നെ ഭ്രാന്തു പിടിപ്പിച്ചത്… നീ എന്‍റെ ബാത്ത് റൂം സീന്‍ പിടിച്ച് വിതരണം ചെയ്യും അല്ല… അതിന് നീ ജീവിച്ചിരുന്നിട്ട് വേണ്ടോ…” എന്നു പറഞ്ഞ് കട്ടിലിന്‍റെ മുകളില്‍ കയറി എന്‍റെ നെഞ്ചത്ത് ഇരുന്ന് എന്‍റെ കഴുത്തില്‍ കുത്തിപിടിച്ച്‌ കൊണ്ട് തുടര്‍ന്നു

“സത്യം പറയടാ.. എവിടെ ആ കസറ്റ്…?”

“അഞ്ജലി ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്ക്”

കഴുത്തില്‍ വച്ചിരുന്ന കൈ എന്‍റെ കവിളില്‍ പതിഞ്ഞു. എന്നിട്ട് അവള്‍ പറഞ്ഞു “നീ എന്ത് വിച്ചാരിച്ചടാ… അങ്ങനെ ഒരു കസറ്റ് ഷൂട്ട്‌ ചെയ്താല്‍ ഞാന്‍ അത്മഹത്യ ചെയ്യുമെന്നോ.. അതോ അതും പറഞ്ഞ എന്നെ ബ്ലാക്ക്‌ മെയില്‍ ചെയ്യാമെന്നോ..”

“അത് ആ കാംകോഡരില്‍ തന്നെ നി എടുത്തോ… എന്നിട്ട് കെട്ടഴിച്ച് വിട്” ഞാന്‍ പറഞ്ഞു

അവളുടെ കൈ എന്‍റെ മുഖത്ത് മാറിമാറി പതിഞ്ഞു. എന്നിട്ടവള്‍ പറഞ്ഞു “അ കസറ്റ് മുഴുവന്‍ ഞാന്‍ നോക്കി അതില്‍ നിന്‍റെ ടൂറിന്‍റെ വീഡിയോസ് മാത്രമേ ഉള്ളൂ… അത് മാത്രമല്ല ഈ മുറി മുഴുവന്‍ ഞാന്‍ പരിശോധിച്ചു ആ കസറ്റ് എനിക്ക് കിട്ടിയില്ല”

ഞാന്‍ മുറി മുഴുവന്‍ ഒന്ന് കണ്ണോടിച്ചു… എന്‍റെ ഡ്രസ്സുകളും പുസ്തകങ്ങളും എല്ലാം വാരി ഇട്ടിരിക്കുന്നു..

“ആ കാംകോഡറില്‍ ഉള്ള കസറ്റ് തന്നെ ഉള്ളൂ. അല്ലാതെ വേറെ ഒന്നും ഇല്ല… ഞാന്‍ നിന്‍റെ വിഡിയോ ഒന്നും ഷൂട്ട് ചെയ്തിട്ടില്ല. അത് നീ എല്ലാം അമ്മയോട് പറയും എന്ന് പറഞ്ഞപ്പോള്‍ നിന്നെ ഒന്ന് ഒതുക്കാന്‍ വേണ്ടി പറഞ്ഞതാ” ഞാന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു

“നീ നുണ പറഞ്ഞു രക്ഷപെടാന്‍ ഒന്നും നോക്കണ്ട… അമ്മായി ഇപ്പോള്‍ വരും അതിന് മുന്‍പ് പറഞ്ഞാല്‍ നിനക്ക് നല്ലത്… അല്ലെങ്കില്‍ ഇതൊക്കെ അമ്മായി കാണും എല്ലാം ഞാന്‍ പറയുകയും ചെയ്യും”

“ആ… അമ്മ വരട്ടെ നീ എല്ലാം പറഞ്ഞ് കൊടുക്ക്‌… അതോടെ തിരുമല്ലോ എല്ലാം… ഞാന്‍ പറഞ്ഞത് സത്യം ആ ഇന്നലെ കള്ളിന്‍റെ പുറത്ത് അങ്ങനെ ഒക്കെ പറഞ്ഞു പോയതാ…” ഒന്ന് ശ്വാസം വിട്ടിട്ട് ഞാന്‍ തുടര്‍ന്നു

“വിശ്വാസം അയെങ്കില്‍ എന്‍റെ കെട്ട് അഴിക്ക്… അല്ലെങ്കില്‍ എല്ലാം ഇന്നത്തോടെ തീരും… തീരട്ടെ….”

അവള്‍ എന്തോ ചിന്തിച് പോലെ എന്‍റെ ദേഹത്ത് നിന്ന് എഴുന്നേറ്റു താഴെ ഇറങ്ങി.

“അമ്മയും അച്ഛനും അറിഞ്ഞാല്‍ പിന്നെ നിനക്ക് എന്നെ കൊല്ലണ്ട… അത് എന്‍റെ അച്ഛന്‍ ചെയ്തോളും.. അത് തന്നെ അല്ലേ നിന്നക്കും വേണ്ടത്… എന്‍റെ മരണം കണ്ടാല്‍ നിനക്ക് സന്തോഷം ആവുമെങ്കില്‍ നീ മടിക്കണ്ട…”

അവള്‍ പെട്ടെന്ന് ശാന്തമായി… അവള്‍ എന്നെ നോക്കി.

“അല്ലെങ്കിലും നീ ചെറുപ്പം മുതലേ നാട്ടിലേക്ക് വരുന്നത് എന്നെ തല്ലുകൊള്ളിക്കാനും കരയിക്കാനും മാത്രയായിരുന്നല്ലേ… അല്ലാതെ എന്നെങ്കിലും നി എന്നോട് സ്നേഹത്തോടെ ഒരു വാക്ക് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ… നീ എല്ലാം അമ്മയോട് പോയി പറഞ്ഞു കൊണ്ടുക്ക്… എല്ലാം ഇന്ധനത്തോടെ തിരട്ടേ..” ഞാന്‍ പറഞ്ഞു നിര്‍ത്തി ഒരു പാട് കാലമായി മനസ്സില്‍ അടക്കിവെച്ചിരുന്ന ചില കാര്യങ്ങളും…

അഞ്ജലി ഒന്നും പറഞ്ഞില്ല എന്‍റെ അടുത്ത് വന്ന് എന്‍റെ കയ്കളിലെ ചരട് മുറിച്ച് കത്തി എന്‍റെ ബെഡ്ഡിലേക്ക് ഇട്ട് മുറിയല്‍ നിന്നും ഇറങ്ങി പോയി…. ഞാന്‍ കത്തി എടുത്ത് എന്‍റെ കാലിലെ കെട്ടുകള്‍ മുറിച്ചു കളഞ്ഞ്.. കത്തിയും എടുത്ത് അഞ്ജലിയുടെ മുറിയിലേക്ക് കുതിച്ചു. അടഞ്ഞു കിട്ടുന്ന അഞ്ജലിയുടെ മുറിയുടെ വാതില്‍ ചവിട്ടിപ്പെളിക്കാന്‍ ആഞ്ഞപ്പോള്‍ ആണ്. പുറത്ത് കാറ് വന്നു നില്‍ക്കുന്ന ശബ്ദം കേട്ടത്…. അപ്പോള്‍ എനിക്ക് പരിസരം ബോധം വന്നത്… തിരിച്ച് മുറിയില്‍ കട്ടിലില്‍ കുറച്ചു നേരം ഇരുന്നു.. മനസ്സെന്നു ശാന്തമായപ്പോള്‍ റൂം ഒന്ന് വൃത്തിയാക്കി കുളിമുറിയിലേക്ക് നടന്നു…

“നിങ്ങള്‍ രണ്ടുപേരും കഴിച്ചു കാണും എന്നാണ് ഞാന്‍ വിചാരിച്ചത്. രണ്ടു പേരും കൊള്ളാം… പോത്തു പോലെ ഉറക്കം അയിരുന്നില്ലേ..” ഭക്ഷണം വിളമ്പി കൊണ്ട് അമ്മ ചോദിച്ചു.

അഞ്ജലി അവിടെ ഇരുന്നു കഴിക്കുന്നുണ്ട്. ഞാന്‍ വന്നപ്പോഴോ ഇരുന്നപ്പോഴോ എന്നെ അവള്‍ നോക്കുക പോലും ചെയ്തില്ല… ഭക്ഷണം കഴിക്കാന്‍ വേണ്ടി കൈ എടുത്തപ്പോഴാണ് കണ്ടത് കൈ മുറിഞ്ഞിരിക്കുന്നു.. അതിലേക്കു നോക്കി തലഉയര്‍ത്തിയപ്പോള്‍ അമ്മയുടെ ചോദ്യം

“എങ്ങനെയാ നിന്‍റെ കൈ മുറിഞ്ഞിരിക്കുന്നത”

“അത് ഇന്നലെ പ്രോജക്റ്റിന് വേണ്ടി ഉള്ള ഫോട്ടോസ് കട്ട് ചെയ്തപ്പോള്‍ ബ്ലയിഡ് കൊണ്ടതാ” എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ അഞ്ജലിയെ നോക്കി.. അവള്‍ ഇപ്പോഴും ഭക്ഷണ പാത്രത്തില്‍ നോക്കി ഇരിക്കുന്ന.

അഞ്ജലി ഭക്ഷണം കഴിച്ചു കഴിഞ്ഞു എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ എഴുന്നേറ്റു പോയി… ഭക്ഷണം കഴിച്ചു കഴിഞ്ഞ് പതിവുപോലെ പേപ്പര്‍ എടുത്ത് വായിച്ചു തുടങ്ങി. പേപ്പര്‍ വായന കഴിഞ്ഞ് അമ്മയോട് പറഞ്ഞു സുനിലിന്‍റെ വട്ടിലേക്ക് പോയി. ഉച്ചയൂണിന് വീട്ടില്‍ തിരിച്ച് എത്തണം എന്ന് അമ്മ ഓര്‍മ്മിപ്പിച്ചു.

താവളത്തിലും അന്ന് കാര്യമായി ഒന്നും സംഭവിച്ചില്ല. ഇന്നലത്തെ വാളിന്‍റെ ഹങ്ങേവറില്‍ അയിരുന്നു സുനില്‍ എന്ന് തോന്നി. കുറച്ചു നേരം അവിടെ ഒക്കെ ചുറ്റി കറങ്ങി ഞാന്‍ വീട്ടില്‍ തിരിച്ചു കയറി…

തിങ്കളാഴ്ച കോളേജില്‍ ഞാന്‍ രാവിലെ തന്നെ എത്തി. കോളേജ് ഗെയിറ്റിന്‍റെ കിട്ടാവുന്നത്ര അടുത്തതായി ബൈക്ക് പാര്‍ക്ക് ചെയ്ത് അവിടെ ഇരിപ്പായി… എന്‍റെ സ്വപ്നത്തില്‍ നിന്നും ഇറങ്ങി വന്ന ആ രാജകുമാരിയെ കാണാനും സംസാരിക്കാനും എനിക്ക് ധൃതിയായി. പക്ഷേ എവിടെ തുടങ്ങണം എന്നറിയാതെ ഞാന്‍ കുഴങ്ങി. ഇത് വരെ ഉണ്ടാവാത്ത പരിഭവം മനസ്സില്‍‍. ഇങ്ങനെ പോയി സംസാരിച്ചാല്‍ സര്‍വ്വവും അബദ്ധമാവുമോ എന്നൊരു പേടി. ചുമ്മാ ഒരു ദിവസം കാണുമ്പോഴേക്കും കയറി സംസാരിച്ചാല്‍ അവെളെന്ത് വിച്ചാരിക്കും… ഏതോ പരട്ട വായിനോക്കി… അല്ലെങ്കില്‍ ഇന്നു മിണ്ടണ്ട… പക്ഷേ അവളെ കാണാതെ പോകാന്‍ വയ്യ…

ഓരോന്നാലോചിച്ച് അങ്ങനെ ഇരിക്കുമ്പോഴാണ് സുനില്‍ വണ്ടിയുമായി വന്നത്. അവന്‍ കാണതിരിക്കാന്‍ ഞാന്‍ ബൈക്കില്‍ ഒന്ന് തിരിഞ്ഞിരുന്നു. പക്ഷേ കാര്യ മുണ്ടായില്ല… സുനില്‍ എന്നെ കണ്ടു കഴിഞ്ഞിരുന്നു.

“നീ എന്താ മോനെ ദിനേശാ ഇവിടെ തിരിഞ്ഞു കളിക്കുന്നത്” വണ്ടി എന്‍റെ അടുത്തേക്ക് തിരിച്ചു കൊണ്ട് ചോദിച്ചു

“ഏയ്… ഞാന്‍… വെറുതെ” ഞാന്‍ അവിടെ തപ്പി കളിച്ചു കുളമാക്കി

“ആരെ നോക്കിയാടാ നീ ഇവിടെ കുറ്റിയടിച്ച് നില്‍ക്കുന്നത്… മ്മ്ം” സുനിലിന്‍റെ അടുത്ത് എന്‍റെ കള്ളക്കളി ഒന്നും നടക്കത്തില്ല.

“അത് നീ ഇവിടെ നില്‍ക്ക് കാണിച്ചു തരാം”

“ആരാടാ.. വരുന്നെ…ഏ”

“എന്‍റെ സ്വപ്നത്തില്‍ നിന്നും ഇറങ്ങി വന്ന മാലാഖ” എന്‍റെ വായില്‍ നിന്നും അറിയാതെ ചാടിപ്പോയി

“ങേ… എങ്ങനെ… എങ്ങനെ അങ്ങനെ ചിലതൊക്കെ ഇവിടെ നടന്നൊ.? എന്താ സംഭവം പറ.. പറ… കേള്‍ക്കട്ടെ”

“അത്.. ഫസ്റ്റ് ഇയറില്‍ ചേര്‍ന്ന കുട്ടിയാ.. ആരാ എന്താ എന്തൊന്നും എനിക്കറിയില്ല… പക്ഷേ ആദ്യ കണ്ടപ്പോള്‍ തന്നെ.. ഞാന്‍.. എന്‍റെ സ്വപ്നത്തില്‍ അവളെ” വാക്കുകള്‍ കിട്ടാതെ ഞാന്‍ കുഴങ്ങി.

“മ്മം… ഇത് അത് തന്നെ മോനെ… ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്”

“അല്ല മോനെ ഇത് അങ്ങനെ അല്ല… വെറുതെ അവളെ കണ്ടപ്പോള്‍ പെട്ടിമുളച്ചതല്ല. കണ്ടത് തന്നെ ആദ്യമായിട്ടില്ല… കാലങ്ങളായി അവളെ അറിയുന്ന പോലെ. അവള്‍ക്കു വേണ്ടിയാണ് ഈ ജന്‍മം കാത്തിരുന്നതെന്ന് പോലും തോന്നുന്നു..” ഞാന്‍ എന്‍റെ ഹൃദയം തുറന്നു..

“ഓ… ജന്മജന്മാന്തരങ്ങള്‍ ആയിട്ടുള്ള പ്രണയം വല്ലതുമാണോ” സുനില്‍ എനിക്കിട്ട് വെച്ചു.

“കളിയല്ലടാ… കാര്യമായിട്ടാ… എന്‍റെ ഉള്ള് പിടിക്കുന്നത്‌ എനിക്കല്ല അറിയൂ”

“ഞാന്‍ കാര്യമായിട്ട് പറഞ്ഞതാ… നീ ആ മയില്‍പ്പീലി കാവ് സിനിമ കണ്ടിട്ടില്ല അത് പോലെ” സുനില്‍ എപ്പോഴും സിനിമയായിട്ടാണ് ജീവിതം തട്ടിച്ചു നോക്കുക.

അവിടെ കൂടി നില്‍ക്കുന്ന പിള്ളേരില്‍ നിന്നും കുശുകുശുപ്പുകള്‍ ഉയര്‍ന്നു… ഞങ്ങള്‍ അങ്ങോട്ട്‌ നോക്കി. അതാ അവള്‍ വരുന്നു എന്‍റെ സ്വപ്നത്തിലെ രാജകുമാരി.. എന്‍റെ ഹൃദയത്തില്‍ വിരിഞ്ഞ സൂര്യകാന്തി…

“സ്വാഗതം മകളേ സുസ്സ്വാഗതം… എഞ്ജിനീയര്‍ ജീവിതത്തിന്‍റെ ആദ്യ പടികള്‍ സൂക്ഷിച്ചു സുുുക്ഷിച്ചുുുു വെക്കു കുട്ടിിിി…” കൂടി നിന്നവര്‍ ഒരു കോസ്റ്റ് പോലെ പാടി..

ചെന്നായ്ക്കൂട്ടത്തെ കണ്ട ആട്ടിന്‍‍‌കുട്ടിയെ പോലെ അവളുടെ മുഖം വിളറി… മുഖം കുനിച്ച് അവള്‍ അവിടെ നിന്നും നടന്നു നീങ്ങി… സ്വാഗതം സംഘം അടുത്ത ഇരക്ക് നേരെ തിരിഞ്ഞു… ഞാന്‍ അവളുടെ ഓരോ ചുവടുകളും നോക്കി ഇരിന്നു…

“ഇതാണോടേയ്…” സുനിലിന്‍റെ ചോദ്യം എന്നെ സ്വപ്ന ലോകത്തു നിന്നും ഉണര്‍ത്തി.

“ഇതുതന്നെ ആണെന്നാ തോന്നുന്നത്.. കണ്ടപ്പോള്‍ മുതല്‍ മിണ്ടാട്ടമില്ല… കൊള്ളാല്ലോ നിന്‍റെ മഞ്ഞ കിളി. നാടന്‍ സുന്ദരി… നിനക്ക് പറ്റിയ കക്ഷി തന്നെ..”

“മ്മ്ം… നിന്‍റെ ഒന്നും നോട്ടം തന്നെ ശരിയല്ല” ഞാന്‍ പറഞ്ഞു.

“അയ്യൊ… ഞാനൊന്നും നോക്കുന്നില്ല…. എനിക്ക് കുറച്ച് മോഡേണ്‍ ആവണം”

“ങാ.. അങ്ങനെ ഒന്നിപ്പോ കയ്യില്‍ ഉണ്ടല്ലോ” ഞാന്‍ അവനിട്ട് വെക്കാന്‍ കിട്ടിയ ചാന്‍സ് കളഞ്ഞില്ല.

“ഏയ്… അത് ചുമ്മാ ടൈം പാസ്‌” സുനില്‍ പറഞ്ഞു

“ഇക്കാലത്തെ കോളേജ് പ്രണയങ്ങള്‍ ഒക്കെ ഇങ്ങനെ ആണോ ഭഗവതി… സംശുദ്ധമായ പ്രണയം ഒന്നും ഇല്ല ഇവിടെ..?” ഞാന്‍ ഇത്തിരി ഉറക്കെ സ്വയം ചോദിച്ചു

“അതിനാണല്ലോ ഒരു നാടന്‍ പെണ്‍കൊടി നിനാക്കായ് ഇതാ വന്നിരിക്കുന്നത്.. അങ്ങ് പ്രണയിച്ചോ മോനെ”

അവസാനം അത് എനിക്ക് പാരയായി…

പിന്നത്തെ രണ്ട് ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി.. ദിവസവും രാവിലെ എന്‍റെ രാജകുമാരിയെ കാണാന്‍ ഇരുന്നതല്ലാതെ ഒന്നും തന്നെ സംഭവിച്ചില്ല. അവളോട്‌ സംസാരിക്കാന്‍ ഉള്ള ധൈര്യം വന്നതും ഇല്ല… അവളെ കാണുമ്പോള്‍ തന്നെ എന്‍റെ ഹൃദയമിടിപ്പ്‌ കൂടും… ശ്വാസം നിലക്കും… ശബ്ദം പുറത്തു വരാതെ ആവും… അവളാണെങ്കില്‍ മുഖമുയര്‍ത്താതെ നേരെ കോളേജിലേക്കു നടക്കും. ക്ലാസുകള്‍ തുടങ്ങാത്തത് കൊണ്ട് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ച ചില ആഷ്പുഷ് സുന്ദരിമാരുടെ പേരുകള്‍ മാത്രമേ ഇതുവരെ പുറത്തു വന്നിട്ടുള്ളു.

വ്യാഴാഴ്ച കാവിലെ ഉത്സവമായത് കൊണ്ട് ഞാന്‍ കോളേജില്‍ പോയില്ല.. ഉച്ചക്ക് ശേഷം ഗതാഗത നിയന്ത്രണം ഉള്ളത് കൊണ്ട് ആ ഭാഗത്തു നിന്നും വരുന്നവര്‍ക്ക് അവധിയായിരുന്നു. അച്ഛന്‍ ക്ഷേത്രസമിതിയിലും ഉത്സവകമ്മിറ്റിയിലും ഉള്ളത് കൊണ്ട് കാറിനും എന്‍റെ ബൈക്കിനും പാസ്സ് സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായില്ല… ചെറിയമ്മയും അനുവും അര്‍ജുനും രാവിലെ തന്നെ എത്തി. മാധവിളയപ്പന്‍റെ രണ്ടു കൊച്ചുകുട്ടികള്‍ – അതിരയും അരുണും അവരുടെ കൂടെ ഉണ്ടായിരുന്നു. . മാധവിളയപ്പന് ജോലി തിരക്ക് കാരണം വാരനാവില്ലത്ര.. ഇളയപ്പന്‍റെ ഭാര്യ രണ്ടു വര്‍ഷം മുന്‍പ് സ്ട്രോക്ക് വന്നു മരിച്ചു. അതിനു ശേഷം . മാധവിളയപ്പന്‍റെ ചിറകെടിഞ്ഞ പോലെ ആയി…

രാവിലെ മുതല്‍ വീട്ടില്‍ പിള്ളേരുടെ ബഹളം ആയിരുന്നു…. അര്‍ജുനും അവരുടെ കൂടെ ഓടികളിയും കസര്‍ത്തും.. അനു പതിവില്ലാതെ ഒതുങ്ങി ഇരുന്നു.. പിള്ളേരു കളിക്കൊന്നും ഇനി താന്നില്ല എന്ന മട്ടില്‍. ഉത്സവം കുട്ടികള്‍ക്കൊരു വിരുന്നു തന്നെയാണ്… വീടിന്‍റെ മുന്‍പിലുടെ ഉത്സവത്തിനായി പോകുന്ന ആനകള്‍… ഉത്സവത്തിന്‍റെ മേളം കൊട്ടി വരുന്ന പൂതനും തെയ്യവും… പഞ്ചവാദ്യത്തോടെ അകമ്പടിയോടെ വരുന്ന പറയെടുപ്പ്… ഉത്സവത്തിനു എഴുന്നള്ളിക്കുന്ന നെറ്റിപട്ടം കെട്ടിയ ആനകള്‍.. ഇതെക്കെ കുടാതെ വര്‍ഷത്തില്‍ ചുരുക്കം ഉണ്ടാവുന്ന ഒത്തുചേരല്‍‍… അവര്‍ക്ക് ഇത് ശരിക്കും ഒരു ഉത്സവം തന്നെയാണ്…

ഉച്ചിക്ക് കാവിലേക്കുള്ള എഴുന്നള്ളിപ്പിന്‍റെ കൂടെ എല്ലാവരും കാവിലേക്കു നടന്നു. ഉത്സവത്തിന്‍റെ സമയത്ത് കാവിനു ചുറ്റുമുള്ള വയല്‍ മുഴുവനും ഉത്സവപ്പറമ്പായി മാറും. ഞാന്‍ കുറച്ച് സമയത്തിനു ശേഷം വീട് പൂട്ടി ബൈക്കും എടുത്ത് വിട്ടു. സുനിലിന് പിന്നെ ഇതിലൊന്നും വലിയ താല്‍പര്യം ഇല്ല.. ഉച്ചവെയിലത്ത് പോയി അനകളെയും വെടിക്കെട്ടും ഒന്നും കണ്ടുനില്‍ക്കാന്‍ വയ്യ എന്നവന്‍ പറയും. എന്നാലും രാത്രി വെടിക്കെട്ടിന് ഞങ്ങള്‍ പതിവായി ഇറങ്ങും.. കാവിലേക്ക് അടുക്കുമ്പോഴേക്കും വഴിയരികിലെ കച്ചവടക്കാരുടെ നിണ്ട നിര കാണാനായി… വള-കമ്മല്‍, ബലൂണ്‍, ഹലുവ, മുറുക്കുകള്‍ പിന്നെ പലതരത്തിലുള്ള മിഠായികളും കളിപ്പാട്ടങ്ങളും മറ്റും വില്‍ക്കുന്ന താല്‍ക്കാലിക കടകള്‍. പിന്നെ മരണകിണര്‍, മാജിക്ക് എന്നിവയുടെ കൂടാരങ്ങളും. സംഭാരവും നാരങ്ങാവെള്ളവും കരിമ്പ്ജൂസ് മുതല്‍ കോള വരെയുള്ള കടകള്‍ വറെയും. സംഭാരമെന്ന് പറഞ്ഞ് നല്ല മുത്ത കള്ള് ഉത്സവപറമ്പിലിരുന്ന് ആദ്യമായി മോന്തിയ കാര്യം ഇപ്പോഴും ഓര്‍മ്മകളില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.

ബൈക്ക് കമ്മിറ്റി ഓഫിസിനടുത്ത് പാര്‍ക്ക് ചെയ്ത് ഞാന്‍ ഉത്സവ പറമ്പില്‍ ചുറ്റി കറങ്ങി നടന്നു. പഞ്ചവാദ്യക്കാരുടെ അടുത്ത് പോയി ആ വാദ്യമേളം കേട്ടു… പിന്നെ അതേ വാദ്യമേളം കോട്ടു ചവികളാട്ടി ആസ്വദിച്ചു കൊണ്ടു നില്‍ക്കുന്ന ആനകളെ നോക്കി.. ഞാന്‍ കുറച്ചു നേരം ചുറ്റിക്കറങ്ങി.. വായ്നോട്ടവും ഉത്സവം കാണലും എല്ലാം കൂടി ഒരു വെടിക്ക് കിട്ടാവുന്നത്ര പക്ഷികള്‍ എന്ന പോലെ ആയി.. വായ്നോക്കി എന്താണ്ട് അമ്മയുടെ മുമ്പില്‍ പോയി പെട്ടു.. സമയം കളയാതെ ഞാന്‍ നിന്ന നില്‍പ്പില്‍ മുങ്ങി. പിന്നെയും അവിടെയും ഇവിടെയും കറങ്ങി നടന്നു. പഞ്ചവാദ്യം കഴിഞ്ഞ് ആനകളെ മാറ്റി തുടങ്ങി. വെടിക്കെട്ട് തുടങ്ങാന്‍ ഇനി കുറച്ചു സമയം ബാക്കി… ഞാന്‍ അങ്ങനെ നടക്കുമ്പോഴാണ് പിന്നില്‍ നിന്നും ആരേ തോണ്ടിയത്.. നോക്കിയപ്പോള്‍ അര്‍ജുന്‍…

ഇവനെന്താണിവിടെ എന്ന് ആലോചിക്കവെ അവന്‍ പറഞ്ഞു.

“ജിത്തുവേട്ടാ… അമ്മ വിളിക്കുന്നു”

“അമ്മ എവിടെ” ഞാന്‍ ചോദിച്ചു..
അവന്‍ പിന്നില്‍ ഒരു വശത്തേക്ക് ചൂണ്ടിക്കാണിച്ചു‌. ഞാന്‍ മനസ്സിലാമനസ്സോടെ അങ്ങോട്ട്‌ നടന്നു.

“ങാ..നിന്നെ നോക്കി ഇരിക്കുകയായിരുന്നു. നേരത്തെ കണ്ടപ്പോ വിളിച്ചത് നീ കേട്ടില്ലെ..?” അമ്മ ചോദിച്ചു

“നേരത്തെ എപ്പോ..?” ഞാന്‍ ഒന്നും അറിയാത്തത് പോലെ ചോദിച്ചു…

“നേരത്തെ ഇതുവഴി പോയപ്പോള്‍‍… നിന്നെ കുറെ കൈ കാട്ടി വിളിച്ചു”

“ഉത്സവത്തിന്‍റെ ഇടക്ക് എങ്ങനെ കേള്‍ക്കാനാ അമ്മേ… എന്തിനാ അമ്മ വിളിച്ചത്..?”

“അഞ്ചുവിന് നല്ല തലവേദന.. പതിവില്ലാതെ വെയിലുകെണ്ടതല്ലെ.. അതുകൊണ്ട് ആയിരിക്കും. പാവം” നെറ്റിയില്‍ കൈ വെച്ചു അഞ്ജലിയുടെ തലയില്‍ കയ്യോടിച്ചു കൊണ്ട് പറഞ്ഞു

“നീ ആ ബൈക്ക് എടുത്തിട്ട് അവളെ ഒന്ന് വീട്ടില്‍ കൊണ്ടുപോയി വിട്ടിട്ടു വാ..”

“വെടിക്കെട്ട് ഇപ്പോള്‍ തുടങ്ങും” ഞാന്‍ ഒരു പരാതി പോലെ പറഞ്ഞു

“വെടിക്കെട്ട് കൂടി കഴിഞ്ഞാല്‍ ആ ശബ്ദവും പൊടിയും ഒക്കെ ആയി അവളുടെ തലവേദന കൂടും. അതിനു മുന്‍പ് അവളെ കൊണ്ട് വിട്ടേക്ക് ജിത്തു” ചെറിയുമ്മ പറഞ്ഞു.

ഞാന്‍ അഞ്ജലിയുടെ മുഖത്തേക്ക് നോക്കി.. അവള്‍ നെറ്റിയില്‍ കൈ വെച്ച് ആക്കെ തളര്‍ന്ന മട്ടിലാണ് നില്‍പ്പ്… ഞാന്‍ മനസ്സില്ലാമനസ്സോടെ വണ്ടി എടുത്തു വന്നു. അഞ്ജലി പിന്നില്‍ കയറി ഒരു അകലം പാലിച്ചു ഇരുന്നു

“പിടിച്ചിരിക്ക് അല്ലെങ്കില്‍ വഴിയില്‍ ഏങ്ങാനും വീണു പോയാല്‍ അറിയുക കൂടി ഇല്ല” ഞാന്‍ പറഞ്ഞു.

“അതെ മോളേ… പിടച്ചിരുന്നോ..” ചെറിയമ്മ എന്നെ പിന്താങ്ങി.

അഞ്ജലി കുറച്ചുകൂടെ അടുത്തേക്ക് നീങ്ങി ഒരു കൈ എന്‍റെ തോളില്‍ വെച്ച് ഇരുന്നു… തൊട്ടുതൊട്ടില്ല എന്ന മട്ടില്‍… ഞാന്‍ വണ്ടി എടുത്തു.. ഉത്സവത്തിരക്കായത് കൊണ്ട് ഇടക്കിടെ ബ്രേക്ക് ഇടുമ്പോള്‍ അവള്‍ എന്‍റെ പിന്നില്‍ വന്ന് ഇടിക്കുന്നുടായിരുന്നു.. മനസ്സില്‍ അവളോട്‌ ദേഷ്യം ഉണ്ടായിരുന്നെങ്കിലും ഇത് ഞാനും ഇഷ്ടപ്പെട്ടിരുന്നു.. കുറച്ചു നേരത്തെ ബ്രേക്കിടലില്‍ അഞ്ജലിക്ക് കാര്യം മനസ്സിലായിയതെന്ന് തോന്നുന്നു… അവള്‍ ഒന്ന് ഇളകിയിരുന്നു. ആക്രാന്തം മൂത്ത് അവസരം നശിപ്പിച്ചതിന് ഞാന്‍ സ്വയം ചീത്തപറയുമ്പോള്‍ അഞ്ജലിയുടെ കൈകള്‍ എന്നെ ചുറ്റി വരിഞ്ഞു… മുഖം എന്‍റെ തോളില്‍ വെച്ച് കൊണ്ട് എന്‍റെ ചെവിയില്‍ മന്ത്രിച്ചു

“ഇത്രയും അടുത്തിരുന്നാല്‍ മതിയോ..?”

ഞാന്‍ ഒന്ന് ചമ്മിയെങ്കിലും.. അതില്‍ കുടുതല്‍ അത്ഭുതമാണ് തോന്നിയത്. അഞ്ജലിയുടെ ശബ്ദത്തില്‍ ദേഷ്യം ഉണ്ടായിരുന്നില്ല.. പകരം ഒരിത്തിരി ശൃംഗാരച്ചുവ ഉണ്ടായിരുന്നോ എന്നൊരു സംശയം… വീട്ടില്‍ എത്തുന്നവരെ അവള്‍ അത് പോലെ തന്നെയാണ് ഇരുന്നത്.

വീട്ടില്‍ എത്തി ഞാന്‍ വണ്ടി ഗേറ്റില്‍ വെച്ച് അകത്തേക്കു നടന്നു… വീടിന്‍റെ വാതില്‍ തുറന്നു കൊടുത്തു. തലവേദന ഉള്ളതിന്‍റെ ഒരു ലാഞ്ചന പോലും അപ്പോള്‍ അഞ്ജലിയുടെ മുഖത്ത് കണ്ടില്ല. ഒരു ചിരിയോടെ അവള്‍ അകത്തേക്ക് കയറി… നേരെ അടുക്കളയില്‍ പോയി… വാതില്‍ ചാരി ഞാന്‍ അകത്തെ സെറ്റിയില്‍ ഇരുന്നു. അടുക്കളയില്‍ ഫ്രിഡ്ജ് തുറന്നടയുന്ന ശബ്ദം കേട്ടു. എനിക്ക് മനസ്സില്‍ ആയില്ല.. തലവേദന എന്ന് പറഞ്ഞു വന്നവള്‍ക്ക്‌ ഇപ്പോള്‍ ഒരു കുഴപ്പവുമില്ല.. എന്തിനായിരിക്കും ഇവളിങ്ങനെ ചെയ്തത്? എന്നെ ഉത്സവപ്പറമ്പില്‍ നിന്നും ഇങ്ങോട്ട് വരുത്തി ഇവളെന്ത് നേടി.. ഇനി അന്നത്തെ പ്രശ്നത്തിന്‍റെ ബാക്കി വല്ലതും ആയിരിക്കുമോ… ആലോചിച്ച് ഇരിക്കുമ്പോള്‍ അഞ്ജലി ഹാളിലേക്ക് വന്നു. എന്‍റെ മുന്നില്‍ വന്ന് ഗ്ലാസ് നീട്ടി… ഐസ് ഇട്ട് തണുപ്പിച്ച ആ രസ്ന വാങ്ങിയപ്പോള്‍ എന്‍റെ സംശയം കൂടി… ഇനി പുതിയ വല്ല അടവും ആണോ..?

“ജിത്തുവിനോട് കുറിച്ച് സംസാരിക്കാന്‍ ആണ് ഞാന്‍ ഇങ്ങോട്ട് വന്നത്… ബുദ്ധിമുട്ടായോ..?” അഞ്ജലി എന്‍റെ അടുത്ത് സൈറ്റിയുടെ കൈതാങ്ങായില്‍ ഇരുന്നു കൊണ്ട് ചോദിച്ചു…

ഞാന്‍ മറുപടി പറയാതെ എഴുന്നേറ്റു പുറത്തേക്ക് നടന്നു…

“പ്ലീസ്… ജിത്തു. നിനക്ക് എന്നോട് ദേഷ്യം ആണ് എന്ന് എനിക്ക് അറിയാം… ഞാന്‍ പറയുന്നത് കേള്‍ക്കാനുള്ള മനസ്സെങ്കിലും നിനക്ക് എന്നോട് കാണിച്ചു കൂടെ” അവള്‍ ഒരു യാചന സ്വരത്തില്‍ പറഞ്ഞു.

ഞാന്‍ വാതില്‍ക്കല്‍ നിന്നും തിരിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു..

“ഓ… അടുത്ത ഭീഷണി വല്ലതും ആയിരിക്കും.. അതോ അന്ന് ചെയ്തതിന്‍റെ ബാക്കി വല്ലതും ആണോ”

“പ്ലീസ്.. ജിത്തു…” അവള്‍ പറഞ്ഞു.
അവളുടെ മുഖത്തിന് അപ്പോള്‍ ഒരു യാചന ഭാവം ആയിരുന്നു… കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.. അത് കണ്ടപ്പോള്‍ എന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന ദേഷ്യം അലിഞ്ഞു തുടങ്ങിയിരുന്നു.. ഞാന്‍ വണ്ടും സെറ്റിയില്‍ ഇരുന്നു കൊണ്ട് ചോദിച്ചു.

“എന്താണ് നിനക്ക് പറയാനുള്ളത്…?”

അവള്‍ എന്‍റെ അടുത്ത് വന്നിരുന്നു. എന്‍റെ കൈ എടുത്ത് അതിലെ മുറിവിലേക്ക്‌ നോക്കി കൊണ്ടു ചോദിച്ചു.

“ഞാന്‍ എന്‍റെ ജിത്തുവിനെ ഒരുപാട് വേദനിപ്പിച്ചു… അല്ലേ..”

അവളുടെ ഈ പ്രവൃത്തിയും ഈ ചോദ്യവും എന്നെ അത്ഭുതപ്പെടുത്തി… അത് മാത്രമല്ല കാവില്‍ നിന്നും വണ്ടിയില്‍ കയറിയത് മുതല്‍ അവള്‍ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ഇരിക്കുകയാണ്‌. ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഞാന്‍ ഇതുവരെ കാണാത്ത ഒരു അഞ്ജലിയായിരുന്നു എന്‍റെ കൂടെ ഇരിക്കുന്നത് എന്ന് എനിക്ക് തോന്നി.

“ഏയ്… അത് സാരമില്ല… ചെറിയ മുറിവല്ലേ.. പിന്നെ ഞാന്‍ ഒരിക്കലും നിന്നോട് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. പിന്നെ ഇത് നമ്മള്‍ തമ്മില്‍ ആദ്യമായിട്ടല്ലല്ലോ” ഞാന്‍ പറഞ്ഞു.

“ആദ്യമായിട്ടല്ലാ… പക്ഷേ ഇനി ഒരിക്കലും എന്‍റെ ജിത്തുവിനോട്‌ ഇങ്ങനെ ഒന്നും ചെയ്യാന്‍ എനിക്ക് കഴിയില്ല” എന്ന പറഞ്ഞുകൊണ്ട് അവള്‍ വിതുമ്പി കൊണ്ടവള്‍ തുടര്‍ന്നു

“ചെറുപ്പം മുതലേ എനിക്ക് നിന്നെ ഇഷ്ടമായിരുന്നു.. ശരിക്കും ഇഷ്ടമായിരുന്നു… പക്ഷേ നീ എന്നെക്കാളും ചെറുതല്ലേ. അതുകൊണ്ട് നിന്നെ എന്നില്‍നിന്നും എന്‍റെ മനസ്സില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചു പക്ഷേ..” അഞ്ജലിയുടെ കണ്ണില്‍ നിന്നും കണ്ണീര്‍ പൊടിഞ്ഞു

“പക്ഷേ.. നിന്നോടുള്ള ഇഷ്ടം ഒരിക്കലും കുറഞ്ഞില്ല… കുടിയതേ ഉള്ളൂ…. ഒരുപാടൊരുപാട്. പക്ഷേ നിന്നെ മറക്കണം എന്ന വാശിയായിരുന്നു എനിക്ക്. അതിനുവേണ്ടി ക്ലാസ്സില്‍ പഠിക്കുന്ന ഒരുത്തനെ എന്‍റെ ബോയ്‌ഫ്രണ്ട് ആക്കി… അവന്‍റെ കൂടെ ചുറ്റിക്കറങ്ങി. ചെയാന്‍ പാടില്ലാത്തതൊക്കെ ചെയ്തു. അഞ്ജലി ഒന്ന്‍ നിര്‍ത്തി

കേള്‍ക്കുന്നതൊക്കെ സത്യമോ എന്ന് വിശ്വസിക്കാന്നവതെ ഞാന്‍ ഇരുന്നു. അഞ്ജലി തുടര്‍ന്നു.

“പക്ഷേ… അവിടെയും ഞാന്‍ തോറ്റു. അവന്‍റെ കൂടെ ഉള്ള ഓരോ നിമിഷവും ഞാന്‍ നിന്നെ ഓര്‍ത്തു.. അവന്‍ എന്നെ മനസ്സ് തുറന്ന് സ്നേഹിച്ച നിമിഷങ്ങളില്‍ പോലും നീ ആയിരുന്നു എന്‍റെ മനസ്സില്‍. ഒരിക്കല്‍ ഒരു ഇൻറിമേറ്റ് അഫയറിനിടക്ക് അറിയാതെ നിന്‍റെ പേര്‍ വിളിച്ചു പോയി. അവന്‍റെ ജീവിതത്തില്‍ ഞാന്‍ മാത്രമായിരുന്നു. ഞാനവനെ ചതിക്കുകയാണ് എന്ന് പറഞ്ഞു അവന്‍ എന്നെ ഉപേക്ഷിച്ചു. പിന്നീട് ഒരിക്കലും അവന്‍ കാണാന്‍ കുട്ടാക്കിയില്ല” കണ്ണ് തുടച്ചു കൊണ്ട് അഞ്ജലി തുടര്‍ന്നു.

“ഇത്തവണ വന്നപ്പോള്‍ എന്നത്തേക്കാളും എറെ നി എന്‍റെ സ്വപ്നത്തില്‍ നിറഞ്ഞു നിന്നു. എയര്‍പോര്‍ട്ടില്‍ വെച്ചു നിന്നെ കണ്ടപ്പോള്‍ ഓടി വന്ന് ഹഗ് ചെയ്യാന്‍ ആണ് തോന്നിയത് പക്ഷേ… നിന്നോട് ഒന്ന് സംസാരിക്കാന്‍ പോലും പേടി ആയിരുന്നു… എല്ലാം നിന്നോട് തുറന്നു പറഞ്ഞു പോയാലോ….?”

അവള്‍ സൈറ്റിയിലേക്ക് ചാരിയിരുന്ന് കൊണ്ട് അവള്‍ തുടര്‍ന്നു.

“അന്ന് കുടിച്ചു മുറിയില്‍ വന്ന ദിവസം ഓര്‍മയിലെ…? അന്ന് ബോധമില്ലാതെ നിലത്തു വീണുകിടന്നപ്പോള്‍ ആണ് നിന്‍റെ മുഖത്ത് എനിക്കൊന്ന് ശരിക്കും നോക്കാന്‍ കഴിഞ്ഞത്.‍ നിന്നെ മുറിയില്‍ കൊണ്ടുപോയി കിടത്തി ആ നെഞ്ചില്‍ തല ചേര്‍ത്ത് കിടന്നപ്പോള്‍ ഞാന്‍ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു.. എന്നിട്ടും… നീ… എന്നെ..” അവള്‍ വാക്കുകള്‍ കിട്ടാതെ വിഷമിച്ചു.

“എന്നെ വെറുമൊരു സെക്സ് ഒബ്ജക്ട് ആയിട്ടാണ് കണ്ടത് എന്നറിഞ്ഞപ്പോള്‍. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. പിന്നെ ഒരു ഭ്രാന്തിയെ പോലെ ആണ് ഞാന്‍ നിന്നോട് പെരുമാറിയത്.. പക്ഷേ നിന്‍റെ മരണം ഞാന്‍ ആഗ്രഹിച്ചിരുന്നു എന്ന് നി പറഞ്ഞു നിമിഷം… മരിച്ചത് ഞാന്നാണ് ജിത്തു…” തേങ്ങി കൊണ്ട് അവള്‍ എന്‍റെ ചുമലിലേക്ക് വീണു.

“ഇനിയും നിന്നോട് പിണങ്ങി ഇരിക്കാന്‍ എനിക്കാവില്ല… നിന്നെ കല്യാണം കഴിക്കാനോ നിന്‍റെ കൂടെ ജീവിക്കാനോ എനിക്കാവില്ലായിരിക്കാം… പക്ഷേ… എന്‍റെ ജിത്തുവിന് എന്നെ ഇത്തിരി സ്നേഹിച്ചുടെ…?” ഒരു ദീര്‍ഘനിശ്വാസത്തോടെ ചോദിച്ചു.

ഒരു നിമിഷം എന്തു ചെയ്യണം എന്ന് അറിയാതെ ഞാന്‍ അന്തിച്ചിരുന്നു.. പെണ്ണിന്‍റെ മനസ്സ് ഒരു സമസ്യ തന്നെ അത് വായിച്ചെടുക്കുക എന്നത് അസാധ്യം തന്നെ. ഞാന്‍ അഞ്ജലിയോട് ചെയതത് ഓര്‍ക്കുമ്പോള്‍ എനിക്കവളോടുള്ള സ്നേഹവും അനുകമ്പയും കൂടിവന്നു… മുടിയില്‍ തലോടിക്കൊണ്ട് ഞാന്‍ അഞ്ജലിയെ ആശ്വാസിക്കാന്‍ ശ്രമിച്ചു… തേങ്ങലുകള്‍ നിലക്കാതെ ആയപ്പോള്‍ ഞാന്‍ അവളുടെ മുഖം എന്‍റെ കയ്യില്‍ എടുത്തു. നെറ്റിയില്‍ ഒരു സാന്ത്വന ചുംബനം അര്‍പ്പിച്ചു.. കണ്ണീരിന്‍റെ ചാലുകള്‍ ഒഴുകിയ ആ കവിളുകളില്‍ തലോടി കൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി. എന്‍റെ കണ്ണുകള്‍ അവളുടെ കണ്ണുകളോട് ഒരായിരം തവണ മാപ്പിരന്നു. എന്‍റെ തെറ്റുകള്‍ക്ക്‌ മാപ്പ് തന്നെന്ന പോലെ അഞ്ജലി എന്‍റെ ചുണ്ടില്‍ ഒരു മുത്തം നല്‍കി.. ചുംബനത്തിനു ശേഷവും അവള്‍ എന്‍റെ മുഖത്തേക്ക് നോക്കിക്കൊണ്ടിരുന്നു.. അവളുടെ നിശ്വാസങ്ങള്‍ എന്‍റെ ചുണ്ടുകളില്‍ പതിച്ചു.. ആ കണ്ണുകള്‍ എന്താ പ്രതിക്ഷിക്കുന്ന പോലെ എന്‍റെ കണ്ണുകളിലേക്ക് നോക്കി. ഞാന്‍ അഞ്ജലിയുടെ മുഖം എന്‍റെ മുഖത്തോട് അടുപ്പിച്ചു… നാസികകള്‍ തമ്മിലുരസി ഞങ്ങളിരുവരുടെയും കണ്ണുകള്‍ കുമ്പിയടഞ്ഞു….

ജനാലക്കല്‍ രണ്ടു കണ്ണുകള്‍ ഞങ്ങളെ നോക്കിയിരുന്നത് ഞങ്ങള്‍ അറിഞ്ഞില്ല….

പെട്ടെന്നാണ് ഡോര്‍ബെല്‍ മുഴങ്ങി. ഞങ്ങള്‍ ഞെട്ടിയെഴുന്നേറ്റപ്പോഴാണ് ഞങ്ങള്‍ക്ക് പരിസരബോധം ഉണ്ടായത്. അഞ്ജലി ഓടി മുകളിലെ മുറിയിലേക്ക് പോയി. എന്‍റെ ഡ്രസ്സ്‌ നേരെയാണെന്ന് ഉറപ്പുവരുത്തി വാതില്‍ തുറന്നു. വാതില്‍ക്കല്‍ അനു മുഖം കുനിച്ചു നില്‍ക്കുന്നു

“ബാക്കി ഉള്ളവര്‍ എവിടെ? നീ ഒറ്റയ്ക്കേ ഉള്ളൂ..?” ഞാന്‍ അനുവിനോടു ചോദിച്ചു.

അവള്‍ ഉത്തരം ഒന്നും പറഞ്ഞില്ല… കടന്നു പോകുമ്പോള്‍ എന്നെ തുറിച്ചൊന്നു നോക്കി. അനു ഒരു കൊടുങ്കാറ്റ് പോലെ ഉള്ളിലേക്ക് കയറി പോയി. വാതിലടച്ച്‌ ഞാന്‍ അവളുടെ പിന്നാലെ നടന്നു… നിലം ചവിട്ടിയരക്കുന്ന വാശിയോടെ പടികള്‍ ചവിട്ടി മുകളിലേക്ക് കയറിപ്പോയി… ഒന്ന് സംശയിച്ചു നിന്ന് മുകളിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ അഞ്ജലിയുടെ ശബ്ദം കേട്ടു… അവള്‍ അനുവിനോട് എന്തോ ചോദിക്കുന്ന പോലെ തോന്നി.

“തൊട്ടുപോകരുതെന്ന..” അനുവിന്‍റെ അലര്‍ച്ച എന്നെയും ഞെട്ടിച്ചു. പിന്നാലെ ബാല്‍ക്കണിയുടെ വാതില്‍ വലിച്ചടച്ചതിന്‍റെ ശബ്ദവും..

ഞാന്‍ മുകളില്‍ എത്തിയപ്പോള്‍ അഞ്ജലി ഞെട്ടി തരിച്ചത് പോലെ വാതില്‍ക്കല്‍ നില്‍ക്കുന്നു.

“അനു” അഞ്ജലിയുടെ വാക്കുകളില്‍ വെല്ലാത്തൊരു വിറയല്‍ ഞാന്‍ ശ്രദ്ധിച്ചു.

അനു താഴെ നടന്നത് എങ്ങനെയോ ഊഹിച്ചു കാണും എന്നെനിക്ക് തോന്നി. ഈ മണ്ടിപ്പെണ്ണിന് അത് എങ്ങനെ മനസ്സില്‍ ആയി… ഇനി വല്ലതും അറിഞ്ഞാല്‍ തന്നെ അവള്‍ ആരോടെങ്കിലും എന്തെങ്കിലും പറയുമോ… എന്തായാലും അവളോട്‌ ചോദിക്കുക തന്നെ…

“അനു എന്തെങ്കിലും കണ്ട് കാണുമോ..?” അഞ്ജലിയുടെ ശബ്ദം വിറച്ചിരുന്നു

“മ്മ്ം… ചോദിച്ചു നോക്കാം… അല്ലാണ്ടെന്താ ചെയ്യാ…” ഞാന്‍ പറഞ്ഞു.

“ഓഹ് മൈ ഗോഡ്… എനിക്ക് വയ്യാ… ജിത്തു തന്നെ സംസാരിച്ചോളു” തലയില്‍ കൈ വെച്ചു കൊണ്ട് അഞ്ജലി പറഞ്ഞു.

“മ്മ്ം… ഞാന്‍ സംസാരിച്ചു തുടങ്ങാം.. അഞ്ചു കുറച്ച് കഴിഞ്ഞ് വന്നാല്‍ മതി”

ഞാന്‍ ബാല്‍ക്കണിയുടെ വാതില്‍ തുറന്നു. അനു അവിടെ ഒരു മൂലയില്‍ മുട്ടിന്മേല്‍ തലചായിച്ച് ഇരിക്കുന്ന… അവളുടെ എങ്ങലുകള്‍ മെല്ലെ കേള്‍ക്കാം. ഞാന്‍ അനുവിന്‍റെ അടുത്തുപോയി ഇരുന്നു… കൈനീട്ടി ഞാന്‍ അവളുടെ തോളില്‍ തൊട്ടു കൊണ്ട് ചോദിച്ചു..

“അനു എന്തു പറ്റി… എന്താ ഇത്..?”

“വേണ്ട… എന്നെ തൊടണ്ട.. എനിക്ക് ജിത്തുവേട്ടനെ കാണുകയും വേണ്ട..” തോളില്‍ നിന്നും കൈ തട്ടി മാറ്റി. കരഞ്ഞുകൊണ്ട്‌ അനു പറഞ്ഞു.

“നോക്കൂ.. എന്താ അനുവിന് പറ്റിയത്..” ഞാന്‍ വിണ്ടും ചോദിച്ചു

“എനിക്കെന്ത് പറ്റിയെന്നോ… നാണമില്ലേ ജിത്തുട്ടന് അത് ചോദിക്കാന്‍…” അനുവില്‍ നിന്നും വിണ്ടും തേങ്ങലുകള്‍ ഉയര്‍ന്നു

“അഞ്ചുചേച്ചിക്ക് കൂട്ടിനെന്നു പറഞ്ഞ ഞാന്‍ ഇവിടെ വന്നത്… ജനലിലൂടെ നോക്കിയാപ്പോള്‍… നിങ്ങള്‍ രണ്ടു പേരും… ആ സെറ്റിയില്‍… ച്ഛി…” അനുവിന്‍റെ കരച്ചിലിന്‍റെ ശക്തി കൂടി.

“അനുമോളെ.. ഞാന്‍…” പിന്നില്‍ നിന്നും അഞ്ജലിയുടെ ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി

“മിണ്ടരുതെന്നോട്…” അനു ചീറി. അഞ്ജലിയോടാണ് എന്നോട് ഉള്ളതിനേക്കാള്‍ ദേഷ്യം അവള്‍ക്ക്
തോന്നി.

“എല്ലാം അറിഞ്ഞിട്ടും… യക്ഷിയാണ് നീ… തേവിടിശ്ശി..” അനു അഞ്ജലിയോട് അലറി.

“അനു നി എന്താണ് എന്ന് പറയുന്നത് നീ ആലോചിക്കുന്നുണ്ടോ..” ഞാനവളെ താക്കീത് ചെയ്തു

“ജിത്തുട്ടനെ എനിക്ക്… എനിക്ക് ഒരുപാട് ഇഷ്ടമാണെന്നു പറഞ്ഞതാ… എന്നിട്ടും എന്ത് കൈ വിഷം കൊടുത്താ എന്‍റെ ജിത്തുട്ടനെ നീ മയക്കിയെടുത്തത്” ദേഷ്യവും സങ്കടവും എല്ലാം കലര്‍ന്ന സ്വരത്തില്‍ അനു ചോദിച്ചു.

എനിക്ക് പിന്നില്‍ നിന്നും അഞ്ജലിയുടെ തേങ്ങലുകള്‍ ഉയര്‍ന്നു.

“നോക്ക്… അനു. അഞ്ജലി എന്നെ മയക്കിയെടുത്തതൊന്നും അല്ല. ഒരു ദുര്‍ബല നിമിഷത്തില്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരു തെറ്റ് പറ്റിപ്പോയി. ഇതില്‍ ഞങ്ങള്‍ രണ്ടു പേരും ഒരു പോലെ തെറ്റുകാരാണ്” ഞാന്‍ അഞ്ജലിയെ ന്യായീകരിച്ചു.

“അനുമോളെ.. നോക്ക്… എന്‍റെ മുഖത്തേക്ക് ഒന്ന് നോക്ക് മോളെ..” ഞാന്‍ അനുവിനോടു യാചന സ്വരത്തില്‍ പറഞ്ഞു.

“നോക്ക് കരച്ചില്‍ നിര്‍ത്ത്. നീ ഇങ്ങനെ കരഞ്ഞാല്‍ അഞ്ജലിയും കരയുകയല്ലേ ഉള്ളൂ… ആരെങ്കിലും വന്നാല്‍… അവരിതൊക്കെ അറിഞ്ഞാല്‍… പിന്നെ..” എന്‍റെ ശബ്ദവും ഇടറി..

വാക്കുകള്‍ പുറത്ത് വരാതെ ആയി. എന്‍റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ പെടിഞ്ഞു. അഞ്ജലിയുടെ തേങ്ങലുകള്‍ ശക്തമായി. അനുവും കരഞ്ഞു. എല്ലാ സങ്കടങ്ങളും കണ്ണീരായി ഒഴുകി തിരാന്‍. ഞാന്‍ കാത്തു നിന്നു. അവസാനം തേങ്ങലുകള്‍ ഒന്നടങ്ങി.

“അനു.. നോക്കു. ഇന്ന് നടന്നത് നമ്മള്‍ മൂന്നു പേരല്ലാതെ വേറെ ആരും അറിയാന്‍ പാടില്ല.” ഞാന്‍ അനുവിനോട് പറഞ്ഞു.

“ഇല്ല.. ഞാന്‍ പറയില്ല.. പക്ഷേ.. പക്ഷേ ജിത്തുട്ടന്‍ അഞ്ചു ചേച്ചിയെ കല്യാണം കഴിക്കീല്ലേ..” അനുവിന്‍റെ ശബ്ദത്തില്‍ അപ്പോഴും സങ്കടം നിറഞ്ഞിരുന്നു.

“ഇല്ല.. മോളെ.. അഞ്ചു എന്നെക്കാളും മുത്തതല്ലേ.. അത്കൊണ്ട്..” ഞാന്‍ പറഞ്ഞു തരുന്നതിനു മുന്‍പ് അനുവിന്‍റെ ശബ്ദം മുഴങ്ങി.

“അതുകൊണ്ട്… അതുകൊണ്ട് ഇതൊക്കെ ചെയ്തിട്ടും… ജിത്തുട്ടന്‍ ചതിയനാ…” അനു കിതച്ചു കൊണ്ട് നിര്‍ത്തി.

ഞാന്‍ അഞ്ജലിയുടെ മുഖത്ത് നോക്കി… ഇനി ബാക്കി പറയേണ്ടത് അവളുടെ കടമയാണെന്നപോലെ.

“അല്ല.. മോളെ… ജിത്തുവും ഞാനും ആയുള്ള കല്യാണം ഇവിടെ ആരും സമ്മതിക്കില്ല. അത് മാത്രമല്ല.. ചേച്ചി അവിടെ വേറെ ഒരാളെ ഇഷ്ട പെടുന്നുണ്ട്” അഞ്ജലി പറഞ്ഞു നിര്‍ത്തി.

അനു കേട്ടതൊന്നും വിശ്വസിക്കാനാകാത്ത പോലെ ഞങ്ങളെ നോക്കി.

“അധികം വൈകാതെ അവിടെ ചെന്ന് കല്യാണം കഴിക്കുകയും ചെയ്യും” കണ്ണീര്‍ തുടച്ചു കൊണ്ട് അഞ്ജലി പറഞ്ഞു.

“ആരോടും പറയില്ലെന്ന് കരുതിയതാണ്. ഇപ്പോള്‍ നിങ്ങള്‍ രണ്ടു പേര്‍ക്ക് മാത്രമാണ് അറയാവുന്നത്. ഇതു കഴിഞ്ഞാല്‍ ചിലപ്പോള്‍ ഇന്നിയൊരിക്കലും നിങ്ങളെ കാണാന്‍..”അഞ്ജലിയുടെ ശബ്ദം തേങ്ങലില്‍ മുങ്ങി പോയി.

കേട്ടത് വിശ്വസിക്കാന്‍ എനിക്കും കഴിഞ്ഞില്ല.. ഞാന്‍ തിരിഞ്ഞ് അഞ്ജലിയുടെ മുഖത്തേക്ക് നോക്കി.. ഒരു മഴ പെയ്തു ഒഴിഞ്ഞ സമാധാനം ആ മുഖത്ത് കാണാമായിരുന്നു.

എന്‍റെ മനസ്സില്‍ എവിടെയോ മുറിഞ്ഞ പോലെ നീറി. എന്തു കൊണ്ടാണ് എനിക്കറിയില്ല. അഞ്ജലിയെ എന്‍റെതായി ഒന്ന് സങ്കലിപ്പിചുപ്പോലും ഇല്ല. എന്നാലും അവളെ ഇനി ഒരിക്കലും കാണുകയില്ലെന്നും മാറ്റാരുടേയോ സ്വന്തമാക്കുകയാണെന്നും ഉള്ള വാര്‍ത്ത എന്നെ വല്ലാതെ ഉലച്ചു. ഒന്നും മിണ്ടാതെ ഞാന്‍ എഴുന്നേറ്റ് അഞ്ജലിയെ കടന്ന് എന്‍റെ മുറിയിലേക്ക് നടന്നു. വാതില്‍ കുറ്റിയിട്ട് കിടക്കിയിലേക്ക് മറിഞ്ഞു.
ആലോചിക്കുന്തോറും എന്‍റെ തല ചൂടുപിടിച്ചു. അതിനിടയിലെപ്പോഴോ ഞാന്‍ ഒന്ന് മയങ്ങി.

രാത്രിയില്‍ അമ്മ വിളിച്ചപ്പോള്‍ ആണ് ഞാന്‍ എഴുന്നേറ്റത്. താഴെ ഭക്ഷണം വിളമ്പി വിളിച്ചിട്ടാണ് എന്നെ വന്ന് വിളിച്ചത്. ഞാന്‍ താഴെ പോയി ഊണുമേശയില്‍ ഇരുന്നു.

“എന്താ.. കഴിക്കുന്നില്ലേ..? ഇപ്പോള്‍ കുറച്ച് കഴിക്ക്… അല്ലെങ്കില്‍ രാത്രിയില്‍ വിശക്കില്ലേ..?” അമ്മ പറഞ്ഞു.

ഞാന്‍ രാത്രി വെടിക്കെട്ടിന് പോകണോ വേണ്ടയോ എന്നാലോചിച്ചു പിന്നെ തോന്നി ഇവിടെ കുത്തി ഇരിക്കുന്നതില്‍ കാര്യം ഇല്ലെന്ന്. അതുകൊണ്ട് പോകാം എന്ന് തീരുമാനിച്ചു.

“ചെറിയമ്മ ഒക്കെ എവിടെ, ആരെയും കാണുന്നില്ലല്ലോ..?” ഞാന്‍ അമ്മയോട് ചോദിച്ചു.

“അവരൊക്കെ നേരത്തെ പോയി. അനുവിന് നാളെ ക്ലാസ്സില്‍ എത്തണമത്രേ”

“എന്നിട്ട് അവര്‍ പോകുമ്പോള്‍ എന്നെ വിളിച്ചില്ലല്ലോ”

“അവരിറങ്ങുമ്പോള്‍ നീ ഉറങ്ങുകയായിരുന്നു.. പിന്നെ അനു പറഞ്ഞു നിന്നോട് നേരത്തെ പറഞ്ഞിരുന്നു എന്ന്”

“രണ്ട് പേരെയും ഇവിടെ കൊണ്ട് വിട്ടത് കൊണ്ട് നിനക്ക് ഉച്ചയ്ക്കത്തെ വെടിക്കെട്ട് കാണാനൊത്തില്ലല്ലോ.. അതുകൊണ്ട് നീ ഉറങ്ങട്ടെ എന്നു ഞാനും വിച്ചാരിച്ചു.”

“രണ്ട് പേരെ..?” എനിക്ക് പെട്ടെന്ന് മനസ്സില്‍ ആയില്ല.

“ങാ.. അനു പറഞ്ഞു വഴിക്ക് വെച്ച് അവള്‍ നിന്നെ കണ്ടു എന്നും നീ അവളെ കൊണ്ട് ഇങ്ങോട്ട് പോന്നു എന്നും”

“ങാ.. അത്.. ആ.. അവളെ കൊണ്ട് ഇങ്ങെത്തിയപ്പോഴെക്കും വെടിക്കെട്ട് തുടങ്ങി. അതാ പിന്നെ കിടന്നുറങ്ങിയത്” ഞാന്‍ പറഞ്ഞൊപ്പിച്ചു എഴുന്നേറ്റു.

“ഇഡ്ഢലി മതിയോ.. രണ്ടെണ്ണം കൂടി തരട്ടെ..” ഞാന്‍ എഴുന്നേല്‍ക്കുന്നത് കണ്ട് അമ്മ ചോദിച്ചു.

“ഞാന്‍ രാത്രി പോകുന്നതിനു മുമ്പ് കഴിച്ചോളാം.. അമ്മേ.. ഇപ്പോ ഒന്ന് പുറത്തിറങ്ങിയിട്ട് വരാം” ഞാന്‍ കൈ കഴുകി ഇറങ്ങി.

ബൈക്ക് എടുത്ത്‌ അവിടെ ഒന്ന് ചുറ്റിക്കറങ്ങി. ഉത്സവാത്തിനായി ലൈറ്റുകളാള്ല്‍ പ്രഭപുരിതമായ പന്തുകളും കടകളും. മനസ്സില്‍ മുഴുവനും ഉച്ചയ്ക്ക് നടന്ന സംഭവങ്ങളാണ്. സുനിലിന്‍റെ വിട്ടില്‍ പോയി അവനെയും കൂട്ടാം എന്ന് വിച്ചാരിച്ച് അവിടെ എത്തിയപ്പോള്‍ അവന്‍ അവിടെ ഇല്ല. തിരികെ വരുമ്പോള്‍ അവന്‍ ശ്രേയയും പുറകിലിരുത്തി അതില കറങ്ങുന്നത് കണ്ടു. എന്നെ കണ്ടിട്ട് അവന്‍ വണ്ടി ഒതുക്കി. രാത്രി വെടിക്കെട്ടിന് അവന്‍ ഇല്ലെന്നു പറയാന്‍. മെത്തത്തില്‍ ഒന്ന് ചുറ്റിക്കറങ്ങി ഞാന്‍ തിരികെ വീട്ടിലെത്തി . അവിടെ ഉത്സവത്തിന്‍റെ ക്ഷീണത്തില്‍ എല്ലാവരും മഴങ്ങിയിരുന്നു. അഞ്ജലിയെ ഒന്ന് കാണാന്‍ തോന്നിയെങ്കിലും അവള്‍ ഉറങ്ങി കാണം എന്ന് തോന്നിയപ്പോള്‍ വേണ്ടെന്ന് വെച്ചു. കുറെ നേരം ടി.വി യുടെ മുന്നില്‍ ചടഞ്ഞുകൂടി. രണ്ട് മണിയായപ്പോള്‍ പോയി അമ്മ എടുത്തുവെച്ച ഇഡ്ഢലിയും കഴിച്ച്. നേരെ കാവിലേക്കു പോയി. അവിടെ എത്തി പഞ്ചവാദ്യം കേള്‍ക്കുക. ആനപൂരം കാണുക പിന്നെ വെട്ടിക്കെട്ട് തിര്‍ക്കുന്ന വര്‍ണ്ണ പ്രപഞ്ചം ആസ്വദിക്കുക… അതിരാവിലെ തിരിച്ചെത്തി ഉച്ച വരെ കിടന്നുറങ്ങാം എന്ന് മനസ്സില്‍
കരുതി.

രാത്രി പൂരത്തിന്‌ ഞാന്‍ വണ്ടിയെടുത്തില്ല…

പഞ്ചവാദ്യത്തിന്‍റെയും ആനപ്പൂരത്തിന്‍റെയും കൂടെ നടന്ന് ഉത്സവലഹരി ആസ്വദിച്ച് കാവിലേക്കെത്തി. കാവിലെത്തി പഞ്ചവാദ്യം തകൃതിയായി നടന്ന് കൊണ്ടിരിക്കുമ്പോള്‍ രമേച്ചിയുടെ മുഖം ആള്‍ത്തിരക്കിനിടക്ക്‌ കണ്ടു. ഞാന്‍ രമേച്ചിയെ നോക്കി ചിരിച്ചു. രമേച്ചി ഇങ്ങോട്ടെന്ന പോലെ നടന്നു.. അത് കണ്ട് ഞാനും അങ്ങോട്ട്‌ നടന്നു. അവിടെ എത്തിയപ്പോള്‍ രമേച്ചിയുടെ കൂടെ രമേച്ചിയുടെ അമ്മ കാര്‍ത്തൃായിനിയമ്മയും ഉണ്ട്. എന്നെ കണ്ടതും രണ്ടു പേരും ചിരിച്ചു. കാര്‍ത്തൃായിനിയമ്മയാണ് സംസാരിച്ചു തുടങ്ങിയത്. രമേച്ചി നാണിച്ചെന്ന പോലെ മിണ്ടാതെ നിന്നു…

“മോന്‍ രാത്രി വെടിക്കെട്ട് കാണാന്‍ വന്നതാവും ആല്ലേ..?” ഒരു അനാവശ്യ ചോദ്യമാണങ്കിലും. ഞാനും കുശലത്തിനായി ചോദിച്ചു…

“അതേ… കാര്‍ത്തൃായിനിയമ്മ രാത്രി വെടിക്കെട്ടിന് വരാറുണ്ടോ..?”

“ങാ… വല്ലപ്പോഴും… പിന്നെ ഇത്തവണ വരണം എന്ന് ഇവള്‍ക്ക് നിര്‍ബന്ധം” കാര്‍ത്തൃായിനിയമ്മ പറഞ്ഞു.

“അതെന്താ ഇത്തവണ ഒരു നിര്‍ബന്ധം” ഞാന്‍ രമേച്ചിയുടെ മുഖത്ത് നോക്കികൊണ്ട് ചോദിച്ചു.

“ങാ.. അടുത്ത ഉത്സവത്തിന് ഇനി അവളുടെ കെട്ടിയോന്‍ കൊണ്ടുവന്നില്ലെങ്കിലോ..” കാര്‍ത്തൃായിനിയമ്മ ഒരു വിഢിച്ചിരി ചിരിച്ചു.

“ങാഹാ… കല്യാണക്കാരൃം ഒന്നും നാട്ടുകാരായ ഞങ്ങള്‍ അറിഞ്ഞാലല്ലോ കാര്‍ത്തൃായിനിയമ്മ”

“ഏയ്.. ഉത്സവത്തിന് വെച്ച് കണ്ട് ചെറുക്കനിഷ്ടപെട്ട് അവരിന്ന് വീട്ടില്‍ വന്ന് ആലോചിച്ചതാ.. ചെറുക്കന്‍ സര്‍ക്കാരപ്പീസിലെ ഗുമസ്ഥനാത്രേ…” കാര്‍ത്തൃായിനിയമ്മ ഒന്ന് നിര്‍ത്തി

“ചെറുക്കന്‍ എവിടത്തെയാ… ശരിക്കും അന്വേഷിച്ചേ..?” ഞാന്‍ ചോദിച്ചു.

“ചെറുക്കാന്‍ എന്‍റെ ആങ്ങളേടെ വീടിന്‍റെ അടുത്തുള്ളതായ.. അറിയുന്ന കൂട്ടരാ… ആങ്ങളേടെ കൂടെ വന്നതാ അവര്‍‍” കാര്‍ത്തൃായിനിയമ്മ തുടര്‍ന്നു.

“എല്ലാം പെട്ടെന്ന് കഴിഞ്ഞു… എല്ലാം കാവിലെ ഭഗവതിടെ അനുഗ്രഹം. ആലെങ്കില്‍ എല്ലാം ഇന്ന് തന്നെ നടക്ക്വോ..” കാര്‍ത്തൃായിനിയമ്മ നെഞ്ചില്‍ കൈ വച്ച് നെടുവീര്‍പ്പിട്ടു.

എന്‍റെ കണ്ണുകള്‍ രമേച്ചിയുടെ മുഖത്തായിരുന്നു

“കല്യാണത്തിന് ഞങ്ങളെ ഒന്നും വിളിക്കില്ലേ കാര്‍ത്തൃായിനിയമ്മ” ഞാന്‍ ഒരു കുശലത്തിന് ചോദിച്ചു.

“അയ്യോ.. ഞാനമ്മയോട് പറയുന്നുണ്ട്. നിങ്ങളൊക്കെ ഞങ്ങടെ കല്യാണത്തിന് വരുമോ” കാര്‍ത്തൃായിനിയമ്മ ചോദിച്ചു.

“അതിനെന്താ സമയം കിട്ടിയാല്‍ ഞാന്‍ വരുമല്ലോ.. എന്നാല്‍ ശരി കാര്‍ത്തൃായിനിയമ്മ… ഞാനങ്ങോട്ട്..” ഞാന്‍ അവിടെ നിന്ന് മുങ്ങാനുള്ള പരിപാടി തുടങ്ങി.

“ഓ.. ആയിക്കോട്ടെ. വാ മോളേ… അവിടെങ്ങാനും പോയി ഇരിക്കാം നടു കഴക്കുന്നു.”
കാര്‍ത്തൃായിനിയമ്മ നടന്നു…

ഒരു നിമിഷം നിന്നു കൊണ്ട് രമേച്ചി പിന്നാലെ നടന്നു.. എന്നെ കടന്നു പോകുമ്പോള്‍ പതുക്കെ പറഞ്ഞു.

“ആ.. വായനശാലയുടെ അരികെ കാണും ഞാന്‍”

ഞാന്‍ രമേച്ചിയെ നോക്കി തലകുലുക്കി. അങ്ങോട്ട്‌ വരാമെന്ന പോലെ.

പഞ്ചവാദ്യം കൊട്ടിത്തീര്‍ന്ന് എഴുന്നള്ളത്ത്‌ കഴിഞ്ഞ് ആനകളെ മാറ്റി തുടങ്ങി…. വെടിക്കെട്ട് ഇനി അരമണിക്കൂറില്‍ തുടങ്ങും. ഉച്ചക്കത്തെ പോലെ ഇനി വൈകുമോ എന്നറിയില്ല… രണ്ടു കൂട്ടരും തമ്മില്‍ കരിമരുന്നിന്‍റെ കാര്യത്തില്‍ എന്തോ കശപിശ ഉണ്ടായിട്ട് ഉച്ചയ്കത്തേതു കുറച്ച് വൈകിയത്രേ. ഞാന്‍ പതുക്കെ വായനശാലയുടെ അടുത്തേക്കു നടന്നു. അവിടെ എത്തിയപ്പോഴേക്കും വായനശാലയുടെ വരാന്തയും തിണ്ണയും അള്‍ക്കാര്‍ കൈയ്യടക്കിയിരിക്കുന്നു. ഞാനവിടെ ഒരരികില്‍ നിന്നു… രമേച്ചി വരാന്തയില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു. ആള്‍ക്കാര്‍ ഒക്കെ ഏതാണ്ട് എത്തി ഓരോ സ്ഥലത്ത് ഇരിപ്പുറപ്പിച്ചു… വെടിക്കെട്ട് തുടങ്ങുന്നതിന്‍റെ മുന്നോടിയായി കാവിനു ചുറ്റു മുള്ള ലെറ്റുകള്‍ അണഞ്ഞു. ഞാന്‍ രമേച്ചിയെ ഒന്ന് നോക്കി. എന്നിട്ട് പതുക്കെ വായനശാലയുടെ പിന്നിലേക്ക് നടന്നു. വായനശാലയുടെ പിന്നിലായി ഒരു തെങ്ങിന്തോപ്പുണ്ട്… അവിടെ ഇരുട്ടിലോക്ക് ഞാന്‍ ഒന്ന്‌ നിന്നു.. അവിടെ ഒന്ന് നടന്നു നോക്കി ആരും ഇല്ലാന്ന് ഉറപ്പു വരുത്തി. ഇരുട്ടിന്‍റെ മറ പിടിച്ച് ഞാന്‍ തോപ്പില്‍ നില്‍ക്കുമ്പോള്‍ രമേച്ചി വായനശാലയുടെ അവിടെ നിന്നും ഇറങ്ങി വരുന്നത് കണ്ടു. തിരിഞ്ഞ് നോക്കിക്കൊണ്ട്‌ ധൃതി പിടച്ച് രമേച്ചി തോപ്പ് ലക്ഷ്യം ആക്കി നടന്നടുത്തു. ഇരുട്ടിന്‍റെ മറവിലെത്തിയ രമേച്ചിയുടെ കണ്ണുകള്‍ ഇരുട്ടില്‍ ശരിയാവന്‍ പോലും നില്‍ക്കാതെ ഞാന്‍ രമേച്ചിയെ വലിച്ചടുപ്പിച്ചു…

ആരൊക്കെയോ അങ്ങോട്ട്‌ വരുന്നതിന്‍റെ ശബ്ദം കോട്ടു ഞാന്‍ ഞെട്ടി എഴുന്നേറ്റു. ഡ്രസ്സുകള്‍ നേരെയാക്കി. വന്നവര്‍ തോപ്പും കടന്ന് നടന്നകന്നു. ആശ്വാസത്തോടെ ഒന്ന് നെടുവീര്‍പ്പിട്ട് രമേച്ചി എന്‍റെ നേരെ നോക്കി… എന്‍റെ നെറ്റിയില്‍ ചുംബിച്ചു കൊണ്ട് പറഞ്ഞു…

“ജിത്തുക്കുട്ടനോട് ഒന്ന് സംസാരിക്കണം എന്നു കരുതിയുള്ളു.. പിന്നെ ഓരോന്ന് ചെയ്തപ്പോള്‍ ഞാനറിയാതെ അലിഞ്ഞു പോയി… ഈ കള്ളനെ വിട്ടു ഞാന്‍ എങ്ങനെ അവിടെ നില്‍ക ” രമേച്ചി പറഞ്ഞു. രമേച്ചിയുടെ കണ്ണുകള്‍ നിറഞ്ഞു.

“അയ്യേ… രമേച്ചി കരയുകയാണോ…” ഞാന്‍ രമേച്ചിയുടെ താടിയില്‍ പിടിച്ച് ഉയര്‍ത്തി കൊണ്ട് ചോദിച്ചു.

“ജിത്തുക്കുട്ടന്‍ എന്നെ കെട്ടും എന്ന അതിമോഹം എനിക്കുണ്ടായിരുന്നില്ല…. എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു ഈ കള്ളനെ അത് കൊണ്ട് കുട്ടനോടൊപ്പം ഇങ്ങനെ ഒക്കെ… വേറെ അന്നും എനിക്കു വേണ്ട.. എന്നെ മറക്കാതിരുന്നാല്‍ മതി…” രമേച്ചി മനസ്സു തുറന്നു.

“എനിക്ക് രമേച്ചിയെ മറക്കാന്‍ പറ്റുമെന്ന് രമേച്ചിക്ക് തോന്നുന്നുണ്ടോ”

“ഉംം…” രമേച്ചി മുളിക്കൊണ്ട് എന്‍റെ നെഞ്ചില്‍ തല ചായിച്ചു.

കുറച്ചുനേരം എന്‍റെ നെഞ്ചില്‍ തലചായ്ച്ച് നിന്നു. നെഞ്ചില്‍ നിന്നും തല മാറ്റി കണ്ണു തുടച്ചു കൊണ്ട് രമേച്ചി പറഞ്ഞു.

“അടുത്ത മാസമാണ് കല്യാണം. ജിത്തുക്കുട്ടന്‍ വരണം. ഇനി ഒരിക്കലും നമ്മള്‍ ഇങ്ങനെ ചെയ്തുകൂടാ. ഞാനിനി വേറെ ഒരാളുടെ ഭാര്യയാകാന്‍ പോവുകയാണ്.. രമേച്ചി പേട്ടെ കുട്ടാ”

രമേച്ചിയുടെ ചുണ്ടില്‍ ഒരുമ്മ കൊടുത്തുകൊണ്ട് ഞാന്‍ എന്‍റെ സമ്മതം പറഞ്ഞു. അങ്ങനെ എന്‍റെ ആദ്യ സഖി എന്നോട് വിട പറയുകയാണ്. എന്‍റെ യൌവന ജിവിതത്തിന്‍റെ തുടക്കം കുറിച്ച രമേച്ചി മാറ്റാരുടേയോ ആകുകയാണ്. രമേച്ചി നടന്നകലുന്നതും നോക്കി ഞാന്‍ അവിടെ നിന്നു…

പിറ്റേന്ന് എഴുന്നേറ്റപ്പോള്‍ ഉച്ചയാവാറായി. ഉച്ചയ്ക്ക് ഊണും കഴിച്ച് ഞാന്‍ കോളേജിലേക്ക് പുറപ്പെട്ടു. ക്ഷീണത്തില്‍ പലപ്പോഴും ക്ലാസ്സില്‍ ഇരുന്നു തങ്ങിയെങ്കിലും ഭാഗ്യത്തിന് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല… ക്ഷീണം കാരണം പുറത്തു കറങ്ങാന്‍ നില്‍ക്കാതെ നേരെ വീട്ടിലേക്ക്‌ വീട്ടു. വീട്ടില്‍ എത്തി അമ്മ തന്ന ചായ കുടിച്ചു കൊണ്ട് അമ്മയോട് ചോദിച്ചു..

“അമ്മേ… അഞ്ജലി എവിടെ..?”

“അവള്‍ക്കു ചെറുതായിട്ട്‌ ഒരു പനി. മുറിയില്‍ കിടക്കുവാ.. ഇന്നലെ വെയില്‍ കൊണ്ടതു കൊണ്ടാണ് എന്ന് തോന്നുന്നു..” അമ്മ പറഞ്ഞു

എന്തേ അവളെ കാണാന്‍ മനസ്സ് വെല്ലാതെ കൊതിച്ചു. ചായ മുഴുവന്‍ കുടിച്ച് ഗ്ലാസ് ഊണുമേശയില്‍ വച്ച് മുകളിലേക്ക് പോയി. നേരെ പോയത് അഞ്ജലിയുടെ മുറിയിലേക്ക് ആയിരുന്നു.. അവള്‍ ഉറങ്ങുകയായിരുന്നു. അവളുടെ മുഖം വല്ലാതെ ക്ഷീണിച്ചപ്പോലെ തോന്നി. അഞ്ജലിയുടെ മുറിയില്‍ നിന്നും ഞാന്‍ എന്‍റെ മുറിയിലേക്ക് പോയി. എന്‍റെ ക്ഷീണം ഞാന്‍ ഉറങ്ങി തിര്‍ത്തു.

പിറ്റേന്ന് അവസാനത്തെ ഹവര്‍ ക്ലാസ് ഇല്ലാതിരുന്നത് കൊണ്ട് ഞാന്‍ നേരത്തെ വീട്ടിലെക്ക് ഇറങ്ങി. അവിടെ എത്തിയപ്പോള്‍ അമ്മയും അഞ്ജലിയും ഊണുമേശയുടെ ചുറ്റും ഇരുന്ന് കുലങ്കുഷമായ ചര്‍ച്ചയില്‍ ആണ്. എന്നെ കണ്ട ഉടനെ അമ്മ എന്നോട് പറഞ്ഞു.

“ജിത്തു… നീ ആ ജോസിന്‍റെ ട്രാവല്‍ ഏജന്‍സി വരെ ഒന്നു പോണം. ദുബായിക്കുള്ള ഒരു ടിക്കറ്റ് ശരിയാക്കാന്‍ അച്ഛന്‍ വിളിച്ചു പറഞ്ഞിരുന്നു. നീ ഒന്ന് പോയി നോക്ക്.”

“അതിനാരാ ദുബായിലേക്ക് പോകുന്നത്” ഞാന്‍ ചേദിച്ചു. അമ്മാവനും മറ്റും ഈ അഴ്ച വരാന്‍ ഇരിക്കുകയാണ്‌. ഇപ്പോള്‍ ആരാണ് ദുബയിലേക്ക് പോകുന്നത് എന്ന് മനസ്സില്‍ ആയില്ല…

“നിന്‍റെ അമ്മാവന്‍ വരുന്നില്ലത്രേ.. അവിടെ എന്തോ ഒഴിവാക്കാന്‍ പറ്റാത്ത തിരക്കാണെന്ന്. അത് കൊണ്ട് അഞ്ചു ഈ അഴ്ച അങ്ങോട്ട്‌ പോകുവാ.. ഇനി ബാക്കി വൊക്കേഷന്‍ അവിടെ” അമ്മ അല്‍പം നിരസ്സത്തോടെ പറഞ്ഞു.

ഞാന്‍ അഞ്ജലിയെ നോക്കി കൊണ്ട് പറഞ്ഞു

“ജോസേട്ടന്‍ പക്ഷേ അഞ്ചരയ്ക്ക് അടക്കില്ലേ അമ്മേ”

“ങാ.. അതല്ലെ പറഞ്ഞത്… നീ ഒന്ന് വേഗം പോയി

വാ..” അമ്മ എന്നെ തള്ളി പറഞ്ഞയച്ചു.

നാട്ടില്‍ ഉള്ള ഏക ട്രാവല്‍ ഏജന്‍സി ജോസേട്ടന്‍റെ ആണ്‌. അച്ഛന്‍ വിളിച്ചു പറഞ്ഞത് കൊണ്ട് ടിക്കറ്റ്‌ ഉണ്ടെങ്കില്‍ അത് മിക്കവാറും ഒപ്പിച്ചിരിക്കും ഞാന്‍ അവിടെ എത്തിയപ്പോള്‍ ജോസേട്ടന്‍ കാത്തിരിക്കുകയായിരുന്നു.

“ങാ.. ജിത്തുവോ.. വാ.. വാ.. ഞാന്‍ കാത്തിരിക്കുകയായിരുന്നു” ജോസേട്ടന്‍ പറഞ്ഞു.

“എന്തായി ജോസേട്ടാ.. ഫ്ലൈറ്റിന്‍റെ കാര്യം വല്ലതും ശരിയായോ”

“ങാ… നാളെ രാവിലെ ഒന്നുണ്ട്… പക്ഷേ അത് കുറച്ച് നേരത്തെ ആവില്ലേ.. ശനിയാഴ്ച തിരുവനന്തപുരത്തു നിന്നും ഉള്ളത് ഫൂള്‍ ആയി. പിന്നെ കൊച്ചിയില്‍ നിന്നുള്ള ഒരെണ്ണം ഞാന്‍ ഒപ്പിച്ചു”

“ടിക്കറ്റ് എപ്പോ എത്തും ജോസേട്ടാ”

“ടിക്കറ്റ് നാളെ അയച്ചിട്ട് ഏങ്ങാനും കിട്ടിയില്ലെങ്കിലോ. അത് കൊണ്ട് അത് നമ്മുടെ മെയിന്‍ ഓഫിസില്‍ തന്നെ വെയ്ക്കാന്‍ പറഞ്ഞു. ജിത്തു നാളെ കോളേജില്‍ ചെന്നു വാങ്ങിയാല്‍ മതി. അവിടെ ഓഫില്‍ പോയി ദേ ഇത് കാണിച്ചാല്‍ മതി.. അവിടെന്നു ടിക്കറ്റ്‌ തരും” ജോസേട്ടന്‍ ഒരു കടലാസ് തുണ്ട് നീട്ടികൊണ്ട് പറഞ്ഞു.
ഞാന്‍ ആ പേപ്പര്‍ തുണ്ട്‌ വേണ്ടിച്ചു നോക്കി. അതില്‍ ഫ്ലൈറ്റ് നമ്പറും.. ടിക്കറ്റ് നമ്പറും.. മറ്റ് എന്തക്കയോ അതില്‍ എഴുതിയിട്ടുണ്ട്. താഴെ ജോസേട്ടന്‍റെ ഏജന്‍സിയുടെ സീലും

“ശരി ജോസേട്ടാ.. ഞാന്‍ വാങ്ങിച്ചോളാം. എന്നാല്‍ ശരി” ഞാന്‍ ഇറങ്ങി.

“ശരി മോനെ.. അച്ഛനോട് ഞാന്‍ ചോദിച്ചതായി പറയണേ..” ജോസേട്ടന്‍ ഷട്ടര്‍ ഇടുന്നതിന്‍റെ ഇടക്ക് പറഞ്ഞു.

ഞാന്‍ വീട്ടില്‍ തിരിച്ചെത്തി. കാര്യങ്ങള്‍ അമ്മയോട് പറഞ്ഞു. അന്ന് അഞ്ജലിയോട് സംസാരിക്കാന്‍ ഞാന്‍ കാത്തിരുന്നെങ്കിലും പറ്റിയില്ല.. അമ്മ അവളുടെ കൂടെ മുകളിലോക്ക് വന്ന് അവിടെ കത്തിയടിച്ച് ഇരിപ്പായി. ഞാന്‍ ഉറങ്ങിപ്പോകുകയും ചെയ്തു…

പിറ്റേന്ന് കോളേജിലേക്ക് പോയി ഉച്ചയ്ക്ക് ജോസേട്ടന്‍റെ മെയിന്‍ ഏജന്‍സിയില്‍ ഞാന്‍ ഫ്ലൈറ്റ് ടിക്കറ്റ് വാങ്ങി. ഉച്ചയ്ക്ക് ലാബ് ആയിരുന്നു… വേണ്ടെന്നു വച്ചാലോ എന്നാലോചിച്ചു. അല്ലെങ്കില്‍ തന്നെ അസ്സൈന്‍മെന്‍റുകള്‍ ഒന്നും ചെയ്തു തിര്‍ന്നിട്ടില്ല… ഇനി ലാബ് മുടങ്ങുന്ന കാര്യം ആലോചിക്കാന്‍ തന്നെ വയ്യ… അത്കൊണ്ട് ലാബില്‍ കയറി. ലാബ് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ തന്നെ വൈകി. പിന്നെ ക്ലാസിലെ ബൂജിയായ ആദിത്യകുടെ അവന്‍റെ വീട്ടില്‍ പോയി. അവനോട് ചോദിച്ച് അസ്സൈന്‍മെന്‍റുകള്‍ ചെയ്തു തീര്‍ത്ത് വീട്ടില്‍ എത്തിയപ്പോഴേയ്ക്കും വൈകി. അഞ്ജലി അപ്പോഴേക്കും ഉറങ്ങാന്‍ പോയിരുന്നു. ഭക്ഷണം കഴിച്ച് ഞാനും കിടന്നു.

ശനിയാഴ്ച പതിവില്ലാതെ ഞാന്‍ നേരത്തെ എഴുന്നേറ്റു.. അഞ്ജലി പോകുന്ന ദിവസം ആയതു കൊണ്ടാകാം. ഞാന്‍ എഴുന്നേറ്റപ്പോള്‍ അമ്മ മുകളിലേക്ക് വരുന്നു. അഞ്ജലിയുടെ മുറിയില്‍ ചെന്ന് മുട്ടി അവളെ വിളിച്ചു. അവള്‍ നേരത്തെ തന്നെ എഴുന്നേറ്റെന്നു തോന്നി.. കതക് പെട്ടെന്ന് തന്നെ തുറന്നു. അമ്മ അകത്തോട്ടു കയറി.. ഞാനും അങ്ങോട്ട്‌ നടന്നു. വസ്ത്രങ്ങള്‍ ഒക്കെ അഞ്ജലി മടക്കി വെച്ചിട്ടുണ്ട്..

“ങാ.. നീ എഴുന്നേറ്റോ… ഇന്നെന്താ പതിവില്ലാതെ നേരത്തെ” അമ്മ ചോദിച്ചു.. അത് കേട്ട് അഞ്ജലി ചിരിച്ചു.

“വെറുതെ.. ഇവളെ ഞാന്‍ കൊണ്ടുവിടല്ലേ അമ്മേ” ഞാന്‍ പറഞ്ഞത് ഇത്തിരി കൂടുതലായോ എന്ന് ഞാന്‍ പിന്നെയാണ് ആലോചിച്ചത്.

“ങാ… ഞാന്‍ അത് പറായാനിരിക്കുകയായിരുന്നു. ശിവന്‍ ഉണ്ട് എന്നാലും നീ ഒന്ന് കൊണ്ടുവിടുമോ..? എനിക്കിന്ന് ഇവിടെ നിന്ന് ഇറങ്ങാനും പറ്റില്ല. എപ്പോഴും കൊണ്ടാക്കാന്‍ നമ്മള്‍ ഒപ്പം പോകുന്നതല്ലേ..” അമ്മ പറഞ്ഞു.

“ശരി.. ഞാന്‍ വിടാം.” ഞാന്‍ സമ്മതിച്ചെന്ന പോലെ പറഞ്ഞു.

“അമ്മായി.. ഇതൊക്കെ ഞാന്‍ ഇവിടെ വച്ചിട്ടാ പോകുന്നത്. ഇതൊക്കെ ഓരോരുത്തര്‍ക്ക് കൊടുക്കാനായി കൊണ്ടുവന്നതാ” അഞ്ജലി അമ്മയോടായി പറഞ്ഞു.

കൊണ്ടുവന്ന സാധനങ്ങളില്‍ ബാക്കി ഉള്ളത് ഓരോരുത്തര്‍ക്കായി അവള്‍ അമ്മയെ ഏല്‍പ്പിച്ചു.

“നിനക്കോര്‍മ്മയുണ്ടല്ലേടാ ഇതൊക്കെ.. ഞാന്‍ മറക്കും” അമ്മ എന്നോട് പറഞ്ഞു. ഞാന്‍ ഉവ്വെന്ന് തലയാട്ടികൊണ്ട് ഒരു കോട്ടുവായിട്ടു.

“ശ്ശോ.. വായ് നാറുന്നു.. പോയി പല്ലു തേച്ചിട്ട് വാടാ” അമ്മ എന്നെ ഓടിച്ചു.

ഞാന്‍ പോയി പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞ് എത്തിയപ്പോഴേക്കും സാധനങ്ങള്‍ എല്ലാം പായ്ക്ക് ചെയ്ത് പെട്ടി പുട്ടി വെക്കുകയായിരുന്നു അഞ്ജലി. അവള്‍ ഏല്‍പ്പിച്ച കവറുകളും എടുത്ത് അമ്മ എഴുന്നേറ്റു.

“ഇനി കുളിച്ച് താഴെ വാ.. ഒരുമിച്ച് ഭക്ഷണം കഴിക്കാം” അമ്മ അഞ്ജലിയോട് പറഞ്ഞു. അഞ്ജലി ടവലും എടുത്ത് ബാത്രൂമിലേക്ക് പോയി. ഞാനും അമ്മയും താഴെക്കും.

സമയം പെട്ടെന്ന് പറന്നകന്നു. പുറപ്പെടാനുള്ള നേരമായി ഊണു കഴിച്ച്‌ കഴിഞ്ഞ്. അഞ്ജലി ഡ്രസ്സ്‌ ചെയ്യാന്‍ മുകളിലേക്ക് പോയി. ഞാനും ഡ്രസ്സ്‌ എടുത്തിട്ട് താഴെ വന്നു. ശിവന്‍ കാര്‍ വെളിയിലേക്കു ഇട്ടിരുന്നു.. പെട്ടികള്‍ ഒക്കെ ശിവന്‍ തന്നെ കാറിലേക്ക് എടുത്തു വെച്ചു. അഞ്ജലി താഴെ ഇറങ്ങി വന്നപ്പോള്‍ ഞാന്‍ കാറിന്‍റെ താക്കോല്‍ ശിവന്‍റെ കയ്യില്‍ നിന്നും വാങ്ങി ഡ്രൈവിങ്ങ് സീറ്റില്‍ പോയി ഇരുന്നു. അഞ്ജലി വന്ന്‌ ശിവനോട് എന്തോ സംസാരിച്ചു.. കാശോ മറ്റോ കയ്യില്‍ കൊടുക്കുന്നതും കണ്ടു. പിന്നെ അമ്മയോട് എന്തൊക്കെയോ സംസാരിച്ചു നിന്നു…

“പോണ്ടേ… ഫ്ലൈറ്റിന് ഇനി 5 മണിക്കൂര്‍ കൂടിയേ ഉള്ളു.” ഞാന്‍ ഓര്‍മ്മിപ്പിച്ചു.

“അവള്‍ വരുന്നു” അമ്മ പറഞ്ഞു.

“പോട്ടെ അമ്മായി..” അമ്മയോട് യാത്ര പറഞ്ഞപ്പോള്‍ അഞ്ജലിയുടെ വാക്കുകളില്‍ ഒരു ഗദ്ഗദം…
അമ്മയുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു.

യാത്ര പറഞ്ഞ് അഞ്ജലി പിന്നില്‍ കയറി. മുന്നിലേക്ക് കയറി ഇരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചെങ്കിലും അത് ഈ സാഹചര്യത്തില്‍ അത് നടക്കില്ലെന്ന് അറിയാം ആയിരുന്നു. ഞാന്‍ വണ്ടി എടുത്തു. വിമാനത്താവളത്തിലേക്ക് ഞാന്‍ ഇതാ അഞ്ജലിയും ആയി. വരുമ്പോള്‍ ഉണ്ടായിരുന്നത് പോലെ തിരിച്ചുകഥകള്‍.കോംപോകുമ്പോഴും കാറില്‍ മുക്ത തളംകെട്ടി. എന്തോ കുറെ പറയാനുണ്ടെങ്കിലും. എന്ത് പറയണം എന്നറിയാതെ ഞാന്‍ ഇരുന്നു. നെറ്റിക്ക് കയ്യും കൊടുത്ത് തലതാഴ്ത്തി അഞ്ജലിയും ഇരുന്നു… അങ്ങനെ ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തി. കാര്‍ പാര്‍ക്ക് ചെയ്ത് ഞാന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങി പിന്നിലെ ഡോര്‍ തുറന്ന് അകത്തു കയറി ഇരുന്നു. ഡോര്‍ തുറക്കാന്‍ പോയ അഞ്ജലിയുടെ കയ്യില്‍ പിടിച്ചുകൊണ്ട് ഡോര്‍ തിരിച്ചടപ്പിച്ചു. അഞ്ജലി തിരിഞ്ഞ് എന്‍റെ മുഖത്തേക്ക് നോക്കി… ആ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു. അഞ്ജലിയുടെ കൈ എന്‍റെ കൈക്കുളിലാക്കി ഞാന്‍ ആ മുഖത്ത് നോക്കി.

“അഞ്ചു.. എന്താണ് നിന്നോട് പറയേണ്ടത് എന്ന് എനിക്കറിയില്ല.. ഞാന്‍ തെറ്റുകള്‍ എത്ര മാപ്പ് ചോദിച്ചാലും മതിയാവില്ല. നിനക്ക് എന്നോട് ക്ഷമിക്കാന്‍ കഴിയുമോ..?” എന്‍റെ കണ്ണുകള്‍ നിറഞ്ഞ് പുറത്തേക്ക് ഒഴുകുവാന്‍ ഞാന്‍ പാടുപെട്ടു.

“ജിത്തു..” കണ്ണിരിനിടക്ക് അത്രയും പറയനെ അവള്‍ക്ക് കഴിഞ്ഞോളൂ.

“ഞാന്‍ നിന്നെ… കല്യാണം കഴിക്കട്ടെ..” ഞാന്‍ അഞ്ജലിയുടെ കൈകള്‍ എന്‍റെ നെഞ്ചില്‍ ചോര്‍ത്തു കൊണ്ട് ചോദിച്ചു.

അഞ്ജലി തേങ്ങി കൊണ്ട്‌ എന്‍റെ നെഞ്ചിലേക്ക് ചാഞ്ഞു. പിന്നെ മുഖമുയര്‍ത്തി എന്‍റെ മുഖം കയ്യില്‍ എടുത്ത് ചുംബനങ്ങള്‍ കൊണ്ട് മൂടി. പിന്നെ നെടുവീര്‍പ്പിട്ട് അകന്നിരുന്നു കൊണ്ട് പറഞ്ഞു..

“വേണ്ട ജിത്തു.. അത് വേണ്ട. നമ്മുടെ അച്ഛനമ്മമാരെ വിഷമിപ്പിച്ച് അവരുടെ ശാപം എറ്റുവാങ്ങി അങ്ങനെ ഒരു സന്തോഷം നമുക്ക് വേണ്ട. കഴിഞ്ഞതൊക്കെ നമുക്ക് മറക്കാം.. എപ്പോഴും നിന്‍റെ ഓര്‍മ്മകളില്‍ ഞാന്‍ ഉണ്ടായാല്‍ മതി. ഇനി ഒരിക്കലും കാണാന്‍ കഴിഞ്ഞില്ലെങ്കിലും”

എന്നെ മറ്റൊന്നും പറയാന്‍ അനുവദിക്കാതെ അവള്‍ പുറത്തിറങ്ങി. ഞാനു ഇറങ്ങി. അടുത്തു കിടന്ന ഒരു ട്രോളി എടുത്ത്കൊണ്ട് വന്നു എന്നിട്ട് ഡിക്കി തുറന്ന് അഞ്ജലിയുടെ പെട്ടികളും അതിലേക്കു എടുത്ത് വെച്ചു. കാര്‍ ലോക്ക് ചെയ്ത് അഞ്ജലിയുടെ കയ്യില്‍ നിന്നും ട്രോളി വാങ്ങി ഡിപ്പാര്‍ച്ചര്‍ ഗേറ്റിലേക്ക് നടന്നു.

“ഇനി… അഞ്ജലി എപ്പോഴോ… ഇങ്ങോട്ട്” ഞാന്‍ ചോദിച്ചു.

“അറിയില്ല.. ചിലപ്പോള്‍ ഒരിക്കലും… അച്ഛന്‍ അവിടത്തെ കാര്യങ്ങള്‍ എന്തൊക്കെയോ അറിഞ്ഞിട്ടുണ്ട്. അതാണ് ഇങ്ങോട്ട് വരാതെ അങ്ങോട്ട്‌ വിളിപ്പിച്ചത്. ഇന്നലെയും മിനിഞ്ഞാന്നും അമ്മ വിളിച്ചിരുന്നു. അമ്മ ആകെ പേടിച്ചിരിക്കുകയാ. അവിടെ ചെന്നാലെ കാര്യങ്ങള്‍ അറിയാന്‍ പറ്റു”

സംസാരിച്ചു കൊണ്ട് ഇരിക്കേ അഞ്ജലിയുടെ ഫ്ലൈറ്റിന്‍റെ സെക്യൂരിറ്റി ചെക്കിങ്ങ് തുടങ്ങിയതായി അറിയിപ്പ് വന്നു.

“എന്നാല്‍ ഞാന്‍ പോകട്ടെ ജിത്തു.. ജിത്തുകുട്ടാ…”

എന്നെ ഒന്ന് കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു. എന്‍റെ കയ്യില്‍ നിന്നും ട്രോളിയും വാങ്ങി. എന്നോട് യാത്ര പറഞ്ഞ് അഞ്ജലി അകത്ത് കയറി. അകത്ത് ചെന്ന് എന്നെ നോക്കി കണ്ണുതുടച്ച്‌ കൈ വീശി അവള്‍ അകത്തേക്ക് നടന്നു പോയി.

എന്‍റെ ജീവിതത്തില്‍ നിന്നും അവള്‍ നടന്നകലുന്നതും നോക്കി ഞാന്‍ അവിടെ നിന്നു..

വാല്‍ക്കഷ്ണം :- പറഞ്ഞതു പോലെ അഞ്ജലി പിന്നെ ഒരിക്കലും മടങ്ങി വന്നില്ല. ദുബായില്‍ രണ്ട് ആഴ്ച പോലും നില്‍ക്കാതെ അവള്‍ തിരിച്ച് അമേരിക്കയിലേക്ക് മടങ്ങി… രണ്ടുമാസത്തിനു ശേഷം ഒരു നടുക്കുന്ന വാര്‍ത്തയാണ് വന്നത്… അഞ്ജലി അത്മഹത്യ ചെയ്തത്രേ… രാവിലെ കൈയിലെ ഞെരമ്പ് മുറിച്ച നിലയില്‍ കൂടെ താമസിക്കുന്നവര്‍ ആണ് കണ്ടത്…. ഇങ്ങനെ ഒരു കടുംകൈ അവള്‍ എന്തിനു ചെയ്തു അറിയില്ല…