കിളിക്കൂട് Part 16

അന്ന് അവന് കൊടുത്തതിൻ്റെ ബാക്കി ഇവൾക്ക് കൊടുക്കണം. നാളെ കൂടി ഇവളെ വട്ടു പിടിപ്പിക്കണം. ഞായറാഴ്ച ഇവരെ അമ്മൂമ്മയുടെ കൂടെ ചിറ്റയുടെ വീട്ടിലേക്ക് പറഞ്ഞയക്കണം. എന്നിട്ട് ഇവക്ക് രണ്ട് കൊടുത്ത് ഒതുക്കണം. ഇങ്ങനെ ഓർത്തു കൊണ്ടിരിക്കുന്നതിനിടയിൽ കുട്ടിത്തേവാങ്ക് എൻറെ മുറിയിൽ കയറി വാതിൽ ശബ്ദത്തോടെ വലിച്ചടച്ചു, കുറ്റിയിട്ടു. ഇവൾ എന്താണ് വാതിൽ പൊളിച്ചെടുക്കോ? അമ്മൂമ്മയും അമ്മുമ്മയുടെ മുറിയിൽ കയറി വാതിലടച്ചു. രണ്ടു മണിക്ക് മൊബൈലിൽ അലാറം സെറ്റ് ചെയ്തു, ഞാൻ സെറ്റിയിൽ കിടന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ അമ്മൂമ്മയുടെ സിംബൽ ഉയർന്നു. അതുകേട്ട് കിടന്ന് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണു.

അലാറം അടിക്കുന്ന ഒച്ച കേട്ടാണ് എഴുന്നേറ്റത്, എല്ലാവരും എഴുന്നേൽക്കുന്നതിന് മുമ്പ് കുളിച്ചേക്കാം എന്ന് കരുതി, അടുക്കളയിൽ ചെന്ന് പുറത്തെ ലൈറ്റ് ഓൺ ചെയ്ത് പുറത്തെ ബാത്റൂമിലേക്ക് പോയി. 10 മിനിറ്റ് കൊണ്ട് എല്ലാം കഴിഞ്ഞു തിരിച്ചു വന്നു മറ്റുള്ളവരെ വിളിച്ച് എഴുന്നേൽപ്പിച്ചു. സീത എഴുന്നേറ്റ് വന്നപ്പോൾ, കിളിയെ വിളിക്കാൻ പറഞ്ഞു. സീത: അണ്ണന് വിളിച്ചു കൂടെ. ഞാൻ: ഇപ്പോൾ ചീതമ്മ വിളിക്ക്. സീത കിളി കിടന്ന് വാതിലിൽ മുട്ടി. സീത: ചേച്ചി…….. ചേച്ചി എഴുന്നേൽക്ക്. അകത്ത് എഴുന്നേൽക്കുന്ന ശബ്ദം കേട്ടു, വാതിൽ തുറന്നു പുറത്തു വന്നു. ചേട്ടനോട് ഞാൻ പുറത്ത് ബാത്റൂം ഉണ്ട് അവിടെ പോയി കുളിക്കാൻ പറഞ്ഞു. ഇതിനിടയിൽ അകത്തെ ബാത്റൂമിൽ ചേച്ചി കുളിക്കാൻ കയറിയിട്ടുണ്ടായിരുന്നു. ഞാനീ സമയംകൊണ്ട്, വണ്ടി തുടച്ചു വന്നു. 2:45 ആയപ്പോഴേക്കും എല്ലാവരും റെഡിയായി. കിളി ബ്രൗൺ കളർ ബോർഡറോഡ് കൂടിയ മാമ്പഴ കളർ പാവാടയും ബ്രൗൺ കളർ ബ്ലൗസും അതേ കളറിലെ ഹാഫ് സാരിയും ഉടുത്തപ്പോൾ സുന്ദരിയായിരിക്കുന്നു. ചീതമ്മ തത്ത പച്ച കളർ പട്ടു പാവാടയും ബ്ലൗസും, ചേച്ചിക്ക് സെറ്റ് സാരി ആണ് വേഷം ഞങ്ങൾ മുണ്ടും ഷർട്ടും. അധികം താമസിയാതെ എല്ലാവരും വണ്ടിയിൽ കയറി. ചേട്ടൻ എൻറെ

സൈഡിൽ ആണ് ഇരുന്നത്. മറ്റു മൂന്ന് പെൺപടകളും പുറകിൽ കയറി, അമ്മൂമ്മയോട് വാതിലിലും അടച്ച് കിടന്നു കൊള്ളാൻ പറഞ്ഞു. വണ്ടി പുറത്തേക്കെടുത്ത് ഞാനിറങ്ങി ഗേറ്റ് പൂട്ടി, ഞങ്ങൾ യാത്ര തുടങ്ങി. വഴിയിലൊന്നും വേറെ തടസ്സങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ, 4:00 മണിക്ക് ഗുരുവായൂരിലെത്തി. വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ നടക്കുന്നതിനിടയിൽ, ഞാൻ സീതയെ പതിയെ തോണ്ടി പുറകിലേക്ക് വലിച്ചു. സ്വകാര്യമായി ഞാൻ: ക്യൂവിൽ നിൽക്കുമ്പോൾ, ചീതമ്മ എൻറെ മുൻപിൽ നിൽക്കണം.

മറ്റുള്ളവരെ നമുക്കു മുമ്പിൽ നിർത്താം. സീത: അതെന്തിനാണ് അണ്ണാ. സീത: ആ ഉണ്ടക്കണ്ണിയെ ഒന്നു വട്ടു പിടിപ്പിക്കാൻ ആണ്. സീത: എന്തിനാണ് അണ്ണാ, അതൊരു പാവം ചേച്ചിയാണ്. ഞാൻ: നല്ല പാവം. അത് മിണ്ടാതിരിക്കുന്നു എന്ന് കരുതി, പാവം ഒന്നും അല്ല. അന്ന് കേട്ടതൊന്നും പോരല്ലെ? പിന്നെ സീത ഒന്നും മിണ്ടിയില്ല. അമ്പലനടയിൽ ചെല്ലുമ്പോൾ അവിടെ നിർമ്മാല്യ ദർശനത്തിന് വേണ്ടി തുറന്ന് നട, ഇപ്പോഴും ആളെ പ്രവേശിപ്പിച്ചു കൊണ്ടിരിക്കുന്നു. ക്യൂ ഉണ്ട്, ഞങ്ങൾ ക്യൂവിൽ കയറി നിന്നു. ഞാൻ പറഞ്ഞ പോലെ തന്നെ കിളി മുമ്പിലും തൊട്ടുപുറകിൽ ചേച്ചി അതിനു പുറകിൽ ചേട്ടൻ സീത എൻറെ മുൻപിൽ വന്ന് നിൽക്കുകയും ചെയ്തു. ക്യൂ ചലിക്കുന്നതിനിടയിൽ, പലപ്രാവശ്യം കിളി തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഇത് കണ്ടപ്പോൾ അവളെ കൂടുതൽ വട്ടു പിടിപ്പിക്കാൻ, സീതയോട് ഓരോന്നു പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നു. ഇത് കാണുന്തോറും, ഉണ്ടക്കണ്ണിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഉരുണ്ടു വരുന്നത് കാണാമായിരുന്നു. അപ്പോൾ സീത എന്നോട് സീത : പാവം ചേച്ചി, നല്ല വിഷമം ഉണ്ട്. കണ്ണുകൾ നിറയുന്നത് കണ്ടോ? പ്രാക്ക് ഏക്കും. ഞാൻ: ചീതമ്മ ഇതല്ലേ കണ്ടിട്ടുള്ളൂ, എന്നോട് കാണിച്ചത് കണ്ടിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു. സീത: എന്താണ് നിങ്ങൾ തമ്മിലുള്ള പ്രശ്നം? ഞാൻ ഇതിൽ ഇടപെടണൊ? ഞാൻ: വേണ്ടായേ. ഞങ്ങൾ തമ്മിലുള്ള പ്രശ്നം, നാളെ തീരും. അതിനും ചീതമ്മ എൻറെ കൂടെ നിൽക്കണം. സീത: ഞാൻ എന്ത് ചെയ്യണം? ഞാൻ: എൻറെ ചിറ്റ വീട്ടിൽ നിന്നും കുറച്ചു മാറി താമസിക്കുന്നുണ്ട്. നാളെ രാവിലെ അവിടെ പോകണം എന്ന് അമ്മുമ്മയോട് പറയണം. എന്നിട്ട് അമ്മുമ്മയെയും കൂട്ടി നിങ്ങൾ മൂന്നുപേരും പോകണം. ഞാൻ എന്തെങ്കിലും ഒഴിവുകഴിവു പറഞ്ഞു അവിടെനിന്നും മാറിക്കോളാം. ഓക്കെ അല്ലേ? സീത: ഓക്കെ. ഞാൻ: ദർശനം കഴിഞ്ഞ് ഇറങ്ങി കഴിയുമ്പോൾ തൃപ്രയാർ കുള്ള യാത്രയിൽ വണ്ടിയുടെ ഫ്രണ്ടിൽ കയറണം.

സീത: എന്തിനാണ് അണ്ണാ? ആ ചേച്ചിയെ വട്ടു പിടിപ്പിച്ചത് മതി. ഞാൻ: മതിയായിട്ടില്ല. ഇനിയുമുണ്ട്. അങ്ങനെ പറഞ്ഞ് ഞങ്ങൾ അമ്പലത്തിൻ്റെ കയറാനുള്ള നടയിലെത്തി.

ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും ആറു മണിയായി. ഞാൻ ചേട്ടനോട് ചോദിച്ചു ഓരോ ചായ കുടിച്ചിട്ട് തൃപ്രയാർ പോകാം. ചേട്ടൻ സമ്മതിച്ചു. അമ്പലത്തിനു മുൻപിലുള്ള ഇന്ത്യൻ കോഫി ഹൗസിൽ കയറി ചായയും കുടിച്ച് അവിടെ നിന്നിറങ്ങി, വണ്ടിയിൽ കയറുന്നതിനിടയിൽ സീത വന്ന ഫ്രണ്ടിൽ കയറി. ചേട്ടൻ ഒരു സൈഡിലും, കിളി മറ്റൊരു സൈഡിലും, നടുക്ക് ചേച്ചിയുമായി പുറകിലിരുന്നു. കിളി ഡ്രൈവർ സീറ്റിലെ തൊട്ടുപുറകിൽ ആയിട്ടാണ് ഇരുന്നത്. സീത ഫ്രണ്ടിൽ കയറിയത് സഹിക്കവയ്യാതെ, കയറിയ പടി കിളി ഡ്രൈവർ സീറ്റിന് പുറകിലേക്ക് തല ചായ്ച്ചു കിടന്നു. വണ്ടിയിൽ കയറിയ ഉടനെ ചേട്ടനും ചേച്ചിയും ഗുരുവായൂർ വിശേഷങ്ങൾ പറയാൻ തുടങ്ങി. അവർ ഗുരുവായൂരപ്പൻറെ ഒരുപാട് വർണ്ണനകൾ അങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങൾ മൂന്നു പേരും ആ ഒരു തലത്തിൽ അല്ലായിരുന്നു. കിളിയെ കൂടുതൽ വട്ടു പിടിപ്പിക്കാൻ ഓട്ടത്തിനിടയിൽ സീതയോട് ഞാൻ: നമുക്ക് തിരുവനന്തപുരത്ത് ചെന്നിട്ട് പൊൻമുടിയിൽ പോകണം. അച്ഛനെയും അമ്മയെയും വിളിച്ചു നോക്കാം, വന്നില്ലെങ്കിൽ നമുക്ക് രണ്ടു പേർക്കും കൂടി പോകാം. അതാണ് സുഖം. സീത ഒന്നും മിണ്ടിയില്ല, സൈഡ് തിരിഞ്ഞ് കിളിയെ നോക്കി. കിളി അപ്പോഴും ആ കിടപ്പ് തന്നെ. അരമണിക്കൂർ കൊണ്ട് തൃപ്രയാർ എത്തി. അവിടെ വലിയ തിരക്ക് ഉണ്ടായിരുന്നില്ല. ദർശനത്തിന് നിൽക്കുമ്പോൾ കിളിയുടെ മുഖത്ത് നോക്കിയപ്പോൾ കരഞ്ഞുകലങ്ങിയ കണ്ണുകൾ. എന്നെ ക്രുദ്ധയോടെ നോക്കുന്നുണ്ടായിരുന്നു. ദർശനം കഴിഞ്ഞ് ഇറങ്ങി. ചേട്ടനോട് കാപ്പി കുടിച്ചിട്ട് നമുക്ക് വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞു. വണ്ടിയുമെടുത്ത് പോരുന്ന വഴി നല്ല ഹോട്ടലിൽ കയറി കാപ്പി കുടിക്കാൻ കയറിയപ്പോൾ. കിളി കാറിൽ നിന്നും ഇറങ്ങിയില്ല. ഞാനും സീതയും ഹോട്ടലിലേക്ക് കയറിയിരുന്നു. ചേട്ടനും ചേച്ചിയും കിളിയെ വിളിച്ചു. അവരോട് എന്തോ ഒഴിവു പറഞ്ഞു കിളി അവിടെത്തന്നെ ഇരുന്നു. അവർ എൻറെ അടുത്ത് വന്ന് ആ പെൺകൊച്ച് വീട്ടിൽ ചെന്നിട്ട് ചായ കുടിക്കൂ എന്നാണ് പറയുന്നത്. അവർ കൈകഴുകാൻ പോയ തക്കത്തിന് ഞാൻ സീതയോട് ഞാൻ: ചീതമ്മ ചെന്ന് വിളിക്ക്. സീത എന്നെ രൂക്ഷമായി ഒന്ന് നോക്കി. സീത: ഞാൻ അപ്പോഴേ പറഞ്ഞതാ. ഇത്തിരി അധികമായി പോയി. ഞാനിനി കൂട്ടുനിൽക്കില്ല. ഞാൻ: ആ ഇരിക്കുന്ന കാളിയുടെ മറ്റൊരു മുഖം കണ്ടിട്ടില്ലല്ലോ? ഞാൻ കണ്ടിട്ടുണ്ട്. ഞാനനുഭവിച്ചതിൻ്റെ നൂറിലൊന്നു പോലും ആയിട്ടില്ല ഇപ്പോൾ

അവൾ അനുഭവിച്ചത്. എനിക്ക് കുറച്ചു പറയാനുണ്ട് നമുക്ക് വീട്ടിലെത്തിയിട്ട്, നമുക്ക് രണ്ടുപേർക്കും കൂടി ഒന്നു നടക്കാൻ പോകാം. അപ്പോൾ പറയാം ബാക്കിയുള്ള കഥകൾ. എപ്പോൾ ചെല്ല് എന്തെങ്കിലും പറഞ്ഞു വിളിച്ചോണ്ട് വാ. സീത പുറത്തേക്ക് കാറിനടുത്തേക്ക് പോയി. കിളിയുമായി വന്നു, കിളിയേ എൻറെ അടുത്ത് കസേരയിൽ ഇരുത്തി. ഇരിക്കാൻ കൂട്ടാക്കുന്നുണ്ടായിരുന്നില്ല, സീത പിടിച്ചിരുത്തി ഓപ്പോസിറ്റ് സൈഡിൽ സീതയും ഇരുന്നു. കിളിയുടെ കണ്ണും മുഖവും കരഞ്ഞു വീർത്ത് ഇരിക്കുകയായിരുന്നു. ഭക്ഷണം ഓർഡർ ചെയ്ത് കഴിച്ച് പുറത്തിറങ്ങി. പെൺപടകൾ മൂന്നും പുറകിൽ കയറി. വണ്ടിയുടെ കണ്ണാടിയിലൂടെ പുറകിലേക്ക് നോക്കിയപ്പോൾ കിളി അമ്പലത്തിൽ വച്ച് നോക്കി അദ്ദേഹം ഓട്ടം തന്നെ നോക്കി കൊണ്ടിരിക്കുകയാണ്. ഇത് കണ്ട് സീത ചിരിയടക്കാൻ വായ പൊത്തി ഇരിപ്പുണ്ട്. വണ്ടി വീടിനടുത്ത് എത്താറായപ്പോൾ ചേട്ടനോട് ഞാൻ: നമുക്ക് ഉച്ചക്ക് ഭക്ഷണം കഴിച്ച് സുധിയുടെ വീട് വരെ ഒന്ന് പോവണ്ടേ? ചേട്ടൻ: പോവാം, അജയ് സുധിയോട് പറഞ്ഞിട്ടില്ലേ നമ്മൾ ചെല്ലുമെന്ന്. ഞാൻ: പറഞ്ഞിട്ടുണ്ട്. വണ്ടി വീട്ടിൽ ചെന്നു, എല്ലാവരും ഇറങ്ങി. പോകുന്നപോക്കിൽ കിളി എന്നെ ദേഷ്യത്തോടെ നോക്കി കൊണ്ട് അകത്തേക്ക് പോയി. ഇത് കണ്ട് ചിരിയടക്കാൻ പറ്റാതെ പൊട്ടിച്ചിരിച്ചുപോയി സീത. ചേട്ടനും ചേച്ചിയും എന്താണ് കാര്യം എന്ന് അറിയാതെ അന്താളിച്ചു നിൽപ്പുണ്ട്. ഞങ്ങൾ ഹോട്ടലിൽ നിന്നും വാങ്ങിയ പാഴ്സൽ അമ്മയ്ക്ക് കൊടുത്തു സീത. ചേട്ടനോട് കുറച്ചുനേരം കിടക്കാൻ പറഞ്ഞു ഞാൻ ഡ്രസ്സ് ഒക്കെ മാറി, ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങിയപ്പോൾ സീത പുറകെ വന്നു. സീത വന്നത് ഞാൻ പറയാം എന്നു പറഞ്ഞ് കാര്യങ്ങൾ കേൾക്കാനാണ്. ഞങ്ങൾ രണ്ടുപേരും കുറച്ചു ദൂരം നടന്നു. ഇതുവരെ സംഭവിച്ച എല്ലാ കാര്യങ്ങളും ഞാൻ സീതയോട് പറഞ്ഞു. ഒരു കാര്യം ഒഴിച്ച്, അന്ന് ആ രാത്രി നടന്ന സംഭവമൊഴിച്ച് മറ്റെല്ലാം പറഞ്ഞു. ഞാൻ: അന്ന് കോളേജ് ഗേറ്റിൽ കാത്തു നിൽക്കാൻ പറഞ്ഞു ഞാൻ വരാൻ വൈകിയത് ഓർക്കുന്നില്ലെ? അത് അവളെന്നോട് ചെയ്ത അവഹേളനം സഹിക്കവയ്യാതെ മറന്നു പോയതാണ്. ഇതൊക്കെ കേട്ടപ്പോൾ സീത: മതി അണ്ണാ, ആ ചേച്ചി തെറ്റ് മനസ്സിലാക്കി തിരിച്ചു വന്നില്ലേ. ഞാൻ: അതിന് ഒരു കൊമ്പ് കൂടുതലാണ്. അതൊടിച്ചു മൂക്കിൽ കയറിട്ടിട്ടേ ഞാൻ അടങ്ങൂ. അതിന് ഇന്ന് ഒരു ദിവസം കൂടി കഴിയണം. നാളെ ഞാൻ പറഞ്ഞതുപോലെ ചെയ്യുക. സീത: എന്നാലും അത്രയ്ക്ക് വേണോ അണ്ണാ? ഞാൻ: ഞാൻ അതിന് ഒന്നും ചെയ്യുന്നില്ല. ചെറിയൊരു ഡോസ്, അതു കൊടുത്തില്ലെങ്കിൽ ശരിയാവില്ല. എല്ലാം ഞാൻ പറഞ്ഞതല്ലേ, ആരും കാണാതെ ഒരുപാട് ദ്രോഹങ്ങൾ എനിക്ക് ചെയ്തിട്ടുണ്ട്. പക്ഷേ ആരുടെ തെറ്റ് ആയാലും പ്രശ്നം പറഞ്ഞു തീർക്കാൻ വേണ്ടി അവരുടെ വല്യച്ഛൻറെ മകളുടെ കല്യാണ വീട്ടിൽ

ചെന്നപ്പോൾ, അത്രയും പേരുടെ മുമ്പിൽ വെച്ച് ഞാൻ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ പോലും നിൽക്കാതെ എന്നെ അധിക്ഷേപിച്ചു. അതു പോരാതെ പരീക്ഷ എഴുതുന്ന സ്കൂളിൽ ചെന്ന് കാണാൻ ശ്രമിച്ചപ്പോൾ അത്രയും പരീക്ഷാർത്ഥികളുടെ മുന്നിൽവെച്ച് എന്നെ അടിച്ചു. ഇതിനൊക്കെ ഒരു ചെറിയ പ്രതികാരം കൊടുത്തില്ലെങ്കിൽ ശരിയാവില്ല. സീത: ശരി, ഞാൻ നോക്കട്ടെ. ഞങ്ങൾ തിരിച്ചു ചെന്ന് വീട്ടിൽ കയറി. അടുക്കളയിൽ ഉണ്ടക്കണ്ണിയും ചേച്ചിയും അമ്മുമ്മയും ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ ചേച്ചി ചേച്ചി: നിങ്ങൾ രണ്ടുപേരും കൂടി അങ്ങോട്ടു പോയി? ഞാൻ: ചീതമ്മക്ക് ഈ നാടൊക്കെ ഒന്ന് കാണണമെന്ന് പറഞ്ഞു. അതുകൊണ്ട് ഒന്ന് നടക്കാൻ പോയി. കിളിയുടെ മുഖത്ത് നോക്കിയപ്പോൾ, ആ പഴയ ദേഷ്യമൊന്നുമില്ല. ഒരു ദയനീയ ഭാവം, എനിക്കും ചീതമ്മക്കും എന്തോ ബന്ധമുണ്ടെന്നും അത് അംഗീകരിക്കുന്നു എന്ന ഭാവത്തോടെ ഉള്ള നിൽപ്പ്. ഞാനും കരുതി ഏതായാലും അങ്ങനെ തന്നെ ഇരിക്കട്ടെ.

ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു ഞാനും ചേട്ടനും കൂടി സുധിയുടെ വീട്ടിലേക്ക് പോയി. അവിടെ ചെന്ന് അച്ഛനോടും അമ്മയോടും അവൻറെ ചേട്ടനോടും ലക്ഷ്മിയുടെ കാര്യം പറഞ്ഞു. ആദ്യം അവർ അത് അംഗീകരിച്ചില്ല, എല്ലാ വിവരങ്ങളും പറഞ്ഞപ്പോൾ അവസാനം അതിന് അവർ സമ്മതിച്ചു. അവർക്ക് ലക്ഷ്മിയുടെ ചേട്ടൻറെ നമ്പർ കൊടുത്തിട്ട് വിളിച്ച് സംസാരിച്ച ഒരു ദിവസം അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ഞങ്ങൾ ഇറങ്ങി. വീടെത്തിയപ്പോൾ വൈകുന്നേരം 4:30, ഞാൻ പറഞ്ഞു വൈകിട്ട് 5 മണിക്ക് നമുക്ക് കൂടൽമാണിക്യ ക്ഷേത്രത്തിൽ പോയി ദർശനം നടത്തി വരാം. എല്ലാവരും പെട്ടെന്ന് റെഡിയാകാൻ പറഞ്ഞു. അമ്മൂമ്മ അതിനും മുടക്കം പറഞ്ഞു, അമ്മുമ്മ വരുന്നില്ല എന്നു പറഞ്ഞു. ഞാനപ്പോൾ പറഞ്ഞു ഇനി വരുമ്പോൾ കൊണ്ടു പോയി കൊള്ളാം, ഇപ്പോൾ ഇനി വണ്ടി ഉണ്ടല്ലോ. അപ്പോഴാണ് അമ്മുമ്മയും കിളിയും വണ്ടിയെടുത്ത് കാര്യം അറിയുന്നത്. അമ്മൂമ്മ: ഇവൻ വണ്ടി എടുക്കുന്ന കാര്യം കഴിഞ്ഞപ്രാവശ്യം വന്നപ്പോൾ എന്നോട് പറഞ്ഞതാണ്, എടുത്ത് കാര്യം എന്നോട് അറിയിച്ചില്ല. ഞാൻ: ഈ രണ്ടു ദിവസം മുമ്പാണ് അമ്മുമ്മേ ഞാൻ വണ്ടി എടുത്തത്, എന്നിട്ട് ഇങ്ങോട്ടാണ് ആദ്യത്തെ യാത്ര. കിളി ഒഴിച്ചുള്ള മറ്റു മൂന്നു പേരും റെഡിയാക്കാൻ തുടങ്ങി. കിളി വരുന്നില്ല എന്ന ഭാവത്തോടെ ആണ് നിൽക്കുന്നത്. ഞാൻ പതിയെ സീതയെ വിളിച്ചു കിളിയുടെ കാര്യം പറഞ്ഞു. സീത കിളിയുമായി എന്തൊക്കെ സംസാരിക്കുന്നുണ്ട്. അവസാനം കിളിയും യാത്രയാകാൻ തുടങ്ങി. ഞാനും കരുതി ഇനി അധികം വട്ടു പിടിപ്പിക്കേണ്ട, കൊടുക്കാനുള്ളത് നാളെ കൊടുത്ത് തീർക്കാം. ഞങ്ങൾ പോയി ക്ഷേത്ര ദർശനം നടത്തി, അവിടെയൊക്കെ ഒന്ന് കറങ്ങി തിരിച്ചെത്തിയപ്പോഴേക്കും എട്ടു മണിയായി. വെളുപ്പിനെ എഴുന്നേറ്റതിൻ്റെ

ക്ഷീണം എല്ലാവർക്കും ഉള്ളതുകൊണ്ട് നേരത്തെ തന്നെ ഭക്ഷണം കഴിച്ചു കിടന്നു. രാവിലെ എഴുന്നേറ്റപ്പോൾ എനിക്ക് ഒരാളെ കാണാൻ പോകേണ്ടതുണ്ടെന്ന് പറഞ്ഞുവെച്ചു. പ്രഭാതഭക്ഷണം ഒക്കെ കഴിഞ്ഞപ്പോൾ സീത ചിറ്റയുടെ വീട്ടിൽ പോകുന്ന കാര്യം എടുത്തിട്ടു. അപ്പോൾ അമ്മൂമ്മ ഉച്ചയ്ക്കുള്ള ഭക്ഷണം റെഡി ആക്കിയിട്ടില്ല, അജയൻ ഇവരുടെ കൂടെ പോകുമെന്ന് പറഞ്ഞപ്പോൾ, എനിക്ക് ഒരാളെ കാണാൻ പോകേണ്ടതുണ്ട് അമ്മുമ്മെ എന്ന് പറഞ്ഞ് ഞാൻ റെഡിയായി. അപ്പോൾ കിളി എന്തോ അമ്മുമ്മയോട് പറയുന്നുണ്ടായിരുന്നു. അവസാനം അമ്മൂമ്മ അവരോടൊപ്പം പോകാൻ തീരുമാനിച്ചു. ഞാനും അവരും ഒരുമിച്ചാണ് ഇറങ്ങിയത്. പോകുന്ന വഴി സീത എന്നെ കണ്ണിറുക്കി കാണിച്ചു ചിരിക്കുന്നുണ്ടായിരുന്നു. അവർ അങ്ങോട്ട് പോയി മറഞ്ഞപ്പോൾ ഞാൻ തിരിച്ച് വീട്ടിലേക്ക് എത്തി. അപ്പോഴേക്കും വാതിലുകളെല്ലാം അടച്ചിരുന്നു. ഞാൻ കോളിങ് ബെൽ അമർത്തി, ജനലിലൂടെ കിളി ആരാണെന്ന് നോക്കി. ഞാൻ ആണെന്ന് മനസ്സിലായപ്പോൾ വാതിൽ തുറന്ന് തന്ന് അടുക്കളയിലേക്ക് പോയി. ഞാൻ ഡ്രസ്സ് ഒക്കെ മാറി, അടുക്കളയിൽ ചെന്നു. എന്നെ കണ്ടഭാവം വെച്ചില്ല, തകൃതിയായ പണി നടക്കുകയാണ്. ഞാൻ ആരോടെന്നില്ലാതെ ഒരു ഗ്ലാസ് വെള്ളം വേണം എന്ന് പറഞ്ഞു. ഗൗനിക്കാതെ പണിയിൽ മുഴുകിയിരിക്കുകയാണ്. ഞാൻ വീണ്ടും വെള്ളം ആവശ്യപ്പെട്ടു. അപ്പോൾ ഒരു ഗ്ലാസ് വെള്ളം എടുത്തു സ്ലാബിനു മുകളിൽ വച്ചു. ഞാൻ: വെള്ളം എന്താ കൈയ്യിൽ തന്നാൽ? മിണ്ടുന്നില്ല, ഞാൻ വീണ്ടും ചൂണ്ടയിട്ടു. ഞാൻ: ചോദിച്ചത് കേട്ടില്ലേ? എന്തെങ്കിലും മറുത്തു പറഞ്ഞിട്ട് വേണം ഒരു പെട കൊടുക്കാൻ. അതിനും മറുപടിയില്ല. ഞാൻ: എന്താണ് ഊമയാണോ? എന്നെ ഒന്നു നോക്കി. ഞാൻ: നോക്കി പേടിപ്പിക്കുന്നോ? കണ്ണ് ഞാൻ കുത്തി എടുക്കും. തുടർന്നുകൊണ്ടിരുന്ന പണി നിർത്തി, പഴയ ശൈലിയിൽ കത്തി കയ്യിൽ പിടിച്ചു. ഇതുതന്നെ തക്കം എന്ന് ഞാനും കരുതി. ഞാൻ: കത്തിയെടുത്ത് പേടിപ്പിക്കുന്നൊ? ഞാൻ അടുത്തേക്ക് ചെന്നു, കത്തി എൻറെ നേരെ നീട്ടി. ഞാൻ: കത്തി നീട്ടി പേടിപ്പിക്കുന്നോടി…. എന്ന് പറഞ്ഞു കൈവീശി ഇടതു കവിളിന് ഒന്ന് കൊടുത്തു. ആള് പെട്ടെന്ന് സ്തബ്ധയായി എന്നെ നോക്കി. ഞാൻ: നോക്കി പേടിപ്പിക്കുന്നോടി. എന്നുപറഞ്ഞ് വലതു കവിളിലും ഒന്ന് കൊടുത്തു. ഇതുകൊണ്ടതോടെ ആൾ ഒറ്റ പൊട്ടിക്കരച്ചിലായിരുന്നു. ഞാൻ: കരയുന്നോടി, എന്തായിരുന്നു നിൻറെ പെർഫോമൻസ്? നീ അത്രയും കുട്ടികളുടെ മുൻപിൽ വെച്ച് എൻറെ കരണത്തടിച്ചില്ലേ? അത്രയും വേദനയൊന്നും ഇതിന് ഉണ്ടാവില്ല. ഇവിടെ ഇപ്പോൾ നമ്മൾ രണ്ടുപേരും മാത്രമേ ഉള്ളൂ. നിനക്ക് എൻറെ പ്രവർത്തി കണ്ടിട്ട് ഇപ്പോൾ വിഷമം തോന്നുന്നുണ്ടല്ലേ?

എത്രകാലം നിൻറെ ഈ അവഹേളനം സഹിച്ചു. നിനക്ക് ഇത് നേരത്തേ തന്നിരുന്നെങ്കിൽ നീ പണ്ടേ നന്നായി പോയേനെ. നിൻറെ വിരലിൽ ഇട്ടു തന്ന മോതിരം എവിടെ? അതിനൊന്നും മറുപടി പറയുന്നില്ല. ഞാൻ: ഫോൺ കൊടുത്തു കൊണ്ടുപോയത് സഹിക്കാവുന്നതാണ്. നീ ആ മോതിരം ഊരി അമ്മൂമ്മയുടെ കയ്യിൽ കൊടുത്തപ്പോൾ, എന്നെ മറന്നു എന്നുള്ളതല്ലേ? എന്നിട്ടും ഞാൻ നിന്നെ കണ്ടു സംസാരിച്ച് തീർക്കാൻ വേണ്ടി വന്നിട്ട് അവിടെവെച്ചും അവഹേളിച്ചു. ആ വിഷമത്തിൻറെ നൂറിലൊരംശം പോലും നീ ഇപ്പോൾ അനുഭവിച്ചിട്ടില്ല. നീ അന്ന് കത്തികൊണ്ട് മുറിവേൽപ്പിച്ച അപ്പോൾ പറഞ്ഞത് ആ ഷിബു എന്നുപറയുന്ന നാറി നിന്നെ എന്തൊക്കെയോ ചെയ്തു. ഇപ്പോഴും ആ അഴുക്ക് നിൻറെ ശരീരത്തിൽ ഇരിക്കുന്നു എന്ന തോന്നലാണെന്ന് പറഞ്ഞത് നീ മറന്നു കാണും. അതാണല്ലോ ഞാനാ കല്യാണ വീട്ടിലും, ടെസ്റ്റിനു വന്നപ്പോഴും കണ്ടത്. എന്താടി നിനക്ക് ഒന്നും പറയാനില്ലേ? നിൻറെ നാവിറങ്ങിപ്പോയോ? നിന്നെ അടിച്ചതിനുള്ള ദേഷ്യം തീർക്കണമെങ്കിൽ ആ കത്തികൊണ്ട് കുത്തടി. അതോടെ തീരുമല്ലോ എൻറെ ശല്യം. എങ്ങനെ ഒരു സന്ദർഭം ഞാൻ ഉണ്ടാക്കിയെടുത്തത്. കിളി എൻറെ മുഖത്തേക്ക് യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ നോക്കിനിൽക്കുകയായിരുന്നു. ഞാൻ: എന്താടി ഉണ്ടക്കണ്ണി? നിനക്കൊന്നും പറയാനില്ലേ? ബോധമില്ലാതെ നാല് ദിവസം ആശുപത്രിയിൽ കിടന്ന് ഡിസ്ചാർജ് ചെയ്തു മൂന്നാം നാൾ വലിയ പ്രതീക്ഷയോടെ ഇവിടെ വന്നപ്പോൾ…….. ഞാനൊന്നും പറയുന്നില്ല നിർത്തട്ടെ. ഒന്ന് ഞാൻ പറഞ്ഞേക്കാം ഞാനും സീതയും തമ്മിൽ നീ ഉദ്ദേശിക്കുന്ന തരത്തിൽ യാതൊരു ബന്ധവുമില്ല. നിന്നെ വട്ടു പിടിപ്പിക്കാൻ വേണ്ടി മാത്രം ചെയ്തതാണ്. അല്ലാതെ നിന്നെപ്പോലെ വാശി കാണിക്കാൻ വെറുക്കുന്നു എന്ന് പറയുന്ന അവൻറെ കൂടെ നിന്നെപ്പോലെ നടക്കുന്നവനല്ല ഞാൻ. ഞാൻ എൻറെ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തു തുറന്ന് കിളിക്ക് വിരലിൽ അണിയിച്ചു കൊടുത്ത മോതിരം എടുത്തു കാണിച്ചു. ഞാൻ: ഇത് കണ്ടോ, ഇത് എൻറെ ഹൃദയമാണ്. അതാണ് നിനക്ക് അന്ന് ഞാൻ തന്നിട്ട് പോയത്. അത് നീ അമ്മുമ്മയുടെ കയ്യിൽ ഊരി കൊടുത്തപ്പോൾ നിൻറെ ഹൃദയത്തിൽ ഞാൻ കൊരുത്ത ഹൃദയം പറിച്ചു കൊടുക്കുകയാണ് ചെയ്തത്. അതിപ്പോഴും ഞാൻ എൻറെ കയ്യിൽ സൂക്ഷിച്ചിട്ടുണ്ട്, ആർക്കും കൊടുത്തിട്ടില്ല. നിനക്ക് ഒന്നും പറയാനില്ലേ? ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നത് കൊണ്ട് ഞാൻ എന്താണ് കരുതേണ്ടത്. ഞാൻ ഇന്ന് ഉച്ച കഴിഞ്ഞു പോകും. നിനക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇപ്പോൾ പറയാം. മിണ്ടുന്നില്ല, നിർജീവമായി ഒരേ നിൽപ്പ്. ഞാൻ തിരിച്ചു നടന്നു ഹാളിലെ ഗ്രൂപ്പിൽ നോക്കിയപ്പോൾ 10:30. എൻറെ മുറിയിൽ കട്ടിലിൽ കണ്ണടച്ചു കിടന്നു. ചെറിയൊരു മയക്കത്തിലേക്ക് പോകുമ്പോൾ എൻറെ കാൽപാദത്തിൽ എന്തോ ഇഴയുന്നത് പോലെ തോന്നി. കണ്ണുതുറന്നു നോക്കുമ്പോൾ കാൽക്കൽ ഇരുന്നു കരയുന്നു. കണ്ണുനീർ പാദത്തിൽ വീണു ഒഴുകിയത് ആണ് എന്തോ ഇഴയുന്നത് പോലെ തോന്നിയത്. ഞാൻ: ഒന്നും പറയാനില്ലേ?

പൊട്ടി പൊട്ടി കരയാൻ തുടങ്ങി, ഞാൻ എഴുന്നേറ്റ് കിളിയെ എഴുന്നേൽപ്പിച്ചു. ഞാൻ: ഞാൻ എൻറെ വിഷമം കൊണ്ട് പറഞ്ഞതാണ്. എനിക്ക് ഇപ്പോൾ വിഷമം ഒന്നുമില്ല, ആരെ വേണമെങ്കിലും വിവാഹം കഴിക്കാം…….. അവനെ വേണമെങ്കിലും കഴിക്കാം…….. എനിക്ക് ഒരു വിരോധവുമില്ല. കരച്ചിൽ നിർത്തി പോകാൻ നോക്ക്. കിളി: എന്നോട് ക്ഷമിക്കണം, ഞാൻ അങ്ങനെയൊന്നും ചെയ്യാൻ പാടില്ലാത്തതായിരുന്നു. എന്നെ ദിവസവും നാലും അഞ്ചും തവണ വിളിക്കുന്ന ഒരാൾ….. പെട്ടെന്ന് ഒരു ദിവസം വിളിക്കാതെ ആയപ്പോൾ…….. അതിനു മുമ്പുള്ള ദിവസം വിളിച്ചപ്പോൾ അന്നേരം ഫോണെടുത്തില്ല, അതിനു ശേഷം തിരിച്ചു വിളിക്കുകയാണ് ചെയ്തത്. അതിനുശേഷമുള്ള ദിവസം വിളിക്കാതെ ആയപ്പോൾ വൈകീട്ടും രാത്രിയും ഞാൻ തിരിച്ചു വിളിച്ചു, എടുത്തില്ല. പിറ്റേ ദിവസം അതിരാവിലെ വിളിച്ചപ്പോൾ ഒരു പെണ്ണ് എടുത്തു. ദിവസം നാലും അഞ്ചും പ്രാവശ്യം വിളിക്കുന്ന ആൾ പിന്നീട് മൂന്ന് ദിവസത്തേക്ക് വിളിയൊന്നും ഇല്ല……. ഞാൻ കരുതിയത് എന്നെ തിരിച്ചു വിളിക്കും എന്നാണ്. അത് ഉണ്ടാകാതിരുന്നത് കൊണ്ട്, എൻറെ പൊട്ട ബുദ്ധിക്ക് എന്തോ തോന്നി. ഞാൻ: പൊട്ട ബുദ്ധിക്ക് തോന്നി? എന്തു തോന്നി? എന്താണ് കാണിച്ചത്? വെറുക്കുന്നു അറപ്പാണ് എന്നുപറഞ്ഞ് അവൻറെ കൂടെ എന്നെ കാണിക്കാൻ കൊഞ്ചി കുഴഞ്ഞു. അപ്പോൾ എനിക്കും തോന്നാം അല്ലോ ആ പൊട്ട ബുദ്ധി. എന്നിട്ടും പ്രശ്നം പറഞ്ഞു തീർക്കാൻ ടെസ്റ്റ് നടക്കുന്ന സ്കൂളിൽ വന്നു, അവിടെ വച്ച് എന്താണ് കാണിച്ചത് ? എനിക്ക് ഈ പൊട്ട ബുദ്ധിയില്ലേ? എന്നെ കാണിക്കാൻ വേണ്ടി ഷീമ കയറണ്ട സീറ്റിൽ നീ കയറിയിരുന്നു, ചിരിച്ചു കുഴഞ്ഞു. ഞാൻ ഇന്നലെ സീതയെ എൻറെ സൈഡ് സീറ്റിൽ ഇരുത്തിയപ്പോൾ നിനക്ക് വേദനിച്ചോ……. അതൊക്കെ പോട്ടെ. കിളി: എന്നോട് ആ സീത, ഹോസ്പിറ്റലിൽ ആണെന്നുള്ള വിവരം പറഞ്ഞിരുന്നെങ്കിൽ……. ഞാൻ വല്യമ്മയെയും കൂട്ടി വന്നേനെ. ഞാൻ: കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി അതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല. കവിൾ തിണർത്ത് കിടക്കുന്നുണ്ട്. എന്ത് ചെയ്യും? അവർ വന്ന് കണ്ടാൽ……. കിളി: അത് സാരമില്ല, ഇതല്ലേ കിട്ടിയുള്ളൂ. ഇനി സീതയെ തന്നെ സ്വീകരിച്ചാലും എനിക്ക് വിഷമമൊന്നുമില്ല. ആദ്യം കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും, പിന്നീട് എൻറെ മനസ്സിനെ ഞാൻ പാകപ്പെടുത്തി എടുത്തു. എന്തുകൊണ്ടും എന്നെക്കാൾ ചേരുന്നത് സീത തന്നെയാണ്. നല്ല കുട്ടിയാണ്, എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു. ഞാൻ: അതിന് നിൻറെ സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല. അങ്ങനെ ഒരു ഉദ്ദേശം ഉണ്ടായിരുന്നെങ്കിൽ, ഈ പേഴ്സിൽ ഇരിക്കുന്ന മോതിരം പണ്ടേ ആ കൈകളിൽ വീണേനെ. ഈ വരവും ഇങ്ങനെ ആകുമായിരുന്നില്ല. ഒരു സർട്ടിഫിക്കറ്റുമായി വന്നിരിക്കുന്നു. ഈ മോതിരം ഞാൻ സൂക്ഷിച്ചത് നിൻറെ കല്യാണത്തിന് എൻറെ വക സമ്മാനം ആയി തരാൻ വേണ്ടിയായിരുന്നു.

അതൊക്കെ പോകട്ടെ ഇനി നിൻറെ ഉദ്ദേശം എന്താണ്? കിളി: എനിക്ക് ഒന്ന് കാണണമെന്നേ ഉണ്ടായിരുന്നുള്ളൂ, കണ്ടു. ഞാൻ: എന്നെ കാണാൻ ആയിരുന്നെങ്കിൽ, ഈ സംഭവം നടന്നതിനു ശേഷം ഞാൻ രണ്ടു പ്രാവശ്യം നിൻറെ മുൻപിൽ വന്നു. അങ്ങനെ കണ്ടുകാണുമല്ലോ. അപ്പോൾ അതല്ല ഉദ്ദേശം, വളച്ചുകെട്ടില്ലാതെ തുറന്നുപറയണം. കിളി: എനിക്ക് വേറെ ഒരു ഉദ്ദേശവും ഇല്ല. ഞാൻ: പിന്നെ എന്തിന് നീ എൻറെ ഫോണിലേക്ക് വിളിച്ചു. പല ദിവസങ്ങളിലായി ഒരുപാട് തവണ എൻറെ ഫോണിലെ വിളിച്ചിട്ടുണ്ട്. പെൻസിൽ ചെയ്യാതെ ഇരുന്നപ്പോൾ, സുധിയെ വിളിച്ചുപറഞ്ഞു. അതെന്തിന്? കിളി: ഞാൻ ഇവിടെ വന്നപ്പോൾ, ഇങ്ങോട്ട് വരാറില്ല രണ്ടുമാസം എത്തുമ്പോൾ ചിലപ്പോൾ വന്നാലായ, എന്ന് അറിഞ്ഞതുകൊണ്ട്. ഞാനായിട്ടാണല്ലൊ ഇങ്ങനെ ഒരു അവസ്ഥയ്ക്ക് കാരണം എന്നുകരുതി വിളിച്ചതാണ്. ഞാൻ: എന്നാരു പറഞ്ഞു, അമ്മുമ്മ പറഞ്ഞോ? വളച്ചുകെട്ടില്ലാതെ പറയു പെണ്ണേ. എനിക്ക് ഇനി അധിക സമയമില്ല. ഞാൻ തിരിച്ചു പോകുന്നതിനു മുമ്പ് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയണം. നിൻറെ കൊമ്പ് ഒടിച്ചിട്ടേ ഞാൻ ഇവിടുന്ന് പോകു. അടുക്കളയിൽ എന്തോ കരിയുന്ന മണം വരുന്നുണ്ട്, പോയി നോക്കിയിട്ട് വാ. കിളി അയ്യോ എന്നുപറഞ്ഞ് ഓടിപ്പോയി. ഇവളെ കൊണ്ട് തന്നെ കാര്യം പറയിപ്പിക്കണം. അധികം സമയമില്ല അവർ വരുന്നതിനുമുമ്പ് രണ്ടു തല തിരിക്കണം. ഞാൻ എഴുന്നേറ്റു അടുക്കളയിലേക്ക് ചെന്നു. ഞാൻ: എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഉടനെ പറയണം. അല്ലെങ്കിൽ ഞാൻ ഉച്ചകഴിഞ്ഞ് പോകും, പിന്നെ വരുന്നത് എപ്പോഴാണ് എന്നൊന്നും പറയാൻ പറ്റില്ല. ഫോൺ ആണെങ്കിൽ ഞാൻ അധികം ഉപയോഗിക്കാറില്ല, നേരത്തെ ഉപയോഗിച്ചിരുന്നു. എൻറെ പ്രധാനപ്പെട്ട ഒരാൾക്ക് ദിവസം നാലോ അഞ്ചോ തവണ വിളിക്കണം ആയിരുന്നു. അതിനുമാത്രം ആയിട്ടായിരുന്നു ഞാൻ ഫോൺ ഉപയോഗിച്ചിരുന്നത്, ഇപ്പോൾ അയാൾ ‘എന്നെ’ ഉപേക്ഷിച്ചു പോയി. ഞാനല്ല ഉപേക്ഷിച്ചത്, എന്നെയാണ് ഉപേക്ഷിച്ചത്. എന്നെ മനസ്സിലാക്കാൻ അയാൾക്ക് ആയില്ല. കിളി: മനസ്സിലാക്കാൻ കഴിയാത്ത ആളെ തള്ളിക്കളയണം. എന്നിട്ട് വേറൊരാളെ സ്വീകരിക്കണം. ഞാൻ: നിനക്ക് നേരത്തെ കിട്ടിയത് പോര എന്ന് തോന്നുന്നു. ഇപ്പോഴും നിനക്ക് ഒരു കൊമ്പ് കൂടുതലാണ്. എന്നോട് വേറൊരാളെ സ്വീകരിക്കാൻ പറയാൻ എന്തവകാശമാണുള്ളത്? കിളി: ഞാൻ അവകാശ ത്തിൻറെ പേരിൽ പറഞ്ഞതല്ല. എനിക്ക് ഇനി ഒരു അവകാശവുമില്ല. ഞാൻ: എടി പോത്തേ, നിനക്ക് അവകാശം ഉണ്ടോ ഇല്ലയോ എന്നുള്ളത് പിന്നീടുള്ള വിഷയം. ഇപ്പോൾ നിനക്ക് ഈ പറഞ്ഞ വിഷയങ്ങൾ അല്ലാതെ എന്തെങ്കിലും പറയാനുണ്ട്? കിളി: എനിക്ക് ഒന്നും പറയാനില്ല. ഞാൻ: നിനക്ക് ഒന്നും പറയാനുണ്ടാവില്ല, എന്തെന്നാൽ നിനക്ക് എന്നോട് അശേഷം സ്നേഹമില്ല. പക്ഷേ എനിക്ക് പറയാനുണ്ട്, എൻറെ ഉള്ളിൽ നീ ഒരാളെ ഉള്ളൂ. അത് മനസ്സിലാക്കാൻ നിനക്ക് കഴിയില്ല. ഇതാണ് നമ്മൾ തമ്മിലുള്ള

വ്യത്യാസം. ശരി പണി നടക്കട്ടെ ഞാൻ പോകുന്നു. ഇതു പറഞ്ഞു ഞാൻ പോകാൻ തുനിഞ്ഞപ്പോൾ, എൻറെ കൈകളിൽ പിടിച്ച് തിരിച്ചു നിർത്തി. പിന്നീട് കെട്ടിപ്പിടിച്ച് നെഞ്ചിൽ മുഖം ഇട്ടുരച്ചു കരഞ്ഞു. പിടി വിട്ടുപോകുന്ന തരത്തിലുള്ള കരച്ചിലാണ് ആണ്. ഞാൻ വല്ലാതെയായി. ഞാൻ ഒരു കൈ കൊണ്ട് കെട്ടിപ്പിടിച്ച്, മറുകൈകൊണ്ട് മുടിയിൽ കൊതി സമാശ്വസിപ്പിച്ചു. ഞാൻ: നിനക്ക് എന്നെ മനസ്സിലാവില്ല, പക്ഷേ എനിക്ക് നിന്നെ മനസ്സിലാകും. നീ ചിന്തിക്കുന്നത് പോലെയാണ് ഞാൻ ചിന്തിച്ചിരുന്നതെങ്കിൽ എനിക്ക് എന്തൊക്കെ ചിന്തിക്കാമായിരുന്നു. അപ്പോഴും നിന്നെ സമാധാനിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളൂ. അത്രയും നീ മനസ്സിലാക്കുക. എല്ലാം പോട്ടെ. പിന്നെ ഞാൻ പോയിട്ട്, അടുത്ത ആഴ്ച വരാം. എങ്ങനെയുണ്ടായിരുന്നു ടെസ്റ്റ്? എളുപ്പമായിരുന്നോ. അപ്പോഴും കരച്ചിൽ തന്നെ. ഇനി കരച്ചിൽ നിർത്തുക, അവർ വരുമ്പോഴേക്കും മുഖം കഴുകി സുന്ദരിയായിരിക്കുക. എന്നാലും ആ ചീതമ്മയെ ഫോണിൽ വിളിച്ച് പേടിപ്പിച്ചു കളഞ്ഞല്ലോ? ആ പെൺകൊച്ച് ഇവിടെ വരുന്നതുവരെ കാളി എന്നു പറയുന്നത് അമ്മൂമ്മയെ ആണെന്നാണ് ധരിച്ചുവച്ചിരിക്കുന്നത്? പെട്ടെന്ന് കിളി എൻറെ നെഞ്ചിൽ നിന്നും മുഖമുയർത്തി എന്നെ നോക്കി, ഞാൻ: പറയാൻ മറന്നു പോയിരുന്നു. നിൻറെ പേര് ആദ്യം ഞാൻ കിളി എന്നാണ് ഫീഡ് ചെയ്തിരുന്നത്, സ്വഭാവം വെച്ച് നോക്കിയപ്പോൾ കിളി എന്നുള്ളതിന് പകരം കാളി എന്ന് ആക്കുന്നതാണ് നല്ലത് എന്ന് തോന്നി. അങ്ങനെ കിളി കാളിയായി. ഇത് കേട്ടതോടെ കിളി എൻറെ നെഞ്ചത്ത് അടിക്കാൻ തുടങ്ങി. കിളി: എന്നെ അവരുടെ മുമ്പിൽ കാളിയാക്കി വെച്ചിരിക്കുകയാണ് അല്ലേ. ഞാൻ: അതല്ല രസം. നീ വിളിച്ചപ്പോൾ അമ്മൂമ്മ ആണെന്ന് കരുതി ചീതമ്മ. അങ്ങോട്ടുള്ള യാത്രയിൽ ചീതമ്മയോട് ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞാണ് കൊണ്ടുവന്നത്. ഇവിടെ വന്നു ഇതാണ് ആള് എന്ന് പറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചുപോയി. നീ അപ്പോൾ ഞങ്ങളെ രണ്ടുപേരെയും തുറിച്ചു നോക്കുകയായിരുന്നു. കിളി: അയ്യേ. ഞാൻ: അവർ വരുന്നുണ്ടാവും. പണി നടക്കട്ടെ. അടുത്ത ആഴ്ച വരുമ്പോൾ ഇവിടെ ഉണ്ടാവൊ? അതോ പിണങ്ങി പോകുമോ? എന്താണ് ആന ടെസ്റ്റിന് പോയി വന്നിട്ട് വീട്ടിൽ വന്നു നീയും അവരും പറഞ്ഞത്. പ്രകാശൻ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. നീ കരയുകയായിരുന്നു എന്നും അവർ എന്തൊക്കെയോ പറഞ്ഞുവെന്നും ഞാൻ അറിഞ്ഞു. കിളി: ഞാൻ കരഞ്ഞത്, അവിടെവച്ച് തല്ലിയത് ഓർത്താണ്. അവർ പറഞ്ഞു പോയതിനുശേഷം ഞാൻ പറഞ്ഞു മനസ്സിലാക്കി. ഞാൻ: ശരി, ശരി. ഞാൻ കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല അടുത്താഴ്ച വരട്ടെ. നിൻറെ മൂക്കിന് ഞാൻ കയറിടുന്നുണ്ട്. എനിക്ക് എന്തെങ്കിലും തരാനുണ്ടോ? കിളി: എന്തു തരാൻ. ഞാൻ: ഒന്നുമില്ല, കുറേ നാളുകളായി പട്ടിണിയിലാണ്. കിളി: ഈ ആഴ്ച കൂടി പട്ടിണി കിടക്കു….. അടുത്ത വരവിന് എല്ലാം കൂടി കൂട്ടി തരാം. ഞാൻ: എല്ലാം കൂടിയെന്നു പറഞ്ഞാൽ ?

കിളി: അടുത്ത ആഴ്ച വാ…….. ഞാൻ: ശരി……. ഞാൻ അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങി, ഗേറ്റിനടുത്ത് എത്തിയപ്പോൾ അവർ വരുന്നത് കണ്ടു. സീത വേഗം എൻറെ അടുത്തേക്ക് വന്നു. സീത: എന്തായി അണ്ണാ, കൊമ്പ് ഒടിച്ചോ? ഞാൻ: രണ്ടു കൊമ്പ് ഒടിച്ചിട്ടുണ്ട്, അതിൻറെ അടയാളമുണ്ട്. അപ്പോഴേക്കും അവരെല്ലാവരും അടുത്തെത്തി. ഞങ്ങളെല്ലാവരും അകത്തേക്ക് കയറി. സീത പതിയെ കിളിയുടെ അടുത്തേക്ക് ചെന്നു. അവർ തമ്മിൽ എന്തോ സംസാരിച്ചു രണ്ടുപേരും എന്നെ നോക്കുന്നുണ്ട്. അതു കഴിഞ്ഞ് സീത എൻറെ അടുത്തേക്ക് വന്നു പുറത്തേക്കു വിളിച്ചുകൊണ്ടുപോയി. സീത: കഷ്ടം ഉണ്ടട്ടോ. ആ ചേച്ചിയുടെ രണ്ടു കവിളും തിണർത്തു കിടക്കുന്നു. ഇങ്ങനെ ഒരു കൊമ്പ് ഒടിക്കലായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ഒരു സന്ദർഭം ഒരുക്കി തരില്ലായിരുന്നു. പാവം ചേച്ചി. പ്രശ്നം തീർന്നില്ലേ? ഇനി സന്തോഷം ആയിട്ട് നമുക്ക് തിരിച്ചു പോകാമല്ലോ. വണ്ടിയുടെ തീയെടുത്തു കൊണ്ടുപോകാനുള്ള സാധനങ്ങൾ വണ്ടിയിൽ കയറ്റി വെക്കട്ടെ. അച്ഛനും അമ്മയ്ക്കും നിങ്ങളുടെ ഈ വിവരം അറിയില്ല. അതിപ്പോൾ പറയുകയും വേണ്ട. എവിടെ വണ്ടിയുടെ കീ. ഞാൻ: നമ്മൾ ആദ്യം കൊണ്ടുപോയി ബാഗ് വച്ച് മുറിയില്ലെ, അവിടെ ടേബിളിൽ ഇരിപ്പുണ്ട്. സീത പോയി കീട കൊണ്ടുവന്ന് വണ്ടി തുറന്നു. അതിനുശേഷം ബാഗുകൾ എടുത്തു കൊണ്ടുവന്ന് ഡിക്കിയിൽ വെച്ചു.

ഭക്ഷണം കഴിച്ച് 2:30 ഓടെ ഞങ്ങൾ ഇറങ്ങി. സീത ചെന്ന് കിളിയുടെ കയ്യിൽ പിടിച്ച് ഉടനെ കാണാം എന്നു പറഞ്ഞു. കളിയുടെ മുഖത്ത് ഞാൻ നോക്കിയപ്പോൾ വിഷമം നിഴലിച്ചിരുന്നു. കണ്ണുകൊണ്ട് ഞാൻ അടുത്ത ആഴ്ച വരാം എന്ന് കാണിച്ചു. യാത്രയും പറഞ്ഞു വണ്ടിയിൽ കയറി യാത്രയായി. യാത്രയ്ക്കിടയിൽ എറണാകുളം കഴിഞ്ഞു അരൂർ എത്തിയപ്പോൾ ഹോട്ടലിൽ കയറി ചായ കുടിച്ചു ഇറങ്ങിയപ്പോൾ ചേട്ടൻ: എനിക്ക് ഉറക്കം വരുന്നുണ്ട്. അതുകൊണ്ട് മോള് ഫ്രണ്ടിൽ ഇരിക്കട്ടെ. അവിടെ നിന്നുള്ള യാത്രയിൽ സീത എൻറെ സൈഡിലാണ് ഇരുന്നത്. കുറച്ചു ദൂരം പോയപ്പോൾ ചേട്ടനും ചേച്ചിയും ഉറക്കമായി. വണ്ടിയിൽ കയറിയപ്പോൾ മുതലുള്ള സീതയുടെ സംസാരം, അവർ ഉറക്കമായപ്പോൾ സീത: ആ ചേച്ചി പാവമാണെട്ടോ. ഞാൻ: നല്ല പാവാമാണ്. സീത: എപ്പോഴാണ് തിരുവനന്തപുരത്തേക്ക് വിളിച്ചു കൊണ്ടുവരുന്നത്. ഞാൻ: അത് എങ്ങനെയൊക്കെ ആകും എന്ന് ദൈവത്തിനു മാത്രമേ അറിയൂ. ചിലപ്പോൾ ഒരു സുപ്രഭാതത്തിൽ വിളിച്ചു കൊണ്ടുവരാം, അല്ലെങ്കിൽ നമ്മൾ എല്ലാവരും കൂടി പോയി തല മേളത്തോടെ വിളിച്ചു കൊണ്ടു വരാം. മിക്കവാറും ആദ്യം പറഞ്ഞതേ നടക്കൂ. സീത: എന്തായാലും ഉടനെ വേണം. ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് ഞാൻ വിചാരിച്ചില്ല. ഞാൻ: പറയാതിരുന്നത് മറ്റുള്ള പ്രശ്നങ്ങൾ കൊണ്ടാണ്.

സീത: സ്വയംവരത്തിന് ഇനി രാവണനെ ഒഴിവാക്കാമല്ലോ? ഞാൻ: ഉടൻതന്നെ ഉണ്ടോ? സീത: അതില്ല. ഡിഗ്രി കഴിഞ്ഞ് B Ed എടുത്ത് ജോലി കിട്ടിയിട്ടേ ഉണ്ടാവു. ഞാൻ: ഞാനപ്പോൾ കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുമ്പോഴേ ഉണ്ടാവു….. സീത: അധികമൊന്നുമില്ല ഏറിയാൽ മൂന്നോ നാലോ വർഷം. ഞാൻ: ശരി, ശരി. നടക്കട്ടെ. അങ്ങനെ ഓരോന്ന് ഇരുന്ന് സംസാരിച്ച് കൊല്ലം ജില്ലയിലെക്ക് കടന്നു. ബ്ലോക്ക് കിട്ടിയതുകൊണ്ട്, ഇപ്പോൾ സമയം 8:00 മണി. നല്ലൊരു ഹോട്ടൽ നോക്കി സൈഡ് ഒതുക്കി. ഉറങ്ങുന്നവരെ വിളിച്ചെഴുന്നേൽപ്പിച്ചു. ലൈറ്റ് ആയിട്ട് ഭക്ഷണവും കഴിച്ച് അവിടെനിന്നും വീണ്ടും യാത്ര തുടർന്നു. വീടെത്തിയപ്പോൾ 10:30 മണിയായി. ചേട്ടനും ചേച്ചിയും സീതയും യാത്രപറഞ്ഞു പോയി ഞാൻ റൂമിലേക്ക് കയറി. ഇനിയിപ്പോൾ ഫോൺ വിളിക്കാൻ ആളായല്ലോ. ഞാൻ ഫോൺ എടുത്ത് കിളിയെ വിളിച്ചു. കിളിക്ക് സംസാരിക്കാൻ ഒരു വിഷമം ഉള്ളതുപോലെ. ഒരു നീണ്ട അകൽച്ചയ്ക്ക് ശേഷം അടുത്തപ്പോൾ കവി പറഞ്ഞതുപോലെ എന്ത് ചൊല്ലി വിളിക്കണം ഞാൻ…… എൻ ആത്മനാഥനെ. എന്ന അവസ്ഥയിലാണ് കിളി. അതുകൊണ്ട് അവിടെയും ഇവിടെയും തൊടാത്ത വിധത്തിൽ സംസാരിച്ച് അവസാനിപ്പിച്ചു കിടന്നു.

എൻറെ സ്ഥിരം കണിയോടെ ദിവസം ആരംഭിച്ചു. സീത: നമ്മൾ ഇവിടെ എത്തി എന്ന് ചേച്ചിയെ വിളിച്ചു പറഞ്ഞൊ അണ്ണാ? ഞാൻ: പറഞ്ഞു. ചായ തന്നിട്ട് സീത തിരിച്ചുപോയി. ഈയാഴ്ച എങ്ങനെ തള്ളിനീക്കും എന്നാ ആലോചനയിലായിരുന്നു ഞാൻ. കുറേ നാളുകളായി അങ്ങനെ ഒരു വിഷയമേ ഉണ്ടായിരുന്നില്ല. ഇതിപ്പോൾ അടുത്തപ്പോൾ പിരിഞ്ഞിരിക്കാൻ ഒരു വിഷമം. ഇനി ചെല്ലുമ്പോൾ ആ മോതിരം വിരലിൽ ഇട്ടു കൊടുക്കണം. അപ്പോൾ കൊടുക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല, ഇണങ്ങി വരുന്നതല്ലേ ഉണ്ടായിരുന്നുള്ളൂ. തിരക്കുള്ള ജോലിയായിരുന്നു ആയിരുന്നതിനാൽ, ദിവസങ്ങൾ പോകുന്നത് അറിയുന്നത് ഉണ്ടായിരുന്നില്ല. ഇപ്പോൾ ദിവസങ്ങളിൽ മൂന്നോ നാലോ തവണ കിളിയേ വിളിക്കും. ഇപ്പോൾ പതിവിലും കൂടുതൽ അടുത്തു. പണ്ടാരോ പറഞ്ഞത് പോലെ “അകന്നിരുന്നാൽ സ്നേഹത്തിന് മാധുര്യം കൂടും”. പെണ്ണിന് ഇപ്പോൾ ഇത്തിരി ശൃംഗാരം കൂടുതലാണ്. രണ്ട് അടിയുടെ കുറവ് തീർന്നപ്പോൾ എല്ലാം ശരിയായി. ശനിയാഴ്ച ആകാൻ കാത്തിരുന്നു, തിങ്കളും ചൊവ്വയും ലീവെടുത്ത് പോകാൻ തീരുമാനിച്ചു. ഇപ്പോൾ ഓഫീസിൽ പരിചയം നല്ല ആയതിനാൽ, ശനിയാഴ്ച മറ്റുള്ള സഹപ്രവർത്തകരെ കാര്യങ്ങൾ പറഞ്ഞ് ഏൽപ്പിച്ച് ഉച്ചയ്ക്ക് രണ്ടു ദിവസത്തെ ലീവ് എടുത്ത് ഇറങ്ങി. റൂമിൽ നിന്ന് ഓഫീസിലേക്ക് ഇറങ്ങിയത് വീട്ടിലേക്ക് പോകാനുള്ള

തയ്യാറെടുപ്പിലായിരുന്നു. വീട്ടിലേക്ക് പോകുന്ന കാര്യം പറഞ്ഞ് സുധിയെ വിളിച്ചപ്പോൾ, അവൻ ഈ ആഴ്ച ഇല്ല ലക്ഷ്മിയുമായി എവിടെയോ പോകണം എന്ന് പറഞ്ഞു. അവനു പിന്നെ ഇവിടെ തന്നെയുണ്ടല്ലോ ആള്. വീട്ടിൽ പോകുന്ന കാര്യം ചേട്ടൻറെ വീട്ടിൽ പറഞ്ഞപ്പോൾ സീത: ചേച്ചിയോട് എൻറെ അന്വേഷണം പറഞ്ഞേര്. ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ സമയം ഏകദേശം ഉച്ചയ്ക്ക് പന്ത്രണ്ടര, ഉച്ച സമയം ആയതിനാൽ വലിയ ബ്ലോക്ക് ഇല്ലാതെ യാത്ര ചെയ്യാൻ സാധിച്ചു. എന്നാലും ഒറ്റക്ക് ആയതിനാൽ, ഇടക്ക് ഇറങ്ങി ഭക്ഷണം കഴിക്കാനും ചായ കുടിക്കാനും ഇറങ്ങി കുറച്ചുസമയം അങ്ങനെ പോയി. വീടെത്തുമ്പോൾ വൈകുന്നേരം 6:30. വണ്ടിയുടെ ഹോൺ കേട്ടപ്പോൾ, കാത്തിരുന്ന പോലെ പെണ്ണ് ഓടി വന്ന് ഗേറ്റ് തുറന്നു. ഞാൻ വണ്ടി കേറ്റി വീടിനു മുൻപിൽ ഇട്ടു. അപ്പോഴേക്കും അമ്മൂമ്മയും സിറ്റൗട്ടിലെത്തിയിരുന്നു. ഞാൻ വണ്ടി തുറന്ന് പുറത്തിറങ്ങി, ഞങ്ങൾ മൂന്നു പേരും അകത്തേക്ക് കയറി. അമ്മൂമ്മ മുൻപേ ആണ് പോയത് പുറകിൽ ഞങ്ങളും. കിളി പെട്ടെന്നുതന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു ചുംബനം നൽകി. സ്നേഹിച്ചാൽ നക്കിക്കൊല്ലും, വെറുത്താൽ ഞെക്കി കൊല്ലും എന്ന തരത്തിലാണ് ഈ പെണ്ണ്. കുറച്ചുനാൾ അകന്നു നിന്ന് അടുത്തപ്പോൾ കാണിക്കുന്ന സ്നേഹം. ഞാൻ ഡ്രസ്സ് മാറി കുളിക്കാൻ കയറി. കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ചായയുമായി കിളി വന്നു. ചായ എടുത്ത് മൊത്തിക്കൊണ്ട് കൈ പോലെ അഭിനയിച്ച് തിരിച്ചു കൊടുത്തു. കിളി എന്നെ ചോദ്യഭാവത്തിൽ നോക്കി. ഞാൻ: ഇതിനു മധുരം ഇല്ല. കിളി: ഞാൻ ഇതിൽ മധുരം ഇട്ടത് ആണല്ലോ. ഞാൻ: ഇതിന് തീരേ മധുരമില്ല. കിളി: അവിടെ ഞാൻ നോക്കട്ടെ. എന്നുപറഞ്ഞ് കപ്പിൽ ഒന്ന് മൊത്തി. കിളി: ഇതിന് ആവശ്യത്തിൽ കൂടുതൽ മധുരമുണ്ട്. ഞാൻ: നോക്കട്ടെ. കപ്പു വാങ്ങി ചായ കുടിച്ചു കൊണ്ട് ഞാൻ: ഇപ്പോൾ മധുരമുണ്ട്, ആവശ്യത്തിലും കൂടുതൽ. എൻറെ കീഴ്ചുണ്ടിൽ ഒരു നുള്ള് തന്നു കൊണ്ട് കിളി: ചെക്കൻ്റെ ഒരു കാര്യം. ഈ മധുരം ഇല്ലായ്മ ഒക്കെ ഇന്ന് ഞാൻ തീർത്തു തരുന്നുണ്ട്. ഞാൻ: ഒരു പാട് ദിവസത്തെ മധുരം കൂട്ടി വച്ചിട്ടുണ്ടാവുമല്ലൊ. ചായ കുടിച്ചു കഴിഞ്ഞ കപ്പുമായി കിളി അടുക്കളയിലേക്ക് തിരിച്ചുപോയി. ഒരേ ഇരുപ്പ് ഇരുന്നു വന്നതുകൊണ്ട് എൻറെ പഴയ മുറിയിൽ കട്ടിലിൽ കയറി കിടന്നു. കുറച്ചു നേരം കിടന്ന ശേഷം. ഒരു കാര്യം ഓർമ്മ വന്നപ്പോൾ ഞാൻ എഴുന്നേറ്റു.ഞാൻ വണ്ടി മേടിച്ചിട്ട് ഇതുവരെ എൻറെ വീട്ടിൽ പോയിട്ടില്ല. അതുകൊണ്ട് ഈ വരവിന് അവിടെ വരെ പോകാമെന്ന് തീരുമാനിച്ചു. അമ്മുമ്മയോടും കിളിയോടും ഇത് പറയണം. ഞാൻ: നമുക്ക് നാളെ എൻറെ വീട് വരെ പോയാലോ? നമ്മളെല്ലാവരും.

ഇതുകേട്ടപ്പോൾ കിളിയുടെ മുഖം മാറി. കുറെ നാളുകൾക്കു ശേഷം സ്വസ്ഥമായി കണ്ടതാണ്, അത് ഈ വീട്ടിൽ പോകലുമായി കളഞ്ഞു കുളിക്കും എന്ന തോന്നലാകാം ഈ മുഖം മാറ്റത്തിന് കാരണം. അമ്മുമ്മ: നീ ഒറ്റയ്ക്ക് പോയാൽ പോരെ? ഞാൻ: അമ്മൂമ്മ എത്ര നാളായി വീട്ടിൽ ഒന്ന് പോയിട്ട്? ഇപ്പോൾ വണ്ടി ഉണ്ടല്ലോ, നമ്മൾക്ക് എല്ലാവർക്കും കൂടി അങ്ങോട്ട് പോകാം. ഇവിടെത്തന്നെ ചടഞ്ഞു കൂടി ഇരിക്കുകയല്ലേ. തിരിച്ചു വരുന്ന വഴി ബീച്ചിൽ ഒക്കെ വന്നു കയറി പോരാം. അമ്മുമ്മ: ഞാൻ ബീച്ചിലും കീച്ചിലും ഒന്നുമില്ല. ഞാൻ: വേണ്ടെങ്കിൽ വേണ്ട. എന്നാലും നാളെ നമ്മൾ രാവിലെ എറണാകുളത്തിനു പോകുന്നു. കിളിയുടെ മുഖത്തിന് ഒരു തെളിച്ചവുമില്ല. ഞാൻ: രാവിലെ എട്ടുമണിക്ക് ഇവിടെ നിന്ന് പുറപ്പെടുന്നു. ഭക്ഷണം ഒക്കെ പുറത്തുനിന്ന്. മനസ്സില്ലാമനസ്സോടെ അമ്മ സമ്മതിച്ചു. ഇവിടെ മുഖത്ത് നോക്കിയപ്പോൾ ഒരു കൊട്ടയുണ്ട് മുഖം. ഞാൻ പതിയെ കണ്ണിറുക്കി കാണിച്ചു. മുഖം വെട്ടിച്ച് അടുക്കളയിലേക്ക് പോയി. അമ്മൂമ്മയും എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. വട്ടം ഉടക്കി ആണല്ലോ പോയത്, ഇനി എന്താണാവോ സംഭവിക്കാൻ പോകുന്നത് വരുന്നത് വരട്ടെ. ഞങ്ങൾ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കിളിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ, കട്ട കലിപ്പിലാണ്. ഇന്നത്തെ കാര്യത്തിൽ ഒരു തീരുമാനമായി. ഞാൻ വീട്ടിൽ പോകാൻ തീരുമാനിച്ചത് തന്നെ രണ്ടു കാരണങ്ങൾക്കാണ്, ഞാൻ വാങ്ങിയ വണ്ടിയും കാണിക്കാം. ഭാവി വധുവും എൻറെ വീട്ടുകാരും തമ്മിൽ ഒന്ന് കണ്ടോട്ടെ എന്ന് കരുതി. ഇതിപ്പോൾ തുടക്കത്തിൽ തന്നെ ബോംബ് ആണല്ലോ. ഭക്ഷണം കഴിഞ്ഞ് ഞാൻ, എൻറെ മുറിയിലേക്ക് പോയി, വാതിൽ ചാരി കട്ടിലിൽ കയറി കിടന്നു. അമ്മൂമ്മയും കിളിയും അടുക്കളയിൽ പണിയിലായിരുന്നു. നാളെ രാവിലെ പോകുന്നതിനാൽ ബാക്കിവന്ന ഭക്ഷണങ്ങൾ എല്ലാം ഫ്രിഡ്ജിൽ കയറ്റി വെക്കുന്നതിൻ്റെയും, പാത്രങ്ങൾ കഴുകി വെക്കുന്നതിൻ്റെയും തിരക്കിലാണ്. യാത്ര ചെയ്തതിൻ്റെ ക്ഷീണത്തിൽ ആ കിടപ്പിൽ കണ്ണടഞ്ഞു പോകുന്നുണ്ടായിരുന്നെങ്കിലും കണ്ണുകൾ ബലമായി തുറന്നു കൊണ്ടിരുന്നു, പക്ഷേ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. എപ്പോഴൊ ചുണ്ടിൽ പൂവിതൾ തൊടുന്നതു പോലുള്ള അനുഭൂതി, കണ്ണുതുറന്നു നോക്കിയപ്പോൾ കിളി എൻറെ ചുണ്ടിൽ ചുംബിക്കുന്നു. കിളി: കള്ളാ…….. ഉറക്കം നടിക്കുന്നൊടാ…….. എത്ര നേരം ഞാൻ നോക്കി കിടന്നു.കാണാതായപ്പോൾ നോക്കാമെന്ന് കരുതി വന്നതാണെടാ കൊരങ്ങ……… എന്നിട്ട് എൻറെ അടുത്ത് നിൻറെ അഭ്യാസം എടുക്കുന്നൊ…….. എന്ന് പറഞ്ഞ് ചുണ്ടിൽ കടിച്ചു.ഞാൻ വേദന കൊണ്ട് ഹാ……. എന്ന് ഒച്ച ഉണ്ടാക്കി. കിളി: എടാ കള്ളാ……… ആകെ ഒരു ദിവസം മുഴുവൻ കിട്ടുന്നില്ല, അതിനിടയിൽ വീട്ടിലേക്കുള്ള യാത്ര. ഞാൻ: എടി കാളി…….. നീയും നിൻറെ അമ്മായിഅമ്മയും കൂടി നല്ല രീതിയിൽ കാണുന്ന അവസാന ദിവസം ആയിരിക്കും നാളെ. കിളി: അതെന്താ അങ്ങനെ ? ഞാൻ: എടി പൊട്ടി കാളി. നിനക്ക് തോന്നുന്നുണ്ടോ ഈ ബന്ധം അവർ

അംഗീകരിക്കുമെന്ന്. നിൻ്റെ വീട്ടുകാരും എൻറെ വീട്ടുകാരും എല്ലാവരും ഈയൊരു വിഷയത്തിൽ ഒറ്റക്കെട്ടായിരിക്കും. അതുകൊണ്ട് നാളെ പോകുമ്പോൾ നിൻറെ അമ്മായിഅമ്മയെ പരമാവധി സോപ്പ് പിടിക്കാൻ നോക്കുക. കിളി: അതിനാണോ നാളെ പോകുന്നത്. ഞാൻ: വണ്ടി മേടിച്ചത് കാണിക്കുകയും വേണം, പിന്നെ എൻറെ ഭാവി വധുവുമായി നല്ല രീതിയിലുള്ള ഗൃഹസന്ദർശനവും. അതൊക്കെ പോട്ടെ എവിടെ നീ തരാമെന്ന് പറഞ്ഞ മധുരം. കിളി: എടുത്തോ? ഞാൻ: എന്ത് എടുത്തോളാൻ? കിളി: മധുരം.. ഞാൻ: എവിടെ നിന്ന്?. കിളി: മുഴുവനായും തന്നിരിക്കുകയല്ലെ ? എവിടെ നിന്നു വേണമെങ്കിലും എടുത്തോളൂ……… ഞാൻ: എവിടെ നിന്നാണ് എടുക്കേണ്ടത്. കിളി: ഇഷ്ടമുള്ളത് ഇടത്ത് നിന്നും എടുക്കാം. ഞാൻ: എനിക്ക് എല്ലായിടവും ഇഷ്ടമാണ്. പക്ഷേ ഇപ്പോൾ ഇവിടെ നിന്നും മതി. ഞാൻ ചുണ്ട് തൊട്ടു കാണിച്ചു. കിളി: അച്ചോടാ……. ഇതു മാത്രം മതിയോ? ഞാൻ: തൽക്കാലം ഇതു മതി. ഇനി അധികം കാലം കാത്തിരിക്കേണ്ടിവരില്ല. കിളി: എന്നാലും ഒരുദിവസം മാത്രം കിട്ടിയപ്പോൾ, വീട്ടിൽ പോകണമായിരുന്നൊ അടുത്ത വരവിന് പോയാൽ പോരായിരുന്നോ? ഞാൻ: ഞാൻ ചൊവ്വാഴ്ച വരെ ലീവ് എടുത്തിട്ടുണ്ട്. നിൻറെ കൊതി ഒക്കെ മാറ്റിയിട്ടേ ഞാൻ പോകു, പോരേ. കിളി: എന്നിട്ട് ഇത് നേരത്തെ പറഞ്ഞില്ലല്ലോ? വീട്ടിൽ പോയാൽ അവിടെ നിൽക്കുമോ? ഒരു ദിവസം പോലും എനിക്ക് ഇനി പിരിഞ്ഞിരിക്കാൻ വയ്യ. ഞാൻ: ഇത്രയും നാളും ആരു കാരണമാണെടി പിരിഞ്ഞ് ഇരുന്നത്. നിൻറെ ഒരാളുടെ കുഴപ്പം കൊണ്ട് സംഭവിച്ചതാണ്. കിളി: ഞാൻ എൻറെ തെറ്റ് സമ്മതിക്കുന്നു. പക്ഷേ എൻറെ സ്ഥാനത്തുനിന്ന് ഒന്നു ചിന്തിച്ചു നോക്കിയേ. ദിവസവും വിളിച്ചുകൊണ്ടിരുന്ന ഞാൻ ഒരു ദിവസം വിളിക്കാതെ ആവുകയും, പിറ്റേദിവസം അതിരാവിലെ എന്നെ വിളിക്കുമ്പോൾ ഒരു ആൺ ആണ് എടുക്കുന്നതെങ്കിൽ എന്ത് ചിന്തിക്കും. അതുകഴിഞ്ഞും ഞാൻ തിരിച്ചു വിളിക്കാതെ ആയാലും എന്താണ് ചിന്തിക്കുക. ഞാൻ: ശരി, അങ്ങനെ തന്നെ ഇരിക്കട്ടെ. പക്ഷേ നിന്നോട് മോശമായി പെരുമാറിയ അവൻറെ അടുത്ത് എന്നെ കാണിക്കാൻ ആണെങ്കിൽ പോലും ചിരിച്ചു കുഴഞ്ഞില്ലേ? അതും കൂടാതെ ടെസ്റ്റിന് വന്നപ്പോൾ അവൻറെ കൂടെ വന്നു, അവൻറെ ബന്ധുവീട്ടിൽ തങ്ങി. സ്കൂളിൽ വന്ന് നിന്നെ കാണാൻ വന്ന എന്നെ ആ ക്ലാസിലുള്ള കുട്ടികളുടെ മുൻപിൽ വെച്ച് തല്ലിയില്ലെ? അതും സഹിച്ച് ഞാൻ പുറത്ത് നിന്നോട് സംസാരിക്കാൻ നിന്നിട്ട്, എന്താണ് ചെയ്തത് അവൻറെ കൂടെ വണ്ടിയിൽ കയറി പോകുന്നതല്ല, അവൻറെ സൈഡിൽ ഇരുന്ന് യാത്ര ചെയ്ത് കൊഞ്ചിക്കുഴഞ്ഞവളല്ലേ നീ. നീ കാണിച്ചത് പോലുള്ള വൃത്തികേടുകൾ എനിക്ക് കാണിക്കാൻ അറിയാൻ പാടില്ലാത്തതാണൊ. പഴയതൊക്കെ പോട്ടെ

ഇനി അതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെ കേട്ടപ്പോഴേക്കും കരച്ചിൽ തുടങ്ങി. ഞാൻ: കരയാൻ വേണ്ടി പറഞ്ഞതല്ല. എൻറെ വിഷമം കൊണ്ട് പറഞ്ഞതാണ്. അതുപോട്ടെ കരയണ്ട. ഞാൻ കിളിയെ ചേർത്തണച്ചു, ചുണ്ടിൽ ചുംബിച്ചു. കണ്ണുനീർ ചുണ്ടുകളാൽ ഒപ്പിയെടുത്തു, നല്ല ഉപ്പുരസം. അവളെന്നെ വരിഞ്ഞുമുറുക്കി. കിളി: എന്നോട് ക്ഷമിക്കടാ കണ്ണാ…….. ഞാൻ കാണിച്ചത് അവിവേകമാണ്……… എൻറെ കണ്ണൻറെ മനസ്സ് വേദനിച്ചെങ്കിൽ, ഞാൻ എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം. ഞാൻ: എന്തു പ്രായശ്ചിത്തമാണ് ചെയ്യാൻ പോകുന്നത്? കിളി: നീ പറയടാ കണ്ണാ, ഞാനെന്തു വേണം മരിക്കണോ? ഞാൻ: ഇതിനു വേണ്ടിയാണോ ഞാൻ ഇത്രയും നാൾ കാത്തിരുന്നത്? മരിക്കണം പോലും. നിനക്ക് കഴിഞ്ഞപ്രാവശ്യം കിട്ടിയ അടി പോരാ. ഒരു കൊമ്പു കൂടി ഒടിയാനുണ്ട്. കിളി: അല്ലാതെ ഞാൻ എന്ത് ചെയ്യണം. ഞാൻ: ഇനി ജീവിതകാലം മുഴുവൻ എൻറെ ഒപ്പം ജീവിക്കുക, ഇതാണ് നിനക്കുള്ള പ്രായശ്ചിത്തം. കിളി: ഇനി ജീവിതകാലം മുഴുവൻ എൻറെ കണ്ണൻറെ അടിമയായി ജീവിച്ചു കൊള്ളാം. ഞാൻ: എൻറെ അടിമ ഒന്നുമാവേണ്ട. എൻറെ പ്രിയതമയായി, എൻറെ പ്രാണശ്വേരിയായി, നമ്മുടെ കുഞ്ഞു കിളികളെ പ്രസവിച്ച് എൻറെ കൂടെ ഉണ്ടായാൽ മതി. കിളി: അപ്പോൾ കുഞ്ഞു കിളികളെ പ്രസവിക്കാൻ വേണ്ടി മാത്രമാണ് എന്നെ സ്നേഹിക്കുന്നത്? ഞാൻ: എടി പൊട്ടി മണ്ടൂസേ, ഞാൻ ആദ്യം പറഞ്ഞില്ലേ എൻറെ പ്രാണസഖി ആയി, പ്രിയ പ്രേയസിയായി കൂടെ വേണമെന്ന്. എന്നിട്ടും അവൾ കുനിഷ്ട് മാത്രമേ കണ്ടെത്തി ഉള്ളൂ. ഇതാണ് സ്ത്രീകളുടെ കുഴപ്പം. അവൾ എൻറെ ഷർട്ടിൻ്റെ ബട്ടൻസുകളൊക്കെ അഴിച്ചു. ചുണ്ടുകൊണ്ട് എൻറെ പൊക്കിളിൽ ചുംബിച്ചു, അപ്പോൾ എന്നെ സർവ്വനിയന്ത്രണങ്ങളും വിട്ടു പോകുന്നതുപോലെ തോന്നി. അതിനുശേഷം ചുണ്ടുകൾ മുകളിലേക്ക് സഞ്ചരിച്ച് എൻറെ ഒരു മുലക്കണ്ണിൽ പതിയെ കടിച്ചു. ഞാൻ സർവ്വ നിയന്ത്രണവും വിട്ട് അവളെ വാരിപ്പുണർന്നു ഒന്നുമറിഞ്ഞു, ഇപ്പോൾ അവൾ എൻറെ അടിയിലാണ്. എൻ്റെ നിയന്ത്രണത്തിന് അതീതമായി താഴെ ഒരാൾ എന്തൊക്കെയോ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഞാൻ ബ്ലൗസിന് മുകളിലൂടെ കൊങ്ക കോരകം ( മുലമൊട്ട് ) നുകർന്ന് മുകളിലേക്ക് ചെന്ന് ചുണ്ടുകളും കവിളും എല്ലാം ഞാൻ നക്കി, ചെവി കമ്മലോടെ നുണഞ്ഞു. അവൾ സ്”…. ഹാ…… എന്ന ശബ്ദത്തോടെ തല മലർത്തി, എൻറെ പുറത്ത് നഖം ആഴ്ത്തി. എനിക്ക് വേദന

എടുത്തപ്പോഴാണ്, പെട്ടെന്ന് എനിക്ക് ബോധം വന്നത് ഇനി മുൻപോട്ടു പോകുന്നത് ശരിയല്ല. ഇവൾ എൻറെ സ്വന്തം ആകുന്നതുവരെ അതിരു കടക്കരുത്. ഒരു പ്രാവശ്യം തെറ്റ് ചെയ്തതാണ്, അത് ആവർത്തിക്കരുത്. ഞാൻ അവളുടെ മുകളിൽ നിന്നും സൈഡിലേക്ക് കിടന്നു. കിളി: എന്താടാ കള്ളാ……… മതിയോ മധുരം. ഞാൻ: നേരത്തെ ഞാൻ ഒരു തെറ്റ് ചെയ്തതാണ്, നീ എൻറെ സ്വന്തം ആവുമ്പോൾ മധുരം മൊത്തം ഊറ്റിക്കുടിക്കും ഞാൻ. അപ്പോൾ ആ മധുരത്തിന് ഒത്തിരി ലഹരി കൂടും. കിളി എന്നെ വാരി പുണർന്നു കൊണ്ട് ചുണ്ടുകൾ ചുണ്ടുകളാൽ കവർന്നു ചുംബന വർഷങ്ങൾ നൽകി. എൻറെ കൈത്തണ്ടയിൽ ചരിഞ്ഞു ഏകദേശം ശരീരത്തിൻറെ പകുതി എൻറെ മുകളിലേക്ക് വരുന്ന വിധത്തിൽ ഒരു കൈ കൊണ്ട് ഇറുകെ പുണർന്നു ഒരു കാലെടുത്ത് അരയിലേക്ക് കയറ്റിവെച്ച് കിടന്നു.

എൻറെ മുലക്കണ്ണിൽ കടിയേറ്റപ്പോഴാണ് ഉറക്കം വിട്ടത്. നോക്കുമ്പോൾ കിളി ചിരിച്ചുകൊണ്ട് നിൽക്കുന്നു, കുളിച്ചിട്ടുണ്ട്. കിളി: മതി ഉറങ്ങിയത്. എഴുന്നേറ്റു വാ……. എൻറെ കയ്യിൽ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു. വാച്ച് എടുത്തു നോക്കിയപ്പോൾ ഏഴുമണിക്ക് 5 മിനിറ്റ് ഉണ്ട്. ഇന്ന് വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞ് ദിവസമാണ്, അതും എട്ടുമണിക്കൂർ പുറപ്പെടാം എന്നാണ് അമ്മൂമ്മയോട് പറഞ്ഞിരിക്കുന്നത്. ഞാൻ: അമ്മുമ്മ എവിടെ? കിളി: നല്ല ആളാണ്, ഞങ്ങളോട് എട്ടു മണിക്ക് പോകണം എന്ന് പറഞ്ഞിട്ട് പോത്തുപോലെ കിടന്നുറങ്ങുകയാണ്. വല്യമ്മ കുളിക്കാൻ കയറി. ഞാൻ: അതാണ് കുറുമ്പി എന്നെ കടിച്ചത് അല്ലേ. ഇവിടെ വാടീ…… കയ്യ് പിടിച്ച് വലിച്ച് കട്ടിലിലേക്ക് ഇട്ടു, ഞാൻ കിളിയുടെ മുകളിലേക്ക് കയറി കിടന്നു. ചുംബിക്കാൻ ശ്രമിച്ചപ്പോൾ എന്നെ തട്ടിമാറ്റി എഴുന്നേറ്റു. കിളി: നാറുന്നു ചെക്ക…….. ആദ്യം പോയി ബ്രഷ് ചെയ്യ്. ഞാൻ അവിടെത്തന്നെ പിണക്കം നടിച്ച് കമിഴ്ന്നു കിടന്നു. ഏതാനും സെക്കൻഡുകൾ കഴിഞ്ഞപ്പോൾ എൻറെ പുറത്ത് കയറി കിടന്നു. ചെവി നുണഞ്ഞുകൊണ്ട് കിളി: എൻറെ കള്ളക്കണ്ണൻ പിണങ്ങിയോ? എവിടെ നിവർന്നു കിടന്നേ നോക്കട്ടെ പിണക്കം. പിന്നെ നേരെ കിടത്താൻ ശ്രമിച്ചു, ഞാനും വാശിയിൽ കമിഴ്ന്ന് തന്നെ കിടന്നു. എന്നെ രണ്ട് പക്കിനും കൈകൾ കൊണ്ട് ഇക്കിളി ഇട്ടു. അങ്ങനെ വന്നപ്പോൾ ഞാൻ നിവർന്നു. ഉടൻ അവൾ ചുണ്ടുകളിൽ ചുംബിച്ചു, അവളുടെ നാവ് എൻറെ വായ്ക്കുള്ളിലേക്ക് കയറ്റിവിട്ടു. കുറച്ചുനേരം ഇതു തുടർന്നു. കിളി: ഞാനും നീയും ഒന്നല്ലേഡാ…….. നിന്നെ ദേഷ്യം പിടിപ്പിക്കാൻ വെറുതെ പറഞ്ഞതല്ലേ. ചെല്ല് വേഗം റെഡിയാക് നമുക്ക് പോകണ്ടേ. ഞാൻ എഴുന്നേറ്റു. ഞാൻ: പേസ്റ്റ് എടുത്തു പല്ല് തേപ്പിച്ചു താ കിളി: പിന്നെ കൊച്ചുകുട്ടിയല്ലേ? ഞാൻ: ഇപ്പോൾ ഈ അമ്മയുടെ കൊച്ചു കുട്ടി ഞാനാണ്.

കിളി: കൊച്ചു കുട്ടിക്ക് നല്ല കൊച്ചു തല്ലു കിട്ടും. പോയി പല്ലു തേക്കു. ഞാൻ: പല്ല് തേപ്പിച്ച് തരൂല? കിളി: കളിക്കാതെ ചെക്കാ……. വല്യമ്മ ഇപ്പോൾ ഇറങ്ങിവരും. നമുക്ക് ഇവിടെ നിന്ന് ഇറങ്ങണ്ടെ? ഞാൻ ബ്രഷുമായി പുറത്തേക്ക് പോയി. എല്ലാം പെട്ടെന്ന് പെട്ടെന്നായി കൃത്യം 8 മണിക്ക് തന്നെ ഞങ്ങൾ വീടുപൂട്ടി പുറത്തിറങ്ങി വണ്ടിയിൽ കയറി. നമ്മുടെ ആള് ലൈറ്റ് ഗ്രേ ഷെയ്ഡുള്ള പാവാടയും ബ്ലൗസും, ലൈറ്റ് ബ്ലൂ ഹാഫ് സാരിയിൽ ബോർഡറിൽ ലൈറ്റ് ഷേഡ് ഗ്രേ വെള്ളി തൊങ്ങല് പിടിപ്പിച്ചിട്ടുണ്ട്. അതു ഉടുത്തപ്പോൾ എൻറെ പെണ്ണിന് ഒരു പ്രത്യേക ഭംഗി. പെണ്ണ് പുറകിലും അമ്മൂമ്മ എൻറെ സൈഡിലും ആയി കയറി. ഞങ്ങൾ ചെല്ലുന്ന കാര്യം വീട്ടിൽ വിളിച്ചു പറഞ്ഞിട്ടില്ല. പോകുന്ന വഴി കൊടുങ്ങല്ലൂർ അമ്പലത്തിൽ കയറി തൊഴുതു പുറത്തിറങ്ങി ശരവണ ഭവനിൽ കയറി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. പത്തു മണിയോടെ ഞങ്ങൾ വീട്ടിലെത്തി. അമ്മൂമ്മയെ കണ്ടപ്പോൾ അമ്മയ്ക്ക് ആശ്ചര്യം, അമ്മൂന് കിളിയുടെ കൈയും പിടിച്ച് അമ്മുമ്മയെയും കൂട്ടി അകത്തേക്ക് പോയി. അനുജനും അനുജത്തിയും ഓടിവന്ന കാറിൽ കയറി. അനിയൻ: നമുക്കൊന്ന് ചുറ്റിയിട്ട് വന്നാലോ ചേട്ടാ. ഞാൻ: അതിനെന്താ പോകാമല്ലോ. ഞങ്ങൾ മൂന്നു പേരും കൂടി വണ്ടിയിൽ പുറത്തേക്ക് പോയി. ടൗണിൽ ഒക്കെ ഒന്നുപോയി, പെങ്ങൾക്ക് ഒരു ഐസ്ക്രീം മേടിച്ചു കൊടുത്തു, അനിയന് ചായയും സ്നാക്സും മതിയായിരുന്നു. അവിടെ നിന്നും തിരിച്ചു വീട്ടിലേക്ക് തന്നെ എത്തിയപ്പോൾ അവൻ മുറികളിലേക്ക് പോയി, പെങ്ങൾ നേരെ അടുക്കളയിലേക്കും അവിടെ ഭാവി മരുമകളുമായി അമ്മായിയമ്മ തകൃതിയായി ഉള്ള സംഭാഷണത്തിൽ ആയിരുന്നു. എന്നെ കണ്ടപ്പോൾ ആരും കാണുന്നില്ല എന്നതുകൊണ്ട് കൊഞ്ഞനം കുത്തി കാണിച്ചു. അമ്മൂമ്മയും അമ്മയും കൂടെ ചിറ്റയുടെ വിശേഷങ്ങളിലേക്ക് കടന്നു. ഞാൻ ഹാളിലേക്ക് നടന്നു, ടിവിയുടെ റിമോട്ട് തപ്പിയെടുത്ത് ടിവി ഓൺ ചെയ്തു. ടിവി കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ, കിളി വെള്ളവുമായി വന്നു. ഞാൻ: എങ്ങനെ, അമ്മായിഅമ്മയെ മെരുക്കി എടുത്തോ? കിളി: അവരുടെ പൊന്നാരമോൻ്റെ കല്യാണക്കാര്യം പറയുന്നുണ്ട്. എവിടെയോ അച്ഛനും അമ്മയും കൂടി പെണ്ണ് കണ്ടു വച്ചിട്ടുണ്ട്. അച്ഛൻ വരുമ്പോൾ പറയുമായിരിക്കും. ഞാൻ: ഞാനിത് എങ്ങനെ പറയും എന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു. ഏതായാലും അവർ തന്നെ പെണ്ണിനേയും കണ്ടുപിടിച്ചിട്ടുണ്ട്. നോക്കട്ടെ സുന്ദരിയും ആവശ്യത്തിന് സ്ത്രീധനവും കിട്ടുകയാണെങ്കിൽ ഒരു കൈ നോക്കാം. കിളി: എന്തിന് ഒരു കൈയാക്കുന്നു, രണ്ടുകൈയും ആക്കിക്കോ. കൊന്നുകളയും ഞാൻ……… രണ്ടിനെയും. ഞാൻ: എടീ, എനിക്ക് കിട്ടുന്ന സ്ത്രീധനം കൊണ്ട് നിനക്ക് നല്ലൊരു ചെക്കനെ

ഞാൻ കണ്ടുപിടിക്കാം. എന്നിട്ട് ഗംഭീരമായി കല്യാണം നടത്താം……. കിളി: കല്യാണം ഇപ്പോൾ നടത്തണോ അതോ പിന്നെ നടത്തിയാൽ മതിയോ? ഞാൻ: ഇനിയിപ്പോൾ ചെക്കനെ അന്വേഷിച്ച് നടക്കണ്ട, ആ ഷിബു ഉണ്ടല്ലോ? ഇതുകേട്ടതോടുകൂടി കിളി ഓടിവന്ന് എൻറെ മുടിക്ക് കുത്തി പിടിച്ചുലച്ചു കൊണ്ട്. കിളി: എന്നെ വീണ്ടും വേദനിപ്പിക്കാൻ ആണെങ്കിൽ, എന്തിന് എന്നോട് ഈ സ്നേഹം കാണിച്ചു. ഞാൻ പറഞ്ഞതല്ലേ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല എന്ന്. എൻറെ മുടിയിലെ പിടിവിട്ട് കരഞ്ഞുകൊണ്ട് തിരിച്ചു നടന്നു. ഞാൻ കയ്യിൽ കയറി പിടിച്ചു, കൈക്കു കളിച്ചുകൊണ്ട് തിരിച്ചുനടക്കാൻ ശ്രമിച്ചപ്പോൾ വട്ടം കയറിപ്പിടിച്ചു. ഞാൻ: നിന്നോട് ഒരു തമാശ പോലും പറയാൻ പറ്റാത്ത അവസ്ഥയാണല്ലൊ. : കിളി: ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട് ആ ഷിബുവിൻറെ കാര്യം പറയരുത് എന്ന്, എന്നിട്ടും…… കരയാനുള്ള ഭാവം, ഞാൻ വീണ്ടും ഒരു സീൻ ഉണ്ടാക്കേണ്ട എന്ന് കരുതി ഞാൻ: ഞാനൊരു തമാശ പറഞ്ഞു. അത് അതിൻറെ രീതിയിൽ എടുക്കണ്ടേതിന് പകരം ……… കിളിയെ സമാധാനിപ്പിച്ചു വിട്ടു. ഉച്ചയായപ്പോൾ അച്ഛൻ എത്തി. അച്ഛനെ തരകൻസിൻ്റെ എന്തോ മീറ്റിംഗ് ഉണ്ടായിരുന്നു അതുകൊണ്ടാണ് താമസിച്ചത് എന്ന് പറഞ്ഞു. അമ്മയോടും കിളിയോടും വിശേഷങ്ങൾ ഒക്കെ ചോദിച്ചു. ഭക്ഷണം കഴിക്കാനിരുന്നപ്പോൾ അച്ഛൻ കല്യാണക്കാര്യം എടുത്തിട്ടു. അച്ഛൻറെ പരിചയത്തിലുള്ള ആരുടെയോ മകളാണെന്നും, ജോലി ഉണ്ടെന്നും പറഞ്ഞു. അച്ഛൻ വിളിച്ചുപറയാമെന്നും ഇന്ന് ഉച്ചകഴിഞ്ഞ് നിങ്ങൾ പോയി ആ പെണ്ണിനെ കാണണമെന്ന് പറഞ്ഞു. അമ്മൂമ്മയും അത് ശരിവെച്ചു, ഇപ്പോൾ ജോലി ഒക്കെ ആയില്ലേ ഇനി പെട്ടെന്ന് വിവാഹം ആകട്ടെ. ഇതൊക്കെ ചർച്ച ചെയ്യുമ്പോൾ, വേറൊരാൾ എവിടെ ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ട്. മുഖത്തേക്ക് ഞാൻ നോക്കിയപ്പോൾ ഇനി പൊട്ടാൻ ഇരിക്കുന്ന മുഖഭാവം. പാവം, കൂടുതൽ സീൻ ഉണ്ടാക്കേണ്ടല്ലോ എന്ന് കരുതി. ഞാൻ: എൻറെ കല്യാണ കാര്യമല്ലേ നിങ്ങൾ ചർച്ചചെയ്യുന്നത്? അത് ഞാൻ പറയാം. ഞാൻ ഒരു പെൺകുട്ടിയെ കണ്ടു വച്ചിട്ടുണ്ട്, അവളെ എനിക്ക് ഇഷ്ടമാണ്. അമ്മുമ്മ പെട്ടെന്ന് ചാടി കയറി. അമ്മുമ്മ: ഓ, ആ പെൺകുട്ടിയെ എനിക്കറിയാം. ഞാൻ കണ്ടിട്ടുണ്ട് നല്ല കുട്ടിയാണ്, അതായാലും മതി. തൽക്കാലം ഈ ചർച്ചയിൽ നിന്നും രക്ഷപ്പെടാൻ ഇതേ മാർഗ്ഗമുള്ളൂ. ഞാൻ: അതെ, പക്ഷേ അത് പഠിച്ചു കൊണ്ടിരിക്കുകയാണ്, അതിനു സമയം വേണം. അച്ഛൻ: കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ? ഞാൻ: ആ കുട്ടിക്ക് പഠിപ്പു കഴിഞ്ഞ്, ജോലി കിട്ടിയിട്ട് കല്യാണം മതി എന്നാണ്

പറയുന്നത്. ഇത് പറഞ്ഞ് കിളിയെ നോക്കിയപ്പോൾ, ആള് ഭക്ഷണം നിർത്തി എഴുന്നേറ്റു പോയിട്ടുണ്ടായിരുന്നു. ഞാൻ ആലോചിച്ചു ” ഇനി ആ കോവർകഴുത എന്താണാവോ വിചാരിച്ചിരിക്കുന്നത്, കല്യാണ കാര്യത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് ഇക്കാര്യം എടുത്തിട്ടത്. എന്തായാലും വരുന്നിടത്ത് വച്ച് കാണാം. അമ്മ: നിങ്ങൾ ഇന്നു പോകുന്നില്ലല്ലോ? ഞാൻ: വരെ കൊണ്ടുവന്ന് അവിടെ ആക്കിയിട്ട് വേണം എനിക്ക് പോകാൻ. അവിടെ നിന്നും രക്ഷപ്പെടാൻ ഇതേ മാർഗ്ഗമുള്ളൂ. ഇനിയിപ്പോൾ ബീച്ചിൽ പോകാം എന്ന് പറഞ്ഞാൽ നമ്മുടെ ആള് തയ്യാറാവില്ല. ഇടക്കെപ്പോഴോ ഞാൻ അടുത്തേക്ക് ചെന്നപ്പോൾ മുഖം വെട്ടിച്ച് പോവുകയാണ് ചെയ്തത്. ആൾക്ക് ഞാൻ സീതയുടെ കാര്യം സീരിയസായി പറഞ്ഞതാണെന്ന് ധരിച്ചു വെച്ചിരിക്കുകയാണ് തോന്നുന്നു. അതുകൊണ്ട് നേരെ വീട്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു. ഉച്ചകഴിഞ്ഞ് ചായയും കുടിച്ച് 6:00 മണിക്ക് ഞങ്ങൾ തിരിച്ചു. പോരുമ്പോൾ അമ്മ മൂന്നു കുപ്പികളിൽ മീൻ അച്ചാർ തന്നു. ഒന്ന് ചിറ്റക്കും, ഒന്നെനിക്കും, മറ്റൊന്ന് അമ്മൂമ്മയ്ക്കും കിളിക്കും. വണ്ടി ഡ്രൈവ് ചെയ്യുന്നതിനിടയിൽ പുറകിലിരിക്കുന്ന കിളിയേ ഞാൻ കണ്ണാടിയിലൂടെ നോക്കിയപ്പോൾ, കെറുവിച്ച് പുറത്തേക്ക് നോക്കിയിരിക്കുകയാണ്. എന്തായാലും ഇന്നത്തെക്കുള്ള പണിയായി. വൈകുന്നേരത്തേക്ക് കഴിക്കാൻ ഭക്ഷണവും വാങ്ങിയാണ് ഞങ്ങൾ പോയത്. വീട് എത്തിയിട്ട് ഗേറ്റ് തുറക്കാൻ ഞാൻ തന്നെ ഇറങ്ങേണ്ടി വന്നു, ആള് കട്ട കലിപ്പിലാണ്. വണ്ടി വീടിനു മുൻപിൽ എത്തി നിന്നപ്പോൾ, എല്ലാ ദേഷ്യവും പുറത്തേക്ക് വന്നു. കിളി ചവിട്ടി തുള്ളി അകത്തേക്ക് പോയി. ഞാൻ ഭക്ഷണവും മറ്റും എടുത്തു വണ്ടി പൂട്ടി, ഗേറ്റും അടച്ചു. ഭക്ഷണം ഡൈനിംഗ് ടേബിളിൽ വച്ച് ആളെ അവിടെയെല്ലാം അന്വേഷിച്ചിട്ട് കണ്ടില്ല. അമ്മുമ്മയുടെ മുറി അടഞ്ഞു കിടപ്പുണ്ട്. അമ്മുമ്മയും മകളും ഡ്രസ്സ് മാറുകയായിരിക്കും. ഞാൻ മുറിയിൽ കയറി ഡ്രസ്സ് മാറി സെറ്റിൽ വന്നിരുന്നു. അമ്മുമ്മയും പുറത്തേക്ക് വന്നു സെറ്റിയിൽ ഇരുന്നു ടിവിയുടെ റിമോട്ട് തപ്പിയെടുത്തു അത് ഓൺ ചെയ്തു. എന്തൊക്കെയോ പരിപാടികൾ മാറ്റിവച്ച് കാണുന്നുണ്ട്. ഇതുവരെ നമ്മുടെ ആള് പുറത്തേക്ക് വന്നിട്ടില്ല. അമ്മുമ്മ ടിവിയിലെ എന്തോ പരിപാടിയിൽ ലയിച്ചിരിക്കുകയാണ്. ഞാൻ എഴുന്നേറ്റു പോയി അമ്മൂമ്മയുടെ മുറിയുടെ വാതിൽ തുറന്നു നോക്കിയപ്പോൾ, ഹാഫ് സാരി മാത്രം മാറ്റി, പാവാടയും ബ്ലൗസും ധരിച്ച് കമിഴ്ന്നു കിടക്കുകയാണ്. വീണക്കുടം പോലെ ഇരിക്കുന്ന അവളുടെ നിതംബം കണ്ടപ്പോൾ ഒരു പെട വെച്ചുകൊടുക്കാൻ തോന്നി. കുറുമ്പി ഇന്നത്തെ രാത്രി നശിപ്പിക്കുമോ, ഒന്ന് ശൃംഗരിക്കാനും, ഒറ്റക്ക് കിട്ടുന്നതും രാത്രിയിൽ ആണ്. അത് അവൾ ആയിട്ട് തന്നെ ഇന്ന് നശിപ്പിക്കും. നോക്കട്ടെ എവിടെ വരെ പോകുമെന്ന്. ഇവൾ ഇങ്ങനെ ആണെങ്കിൽ ഞാൻ നാളെ തന്നെ തിരിച്ചുപോകും. അമ്മുമ്മയുടെ മുറിയിൽ കയറി എന്തെങ്കിലും പറയാനോ ചെയ്യാനോ നിന്ന്,

അമ്മുമ്മ എങ്ങാനും എഴുന്നേറ്റു വന്നാൽ……. വേണ്ട ഒരു സംശയത്തിന് ഇട കൊടുക്കണ്ട. ഞാൻ തിരിച്ചു വന്നു സെറ്റിയിൽ ഇരുന്നു. രാത്രിയിൽ ഞങ്ങൾ മൂന്നുപേരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്, കിളി തല കുമ്പിട്ടിരുന്നു ഭക്ഷണം കഴിച്ച് എഴുന്നേറ്റുപോയി. ഞാനും എഴുന്നേറ്റ് ബ്രഷ് ചെയ്തു പോയി എൻറെ മുറിയുടെ വാതിൽ ചാരി കിടന്നു. അമ്മുമ്മ കിടന്നു ഉറങ്ങിയിട്ട് വേണം ആ കാളിയുടെ വഴക്ക് തീർക്കാൻ, ഈ പെണ്ണുങ്ങൾ എല്ലാം തൊട്ടാവാടികൾ ആണോ? ഇവളോട് ഞാൻ ഉച്ചയ്ക്ക് കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കിയതാണ് എന്നിട്ടും പൊട്ടി കാളിക്ക് മനസ്സിലായിട്ടില്ല. നല്ല പെട വെച്ചുകൊടുത്തു പറഞ്ഞു മനസ്സിലാക്കണം. വരട്ടെ ഉറക്കത്തിൻ്റെ സിംബൽ വരുമ്പോൾ മുറിയിലേക്ക് ചെല്ലാം എന്ന് കരുതി അങ്ങനെ കിടന്നു. ലൈറ്റുകൾ ഓഫ് ആയി, അമ്മൂമ്മയുടെ വാതിൽ അടയ്ക്കുന്ന ശബ്ദം കേട്ടു. ഇന്നെന്താണ് അമ്മൂമ്മ വാതിൽ അടച്ചു കുറ്റി ഇടുന്നത്, എന്തുമാകട്ടെ പേടി കൂടാതെ കാളിയ കാണാമല്ലോ. എന്നാലോചിച്ച് കടക്കുന്നതിനിടയിൽ അതാ വരുന്നു എനിക്കുള്ള സിംബൽ. ഞാൻ പതിയെ എഴുന്നേറ്റു വാതിൽ തുറന്ന് ഹാളിലൂടെ കിളിയുടെ മുറിയുടെ വാതിൽക്കൽ എത്തി. വാതിൽ തുറന്ന് അകത്ത് കടന്നു കട്ടിലിനടുത്തെത്തി, ഇരുട്ടായതിനാൽ കട്ടിലിൽ കയറി കിടന്ന് ആളെ തപ്പി നോക്കിയിട്ട് കാണുന്നില്ല. ഫാമിലി കോട്ട് ആണല്ലോ അടുത്തെങ്ങാനും കിടപ്പുണ്ടാവും എന്ന് കരുതി അങ്ങോട്ടുരുണ്ട് ചെന്നു അവിടെയും തഥൈവ. ആൾ അവിടെ ഇല്ല, എനിക്ക് ദേഷ്യവും സങ്കടവും ഒപ്പം വന്നു. ഈ പോത്തിനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, നേരം വെളുക്കട്ടെ കാര്യം പറഞ്ഞിട്ട് നാളെത്തന്നെ ഇവിടെനിന്നും വിടണം. അമ്മുമ്മയോട് ലീവിൻറെ കാര്യം പറയാതിരുന്നത് ഭാഗ്യം. ഞാൻ ആ മുറിയിൽ തന്നെ കിടന്നുറങ്ങി.

അമ്മൂമ്മ വന്നു തട്ടി വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. അമ്മൂമ്മ: നീ എന്താണ് ഇവിടെ കിടന്നുറങ്ങുന്നത്? ഞാൻ: രാത്രി ബാത്റൂമിൽ പോയപ്പോൾ ഈ കട്ടിൽ ഒഴിഞ്ഞു കിടക്കുന്ന കണ്ടു. അതുകൊണ്ട് ഇവിടെ കയറി കിടന്നു. ഞാൻ എഴുന്നേറ്റ് പുറത്തേക്കിറങ്ങുമ്പോൾ കിളി അടുക്കളയിലുണ്ട്. ഞാൻ കണ്ട ഭാവം നടിച്ചില്ല, എന്നെ ഇടംകണ്ണിട്ട് നോക്കുന്നത് ഞാൻ കണ്ടു. ഇവൾക്ക് ഒത്തിരി കുറുമ്പു കൂടുതലാണ്, അതു കുറക്കണം. ഞാൻ പെട്ടെന്ന് തന്നെ പ്രാഥമിക കാര്യങ്ങൾ എല്ലാം കഴിച്ച് വണ്ടി തുടച്ചിട്ടു. രാവിലെ തന്നെ പോകാം, ധൃതി കൂടാതെ ഡ്രൈവ് ചെയ്താൽ ഉച്ചകഴിഞ്ഞ് അവിടെയെത്താം. നാളത്തെ ലീവ് ക്യാൻസൽ ചെയ്യാം. പോകുന്ന സമയം ആ പോത്തിനോട് കാര്യം പറഞ്ഞിട്ട് വേണം പോകാൻ. വരട്ടെ ഒരു പാഠം പഠിപ്പിക്കണം. വണ്ടി തുടക്കുന്നത് കണ്ടു അമ്മൂമ്മ അടുത്ത് വന്നു. അമ്മുമ്മ: എന്താടാ വണ്ടി ഒക്കെ തുടക്കുന്നത് എപ്പോഴാണ് പോകുന്നത്? ഞാൻ: കാപ്പി കുടി കഴിഞ്ഞാൽ ഉടൻ പോവും. അമ്മൂമ്മ: ഞാൻ കരുതിയത് ഇന്നലെ ഞങ്ങളെ കൊണ്ടുവന്ന ആക്കിയിട്ടു നീ പോകും എന്നാണ്. ഞാൻ: ഏതായാലും രാവിലെ പോകാമെന്ന് കരുതി. അമ്മുമ്മ: ഏതായാലും ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ട് പോകാം. അപ്പോഴേക്കും ഞാനൊന്ന് സൈരന്ധ്രിയുടെ വീട് വരെ ഒന്ന് പോയിട്ട് വരാം. ചിറ്റയുടെ പേര് സൈരന്ധ്രി എന്നാണ്. ഞാൻ: രാവിലെ പോയാൽ സാവധാനം ഡ്രൈവ് ചെയ്തു ഉച്ചകഴിയുമ്പോൾ അവിടെ

എത്താമായിരുന്നു. അമ്മുമ്മ: ഏതായാലും നീ ഇന്ന് ജോലിക്ക് കയറുന്നില്ലല്ലൊ? ഉച്ചയ്ക്ക് ഊണു കഴിച്ച ഉടൻ പൊയ്ക്കോളൂ. ഇനി പറഞ്ഞിട്ട് കാര്യമില്ല എന്ന് കണ്ടതോടെ ഞാനൊന്നും പറഞ്ഞില്ല. ഞാൻ പറഞ്ഞതൊക്കെ അപ്പുറത്ത് അടുക്കള വാതിലിനടുത്ത് നിന്ന് ഒരാൾ കേൾക്കുന്നുണ്ടായിരുന്നു. കാപ്പികുടി കഴിഞ്ഞ് ഉടനെ അമ്മുമ്മ അച്ചാറും എടുത്ത് ചിറ്റയുടെ വീട്ടിലേക്ക് യാത്രയായി. എനിക്ക് ഇന്നലെ രാത്രി നഷ്ടപ്പെടുത്തിയതിൻ്റെ ദേഷ്യം നിൽക്കുന്നതിനാൽ, ഞാൻ ആളെ വലിയ മൈൻഡ് കൊടുത്തില്ല. സിറ്റൗട്ടിൽ വന്ന് പത്രവും വായിച്ചു ഇരുന്നു, അങ്ങനെ വന്നപ്പോൾ ആള് ഫ്രണ്ട് വാതിലിനു മുമ്പിൽ നിന്ന് ഇങ്ങോട്ട് ചൊറിയാൻ വന്നു. കിളി: കാണാൻ വൈകിയതിനാൽ രാവിലെ തന്നെ പോകാം എന്ന് കരുതി അല്ലേ? എനിക്കൊന്നും മനസ്സിലാകാത്തതിനാൽ ഒന്നും മിണ്ടിയില്ല. അപ്പോൾ വീണ്ടും പൂർവാധികം ശക്തിയോടെ ചോറിഞ്ഞു. കിളി: കാമുകിയെ രണ്ടുദിവസം പിരിഞ്ഞ് ഇരുന്നപ്പോൾ വിഷമം ആയതുകൊണ്ട് കാമുകൻ രാവിലെ തന്നെ പുറപ്പെടാൻ തയ്യാറാവുകയായിരുന്നു. ഇതുകേട്ടപ്പോൾ എനിക്ക് കാലിൻറെ പെരുവിരൽ മുതൽ തിരിച്ചു കയറി. ഞാൻ ചാടിയെഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്ന് തള്ളി അകത്തേക്ക് കയറ്റി, ഫ്രണ്ടിലെ വാതിൽ അടച്ചു കുറ്റിയിട്ടു. ഞാൻ: നിനക്ക് എന്താടീ, എൻറെ ഹൃദയം പൊളിച്ചു കാണിച്ചാലും ചെമ്പരത്തിപ്പൂവായിട്ടേ തോന്നുകയുള്ളൊ? എനിക്കൊരു പെൺകുട്ടി ഇഷ്ടമാണെന്ന് പറഞ്ഞത് നിന്നെ ആണെടി കഴുതേ, പക്ഷേ അമ്മൂമ്മ കരുതിയത് സീതയെ ആണ്. അപ്പോൾ രക്ഷക്ക് വേണ്ടി ഞാൻ സമ്മതിച്ച് എന്നേയുള്ളൂ. ആകെ സ്വസ്ഥമായി നമ്മൾ മിണ്ടിയും പറഞ്ഞും ശൃംഗരിച്ചും ഇരിക്കുന്നത് രാത്രിയിലാണ്. അത് ഒരൊറ്റ വാശി കൊണ്ട് ഇന്നലെ നഷ്ടപ്പെടുത്തി. ഇതുതന്നെയാണെടി പോത്തേ കുറേ നാളുകളായി നമ്മൾ അകന്നു നിന്നത്, നിൻറെ വാശി. ആ വാശി രണ്ട് പെട തന്നപ്പോൾ മാറി എന്നാണ് ഞാൻ കരുതിയത്, ഒരു രക്ഷയും ഇല്ല. ഞാൻ ഇന്ന് തന്നെ പോവുകയാണ്, നിൻറെ വാശി ജയിക്കട്ടെ. ഇനി ഞാൻ തല്ലാനും പിടിക്കാനും ഒന്നുമില്ല. എന്നുകരുതി നിന്നെ മറന്നുകൊണ്ട് പോവുകയുമല്ല. എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും നിന്നെ മറന്നുള്ള ഒരു ജീവിതം എനിക്കില്ല. നിന്നെ എല്ലാ ദിവസവും ഞാൻ വിളിച്ചോളാം, അതാണല്ലോ നിനക്ക് ഇഷ്ടം. പറഞ്ഞു കഴിഞ്ഞ് ഞാൻ കിളിയുടെ മുഖത്തേക്ക് നോക്കി. കണ്ണുകൾ രണ്ടും നിറഞ്ഞുതൂകി പൊട്ടി ഒഴുകാൻ നിൽക്കുന്നു. ഞാൻ തിരഞ്ഞ് എൻറെ മുറിയിലേക്ക് കയറി വാതിൽ അടച്ചു കുറ്റിയിട്ടു. കൊണ്ടുപോകാനുള്ള ഡ്രസ്സുകൾ ഒക്കെ ബാഗിൽ അടുക്കിവെച്ചു. അച്ചാർ വണ്ടിയുടെ ഡിക്കിയിൽ വെക്കാം എന്ന് കരുതി. പോകാൻ തയ്യാറെടുത്തു എങ്കിലും മനസ്സിന് ഭയങ്കര വിഷമം. ദാഹം, പരവശം എടുക്കുന്നതുപോലെ, കുറച്ചു വെള്ളം കുടിക്കാമെന്നു കരുതി വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. അതാ സെറ്റിയിലിരുന്നു ഒരാൾ പൊട്ടിക്കരയുന്നു. അടുക്കളയിൽ പോയി വെള്ളം എടുത്തു കുടിച്ചു വന്നപ്പോഴും ആൾ കരയുക തന്നെയാണ്. ഞാൻ അടുത്തേക്ക് ചെന്നു തലയിൽ തഴുകി. ഞാൻ: കരയേണ്ട. ദിവസവും ഞാൻ വിളിച്ചോളാം. അതല്ലേ ഇഷ്ടം.

കിളി: എൻറെ പൊട്ടത്തരം ഒന്നു ക്ഷമിച്ചു കൂടെ. ഞാൻ: എനിക്ക് വിഷമം ഒന്നുമില്ല, എൻറെ സ്വാർത്ഥതക്ക് വേണ്ടി ഞാൻ രാത്രിയിൽ വരുന്നു. മോൾക്ക് അത് ഇഷ്ടമല്ല, കുഴപ്പമില്ല. ഞാൻ പറഞ്ഞില്ലേ എനിക്ക് ഇനിയൊരു ജീവിതം മോളോടൊത്ത് മാത്രമേയുള്ളൂ. വിഷമിക്കുകയൊന്നും വേണ്ട കരച്ചിൽ നടത്തിക്കോളൂ. എനിക്ക് പിണക്കം ഒന്നുമില്ല……. അവൾ എൻറെ കൈപിടിച്ച് ചുംബനങ്ങൾ ചൊരിഞ്ഞു. ഞാൻ അടുത്തിരുന്ന സമാധാനിപ്പിച്ചു. ഞാൻ: അകന്നിരുന്ന ആ സമയം കൊണ്ട് ഞാൻ എൻറെ മനസ്സിനെ പാകപ്പെടുത്തി കഴിഞ്ഞു. നേരത്തെ രാത്രിയിൽ കണ്ടുമുട്ടുന്നതും കെട്ടിപ്പിടുത്തവും ചുംബനവും ഒക്കെ ഒരു വികാരമായിരുന്നു. അതൊക്കെ ആ നീണ്ട ഇടവേള കൊണ്ട് മാറി. ഞാൻ അവിടെ ചെന്നിട്ട് ഒരു ദിവസം എത്ര പ്രാവശ്യം വിളിക്കണം എന്ന് പറഞ്ഞാൽ മതി, വിളിച്ചു കൊള്ളാം. മോൾക്ക് താൽപര്യമില്ലാത്തതൊന്നും ഞാൻ ഒരിക്കലും അടിച്ചേൽപ്പിക്കുക ഇല്ല. ചെല്ല് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് എനിക്ക് നേരത്തെ ഇറങ്ങണം. സമയം നോക്കിയപ്പോൾ ഒമ്പത് മുക്കാൽ. അവൾ എന്നെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. ചുണ്ടുകളിൽ ചുംബിച്ചു കൊണ്ട് കിളി: പ്ലീസ്, എൻറെ പൊട്ടത്തരം ശ്രമിക്കു – – – – – – നാളെ പോകാം……… പ്ലീസ് എൻറെ കള്ളക്കണ്ണനല്ലേടാ………. ഈ ബുദ്ധിയില്ലാത്തവളുടെ പൊട്ടത്തരം ക്ഷമിക്കടാ ……. എൻറെ സ്വഭാവം നിനക്കറിയാമല്ലോടാ….. എന്നെ വിഷമിപ്പിക്കല്ലേടാ……….. ഇന്ന് പോകണ്ട. പ്ലീസ്…….. ഞാൻ യാചിക്കുകയാണ്………. പ്ലീസ് മോനു………. പറയടാ ഇന്ന് പോകില്ലെന്ന്. അവൾ പൊട്ടിപ്പൊട്ടി കരയുകയാണ്. ഉള്ള മണ്ടത്തരങ്ങൾ മുഴുവൻ തലയിൽ കുത്തി കേറ്റി, കെറുവിച്ച് ഒരു രാത്രിയും കളഞ്ഞു, എന്നിട്ട് ഇപ്പോൾ പൊട്ടിക്കരയുന്നു. ഞാൻ: നോക്കട്ടെ. കിളി: അങ്ങനെ പറയരുത്. എനിക്ക് ഉറപ്പു തരണം പോകില്ലെന്ന്. ഞാൻ ഒരു മണ്ടിയാ ടാ- – – – – അല്ലെങ്കിൽ ഇങ്ങനെ വല്ലതും ചെയ്യുമോ? എന്നോട് ഇന്നലെ ഉച്ചയ്ക്ക് പറഞ്ഞതല്ലേ, അതു മനസ്സിലാക്കാതെ പെട്ടെന്ന് കേട്ട വിഷമത്തിൽ……. പ്ലീസ് ഇന്ന് പോകണ്ട……….. ഞാൻ കെഞ്ചുകയല്ലെടാ………. പ്ലീസ് ഒന്നു പറയടാ. ഞാൻ: ഞാൻ പോകുന്നില്ല. പക്ഷേ രാത്രിയിൽ നിന്നെ ബുദ്ധിമുട്ടിക്കാൻ ഞാൻ വരില്ല. അതൊക്കെ ഇനി കല്യാണം കഴിഞ്ഞിട്ട് മതി. കിളി: എന്ത് ബുദ്ധിമുട്ട്, എനിക്ക് സന്തോഷമേയുള്ളൂ. എനിക്ക് ഈ നെഞ്ചിൽ തല ചായ്ച്ചു കിടന്നു ഉറങ്ങണം. ഞാൻ: എടി പോത്തേ, ഈ അഭിനയം എൻറെ അടുത്ത് വേണ്ട. അങ്ങനെയുള്ളവർ ഇന്നലത്തെ ഒരു രാത്രി നശിപ്പിക്കില്ല. ഞാൻ പോകുന്നില്ല എന്നുള്ളത് ശരി. പക്ഷേ നിൻറെ അടുത്ത് ഞാൻ വരില്ല, ഞാൻ ഇന്നലെ ഒരുപാട് പ്രതീക്ഷയോടെയാണ് മുറിയിലേക്ക് വന്നത്. പക്ഷേ…….. ഇതുപോലെ തന്നെയാണെടീ കഴിഞ്ഞ രണ്ടു

മൂന്നു മാസങ്ങൾക്കു മുമ്പ് ഞാൻ ഇവിടെ വന്നത്. നീ ഇന്നലെ കാണിച്ച നെറികേട് തന്നെയാണ് അന്നും കാണിച്ചത്. നിനക്ക് ഇത് ഇടയ്ക്കിടക്ക് കേൾക്കുമ്പോൾ അരോചകമായി തോന്നാം. പക്ഷേ ഞാൻ അനുഭവിച്ച വേദന……… ഇല്ല. പഴയതൊന്നും പറഞ്ഞ് ഞാൻ വീണ്ടും നിന്നെ വിഷമിപ്പിക്കുന്നില്ല. അവൾ കരഞ്ഞു കൊണ്ടേയിരുന്നു. ഞാൻ കെട്ടിപ്പിടിച്ച് പുറകിൽ തഴുകി സമാധാനിപ്പിച്ചു. ഞാൻ: ഞാൻ വിഷമിപ്പിച്ചു എങ്കിൽ ക്ഷമിക്കുക…….. ശരി ഞാൻ ഇന്ന് പോകുന്നില്ല. കിളി എൻറെ മുഖത്തേക്ക് നോക്കി, എന്നിട്ട് രണ്ടു കണ്ണുകളിലും നെറ്റിയിലും ചുണ്ടിലും ചുംബനങ്ങൾ കൊണ്ട് മൂടി. എൻറെ വായ്ക്ക് അകത്തേക്ക് നാവു കടത്താൻ ശ്രമിച്ചത് ഞാൻ ബലംപ്രയോഗിച്ച് തടഞ്ഞു. അവൾ എന്നെ ദയനീയമായി നോക്കിക്കൊണ്ട് എഴുന്നേറ്റുപോയി. ഞാൻ സിറ്റൗട്ടിലേക്ക് എഴുന്നേറ്റുപോയി.11:30 ആയപ്പോൾ അമ്മൂമ്മ എത്തി. അമ്മൂമ്മ: എടി മോളെ, ചോറ് ആയെങ്കിൽ വേഗം എടുത്തോ, അജയനെ ഭക്ഷണം കഴിച്ചിട്ട് കുറച്ചുകഴിഞ്ഞ് പോകാമല്ലോ. ഞാൻ: അമ്മൂമ്മെ, ഓഫീസിൽ നിന്നും വിളിച്ചിരുന്നു മറ്റന്നാൾ എത്തിയാൽ മതി എന്ന്. അതുകൊണ്ട് നാളെ ഉച്ചകഴിഞ്ഞ് ഞാൻ പോകുന്നുള്ളൂ. അമ്മുമ്മയ്ക്ക് അത് കേട്ടപ്പോൾ സന്തോഷമായി. ചിറ്റയുടെ വീട്ടിൽ നിന്നും എന്തോ കറി കൊണ്ടു വന്നിട്ടുണ്ട്. ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോൾ ചേട്ടനെയും സുധിയും വിളിച്ചു. ചേട്ടനെ വിളിച്ചപ്പോഴാണ് ചേച്ചിയുടെ ഇളയച്ഛൻറെ മകളുടെ ഭർത്താവ് സീതയോട് എന്തോ അപമര്യാദയായി പെരുമാറിയെന്നും സീത അവനെ അടിച്ചു താഴെ ഇട്ടെന്നും പറഞ്ഞു. ഞാനോർത്തു രണ്ടുദിവസമായി സീതയുടെ കരാട്ടെ ക്ലാസ് നഷ്ടമായിരിക്കുന്നത്. സീത ഇപ്പോൾ രാത്രി സമയങ്ങളിൽ അവരുടെ വീടിനുള്ളിൽ എനിക്ക് കരാട്ടെയുടെ ക്ലാസ് എടുക്കുന്നുണ്ട്. എന്നെക്കൊണ്ട് ബ്ലാക്ക് ബെൽറ്റ് എടുപ്പിച്ച് അടങ്ങൂ എന്ന വാശിയിലാണ്. അതിനുവേണ്ടി സീതയുടെ കരാട്ടെ മാസ്റ്ററുമായി ബന്ധപ്പെട്ടു. സീതയോട് ക്ലാസ്സ് തുടങ്ങി കൊള്ളാനും ബാക്കി എന്താണെന്നുവെച്ചാൽ മാസ്റ്റർ ചെയ്തോളാം എന്നാണ് പറഞ്ഞിരിക്കുന്നത്. ആദ്യത്തെ ബെൽറ്റായ യെല്ലോക്ക് വേണ്ടി ഏതാനും ദിവസങ്ങൾക്കുള്ളിൽ ടെസ്റ്റ് ഉണ്ട്. പിന്നെ എനിക്ക് ക്ലാസ്സ് എടുക്കുന്നത് കൂടാതെ, സീത ബ്ലാക്ക് ബെൽറ്റ് നേടിയിട്ട് പ്രയോഗിച്ചത് ഇപ്പോഴായിരിക്കും. സുധിയെ വിളിച്ചു, സുധി ലക്ഷ്മിയുമായി ഞായറാഴ്ച എവിടെയൊക്കെയോ പോയി കറങ്ങി.

രാത്രിയിൽ കിടന്നപോൾ തന്നെ ഞാൻ തീരുമാനിച്ചിരുന്നു, ഞാനായിട്ട് പോയി ഇനി ശല്യപ്പെടുത്തുകയില്ല. വാതിൽ അടച്ചു കുറ്റി ഇടണം എന്നാണ് തീരുമാനിച്ചത്. പക്ഷേ ഒരു വിഷമം ഉണ്ടാകണ്ടല്ലോ എന്ന് കരുതി കുറ്റി ഇടാതെ വാതിലടച്ചു. വേറെ ദുർചിന്തകൾ ഒന്നും ഇല്ലാത്തതിനാൽ പെട്ടെന്ന് ഉറക്കത്തിലേക്ക് പോയി. എൻറെ ശരീരത്തിൽ എന്തോ അമരുന്നതുപോലെ

തോന്നിയപ്പോൾ കണ്ണു തുറന്നു നോക്കി. എൻറെ മുകളിൽ കിളി നഗ്നയായി കിടക്കുന്നു. ഞാനും ഏറെക്കുറെ നഗ്നനാണ്. എൻറെ ലുങ്കി അഴിഞ്ഞു കിടക്കുന്നു, ഷഡ്ഡി മാത്രം. ഷർട്ടിലെ മുഴുവൻ ബട്ടൻസുകളും അഴിച്ചിട്ടിരിക്കുന്നു. കിളിയുടെ ശരീരത്തിൽ അല്പംപോലും തുണിയില്ല. അവൾ എൻറെ വലത്തെ ചെവി നുണയുകയാണ്. ഞാൻ അവളെ തള്ളിമാറ്റാൻ ശ്രമിച്ചു. കൂടുതൽ ഇറുകി പുണർന്നു കൊണ്ട് ചുണ്ടുകൾ കവർന്നെടുത്ത് നുണയാൻ തുടങ്ങി. കിളി: എടാ കള്ളക്കണ്ണാ, ഇന്നലത്തെ നഷ്ടം കൂടി ഇന്ന് ഞാൻ തീർത്തു തരുന്നുണ്ട്. ഇതു പറഞ്ഞു എന്നെ കൊണ്ടു മറുപടി പറയിപ്പിക്കാതിരിക്കാൻ വീണ്ടും ചുണ്ടുകൾ ഊമ്പി വലിച്ചു. ഞാൻ സംസാരിക്കാൻ വായ തുറന്നപ്പോൾ അവളുടെ നാവ് എന്നെ വായ്ക്കുള്ളിലേക്ക് തള്ളി. എൻറെ നാവുമായി കെട്ടുപിണഞ്ഞു. അവളുടെ വായിൽ നിന്നും സൃണികാഭിഷേകം എൻറെ വായിലേക്ക് ഒഴുകി, ഞാനത് കുടിച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ വായിൽ നിന്നും ഗ്ലക് …… ഗ്ലക് എന്ന ശബ്ദം പുറത്തേക്ക് വരാൻ തുടങ്ങി. പരസ്പരം മത്സരിച്ച് ഉമിനീർ കുടിച്ചുകൊണ്ടിരുന്നു. ശ്വാസംമുട്ടുന്ന അവസ്ഥ വന്നപ്പോൾ രണ്ടു വായകളും അകന്നു. ഞാൻ: നീ എന്താണ് കാണിക്കുന്നത്? ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതാണ്, എനിക്ക് നിന്നെ മുഴുവനോടെ വേണ്ടത്, ഈ കഴുത്തിലൊരു താലി കെട്ടിയതിന് ശേഷം മതി. നിൻറെ ഡ്രസ്സ് ഒക്കെ എവിടെ? അല്ലെങ്കിൽ വേണ്ട ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാം. കിളി: ഞാൻ നിനക്കുള്ളതാണ്. ഞാൻ: അത് ഞാൻ ഇന്നലെ കണ്ടതാണല്ലോ? അതിനെക്കുറിച്ച് ഒന്നും പറയണ്ട. കിളി: ഇനി അങ്ങനെ ഉണ്ടാവില്ല……… പ്ലീസ്. ഞങ്ങൾ പരസ്പരം വാരിപ്പുണർന്നു കിടന്നു. കിളി: നാളെ പോയാൽ ഇനിയെന്നാണ് ? ഞാൻ: ഞാനിവിടെ വന്നിട്ട് എന്തിനാ തല്ലു പിടിക്കാനൊ? കിളി: സ്നേഹം കൂടുതൽ ഉള്ളതുകൊണ്ടല്ലേ തല്ല് പിടുത്തം. ഞാൻ: എല്ലാ ആഴ്ചയും വരാൻ പറ്റുമെന്ന് തോന്നുന്നില്ല. എന്നാലും നോക്കട്ടെ പറ്റുന്ന സമയത്ത് വരാം. കിളി: അവരോട് എൻറെ അന്വേഷണം പറയണം. സീതയോട് പ്രത്യേകിച്ചും. ഞാൻ: സീത എപ്പോഴും പറയും, നീ ഒരു പാവമാണെന്ന്. ഞാൻ അപ്പോൾ പറയും ” കൂടുതൽ അടുത്താലേ കുറുമ്പറിയു….. ” അപ്പോഴും അവൾ പറയും ” ഇല്ല അണ്ണാ ചേച്ചി പാവമാണ്”. കിളി: സീതക്ക് അറിയാം എന്നെ. ഞാൻ: ഉവ്വ്. അത് ഞാൻ ഇന്നലെ കണ്ടതാണല്ലോ? കിളി: വീണ്ടും ചെക്കൻ ആ വിഷയത്തിലേക്ക് പോവുകയാണ്. ഞാൻ: ഞാനല്ലല്ലോ കൊണ്ടുപോയത്. കിളി: നമുക്ക് വെളുപ്പിനു തന്നെ തിരുവനന്തപുരത്തേക്ക് പോയാലോ?

ഞാൻ: ഞാൻ കൊണ്ടുപോകാൻ തയ്യാറാണ്. ആദ്യം നിൻറെ വീട്ടിലും, എൻറെ വീട്ടിലും സംസാരിക്കണം. ഇത് നടത്തി തരാൻ അവർ തയ്യാറാവുകയില്ല, അപ്പോൾ നമുക്ക് രണ്ടുപേർക്കും അന്ന് തന്നെ ഇവിടെ നിന്ന് പോകാം. അല്ലെങ്കിൽ അവർ പറയും ഞങ്ങളോട് പറഞ്ഞിരുന്നെങ്കിൽ ഇത് നടത്തി തന്നേനെ എന്ന പഴി കേൾക്കണ്ട. ഇനി എൻറെ മോള് ഈ നെഞ്ചിൽ തല ചായ്ച്ചു കിടന്നു ഉറങ്ങിക്കോളൂ. കിളി എൻറെ നെഞ്ചിലേക്ക് കയറി കിടന്നു. തല എൻറെ കഴുത്തിന് വശത്ത് കൈത്തണ്ടയിൽ പൂഴ്ത്തിവെച്ചു കിടന്നുറങ്ങി. ഇവൾക്ക്, ഞാൻ ഇട്ടിട്ടു പോകുമോ എന്നുള്ള പേടിയാണ്. പാവം, അവളുടെ ഭാഗത്തുനിന്ന് ചിന്തിച്ചാൽ ശരിയാണല്ലോ. എനിക്കിപ്പോൾ ഒരു ജോലിയുണ്ട്, എങ്ങനെ ആലോചിച്ചാലും തരക്കേടില്ലാത്ത സ്ഥലത്ത് നിന്നും ഒരു പെണ്ണ് കിട്ടും എന്ന ചിന്ത അവളെ വല്ലാതെ അലട്ടുന്നുണ്ട്. പക്ഷേ എനിക്ക് അവളോടുള്ള സ്നേഹം മനസ്സിലാക്കാൻ അവൾക്ക് കഴിയുന്നില്ല. അവൾക്ക് എന്നെ ആർക്കും വിട്ടു കൊടുക്കാൻ കഴിയില്ല അതാണ് അവളെ ഇത്ര ഇറിറ്റേഷൻ ആക്കുന്നത്. ഇങ്ങനെ ഓരോന്ന് ആലോചിച്ച് ഞാനും എപ്പോഴൊ……..

വീട്ടിൽനിന്ന് വന്നിട്ട് ഒരാഴ്ച കഴിയുന്നു. എല്ലാദിവസവും ക്യാപ്സൂൾ കഴിക്കുന്ന രീതിയിൽ രാവിലെയും ഉച്ചക്കും വൈകിട്ടും കിളിയെ വിളിക്കാറുണ്ട്. രാത്രിയിൽ വിളിക്കുമ്പോൾ കൂടുതൽ നേരം സംസാരിക്കാറുണ്ട്. അപ്പോൾ കൊച്ചുകുട്ടികളെപ്പോലെ കൊഞ്ചിക്കുഴഞ്ഞ് ഇണങ്ങിയും പിണങ്ങിയും സംസാരിക്കും. ചില ദിവസങ്ങളിൽ അവൾക്ക് അപ്പോൾ അവളുടെ അടുത്ത് വേണമെന്ന് നിർബന്ധം പിടിക്കും. പിന്നെ പിണക്കം ആയി, എല്ലാം പറഞ്ഞ് ഇണക്കി വരുമ്പോഴേക്കും പാതിരാവ് കഴിഞ്ഞിട്ടുണ്ടാവും. ഈ ആഴ്ച ഓഫീസിൽ ജോലി കൂടുതലുള്ളതിനാൽ വീട്ടിൽ പോകാൻ പറ്റാതെയായി. അതിന് അവൾ ഒരു നീണ്ട അടിയാണ് ഉണ്ടാക്കിയത്. അത് പറഞ്ഞു തീർക്കാൻ ദിവസങ്ങൾ വേണ്ടി വന്നു. ഇതിനിടയിൽ സീതയുടെ കരാട്ടെ ക്ലാസ് മുറപോലെ നടക്കുന്നുണ്ട്. ശരീരം വഴങ്ങിക്കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. എന്നാലും ആദ്യ ബെൽറ്റ് എനിക്ക് കിട്ടി. അടുത്തതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. എന്നെ പഠിപ്പിക്കുന്നത് സീതക്ക് ഒരു പ്രാക്ടീസ് കൂടിയാവുന്നു.