ഉറക്കം വരുന്നില്ല

പ്രിയപ്പെട്ട കമ്പി വായനക്കാരെ,രണ്ടാനമ്മയോടൊപ്പം ഇല്ലത്തേക്കൊരു യാത്ര എന്ന കഥ പകുതിക്കു വെച്ച് നിർത്തേണ്ടി വന്നു.ആദ്യമേ അതിനു ക്ഷമ ചോദിക്കുന്നു.രണ്ടാം സീസണ് ആദ്യത്തേതിന്റെ അത്ര എത്താൻ സാധിച്ചില്ല എന്നാണ് വായനക്കാരുടെ കമ്മെന്റുകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്.ഇപ്പൊ പുതിയൊരു കഥയുമായി ഞാൻ വീണ്ടും എത്തുകയാണ്.ഒരു ഫാന്റസി കഥയാണ് ഇത്.ബ്രിട്ടീഷ് ഭരണത്തിന് മുമ്പ് കേരളത്തിൽ സ്ഥിതി ചെയ്തിരുന്ന ഒരു രാജ്യവും അവിടുത്തെ രാജകുമാരനും റാണിമാരും ഒക്കെയാണ് കഥയിലെ പ്രധാന താരങ്ങൾ.ഈ പാർട്ടിൽ ഒരു ഇൻട്രൊഡക്ഷൻ തരാനാണ് ഞാൻ ഉദ്ദേശിക്കുന്നത്എല്ലാവർക്കും ഇഷ്ടപ്പെടും എന്ന പ്രതീക്ഷയോടെ……

കൃഷ്ണഗിരി നാട്ടുരാജ്യം.അയൽരാജ്യങ്ങളിൽനിന്നും വലിയ ഒരു പുഴയാൽ വേർതിരിക്കപ്പെട്ട് കിടക്കുന്ന സമ്പത്തും ഐശ്വര്യവും കുന്നുകൂടിയ ആരെയും അസൂയപ്പെടുത്തുന്ന മണിമാളികകളും സ്വന്തമായുള്ള രാജ്യം.മഹാരാജാവ് ഇന്ദ്രവർമ.പ്രിയപ്പെട്ട പത്നിമാർ മഹാറാണി സാവിത്രി തമ്പുരാട്ടിയും യുവറാണി നീലിമ തമ്പുരാട്ടിയും. തങ്ങളുടെ രാജ്യത്തിന്റെ സർവ ഐശ്വര്യത്തിന്റെയും കാരണം എന്ന് രാജാവും അതോടൊപ്പം പ്രജകളും വിശ്വസിച്ചിരുന്നത് ആ സൗന്ദര്യദേവതകളെ.
സാവിത്രി തമ്പുരാട്ടിയെപ്പറ്റി പറയുവാണേൽ നാല്പതു കഴിഞ്ഞ മദാലസ.യുവതികൾ പോലും തോറ്റുപോകുന്ന ശരീര ആകൃതി. ഒന്ന് പെറ്റിട്ടും യുവത്വം വിട്ടുമാറിയെങ്കിലും അതൊന്നും യാതൊരു വിധത്തിലും റാണിയെ ബാധിച്ചിട്ടില്ല. കൊട്ടാരത്തിലെ ആഘോഷങ്ങളിലെല്ലാം ഏതൊരു ആണും ആർത്തിയോടെ നോക്കിയിരുന്ന ഒരു ഉരുപ്പിടിയാണ് സാവിത്രി തമ്പുരാട്ടി.തള്ളിനിൽക്കുന്ന നിതംബങ്ങളും അല്പം ഉടഞ്ഞതാണെങ്കിലും വിടർന്നുനിൽക്കുന്ന മുലകളും ഒരു അഴക് തന്നെയാണ് റാണിക്ക്.
ഇന്ദ്രവർമ യുദ്ധം ചെയ്തു വെട്ടിപ്പിടിച്ച ഒരു രാജ്യത്തെ കുമാരിയായിരുന്നു യുവറാണി നീലിമ.ശത്രു രാജാവിനെയും കുടുംബത്തെയും ഓരോന്നായി ഇന്ദ്രവർമ കൊന്നൊടുക്കിയപ്പോൾ സൗന്ദര്യം ഒന്നുകൊണ്ട് മാത്രം രക്ഷപെട്ട നീലിമ. മഹാരാജാവിന്റെ രണ്ടാം പത്നിയുടെ പ്രായം കേവലം ഇരുപത്തിനാല്. കൃഷ്ണഗിരിയിൽ സാവിത്രി മഹാറാണിയോട് സൗന്ദര്യത്തിൽ കിടപിടിക്കാൻ നീലിമ മാത്രമേ ഉണ്ടായിരുന്നുള്ളു. നല്ല പൊക്കം. അര വരെ നീണ്ടുകിടക്കുന്ന ചുരുണ്ട മുടി. തേൻകിനിയുന്ന ചുവന്നു തുടുത്ത ചെഞ്ചുണ്ടുകൾ. ഏതൊരു ആണിനേയും കാമപരിവശനാക്കാൻ കഴിവുള്ള നീല കണ്ണുകൾ. സാവിത്രി റാണിയുടെ അത്രയും വരില്ലേലും തുളുമ്പിനിൽക്കുന്ന ഒട്ടും ഉടയാത്ത മുലകൾ.യുവറാണിയുടെ നടത്തിനുപോലും വല്ലാത്ത ഒരു ആകർഷണീയത ഉണ്ടായിരുന്നു.രണ്ടു റാണിമാരെയും ഒരിക്കൽ പോലും മനസ്സിൽ ഭോഗിച്ചിട്ടില്ലാത്തവർ കൃഷ്ണഗിരി രാജ്യത്തു ഇല്ലായിരുന്നു എന്ന് തന്നെ പറയാം.
അയൽരാജ്യങ്ങളെല്ലാം വളരെ ബഹുമാനത്തോടെ മാത്രം കണ്ടിരുന്നു ഇന്ദ്രവർമയെ. പിതാവ് തനിക്കു നൽകിയ രാജ്യം സ്വന്തം കഴിവുകൊണ്ടും തന്റേടം കൊണ്ടും മൂന്നിരട്ടി ആക്കാൻ ഇന്ദ്രവർമക്ക് സാധിച്ചു. അറുപത്തിയാറാം വയസ്സിലും ആയോധനകലകളിലും രാജ്യഭരണത്തിലും തികഞ്ഞ പോരാളിയായിരുന്ന ഇന്ദ്രവർമ പക്ഷേ ശയനമുറിയിൽ തീർത്തും പരാജയം ആയിരുന്നു.തന്റെ ഭാര്യമാരുടെ പ്രശ്നങ്ങൾ മാത്രം തീർത്തുകൊടുക്കാൻ സാധിച്ചിരുന്നില്ല അയാൾക്ക്‌. എന്നാൽ റാണിമാർ അതിൽ നിരാശരായിരുന്നില്ല. അവർ തങ്ങളുടെ ഭർത്താവിനെ അത്യധികം സ്നേഹത്തോടെ ശുശ്രൂഷിച്ചുപോന്നു.
രാജാവിന്റെ ഒരേയൊരു പുത്രനാണ് സിദ്ധാർത്ഥൻ.കൃഷ്ണഗിരിയുടെ യുവരാജൻ. പതിനെട്ടു കഴിഞ്ഞ സിദ്ധാർത്ഥൻ താൻ രാജാവാകുന്നതും സ്വപ്നം കണ്ടു ജീവിക്കുന്നു. അക്കാലത്തു ഇരുപത് വസ്സാകണം രാജാവായി അഭിഷേകം ചെയ്യുവാൻ. ഇന്ദ്രവർമയുടെ ബുദ്ധിയും ശക്തിയും സാവിത്രി റാണിയുടെ സൗന്ദര്യവും സ്വന്തമായുള്ള സിദ്ധു തന്റെ സ്വഭാവം നിമിത്തം എല്ലാവർക്കും പ്രിയങ്കരനായിരുന്നു. വിരിഞ്ഞ നെഞ്ചും ഒതുങ്ങിയ അരക്കെട്ടും ഒക്കെയുള്ള സിദ്ധാർത്ഥൻ അന്നത്തെ യുവതികളിടെയെല്ലാം ഉറക്കംകൊല്ലിയായിരുന്നു. കാര്യം സുന്ദരനും പ്രിയങ്കരനുമൊക്കെ ആയിരുന്നെങ്കിലും ഒരു പെണ്ണിനെ പോലും അനുഭവിക്കാൻ കുമാരന് കഴിഞ്ഞിരുന്നില്ല.
അങ്ങനെ ഇരിക്കെ ഒരിക്കൽ ഇന്ദ്രവർമ കാട്ടിൽ വേട്ടക്ക് പോകാൻ തീരുമാനിച്ചു.രണ്ടുമൂന്നു വർഷം കൂടുമ്പോൾ പത്തോ ഇരുപതോ ദിവസത്തേക്ക് കാട്ടിൽ വേട്ടക്ക് പോകുന്ന ശീലം പണ്ടുമുതലേ രാജാവിനുണ്ടായിരുന്നു.രാജ്യഭാരം എല്ലാം താൽക്കാലികമായി മന്ത്രിക്കും മഹാറാണിക്കുമായി വീതിച്ചുകൊടുത്തും സുരക്ഷയും മറ്റും രണ്ടാം സൈന്യാധിപനായ നരേന്ദ്രനും മൂന്നാം സൈന്യാധിപൻ വീരഭദ്രനും ഏല്പിച്ച ശേഷം ഇന്ദ്രവർമ മുഖ്യ സൈന്യാധിപൻ കൃഷ്ണയ്യയോടും ഏതാനും യോദ്ധാക്കളോടുമൊപ്പം കാട്ടിലേക്ക് പുറപ്പെട്ടു.……..

രാത്രി ഏറെ ആയിട്ടും ഉറക്കം വരാത്ത സിദ്ധു തന്റെ മുറിക്കു പുറത്തിറങ്ങി ഒന്ന് നടക്കാൻ തീരുമാനിച്ചു.വാതിൽ തുറന്നു പുറത്തിറങ്ങിയ കുമാരനെ കണ്ട് കാവൽക്കാരൻ കാര്യം തിരക്കി. പുറത്തിറങ്ങി ഒന്ന് നടന്നിട്ട് വരാം എന്ന് പറഞ്ഞ കുമാരൻ കൂടെ വരാൻ തുടങ്ങിയ അയാളെ വിലക്കി. ഏകനായ് വരാന്തയിലൂടെ നടന്ന കുമാരൻ പെട്ടെന്ന് തനിക്കു എതിരെ വരുന്ന മൂന്നാം സൈന്യാധിപൻ വീരഭദ്രനെ കണ്ടു.
“കുമാരനെന്താ ഈ സമയത്ത്, ഇതെങ്ങോട്ടാ? “അയാൾ ചോദിച്ചു.
“ഉറക്കം വരുന്നില്ല. ഒന്ന് നടക്കാമെന്ന് കരുതി.അല്ല, സൈന്യാധിപനെന്താ രാത്രിയിൽ ഉറക്ക അറകൾക്കുള്ളിൽ?”
“അതുപിന്നെ,മഹാറാണിയോട് സുരക്ഷാ മാനദണ്ഡങ്ങളിൽ വന്ന മാറ്റങ്ങളെപ്പറ്റി വിശദീകരിക്കാനുണ്ട് “.അയാൾ തപ്പിതടഞ്ഞു പറഞ്ഞു.
കുമാരൻ മുന്നോട്ടു നീങ്ങി.പുറത്തിറങ്ങി നടന്ന കുമാരൻറെ ഉള്ളിൽ വീരഭദ്രനെപ്പറ്റിയുള്ള ചിന്തകളായിരുന്നു. ഈ അർധരാത്രി തന്നെ അതൊക്കെ പറഞ്ഞറിയിക്കേണ്ട ആവശ്യമുണ്ടോ? കുമാരൻ തിരിച്ചു തന്റെ മുറിയിലേക്ക് നടന്നു. മുറിക്കുള്ളിൽ കയറി വാതിലടച്ച കുമാരൻ തന്റെ ജനലിലൂടെ പുറത്തിറങ്ങി (കൊട്ടാരത്തിലെ ജനലിനെപ്പറ്റി അറിയാല്ലോ. കമ്പിയൊന്നുമില്ല. വേണേൽ ഒരു വാതിലെന്ന് പറയാം. ഈ ജനാലുവഴി ഇറങ്ങി പടിയിലൂടെനടന്നു അടുത്ത മുറിയിലെ ജനലിനടുത്തു എത്താനാവും).ഭിത്തിയിൽ അള്ളിപ്പിടിച്ചുകൊണ്ട് മെല്ലെ കാലുകൾ മുന്നോട്ടു വെച്ച് കുമാരൻ തന്റെ അമ്മ, മഹാറാണി സാവിത്രിയുടെ ജനലിനടുത്തെത്തി. അതിനുള്ളിലൂടെ മെല്ലെ നോക്കിയ തന്റെ സംശയങ്ങളെ ശരിപ്പെടുത്തുന്ന ഒരു കാഴ്ചയാണ് കുമാരൻ കണ്ടത്. (തുടരും)



25580cookie-checkഉറക്കം വരുന്നില്ല